റെയിൽവേയിലെ ബയോ ടോയ്ലെറ്റുകൾക്ക് താളം തെറ്റുന്നുവോ? ബയോ ടോയ്ലറ്റ് സംവിധാനത്തിൽ വന്നു കൊണ്ടിരിക്കുന്ന പാളിച്ചകൾ എന്തൊക്കെ? ഉത്തരവാദികൾ ആരോക്കെ ? ഉത്തരവാദിത്തപ്പെട്ടവർ കരാറുകാരെയും ബദ്ധപ്പെട്ടവരെയും വല്ലപ്പോഴുമെങ്കിലും പരിശോധനയ്ക്ക് വിധേയമാക്കുന്നത് നല്ലതായിരിക്കും
രമേശ് മാത്യു
നാളുകളായി ട്രെയിൻ യാത്രക്കാർ പരസ്പരം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ഇന്ത്യയിലെ ട്രെയിനുകളിലെ ബയോ ടോയ്ലറ്റ് സംവിധാനത്തിൽ വന്നു കൊണ്ടിരിക്കുന്ന പാളിച്ചകളെ കുറിച്ച് 2006 ഓക്ടോബറിൽ ചങ്ങനാശ്ശേരിക്കാരനായ ഡോക്ടർ ജോർജ് ജോസെഫ് തീമ്പലങ്ങാട് എന്ന അമേരിക്കൻ എൻആർഐ തുടങ്ങി വച്ച നിയമയുദ്ധമാണ് രണ്ടു വർഷത്തിന് ശേഷം റെയിൽവേയെ ഇന്ത്യയിലെ എക്സ്പ്രസ്സ് ട്രെയിനുകളിൽ ബയോ ടോയ്ലറ്റ് സംവിധാനം ഏർപ്പെടുത്താൻ നിർബന്ധിതർ ആക്കിയത് . അന്നത്തെ കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് ആയിരുന്നു ബയോ ടോയ്ലറ്റ് സംവിധാനം നടപ്പാക്കാൻ ഏതാണ്ട് നാലായിരം കോടി രൂപ അനുവദിച്ചത്.
രാജ്യത്തെ ജനങ്ങൾ ആ തീരുമാനം സ്വാഗതം ചെയ്തതിനൊപ്പം റെയിൽവേ യാത്രക്കാർ വളരെ വലിയ ആശ്വാസമായി അതിനെ കാണുകയും ചെയ്തിരുന്നു.ഇപ്പോൾ ഏതാണ്ട് ഒൻപതു വർഷത്തോളം ആയി ബയോ ടോയ്ലെറ്റുകൾ പ്രവർത്തനം ആരംഭിച്ചിട്ട്. ഏതാണ്ട് ഒന്നര ലക്ഷം റെയിൽവേ കംപ്രട്മെന്റുകളിൽ എങ്കിലും ഇത്തരം ടോയ്ലെറ്റുകൾ ഇതിനോടകം നിലവിൽ വന്നു കഴിഞ്ഞു എന്നാണു കുറച്ചു മാസങ്ങൾ മുൻപ് കേട്ടിരുന്നത്. ഒരു പക്ഷെ ആ സംഖ്യ കൂടുതൽ ഉയർന്നിരിക്കാം.
പക്ഷേ മൈന്റെനൻസിന്റെ പോരായ്മ കൊണ്ടോ അതോ അവ ഉപയോഗിക്കുന്ന ജനങ്ങളിൽ പലരുടെയും ശ്രദ്ധക്കുറവ് കൊണ്ടോ പല യാത്ര വണ്ടികളിലും ഇപ്പോൾ മൂക്ക് പൊത്താതെ യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യം പിന്നെയും വന്നുകൊണ്ടിരിക്കുന്നു എന്നാണ് അടുത്തയിടയിൽ യാത്രക്കാർ പലരും ചൂണ്ടിക്കാട്ടിയത്.
ഉദാഹരണത്തിന് കൊച്ചുവേളി നിന്നും ബാംഗ്ലൂർ ബാനാസ് വാടിയിലേക്ക് ദിവസവും വൈകുന്നേരം പുറപ്പെടുന്ന ട്രെയിൻ. ഇതിൽ കൊല്ലം വരെ ധാരാളം സീസൺ ടിക്കറ്റ് യാത്രക്കാരും കയറുന്നുണ്ട് എന്നാണു അറിവ്. (പ്രതിദിന ട്രെയിൻ ആകുമ്പോൾ ആ സാഹചര്യം ഒഴിവാക്കാനും സാധിക്കില്ല എന്ന് വളരെ വർഷങ്ങൾ സീസൺ ടിക്കേട്ടുക്കാരനായി യാത്ര ചെയ്ത എനിക്കും നിശ്ചയം ഉള്ള കാര്യമാണ്).
ബയോ ടോയ്ലറ്റ് സംവിധാനമുള്ള ഈ ട്രയിനിലെ വാഷ് റൂമുകളിൽ വല്ലാത്ത ദുർഗന്ധം ആന്നെന്നു യാത്രക്കാർ പരാതി പെട്ട് തുടങ്ങിയിട്ട് നാളുകൾ ആകുന്നു. യാത്ര ചെയ്യുന്ന ആളുകൾ കുറഞ്ഞപക്ഷം എയർ ഫ്രഷ്നെർ എങ്കിലും കൂടെ കരുതേണ്ട അവസ്ഥ ആയിരിക്കുന്നു എന്ന് പരാതി പെടുന്നു യാത്രക്കാർ.
കൂടാതെ പല ട്രെയിനുകളെകുറിച്ചും ഇത്തരം പരാതികൾ വന്നു തുടങ്ങിയിരിക്കുന്നു. മിക്കവയും ദീർഘ ദൂര ട്രെയിനുകളോ അല്ലെങ്കിൽ പ്രതിദിന മധ്യ ദൂര യാത്ര വണ്ടികളോ ആണ്. നമ്മുടെ രാജ്യത്തു കഴിഞ്ഞ പത്തു പന്ത്രണ്ടു വർഷത്തിനിടയിൽ റെയിൽവേ യാത്രക്കാരുടെ സൗകര്യങ്ങൾ വളരെ അധികം വർധിച്ചു എന്നുള്ളതിനു തർക്കമില്ല.
അതിന്റെ ഏറ്റവും വലിയ ഉദാഹരങ്ങളിൽ ഒന്നാണ് വീടുകളിൽ ഇരുന്നും കൈ തുമ്പിലുള്ള മൊബൈൽ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും അതെ പോലെ ട്രെയിനുകളിൽ ഏർപ്പെടുത്തിയ ബയോ ടോയ്ലറ്റ് സംവിധാനങ്ങളും. അവ നന്നായി സൂക്ഷിക്കേണ്ടത് യാത്രക്കാരെ പോലെ തന്നെ അത് ഏർപ്പെടുത്തിയ റയിൽവെയുടെ കൂടെ ഉത്തരവാദത്തമാണ്.
തിരുവനന്തപുരം മുതൽ എറണാകുളം വരെ പോലും ട്രെയിൻ യാത്ര ചെയ്യാൻ എം പീ മാർ, എം എൽ എ മാർ എന്ന് വേണ്ട മുനിസിപ്പൽ ചെയർമാന്മാർ പോലും മടിക്കുന്ന ഈ സമയത്തു ഇത്തരം കാര്യങ്ങൾ അവരോടു പറയുന്നതുകൊണ്ട് കാര്യമില്ല എന്നാണു പൊതുവെ ജനങ്ങൾ കരുതുന്നത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാന താവളത്തിൽ നിന്നും ബെംഗളൂരിലേക്കു യാത്ര ചെയ്യാൻ നിൽക്കുമ്പോൾ ഒരു മുൻ മന്ത്രിയും ഒരു മുൻ മേയറും എറണാകുളം ജില്ലയിലെ ഇപ്പോഴത്തെ ഒരു നിയമസഭാ സാമാജികനും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാൻ വിമാനം കാത്തു നിൽക്കുന്നത് കാണാൻ ഇടയായി. അങ്ങനെ പോയാൽ സാധാരണക്കാരുടെ കാര്യങ്ങൾ ആര് നോക്കും. വല്ലപ്പോഴും ഒക്കെ ട്രെയിൻ യാത്ര ചെയ്താൽ അല്ലെ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ നേരിട്ട് അവർക്കൊക്കെ മനസ്സിലാക്കാൻ സാധിക്കു.
ബയോ ടോയ്ലറ്റ് പോലെ തന്നെ ട്രെയിൻ യാത്രക്കാരെ അലട്ടുന്ന മറ്റൊരു കാര്യമാണ് ട്രെയിനുകളിൽ നൽകുന്ന ബെഡ് ഷീറ്റുകളും കമ്പിളിയും ഒക്കെ. ഇവ വാഷ് ചെയ്യാതെ നൽകുന്നു എന്ന പരാതി വ്യാപകം ആയിരിക്കുന്നു. ഇതിനു കൂടി കാശ് മേടിച്ചല്ലേ ടിക്കറ്റ് ചാർജ് ഈടാക്കുന്നത്. എന്നിട്ടും ഇവയൊക്കെ ക്ലീൻ ചെയ്തു യാത്രക്കാർക്ക് കൊടുക്കാൻ എന്താണ് റെയിൽവേയ്ക്ക് ഇത്ര വൈമുഖത എന്ന് ആളുകൾ ചോദിച്ചു തുടങ്ങിയിട്ട് നാളുകളായി.
ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തുന്ന യശ്വന്തപൂർ നിന്നും കൊച്ചു വെളിയിലേക്ക് വരുന്ന ഗരീബ് രഥ് എക്സ്പ്രസ്സ് വളരെ അധികം യാത്രക്കാർ ഉപയോഗിക്കുന്ന ട്രെയിൻ ആണ്. അതിൽ യാത്രചെയ്തപ്പോൾ ഒക്കെ ലഭിച്ച കമ്പിളി പലപ്പോഴും ഒഴിവാക്കേണ്ടി വന്നു. അവയുടെ കണ്ടിഷൻ കണ്ടപ്പോൾ അങ്ങനെ ചെയ്യാൻ മാത്രമേ നിർവാഹം ഉണ്ടായിരുന്നുള്ളു. ഒരിക്കൽ കിട്ടിയ പുതപ്പു മാസങ്ങളോളം വാഷ് ചെയ്തതിന്റെ യാതൊരു ലക്ഷണവും ഇല്ലായിരുന്നു.
ഇവയൊക്കെ ട്രെയിനിൽ സപ്ലൈ ചെയ്യുന്ന കോൺട്രാക്ട്ഴ്സിന്റെ സ്ഥാപനങ്ങൾ ഇടക്കൊക്കെ പരിശോധിക്കുന്നത് നന്നായിരിക്കും. അങ്ങനെ വരുമ്പോൾ യാത്രക്കാർക്കു നല്ല കമ്പിളിയും പുതപ്പുമൊക്കെ കിട്ടിയിരിക്കും. അതേപോലെ തന്നെ റെയിൽവേ സ്റ്റേഷനുകളിലെ പേ ആൻഡ് യൂസ് ശുചി മുറികൾ രണ്ടാഴ്ച കൂടുമ്പോൾ ഒരിക്കൽ എങ്കിലും പരിശോധന നടത്തി അവയുടെ ശുചിത്വം ഉറപ്പു വരുത്തേണ്ടത് അവ കരാറുകാർക് കോൺട്രാക്ട് നൽകുന്ന അധികാരികളുടെ ഉത്തരവാദിത്തം ആണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെ ഉള്ള ജോലികൾ നന്നായി നടത്താത്ത കോൺട്രാക്ടഴ്സിനെ ബ്ളാക് ലിസ്റ്റ് ചെയ്യുന്നതിനൊപ്പം എല്ലാ ഭാവി കരാറുകളിൽ നിന്നും ഒഴിവാക്കുകയും വേണം. അത് യാത്രക്കാർക് വലിയ ഉപകാരം ആയിരിക്കും.
Stories you may Like
- ഇന്റർനാഷനൽ ബയോ കണക്റ്റ് - ഇൻഡസ്ട്രിയൽ കോൺക്ലേവ് മെയ് 25 മുതൽ തിരുവനന്തപുരത്ത്
- സർക്കാർ കള്ളം പറഞ്ഞതെന്തിനെന്ന് ഹൈക്കോടതി
- തിരുനെല്ലി ക്ഷേത്ര നവീകരണത്തിന്റെ പേരിൽ നടന്നത് നശീകരണം!
- വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; ഇമ്രാൻ ഖാൻ
- നവകേരള സദസിലേക്ക് മുഖ്യമന്ത്രിയെ ആനയിക്കുന്ന ആഡംബര ബസ്സിന് സർവത്ര ഇളവ്
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്