ഷക്കീലയെ വിളിച്ചു വരുത്തി നാണം കെടുത്താൻ ഇവരൊക്കെ ആരാണ്? ഒരു വ്യക്തിക്ക് മാർക്ക് ഇടാനും മാത്രം ഇവിടെ ആരും വളർന്നിട്ടില്ല; സെക്സ് എന്ന് കേട്ടാൽ ശ്വാസം മുട്ടി മരിക്കുന്ന ഒരു കാലത്ത് ഷക്കീലയുടെ ചിത്രങ്ങൾ അനിവാര്യമായിരുന്നു; കഴിഞ്ഞ് പോയ കാര്യത്തെ അടിസ്ഥാനമാക്കി അവരെ അപമാനിക്കുന്നത് തികച്ചും ദയനീയം തന്നെ; ചാനൽ പരിപാടിയിൽ ഷക്കീലയെ തേജോവധം ചെയ്തതിനെതിരെയുള്ള ആർ ജെ സലീമിന്റെ പോസ്റ്റ് വൈറലാകുന്നു
മറുനാടൻ മലയാളി ബ്യൂറോ
ടി.വി ചാനൽ പരിപാടിയിൽ ഷക്കീലയെ വിളിച്ച് വരുത്തി അവരെ തേജോവധം ചെയ്തതിനെതിരെ ആർ ജെ സലീം എഴുതിയ പോസ്റ്റ് വൈറലാകുന്നു. ചാനൽ അവതാരകർ കാണിക്കുന്നത് ശരിയായ കാര്യമല്ലെന്നും ഒരാളുടെ വ്യക്തിത്വത്തെ തകർക്കാൻ മാത്രമുള്ള അധികാരം ആർക്കും നൽകിയിട്ടില്ലെന്നും സലീം പറഞ്ഞു. പതിനെട്ടു വയസ്സിനു മുകളിലെ ചെറുപ്പക്കാർ കൺസെന്റോടെ കയറിക്കണ്ട ഷക്കീലയുടെ സിനിമ പോലെയല്ല, സ്വീകരണമുറിയിലെ ഈ സൗജന്യ അശ്ലീലത്തിന്റെ ഇമ്പാക്ട്. അത് അടുത്ത തലമുറയെക്കൂടി ദുഷിപ്പിക്കുമെന്നാണ് സലീം പറഞ്ഞിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
ഷക്കീലയുടെ ജനകീയ കോടതി ടോട്ടലി ഇൻഹ്യൂമൻ എന്ന് തന്നെ പറയേണ്ടുന്നൊരു പരിപാടിയാണ്. ഒരു ബോധമുള്ള സമൂഹത്തിൽ ഒരിക്കലും സംഭവിച്ചുകൂടാത്തത്. പക്ഷെ ഇപ്പൊ നടക്കുന്ന രഞ്ജിനി മേനോൻ എന്ന കീ ഹോളിൽക്കൂടിയല്ലാതെ, കുറേക്കൂടി വൈഡ് ആയി തന്നെ അത് വിമർശിക്കപ്പെടണം.
1. പരിപാടിയുടെ മുഴുവൻ സ്ട്രക്ച്ചർ തന്നെ പ്രശ്നമാണ്. എന്തുകൊണ്ടാണ് ഷക്കീല വിചാരണ ചെയ്യപ്പെടേണ്ടയാളാണ് എന്ന് ഇവർ ആദ്യമേ സ്റ്റാൻഡ് എടുക്കുന്നത്.? അവർ ആരെയും കൊന്നിട്ടില്ല, ക്രിമിനലുമല്ല. അല്ലെങ്കിൽ തന്നെ ഇവരൊക്കെ ആരാണ് ഒരാളെ വിചാരണ ചെയ്യാൻ.? ഷക്കീലയുടെ അനുവാദം അതിനുണ്ടോ ഇല്ലയോ എന്നത് തന്നെ ഇവിടെ പ്രശ്നമല്ല. ആ ജഡ്ജിയുടെ കസേരയിലിരിക്കുന്ന സ്ത്രീയ്ക്ക് എങ്ങനെയാണു ഷക്കീലയെ മാർക്കിടാനുള്ള അധികാരം കിട്ടുന്നത് ? ഏതു രീതിയിലാണ് അവർ ഷക്കീലയെക്കാളും മികച്ചവരാവുന്നത് ?
2. അരുണിന് ഇതിനേക്കാൾ നല്ലത് പഴയ ഫയർ തപ്പി പിടിച്ചു വായിക്കലാണ്. ഷക്കീലയുടെ ചെറുപ്പകാലത്തെ ഏറ്റവും ദുരനുഭവങ്ങളിൽപ്പോലും അയാൾ ഇക്കിളി തിരയുന്നത്പോലെയാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. മോശം അനുഭവങ്ങളിൽക്കൂടി കടന്നുപോയവരോട് സെൻസിറ്റിവ് ആവുക എന്നത് മിനിമം മര്യാദയാണ്. വെറും ആണിന്റെ ബ്ലൈൻഡ് പ്രിവിലേജിൽ നിന്നും എൻടൈറ്റിൽമെന്റിൽ നിന്നുമാണ് അയാളുടെ ഓരോ കുത്തിക്കുത്തിയുള്ള ചോദ്യങ്ങളും വരുന്നത്.
3. അരുൺ ഉടനീളം ചെയ്തുകൊണ്ടിരുന്നത് ഷക്കീലയിൽ ഗിൽറ്റ് ഉണ്ടാക്കാനും, അതിൽ നിന്നുള്ള റെസ്പോൺസുണ്ടാക്കാനുമാണ്. എന്തൊരു സാഡിസമാണ് ഇയാൾക്ക്. എന്റെ പൊന്നുമോനെ നിങ്ങൾക്ക് ആളുമാറിപ്പോയി. ഷക്കീലയോളം ഇത്രയും അഭിമാനബോധമുള്ള ഒരു സ്ത്രീയുടെ മുൻപിൽ അരുണും രഞ്ജിനിയും ഉൾപ്പടെയുള്ള കൃമികൾ കിടന്നു ഞൊളയ്ക്കുന്നതായാണ് കാണുന്ന ഏതൊരാൾക്കും തോന്നുക.
4. തരിമ്പും ഇന്സെക്യുർ അല്ലാണ്ട് ചെയ്ത,ചെയ്ത തൊഴിലിനെപ്രതി ആത്മവിശ്വാസമുള്ള ഒരു സ്ത്രീയോട് സമൂഹത്തിന്റെ കെട്ട ബോധ്യങ്ങൾ അടിച്ചേൽപ്പിക്കാൻ അരുണും രഞ്ജിനിയും കിണഞ്ഞു ശ്രമിക്കുന്നുണ്ട്. ഒരുപക്ഷെ ഷക്കീല അപ്പിയർ ചെയ്ത ഏറ്റവും അശ്ലീല ദൃശ്യങ്ങൾ ഈ പരിപാടിയിലേതാവും.
5. സോഷ്യൽ കോൺഷ്യസ്നെസ് ഉയർത്തേണ്ടുന്നതിനു പകരം അതിനെ പിന്നെയും ചവിട്ടിത്താഴ്ത്തുന്ന ഇമ്മാതിരി വൃത്തികേടുകൾ വീടിന്റെ സ്വീകരണ മുറിയിൽ തന്നെ എത്തുന്നുണ്ട് എന്നതാണ് ഇവിടെ ചിന്തിക്കേണ്ടുന്ന വിഷയം.. പതിനെട്ടു വയസ്സിനു മുകളിലെ ചെറുപ്പക്കാർ കൺസെന്റോടെ കയറിക്കണ്ട ഷക്കീലയുടെ സിനിമ പോലെയല്ല, സ്വീകരണമുറിയിലെ ഈ സൗജന്യ അശ്ലീലത്തിന്റെ ഇമ്പാക്ട്. അത് അടുത്ത തലമുറയെക്കൂടി ദുഷിപ്പിക്കും.
6. ഒരു കുലസ്ത്രീ - കുലട എന്ന ദ്വന്ദ്വമാണ് ഇവർ സൃഷ്ടിക്കാൻ നോക്കി അമ്പേ പൊട്ടിപ്പോയത്.. അതിനാണ് സവർണ്ണ മേനോത്തിയെ കൊണ്ടിരുത്തിയത്. അവർ സാമൂഹിക പ്രവർത്തകയാണെങ്കിൽ മറ്റു സാമൂഹിക പ്രവർത്തകരൊക്കെ വല്ല വണ്ടിക്കൊ ട്രെയിനിനോ തല വെക്കുന്നതാണ് നല്ലത്. സവർണ്ണ പ്രവിലേജിന്റെ അധികാരബോധത്തിൽ നിന്ന് തന്നെയാണവർ സംസാരിക്കുന്നത്.
7. ക്യാമറയിൽ സെക്സ് ചെയ്തിട്ടില്ല എന്നൊക്കെ അരുണും രഞ്ജിനിയും ഉറപ്പു വരുത്തുന്നുണ്ട്. സെക്സ് എന്ന് കേട്ടാൽ ശ്വാസം മുട്ടി മരിക്കുന്ന, ഇന്നത്തെപ്പോലെ മൊബൈൽ ഫോൺ വ്യാപകമല്ലാതിരുന്ന ഒരു കാലത്തു നമ്മുടെ സമൂഹത്തിൽ ഷക്കീല സിനിമകൾ ഒരു അനിവാര്യതയായിരുന്നു . അതുകൊണ്ടു തന്നെയാണ് അത് വൻ രീതിയിൽ സ്വീകരിക്കപ്പെട്ടതും. സൂപ്പർ മെഗാ സ്റ്റാറുകൾക്കില്ലാത്ത മാർക്കറ്റ് അവയ്ക്ക് അന്ന് ഉണ്ടായതും. മലയാളി മെയിൽ ഫ്രഷ്ട്രേഷനു വെൻറ്റ് ഔട്ട് ചെയ്യാൻ ഇത്തരം സിനിമകൾ സഹായിച്ചിരുന്നു എന്നത് വസ്തുതയാണ്. സൊ ആ രീതിയിൽ ഷക്കീല സിനിമകൾ സാമൂഹിക പ്രസക്തിയുള്ളതും കൂടിയായിരുന്നു. ആ സിനിമകൾ വോയറിസം പ്രോത്സാഹിപ്പിച്ചതിന്റെ ഉത്തരവാദി പൂർണ്ണമായും അതിന്റെ സംവിധായകനും നിർമ്മാതാക്കളുമാണ്.
8. വ്യക്തി എന്ന നിലയിലും നടി എന്ന നിലയിലും നീതി കാട്ടിയില്ല പോലും. ഷക്കീലയുടെ മാന്യതയാണ് അവർ കൊടുത്ത മറുപടികളെല്ലാം. തെറ്റ്, തെറ്റ്, തെറ്റ് എന്ന് രഞ്ജിനി ആവർത്തിച്ചു നിലവിളിക്കുന്നുണ്ടായിരുന്നു. ഷക്കീലയെ അപ്പോളജെറ്റിക് ആക്കാൻ നോക്കി ദയനീയമായി പരാജയപ്പെടുന്ന രണ്ടു പത്തെറ്റിക് മനുഷ്യരെയാണ് പരിപാടി കാണിച്ചു തരുന്നത്.
9. ആളുകളെ പ്രവോക് ചെയ്തുകൊണ്ട് അറ്റെൻഷൻ സൃഷ്ടിക്കുക, അതിൽ നിന്ന് പരിപാടിയെ വിജയിപ്പിക്കുക എന്നത് ശ്രീകണ്ഠൻ നായരുടെ കാലങ്ങളായുള്ള ടെക്നിക്കാണ് സന്തോഷ് പണ്ഡിറ്റിനെ തേജോവധം ചെയ്യാൻ കുറെ ബുള്ളിയിങ്ങായ മിമിക്രിക്കാർ ചുറ്റിനും കൊണ്ടിരുത്തി അറ്റാക് ചെയ്യിച്ചതൊക്കെ ആരും മറന്നിട്ടില്ല. ഈ പോസ്റ്റ് പോലും ഈ പരിപാടിക്ക് ഒരു പ്രമോഷനാണ് എന്നും അത് തന്നെയാണ് അയാളുടെ ഉദ്ദേശമെന്നും മനസ്സിലാക്കാതെയല്ല സംസാരിക്കുന്നത്. പക്ഷെ പറഞ്ഞു പോവുന്നതാണ്.
10. ഇത്തരം റോളുകൾ ചെയ്ത സിൽക്ക് സ്മിത പോലുള്ളവരുടെ ആത്മഹത്യയെപ്പറ്റിയൊക്കെ അരുൺ ചോദിക്കുന്നുണ്ട്. അരുണിനെയും രഞ്ജിനിയെയെയും പോലുള്ളവർ നിരന്തരം ഷെയിം ചെയ്യുന്ന ഈ പ്രൊഫഷന്റെ സോഷ്യൽ റിയാക്ഷനിൽ മനം നൊന്തു പലരും മരണം തിരഞ്ഞെടുത്തിട്ടുണ്ട്. അത് തന്നെ വീണ്ടും ചെയ്തിട്ട് നാണമില്ലല്ലോ അരുൺ വീണ്ടും ആ ചോദ്യം ചോദിക്കാൻ. ഒരു മനുഷ്യന് എത്രത്തോളം താഴാൻ പറ്റും !
ഇന്ന് ഈ നിമിഷം വരെ രഞ്ജിനിയോ ചാനലോ അരുണാ ശ്രീകണ്ഠനോ ഒരാൾ പോലും ഒരു ഖേദമോ തിരുത്തോ വിശദീകരണമോ പൊതു സമൂഹത്തിൽ നൽകാൻ തയ്യാറായിട്ടില്ല എന്നത് അവർ ചെയ്തതിൽ അവർക്ക് തരിമ്പും മനസ്താപമില്ല എന്ന് തന്നെയാണ് തെളിയിക്കുന്നത്. രഞ്ജിനിയെ തെറി പറയുന്ന എല്ലാവരും അത് ഒരേ സെൻസിലൊന്നുമല്ല ചെയ്യുന്നത് എന്നും കാണണം. അവർ ഒരു സ്ത്രീ ആയതിന്റെ തെറി കൂടി അവർ കേൾക്കുന്നുണ്ട്. അരുണും ശ്രീകണ്ഠൻ നായരും എങ്ങനെയാണ് അതിൽ നിന്ന് രക്ഷപ്പെടുന്നത് എന്നാലോചിച്ചു നോക്കിയാൽ നമ്മുടെ സ്ത്രീ വിരുദ്ധത ഒന്നുകൂടി പുറത്തു വരും.
ഷക്കീല പക്ഷെ തലയുയർത്തി തന്നെ നിൽക്കുന്നുണ്ട് എന്നത്തേക്കാളും. Oh, what a woman.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്