പെസഹാ പെരുന്നാൾ ഉയർത്തുന്ന ദൈവശാസ്ത്ര ചിന്തകൾ ...!
ഡയസ് ഇടിക്കുള
ഒരു മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകം അക്ഷരാർത്ഥത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന സന്ദർഭത്തിലാണ് ക്രൈസ്തവലോകം 2020 - ലെ പെസഹാ പെരുന്നാൾ ആചരിക്കുന്നത്. മനുഷ്യ ബുദ്ധിയാൽ ലോകം പിടിച്ചടക്കാൻ ശേഷിയും ശേമുഷിയുമുണ്ടെന്ന് കരുതിയ ലോകരാഷ്ട്രങ്ങൾ, നഗ്നനേത്രങ്ങൾക്ക് വിധേയമാകാത്ത കൊറോണാ വൈറസിന് മുൻപിൽ ഭയചകിതരായി നിൽക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.
'അനന്തമജ്ഞാതമവർണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു'
മലയാളത്തിലെ പ്രസിദ്ധനായ കവി നാലാപ്പാട്ട് നാരായണമേനോൻ രചിച്ച പ്രസിദ്ധമായ ശ്ലോകം സ്മരിച്ചു കൊണ്ട് പെസഹാ പെരുന്നാൾ ഉയർത്തുന്ന ദൈവശാസ്ത്ര ചിന്തകൾ ക്രോഡീകരിക്കാം!
ചരിത്രം കാതോർക്കുന്ന പെസഹാ പെരുന്നാൾ
ക്രിസ്തുവിന്റെ കാലത്തിനു മുമ്പു തന്നെ യഹൂദവത്സരത്തിലെ ആദ്യമാസമായ നിസ്സാൻ മാസത്തിലെ 14-ാം തീയതി യഹൂദർ ആചരിച്ചിരുന്ന പെരുന്നാളാണ് പെസഹാ പെരുന്നാൾ. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ - എന്നാണ് യഹൂദർ ഇതിനെ വിളിച്ചിരുന്നത്.
മിസ്രയീമിലെ അടിമത്തത്തിൽ നിന്നും യഹൂദാ ജനത മോചിതരാകുന്ന ചരിത്ര സംഭവത്തെ അനുസ്മരിക്കുന്ന പെരുന്നാളാണിത്. അടിമത്തത്തിൽ കഴിഞ്ഞ യഹൂദരുടെ നിലവിളികേട്ട യഹോവയായ ദൈവം അവരുടെ മോചനത്തിനായി മോശയെ നിയോഗിച്ചുകൊണ്ട് ചരിത്രത്തിൽ ഇടപെടുന്നത് നാം കാണുന്നു.
ലോകചരിത്രത്തിലെ സമാനതകളില്ലാത്ത ലീഡറാണ് മോശ (ങീലെ െംമ െമി ൗിുമൃമഹഹലഹലറ ഹലമറലൃ ശി വേല ംീൃഹറ വശേെീൃ്യ). ദൈവീക നിയോഗത്താൽ ശക്തനായ മോശയുടെ മുൻപിൽ ഭയവിഹ്വലനായ മിസ്രയീമിലെ ചക്രവർത്തിയിൽ നിന്നും മോചനം പ്രാപിച്ച യഹൂദർ പെസഹാ പെരുന്നാൾ (എലമേെ ീള ജമീൈ്ലൃ) സമുചിതം ആഘോഷിച്ചിരുന്നു. പെസഹാ പെരുന്നാളിൽ യരുശലേം ദേവാലയത്തിൽ 2,50,500 - ഓളം ആട്ടിൻകുട്ടികളെ അറുത്തു ബലി കഴിച്ചിരുന്നു എന്നാണ് പ്രമുഖ യഹൂദാ ചരിത്രകാരനായ ജോസെഫെസ് രേഖപ്പെടുത്തിയിരിക്കുന്നത്.
പെസഹായുടെ രാത്രിയിൽ യേശു ക്രിസ്തു തന്റെ ശിഷ്യരുമൊത്തു നടത്തിയ അന്ത്യ അത്താഴം അനുസ്മരിക്കുന്നതാണ് ക്രൈസ്തവലോകം ആചരിക്കുന്ന പെസഹാ പെരുന്നാൾ. ലോക രക്ഷയ്ക്കായി കാൽവരിയിൽ യാഗാർപ്പണം നടത്തുന്നതിന് മുൻപ് ക്രിസ്തു നടത്തിയ അതിപ്രധാനമായൊരു സംഭവമാണ് ഈ അന്ത്യ അത്താഴം.
രണ്ട് പ്രധാനപ്പെട്ട ശുശ്രൂഷകൾ വിശ്വസംസ്കൃതിക്ക് സമർപ്പിച്ചു കൊണ്ടാണ് ക്രിസ്തു തന്റെ അന്ത്യ അത്താഴം അവസാനിപ്പിക്കുന്നത്. സമാനതകളില്ലാത്ത ദൈവശാസ്ത്ര ചിന്തകളാണ് ക്രിസ്തുവിന്റെ അന്ത്യ അത്താഴം ഉയർത്തുന്നത്.
ശ ) ക്രിസ്തു തന്റെ ശിഷ്യരുടെ പാദങ്ങൾ കഴുകുകയും അരയിൽ ചുറ്റിയിരുന്ന തൂവാല കൊണ്ട് ആ പാദങ്ങൾ തുടച്ച് സമർപ്പണ ശുശ്രൂഷയുടെ അർത്ഥ ഗാംഭീര്യം അടയാളപ്പെടുത്തി (ഖീവി 13 : 3 17).
ശശ ) ക്രിസ്തു തന്റെ ശിഷ്യരുമൊത്തു പെസഹാ ആചരിക്കുകയും, ലോകരക്ഷയ്ക്കായുള്ള തന്റെ ബലിയർപ്പണം അനുസ്മരിക്കുന്ന 'തിരുവത്താഴ ശുശ്രൂഷയുടെ ക്രമം' സ്ഥാപിച്ചു (ഘൗസല 22: 19 20).
സംഭവ ബഹുലവും സമാനതകളും ഇല്ലാത്ത അനുഭവങ്ങളാണ് ക്രിസ്തുവിന്റെ അന്ത്യ അത്താഴം ശിഷ്യർക്ക് സമ്മാനിച്ചത്.
'നിങ്ങളിൽ ഒരാൾ എന്നെ ഒറ്റു കൊടുക്കും എന്ന് സത്യമായി ഞാൻ നിങ്ങളോട് പറയുന്നു'' എന്ന് ശിഷ്യരോട് പറയുക മാത്രമല്ല - ഒറ്റുകാരനായ യൂദാസിനു അപ്പം നുറുക്കി കൊടുത്ത് അവന്റെ കർമ്മങ്ങൾക്കായി വിട്ട ശേഷമാണ് ക്രിസ്തുവിന്റെ അന്ത്യ അത്താഴ ശുശ്രൂഷയുടെ പ്രൗഢമായ കർമ്മങ്ങൾ പൂർത്തീകരിക്കുന്നത്.
പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും ആശ്ലേഷിക്കുവാൻ കഴിയുന്ന ക്രിസ്തുവിന്റെ മഹാപ്രഭയ്ക്കു മുൻപിൽ തളർന്നുപോയ യൂദാസിനു അന്ത്യ അത്താഴം പൂർത്തീകരിക്കുവാൻ അവസരം ലഭിച്ചില്ല.
ശുഭ കർമ്മങ്ങൾക്കായി പ്രാർത്ഥനാ പൂർവ്വം നിലവിളക്ക് കൊളുത്തുമ്പോൾ അശുഭലക്ഷണമുള്ളവർ സ്വയം പുറത്തു പോകുമെന്ന ഭാരതീയ ഋഷിപ്രോക്തം ഇത്തരുണത്തിൽ സ്മരിക്കുന്നു.
പെസഹാ പെരുന്നാൾ ഉയർത്തുന്ന ദൈവശാസ്ത്ര ചിന്തകൾ:-
1. ലോക രക്ഷയ്ക്കായി കാൽവരിയിൽ യാഗാർപ്പണം നടത്തുന്നതിന് മുൻപ് ക്രിസ്തു നടത്തിയ അന്ത്യ അത്താഴ ശുശ്രൂഷയുടെ മഹത്വം സ്വജീവിതത്തിൽ സ്വാംശീകരിക്കുന്നതിന് ക്രൈസ്തവലോകത്തെ ഒരുക്കുന്നതാണ് പെസഹാ.
2. ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിലേക്ക് മാനവരാശിയുടെ ചിന്തകളെ അനുരൂപപ്പെടുത്തു ന്നതാണ് പെസഹാ.
3. സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും പങ്കുവെയ്ക്കലിന്റെയും ശുശ്രൂഷയുടെയും അടയാളപ്പെടുത്തലാണ് പെസഹാ.
4. ദൈവ രാജ്യത്തെ കുറിച്ചുള്ള ചിന്തകൾക്കായി ആത്മശരീര മനസ്സുകളെ ഒരുക്കുന്നതാണ് പെസഹാ.
ആശ്രമ സംസ്കാരത്തിൽ സ്വജീവിതം സമർപ്പിച്ച തപോധനന്മാരായ ആദിമ സഭാ പിതാക്കന്മാർ തയ്യാറാക്കിയ പെസഹാ പ്രാർത്ഥനകൾ ദൈവശാസ്ത്ര ചിന്തകൾ പ്രതിധ്വനിക്കുന്നതാണ്.
ആശ്രമ സംസ്കാരത്തിലാണ് ക്രൈസ്തവ സഭ വളർന്നത്. പൊൻകുരിശുകൾക്കപ്പുറം ക്രിസ്തുവിന്റെ യാഗാർപ്പണം അനുസ്മരിക്കുന്ന മരകുരിശുകളെ പ്രണയിച്ചവരാണ് ആദിമ സഭയിലെ ക്രൈസ്തവ പിതാക്കന്മാർ.
ലോകം ഒരു മഹാമാരി ഉയർത്തുന്ന പ്രതിസന്ധിയിലൂടെ സഞ്ചരിക്കുമ്പോൾ ലോക നന്മയ്ക്കായി പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിട്ട് 2020 - ലെ പെസഹാ പെരുന്നാൾ നമുക്കും ആചരിക്കാം!
Stories you may Like
- 29 ദിവസത്തെ വ്രതാനുഷ്ഠാനത്തിനൊടുവിൽ ആ പുണ്യദിനം; ഇന്ന് ചെറിയ പെരുന്നാൾ
- വ്രതശുദ്ധിയുടെ പുണ്യകാലം അവസാനിച്ചു; സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ
- യുഎഇയിൽ വിവിധ എമിറേറ്റുകളിൽ പെരുന്നാൾ നമസ്കാര സമയങ്ങൾ പ്രഖ്യാപിച്ചു
- അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമായി ബലി പെരുന്നാൾ; ത്യാഗ സ്മരണയിൽ ആഘോഷങ്ങൾ
- കോതമംഗലം മാർതോമ ചെറിയ പള്ളിയിലെ പെരുന്നാൾ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍