'ഞാൻ എ വിജയരാഘവനെ വിളിച്ചിരുന്നു; ഞാൻ പറഞ്ഞു, സഖാവ് ലോറൻസ് ഇപ്പോൾ 'അമ്മേ' എന്നാണ് വിളിക്കുന്നത്; അല്ലാതെ മാർക്സേ, ലെനിനെ, പിണറായിവിജയാ, എന്നൊന്നും അല്ലന്ന്! വിജയരാഘവൻ ചിരിച്ചു; അവശത വരുമ്പോൾ ഒരു സഖാവും ഉണ്ടാവില്ല'; എം എം ലോറൻസിനോടുള്ള സിപിഎം അവഗണന തുറന്നു പറഞ്ഞ് മകൾ ആശ ലോറൻസ്
ന്യൂസ് ഡെസ്ക്
കൊച്ചി: മുതിർന്ന നേതാവ് എം എം ലോറൻസിനോട് സിപിഎം നേതൃത്വം കാണിച്ച അവഗണനയും ഒറ്റുപ്പെടുത്തലും തുറന്നുപറഞ്ഞ് മകൾ ആശ ലോറൻസ്. എം.എം.ലോറൻസിനെ സ്വന്തം സഖാകൾ അപമാനിച്ചത് പോലെ കേരളത്തിൽ വേറൊരു രാഷ്ട്രിയ പാർട്ടിയും അപമാനിച്ചിട്ടില്ലെന്ന് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ആശ ലോറൻസ് പറയുന്നു. വെട്ടിനിരത്തൽ, ഒറ്റപെടത്തലുകൾ, അപമാനിക്കൽ തുടർകഥ ആയിരുന്നു
പാലക്കാട് നടന്ന ' മഹത്തായ വെട്ടി നിരത്തിലിന്' ശേഷം ഫോൺ കോളുകൾ ഇല്ല, സന്ദർശകരില്ല, സഖാക്കൾ ഇല്ല, സഖാവേ വിളിയില്ല. സഖാവ് ഉണ്ടോ എന്ന അന്വേഷണമില്ല!. നന്ദികെട്ടവരായ ബന്ധുക്കളില്ല.
ആ കാലത്ത് തിരക്കോട് തിരക്കായിരുന്ന വീട് നിശബ്ദമായി. പക്ഷേ ഒരിക്കൽ പോലും തിരക്കിൽ അവഗണന മാത്രം ലഭിച്ചിരുന്ന ഭാര്യ, ബേബി ലോറൻസ് ഒരിക്കൽ പോലും കുറ്റപെടുത്തിയില്ല. ' ഇപ്പോ എന്തായി എന് ചോദിച്ചില്ല. മക്കളാരും അപ്പനെ പരിഹസിച്ചില്ല! അപ്പനും ഞങ്ങളും ഒന്നും സംഭവിക്കാത്ത പോലെ ജീവിച്ചു.
അല്ലെങ്കിലും അപ്പച്ഛന്റെ സ്ഥാനങ്ങൾക്കനുസരിച്ച് ഞങ്ങളുടെ ജീവിതം മാറിയിട്ടില്ലായിരുന്നു. ബസിലും ഓട്ടോയിലും കാറിലും യാത്ര ചെയ്തു അവനവന്റെ ചുമലിലെ ഭാരവും ആയി മുന്നോട്ട് പോയി.
15 വയസ്സിൽ വീട് നാട് വിട്ട് സുഖ സൗകര്യങ്ങൾ വിട്ട് വിദ്യഭ്യാസം വിട്ട് നാടിന് വേണ്ടി ജനങ്ങൾക്ക് വേണ്ടി പാർട്ടിക്ക് വേണ്ടി ഇറങ്ങി തിരിച്ചയാൾ ഇന്ന് 92 വയസ്സിൽ മകളുടെ സംരക്ഷണയിൽ കഴിയുന്നു.
വർഷങ്ങൾക്ക് മുന്നേ ഞാൻ പറഞ്ഞിട്ടുണ്ട് അപ്പനോട് തന്നെ , വീഴുമ്പോൾ' അമ്മേ എന്നും ദൈവമേ എന്നും മാത്രമെ വിളിക്കു എതൊരു മനുഷ്യനും, ആരും ചേട്ട ചേച്ചി സഖാവേ ലീഡറേ സാറേ എന്നൊന്നും വിളിക്കില്ലാന്ന്' അപ്പച്ഛൻ അന്ന് ചിരിച്ചു, നിഷേധിച്ചില്ല.
സഖാക്കൾക്ക് സെൽഫി എടുക്കാൻ ചില അലവലാതി ബന്ധുകൾക്കും സെൽഫി എടുക്കാൻ എഫ് ബിയിൽ പോസ്റ്റാൻ എം.എം.ലോറൻസ് ഇപ്പോഴും വാല്യു ഉള്ള ആളാണ്.
മെനിയാന്ന് ഞാൻ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയ രാഘവനെ വിളിച്ചിരുന്നു. അപ്പന്റെ കാര്യങ്ങൾ പറയാൻ വിളിച്ചതാണ്. ഞാൻ വിജയരാഘവനോട് പറഞ്ഞു. സഖാവ് ലോറൻസ് ഇപ്പോൾ
' അമ്മേ' എന്നാണ് വിളിക്കുന്നത്, അല്ലാതെ മാർക്സേ ലെനിനെ പിണറായിവിജയാ, വിജയരാഘവാ, സഖാവേ ' എന്നൊന്നും അല്ലന്ന്! വിജയരാഘവൻ ചിരിച്ചു സ്വതസിദ്ധമായ ചിരി. ഞാൻ പറഞ്ഞു ഓർമ്മ ഉണ്ടായിരിക്കണം. അവശത വരുമ്പോൾ ഒരുത്തനും ഒരു സഖാവും ഉണ്ടാവില്ല എന്ന്. അന്നേരം പറഞ്ഞു ' ശരിയാണ് അതൊക്കെ ശരിയാണ്' എന്ന്!
തിരിച്ചറിവ് നല്ലതാണ് എല്ലാവർക്കും. ആഷ ലോറൻസ് ഫേസ്ബുക്കിൽ കുറിക്കുന്നു
ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
സുഹൃത്തുക്കൾക്കും
CPIM തമ്പ്രാക്കൾക്കും
CPIM CyberGunda കൾക്കും
അലവലാതികളായ നന്ദികെട്ടവരായ കള്ളന്മാരായ ബന്ധുക്കൾക്കും സമർപ്പിക്കുന്നു.
അപ്പഛൻ
സഖാവ് എം.എം ലോറൻസ്
മൂത്ത മകൾ ,മക്കളിൽ രണ്ടാമത്തെ ആൾ
SUJA BOBAN ന്റെ കൂടെ ആണ്
കഴിഞ്ഞ മാസം സെപ്റ്റംബർ മുതൽ .
Suja Civil Engineer ആണ്
30 വർഷങ്ങൾ ആയിട്ടുണ്ടാവാം Suja യും കുടുംബവും Dubai ൽ പോയിട്ട്.
Suja അതീവ ഭക്തയാണ് തികഞ്ഞ ഈശ്വരവിശ്വാസി. പെന്തകോസ്ത് സഭയിലാണ് ഇപ്പോൾ.
അപ്പന്റെ വാക്കുകളിൽ ആകൃഷ്ടരായി ഞങ്ങൾക്ക് ഈശ്വരവിശ്വാസം പരിഹസിക്കാനുള്ള കാര്യമായിരുന്നുവല്ലോ?
അങ്ങിനെയാണ് ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും കാരുണ്യവും സത്യസന്ധതയുമുള്ള അമ്മയെയും അമ്മയുടെ ഭക്തിയെയും പരിഹസിച്ച് വളർന്നത്!
പക്ഷേ ജീവിത അനുഭവങ്ങളിലൂടെ കടന്ന് പോയപ്പോൾ ഓരോത്തരായി ദൈവത്തെ തിരിച്ചറിഞ്ഞു.
ഞങ്ങൾ കൃസ്താനികളായി വളർന്നുവെങ്കിലും ഒരിക്കൽ പോലും Sunday School ൽ പോയിട്ടില്ല.
മാമോദീസ മുങ്ങി കൃസ്ത്യാനി കുഞ്ഞങ്ങളായത് കുറച്ച് മുതിർന്നിട്ടാണ്. അതും അമ്മയുടെ ആഗ്രഹമായതുകൊണ്ട് മാത്രം നടന്നത്.
അമ്മയ്ക്ക് ഞങ്ങളെ ഈശ്വരവിശ്വാസികളായി വളർത്തണമെന്നായിരുന്നു.
അപ്പച്ഛൻ എതിർത്തില്ല എങ്കിലും പരിഹാസമായിരുന്നു എന്നും.
അമ്മയുടെ വാക്കുകൾക്ക് എന്ത് വില?
അമ്മ വെറും വീട്ടമ്മ?
അപ്പഛനോ നാട് അറിയുന്ന എല്ലാവരും ബഹുമാനിക്കുന്ന അറിയപ്പെടുന്ന അർക്കനുണരുമ്പോൾ മുതൽ കാണാൻ ആൾക്കാർ വരുന്ന ആൾ!
ആരുടെ വാക്കുകൾക്ക് വില കിട്ടും, വിശ്വാസിക്കും? സംശയമെന്ത്? അപ്പഛന്റെ സഖാവ് എം.എം.ലോറൻസിന്റെ!
കുട്ടികാലത്ത് സന്ധ്യ പ്രാർത്ഥന ഉണ്ടായിരുന്നു വീട്ടിൽ പിന്നീട് അതെല്ലാം കുറഞ്ഞു വന്നു തീരെ ഇല്ലാതായി.
പെസഹ അപ്പം മുറിക്കുന്നത് ഗൃഹനാഥനാണ് എല്ലാ കുടുംബങ്ങളിലും
അമ്മ പെസഹ അപ്പം ഉണ്ടാക്കി മുറിക്കാൻ അപ്പനോട് പറഞ്ഞാൽ അപ്പൻ സുത്രത്തിൽ ഒഴിഞ്ഞ് മാറും
കമ്മ്യൂണിസറ്റ്കാരൻ മതപരമായ ചടങ്ങുകളിൽ നിന്നും മാറിനിൽക്കണമെന്നാണല്ലോ
ആചാര്യന്മാർ ഏതോ പുസ്തക താളുകളിൽ കുത്തി കുറിച്ചിട്ടത്! പാർട്ടി ക്ലാസ്സുകളിൽ പഠിപ്പിച്ചത്?
അവസാനം അമ്മ തന്നെ പെസഹാ അപ്പം മുറിക്കും.
അമ്മയ്ക്ക് ഞങ്ങൾ മക്കൾ മിശ്രവിവാഹം ചെയ്യുമോ പാർട്ടി കാരാകുമോ അപ്പന്റെ വഴിയെ എന്നൊക്കെ ആകുലത ഉണ്ടായിരുന്നു.
എല്ലാവരും സത്യ ക്യസ്ത്യാനികളെയാണ് വിവാഹം ചെയ്തത് പക്ഷേ അതിൽ വല്യ കാര്യമൊന്നുമില്ലെന്നും ജീവിതം കാണിച്ചു തന്നു.
അമ്മ ഒരിക്കലും അന്യമതത്തെ അന്യമതസ്ഥരെ പരിഹസിച്ചിട്ടില്ല
കൃഷ്ണന്റെ പാട്ടുകളായ ചെത്തി മന്ദാരം
കണികാണും നേരം
സകലരും ഇഷ്ട്ടപെടുന്ന ഹരിവരാസനം എല്ലാം ഇഷ്ടമായിരുന്നു അമ്മയ്ക്ക്.
അപ്പച്ഛന്റെ വഴിയെ കമ്യൂണിസറ്റ്കാരാകാൻ താൽപര്യമില്ലായിരുന്നുവെങ്കിലും CPIM തന്നെയായിരുന്നു ജീവിതത്തിൽ ഉണ്ടായിരുന്നത്.
അത് അപ്പച്ഛനോടുള്ള ഇഷ്ടം കൊണ്ട് മാത്രം
അപ്പച്ഛൻ കോൺഗ്രസ്സകാരനായിരുന്നുവെങ്കിൽ
BJP കാരനായിരുന്നുവെങ്കിൽ ആ പാർട്ടിയോട് ഇഷ്ടമാകുമായിരുന്നു.
തികച്ചും സ്വഭാവികം.
ഈ സഖാവിനെ ,കേരളം കണ്ട , ഞാൻ കണ്ട അടിയുറച്ച കമ്മ്യൂണിസറ്റിനെ എം.എം.ലോറൻസിനെ സ്വന്തം സഖാകൾ അപമാനിച്ചത് പോലെ കേരളത്തിൽ വേറൊരു രാഷ്ട്രിയ പാർട്ടിയും അപമാനിച്ചിട്ടില്ല!
വെട്ടിനിരത്തിൽ ഒറ്റപെടത്തലുകൾ അപമാനിക്കൽ തുടർകഥ ആയിരുന്നു
പാലകാട് നടന്ന ' മഹത്തായ വെട്ടി നിരത്തിലിന്' ശേഷം.
ഫോൺ കോളുകൾ ഇല്ല സന്ദർശകരില്ല സഖാക്കൾ ഇല്ല സഖാവേ വിളിയില്ല സഖാവ് ഉണ്ടോ എന്ന അന്വേഷണമില്ല!
അലവലാതികളായ നന്ദികെട്ടവരായ ബന്ധുക്കളില്ല
ആ കാലത്ത്
തിരക്കോട് തിരക്കായിരുന്ന വീട് നിശബ്ദമായി.
പക്ഷേ ഒരിക്കൽ പോലും തിരക്കിൽ അവഗണന മാത്രം ലഭിച്ചിരുന്ന ഭാര്യ അമ്മ ബേബി ലോറൻസ് ഒരിക്കൽ പോലും കുറ്റപെടുത്തിയില്ല
' ഇപ്പോ എന്തായി എന് ചോദിച്ചില്ല
മക്കളാരും അപ്പനെ പരിഹസിച്ചില്ല!
അപ്പനും ഞങ്ങളും ഒന്നും സംഭവിക്കാത്ത പോലെ ജീവിച്ചു.
അല്ലെങ്കിലും അപ്പച്ഛന്റെ സ്ഥാനങ്ങൾക്കനുസരിച്ച് ഞങ്ങളുടെ ജീവിതം മാറിയിട്ടില്ലായിരുന്നു
ബസിലും ഓട്ടോയിലും കാറിലും യാത്ര ചെയ്തു
അവനവന്റെ ചുമലിലെ ഭാരവും ആയി മുന്നോട്ട് പോയി.
മാറിയത് അലവലാതികളായ ബന്ധുക്കളുടെയും സഖാക്കളുടെയും മുഖങ്ങളായിരുന്നു.
ഞങ്ങളെ കണ്ടാൽ അപരിചതരെ പോലെ തുറിച്ച് നോക്കുന്ന സഖാക്കൾ അതഭുതപ്പെടുത്തികളഞ്ഞു????
എന്തിന്.... സഖാവ് എം.എം.ലോറൻസിനെ കണ്ടാൽ പോലും ചിരിക്കാത്ത CPIM കാർ ലോറൻസിന്റെ ഭാര്യയെയും മക്കളെയും നോക്കി ചിരിക്കുമോ?
ആ കാര്യത്തിൽ ഇ.കെ.നായനാർ മുതൽ ചതിയൻ
ചന്തുവായ ദിനേശ്മണിയെ പോലെ താഴെ തട്ടിലുള്ള സഖാക്കളും ഉണ്ടായിരുന്നു
നായനാരും ദിനേശ്മണിയും എത്ര പ്രാവശ്യം ഞങ്ങളുടെ അമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചിരിക്കുന്നു നല്ല രുചിയാണ് എന്ന് പറഞ്ഞിരിക്കുന്നു.?
ബന്ധുക്കളുടെ കാര്യം പറയാനില്ല
വെട്ടിനിരത്തലിന് ശേഷം അപ്പൻ കോഴിക്കോട് കടപ്പുറത്ത് വേദിയിൽ പ്രസംഗിച് നിൽക്കുമ്പോൾ തലകറങ്ങി വീണത്.
അന്ന് എന്റെ കൂടെയാണ് വിശ്രമത്തിന് വന്നത്.
ഒരു ഈച്ച ഒരു ഉറുമ്പ് ഒരു കൊതുക് പോലും ശല്യപെടുത്താതെ അപ്പനെ ഞാൻ നോക്കി
അത് ഉത്തരവാദിത്തമാണ്.
അപ്പനാണ് എം.എം.ലോറൻസ്.
എന്റെ ഓർമയിൽ( എല്ലാ മക്കളുടെയും) അപ്പൻ അപ്പനായി ആണ് പരിചയപെടുന്നത് അല്ലേ?
ഇത് സഖാവ് എം.എം.ലോറൻസ് എന്നല്ലല്ലോ അമ്മ പറഞ് തന്നിട്ടുണ്ടാവുക
അപ്പച്ഛൻ എന്നല്ലേ?
ഇന്ന് SUJA അപ്പഛനെ നോക്കുന്നു. മകനെ പോലെ
അപ്പച്ഛന്റെ ശരീരം വൃത്തിയാക്കി കൊടുക്കുന്നു ഒരു മകനെ പോലെ കരുതി.
SUJA യ്ക്ക് Dubai ൽ നിൽക്കാം ഭർത്താവ് അവിടെയാണ് ജോലി അവിടെയാണ്
പക്ഷേ ഇപ്പോൾ അപ്പച്ഛന് കാവലിരിക്കുന്നു.
അപ്പച്ഛൻ ' അമ്മേ അമ്മേ' എന്നാണ് ഉറക്കത്തിൽ കൂടെ കുടെ വിളിക്കുന്നത്
ആരാണ് അമ്മ? കാണപ്പെട്ട ദൈവമല്ലാതെ ആരാണ് അമ്മ?
15 വയസ്സിൽ വീട് നാട് വിട്ട് സുഖ സൗകര്യങ്ങൾ വിട്ട് വിദ്യഭ്യാസം വിട്ട് നാടിന് വേണ്ടി ജനങ്ങൾക്ക് വേണ്ടി പാർട്ടിക്ക് വേണ്ടി ഇറങ്ങി തിരിച്ചയാൾ ഇന്ന് 92 വയസ്സിൽ മകളുടെ സംരക്ഷണയിൽ.
വർഷങ്ങൾക്ക് മുന്നേ ഞാൻ പറഞ്ഞിട്ടുണ്ട് അപ്പനോട് തന്നെ , വീഴുമ്പോൾ' അമ്മേ എന്നും ദൈവമേ എന്നും മാത്രമെ വിളിക്കു
എതൊരു മനുഷ്യനും ,
ആരും ചേട്ട ചേച്ചി സഖാവേ ലീഡറേ സാറേ എന്നൊന്നും വിളിക്കില്ലാന്ന്' അപ്പച്ഛൻ അന്ന് ചിരിച്ചു, നിഷേധിചില്ല.
സഖാക്കൾക്ക് Selfie എടുക്കാൻ ചില അലവലാതി ബന്ധുകൾക്കും Selfie എടുക്കാൻ FB യിൽ പോസ്റ്റാൻ എം.എം.ലോറൻസ് ഇപ്പോഴും Value ഉള്ള ആളാണ്.
മെനിയാന്ന് ഞാൻ CPIM State Secretary
A VIJAYARAGHAVAN നെ വിളിച്ചിരുന്നു.
അപ്പന്റെ കാര്യങ്ങൾ പറയാൻ വിളിച്ചതാണ്.
ഞാൻ വിജയരാഘവനോട് പറഞ്ഞു
സഖാവ് ലോറൻസ് ഇപ്പോൾ
' അമ്മേ' എന്നാണ് വിളിക്കുന്നത്, അല്ലാതെ മാർക്സേ ലെനിനെ
പിണറായിവിജയാ, വിജയരാഘവാ, സഖാവേ ' എന്നൊന്നും അല്ലന്ന്!
വിജയരാഘവൻ ചിരിച്ചു സ്വതസിദ്ധമായ ചിരി????
ഞാൻ പറഞ്ഞു ഓർമ്മ ഉണ്ടായിരിക്കണം.
അവശത വരുമ്പോൾ ഒരുത്തനും ഒരു സഖാവും ഉണ്ടാവില്ല എന്ന്
അന്നേരം പറഞ്ഞു ' ശരിയാണ് അതൊക്കെ ശരിയാണ്' എന്ന്!
തിരിച്ചറിവ് നല്ലതാണ് എല്ലാവർക്കും.
കുറെ അലവലാതികളായ CPIM Cyber Gunda കൾ പറയാറുണ്ട്
' ലോറൻസ് സഖാവ് ഞങ്ങളുടെ സ്വത്ത് പാർട്ടിയുടെ സ്വത്ത് , നീ ചാണകം അപ്പൻ തള്ളി പറഞ്ഞവൾ അപ്പനെ അപമാനിച്ചവൾ' എന്നൊക്കെ
ഇപ്പോൾ ഇവന്മാരെ ഒന്നും കാണുന്നില്ല
സഖാവ് ലോറൻസിന്റെ അടുത്തിരിക്കാൻ ശരീരം വൃത്തിയാക്കി കൊടുക്കാൻ ഇഷ്ട ഭക്ഷണം കൊടുക്കാൻ വസ്ത്രങ്ങൾ അലക്കി കൊടുക്കാൻ.
കുറെ നാൾ മുൻപ് ലോറൻസിനെ ഇതേ സഖാക്കൾ കെളവൻ വയസൻ എന്നൊക്കെ ആയിരുന്നു പറയുന്നത്
മുഖ്യമന്ത്രിയുടെ post ൽ കമന്റിലൂടെ
അതാണ് കമ്മ്യൂണിസം സഖാവത്തം!
ഓർമ്മകൾ ഉണ്ടായിരിക്കണം എല്ലാ സഖാകൾക്കും '
2016 മെയ് മാസം Kerala SIDCO ജീവനകാരി വല്യ CPIM കാരി APARNA പറഞ്ഞത്
' നീ അലവലാതി സഖാക്കളെയെ കണ്ടിട്ടുളെളടി എന്നാണ്.
ഇതിലെ നീ എടി വിളി എന്നെയായിരുന്നു കേട്ടോ.
ഈ കാര്യം 2017 മാർച്ചിൽ ൽ മുഖ്യമന്ത്രി
ശ്രീ പിണറായി വിജയനോട് ഞാൻ പറഞ്ഞു
പിണറായി വിജയൻ ചിരിക്കില്ല എന്ന് പത്രകാർ എഴുതി പിടിപ്പിച്ചത് കല്ല് വെച്ച നുണയാണേ??
എം.എം.ലോറൻസിന്റെ മകളോട് ഒരു CPM കാരി പറയുകയാണ്
' അലവലാതി സഖാക്കളെയേ കണ്ടിട്ടുള്ളു' എന്ന്
പിണറായി വിജയൻ ഇത് കേട്ട് എത്ര മനോഹരമായിട്ടാണ് ചിരിച്ചതെന്നോ
ആ ചിരി ക്യാമറയിൽ പതിഞ്ഞിരുന്നുവെങ്കിൽ സഖാവ് പിണറായി വിജയന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ചിരി ആയിരുന്നേനേ??
' ഫോട്ടോഗ്രാഫർക്ക് പുലിസ്റ്റർ അവാർഡ് തന്നെ ലഭിക്കുമായിരുന്നു.
ഇ എം എസ് എ.കെ.ജി. സുന്ദരയ്യ മുതൽ പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണൻ
എം വി ജയരാജൻ മുതലായവരെ കണ്ട ഞാൻ????
ഇതിലാരെയാണ് CPM സഖാവായ APARNA ഉദ്ദേശിച്ചത്????
ഇത് കേട്ട പിണറായി വിജയൻ നമ്മുടെ നാടിന്റെ Captain എങ്ങിനെ ചിരിക്കാതിരിക്കും??????
അപ്പച്ഛൻ Suja ന്റെ വീട്ടിൽ സാധാരണ കട്ടിലിൽ കിടക്കുന്നു.
അപ്പഛനെ Wheelchair ഇരുത്തി വേറെ മുറിയിൽ കൊണ്ട് പോകാറുണ്ട്.
washroom ൽ കൊണ്ട് പോയി കുളിപ്പിച്ചു.
ഇതൊന്നും മകന്റെ വീട്ടിൽ ലഭിച്ചിരുന്നില്ല.
ആൺ മക്കളുണ്ട് സഖാവിനെ നോക്കാൻ ഇല്ലെങ്കിൽ പാർട്ടി ഉണ്ടെന്ന് പ്രഖാപിച്ച സഖാവ് തമ്പ്രാന്റെ ശ്രദ്ധയിലേയ്ക്ക്
ഇക്കഴിഞ്ഞ 7 ന് ഞാനും മിലനും പോയി കണ്ടപ്പോൾ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്