ഭൂമിയിൽ ഒളിച്ചെത്തി സ്തൂപങ്ങൾ സ്ഥാപിച്ചു മടങ്ങുന്ന അന്യഗ്രഹ ജീവികൾ; അടുത്തകാലത്ത് പലയിടങ്ങളിൽ നിന്നായി കേട്ട കഥകൾക്ക് അനുബന്ധമായി മറ്റൊരു വാർത്ത; സൂര്യനോട് ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന നക്ഷത്ര സമൂഹത്തിൽ നിന്നും എത്തിയ നിഗൂഢമായ ഒരു റേഡിയോ തരംഗം; ഭൂമിക്ക് പുറത്തും ജീവന്റെ തുടിപ്പുകൾ തേടിയുള്ള മനുഷ്യന്റെ അന്വേഷണം തുടരുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ആകാശവും ഭൂമിയും സൃഷ്ടിച്ച ഈശ്വരൻ ഭൂമിയിൽ ജീവിന്റെ മുകുളങ്ങൾമുളപ്പിച്ചു എന്നാണല്ലോ പറയുന്നത്, ഭൂമിക്ക് അപ്പുറം മറ്റെവിടെയെങ്കിലും ജീവന്റെ വിത്ത് മുളച്ചുപൊന്തുന്നുണ്ടോ എന്ന അന്വേഷം എന്നും ശാസ്ത്രലോകത്തിന് പ്രിയപ്പെട്ടതായിരുന്നു. ആ അന്വേഷണത്തിനിടയിലാണ് പറക്കും തളികകളും അന്യഗ്രഹ ജീവികളുമൊക്കെ അതിശയോക്തികലർന്ന കഥകളായി പ്രചാരത്തിലായത്. പ്രപഞ്ചത്തിന്റെ ഏതെങ്കിലുമൊരു കോണിൽ ജീവന്റെ തുടിപ്പുകൾ കണ്ടെത്താമെന്ന പ്രതീക്ഷയോടെ മുന്നേറുമ്പോൾ ഇടയ്ക്കൊക്കെ ചില അപ്രതീക്ഷിത മുന്നേറ്റങ്ങൾ ഉണ്ടാകാറുണ്ട്.
ഒരുപക്ഷെ ലക്ഷ്യത്തോട് കൂടുതൽ അടുക്കുന്നു എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ചില കണ്ടുപിടുത്തങ്ങൾ പലപ്പോഴായി ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഒന്നാണ് ആസ്ട്രേലിയയിലെ പാർക്ക്സ് റേഡിയോ ടെലസ്കോപ്പ് കണ്ടെത്തിയ ഒരു അജ്ഞാത റേഡിയോ സിഗ്നൽ. ഇക്കഴിഞ്ഞ ഏപ്രിൽ-മെയ് മാസങ്ങളിലായി കണ്ടെത്തിയ ഈ സിഗ്നല്ഭൂമിയിൽ നിന്നും ഉദ്ഭവിച്ചതോ അല്ലെങ്കിൽ ഏതെങ്കിലും മാനവസ്രോതസ്സുകൾ സൃഷ്ടിച്ചതോ അല്ലെന്നാണ് വ്യക്തമായിട്ടുള്ളത്.
1977 ഓഗസ്റ്റ് 15 ന് ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ബിഗ് ഇയർ എന്ന റേഡിയോ ടെലെസ്കോപ്പും ഇത്തരത്തിലുള്ള ഒരു റേഡിയോ സിഗ്നലിന്റെ സാന്നിദ്ധ്യം രേഖപ്പെടുത്തുകയുണ്ടായി. വൗ സിഗ്നൽ എന്നപേരിൽ പ്രശസ്തമായ ഇത് ഒരു നാരോബാൻഡ് സിഗ്നൽ ആയിരുന്നു എന്നാണ് വ്യക്തമായിട്ടുള്ളത്. ഇതിന്റെ ഉദ്ഭവം ഭൂമിയിൽ നിന്നല്ല എന്ന് തെളിഞ്ഞെങ്കിലും എവിടെനിന്നായിരുന്നു എന്ന് കണ്ടെത്താനായില്ല. എന്നാൽ, ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഈ സിഗ്നൽ സൂര്യനോട് ഏറ്റവും അടുത്തുനിൽക്കുന്ന പ്രോക്സിമ സെന്റോറി എന്ന നക്ഷത്രത്തിന്റെ ക്ഷീരപഥത്തിൽ നിന്നാണ് എന്ന് കണ്ടെത്തിയതായി ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.
ഭൂമിയിൽ നിന്നും 4.22 പ്രകാശവർഷം (33.9 ലക്ഷം കോടി കിലോമീറ്റർ) അകലെ സ്ഥിതിചെയ്യുന്ന പ്രോക്സിമ സെന്റോറി സൂര്യനോട് ഏറ്റവും അടുത്തു നിൽക്കുന്ന നക്ഷത്രമാണ്. മൂന്നു നക്ഷത്രങ്ങൾ അടങ്ങിയ ഒരു നക്ഷത്ര സമൂഹത്തിലെ അംഗമായ ഇതിന് സൂര്യനേക്കാൾ തിളക്കം കുറവാണ്. മരിച്ചുകൊണ്ടിരിക്കുന്ന ഒരു നക്ഷത്രമായി കണക്കാക്കുന്ന ഇതിനെ ഭൂമിയിൽ നിന്നും നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാനും കഴിയില്ല. ഈ നക്ഷത്രത്തിന് രണ്ടു ഗ്രഹങ്ങൾ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതിലൊന്ന് വ്യാഴത്തിനെ പോലെ വാതകങ്ങൾ നിറഞ്ഞതും മറ്റൊന്നായ പ്രോക്സിമ ബി , പാറക്കെട്ടുകളുടെ ലോകവുമാണ്.
1977-ലെ വൗ സിഗ്നലിനു ശേഷം ലഭിക്കുന്ന ഏറ്റവും അതിശയകരമായ റേഡിയോ സിഗ്നലാണ് ഇതെന്നാണ് ഗവേഷകർ പറയുന്നത്. ഒരുപക്ഷെ, പ്രകൃതിയുടെ ഏതെങ്കിലും സ്വാഭാവിക പ്രതിഭാസത്തിന്റെ പ്രഭാവമാകാം ഇതിനു പിന്നിലെങ്കിലും, അന്യഗ്രഹ ജീവികൾ എന്ന സാധ്യതയും ഇവർ തള്ളിക്കളയുന്നില്ല.പ്രോക്സിമ ബി ഭൂമിയോട് സമാനമായ പാറക്കെട്ടുകൾ ഉള്ള ഒരു ഗ്രഹമാണ്. മാത്രമല്ല, പ്രോക്സിമ സെന്റോറി എന്ന നക്ഷത്രത്തിൽ നിന്നുള്ള ദൂരം പരിഗണിക്കുമ്പോൾ ഒരു ആവാസകേന്ദ്രമാകാനുള്ള ദൂര പരിധിക്കകത്തുമാണ്. അതായത്, ഈ പാറക്കെട്ടുകൾ നിറഞ്ഞ ഉപരിതലത്തിലൂടെ ജലം ഒഴുകുവാനുള്ള സാധ്യതയും ഉണ്ടെന്നർത്ഥം.
തിളക്കം കുറഞ്ഞ ഒരു കുള്ളൻ നക്ഷത്രമായ പ്രോക്സിമ സെന്റോറിയോട് വളരെയടുത്താണ് ഈ ആവേസംകേന്ദ്രം സ്ഥിതി ചെയ്യുന്നത് എന്നതിനാൽ കടുത്ത വികിരണങ്ങൾക്ക് വിധേയമാണിത്. അതുകൊണ്ടുതന്നെ ഇവിടെ ജീവന്റെ സാന്നിദ്ധ്യം, ചുരുങ്ങിയത് ഗ്രഹത്തിന്റെ ഉപരിതലത്തിലെങ്കിലും, ഉണ്ടാകാൻ ഇടയില്ലെന്ന വാദവും ഉയരുന്നുണ്ട്. പാർക്ക്സ് ടെലെസ്കോപ്പ് കണ്ടെത്തിയ സിഗ്നലിന് 980 മെഗാ ഹേർട്സ് പരിധിയിലുള്ള ഫ്രീക്വൻസി ആയിരുന്നു. ഇത് ഒരു ഗ്രഹത്തിന്റെ ചലത്തിനൊപ്പം സ്ഥിരതയുള്ള ഒരു ആവൃത്തിയാണ്. അതിനാൽ തന്നെ നിലവിൽ അറിവുള്ള രണ്ട് ഗ്രഹങ്ങൾക്ക് പുറമേ ഈ നക്ഷത്രത്തിന് മറ്റൊരു ഗ്രഹം കൂടി ഉണ്ടാകാം എന്നുള്ള ഒരു അനുമാനവും ഉയർന്നുവന്നിട്ടുണ്ട്.
1977 ലെ വൗ സിഗ്നലിനെ പോലെത്തെന്നെ ഹ്രസ്വ കാലത്തേക്ക് മാത്രം നീണ്ടുനിന്ന ഒരു റേഡിയോ സിഗ്നലായിരുന്നു ഇതും. നിലവിൽ ഇതിനെ കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇനിയും അറിയുവാൻ ഏറെയുണ്ടെന്ന് മനുഷ്യനെ ഓർമ്മിപ്പിച്ചുകൊണ്ട് ഒരുപക്ഷെ ഒരു ദിവസം ചില അന്യഗ്രഹ ജീവികൾ നമുക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടേക്കാം.
Stories you may Like
- മനുഷ്യന്റെ ജനിതകഘടനയുമുള്ള ജീവിയുടേത് 1000 വർഷത്തിലേറെ പഴക്കമുള്ളത്
- വെളിപ്പെടുത്തലുകളുമായി മുൻ അമേരിക്കൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ
- അന്യഗ്രഹ ജീവികൾ ഉണ്ടെന്ന് വിശ്വസിക്കുന്നതായി നാസ മേധാവി
- അന്യഗ്രഹ ജീവികൾക്ക് മനുഷ്യനെ കണ്ടെത്താനുള്ള പ്രധാന വഴിയായി മൊബൈൽ ടവറുകൾ മാറുന്നു
- വാരാന്ത്യത്തിൽ കാണപ്പെട്ട സ്തൂപം ചൊവ്വാഗ്രഹത്തിൽ ജീവനുണ്ടെന്ന സൂചനയും ശക്തമാക്കുന്നു
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍