രാമായണത്തിലെ ഊർമ്മിള - ഒരു മറുവായന; പതിമൂന്നാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...
രാമദാസ് കതിരൂർ
കഴിഞ്ഞ 13 വർഷമായി ജീവന്റെ പാതിയിലാതെ കഴിയുന്നവളാണ് ഞാൻ പ്രീയന് അപകടങ്ങൾ സംഭവിക്കരുതേയെന്നാണ് പ്രാർത്ഥന ഓരോ ദിവസവും എണ്ണിയെണ്ണി കാത്തിരിക്കുകയാണ്.ലക്ഷമണൻ ഇല്ലാതെ ഇനി വയ്യമ്മേ ഇനിയും ജീവന്റ പാതിയില്ലാതെ ഊർമിളക്ക് ആവില്ലമ്മേ അമ്മ സുമിത്രയുടെ മടിയിൽ കിടന്ന് വിലപിക്കുകയാണ് ഊർമിള.
മേഘനാഥൻ ലക്ഷമണനെ ആക്രമിക്കുന്നത് സ്വപ്നം കണ്ട് ഞെട്ടിയുണർന്ന് വിലപിക്കുന്ന ശബ്ദം കേട്ടാണ് സുമിത്ര വന്നത്. ഊർമിള താൻ കണ്ട ഭീതിതമായ സ്വപ്നം സുമിത്രയോട് വിവരിച്ചു അന്തിച്ച് നിന്ന് പോയ സുമിത്ര ആശ്വാസമെന്നപോൽ മൊഴിഞ്ഞു ഊർമിളയുടെ കാതുകളിൽ ... എന്റെ മക്കളെ ജയിക്കാൻ ഈ പ്രബഞ്ചത്തിൽ ആരുമില്ല അവർ തിരിച്ച് വരും പതിനാല് വർഷം പൂർത്തിയാവുന്ന അന്ന് തന്നെ.
ഈ കഥാസന്ദർഭത്തെയാണ് നാം നോക്കി കാണേണ്ടത്. രാമ- ലക്ഷ്മണന്മാർ വനവാസ (യുദ്ധതന്ത്ര)ത്തിനായ് അയോദ്ധയിൽ നിന്ന് പോയിട്ട് പതിമൂന്ന് വർഷമാവുന്ന ദിവസമാണ് ഊർമിള ഇത്തരമൊരു സ്വപ്നം കാണുന്നതായി ആദികവി പറയുന്നത്. അതിനർത്ഥം രാമ-രാവണ യുദ്ധം ആരംഭിച്ചിരിക്കുന്നു എന്നാണ്.
ഇക്കാലയളവിൽ വനവാസത്തിടയ്ക്ക് സംഭവിച്ച ഒട്ടേറെ കാര്യങ്ങൾ നമ്മോട് വിവരിക്കുന്നുമുണ്ട് തൊട്ടടുത്ത ദിവസങ്ങളിലാണ് രാവണൻ സീതയെ കടത്തി കൊണ്ട് പോകുന്നത് സീതയെ മോചപ്പിക്കാൻ എന്ന തരത്തിലാണ് യുദ്ധത്തിന് ഔപചാരിക തുടക്കമാവുന്നതും.
ശൂർപ്പണയുടെ മൂക്കും, ചെവിയും മുറിച്ച് വികൃതമാക്കുകയും ആദ്യം രാമനോടും പിന്നീടത് ലക്ഷ്മണനോടും തോന്നിയ കാമത്തിന് തടസ്സം നിൽക്കുന്നത് സീതയാണെന്ന് കണ്ടെത്തിയ ശൂർപ്പണഘ സീതയെ ഭക്ഷിക്കുന്നതിന് വേണ്ടി ശ്രമിച്ചപ്പോഴാണ് ശൂർപണഘയെ ലക്ഷ്മണൻ ആക്രമിച്ചതെന്നും ശൂർപ്പർണഘയെ ആക്രമിക്കുന്നത് എന്തുകൊണ്ട് രാമൻ തടഞില്ല എന്ന ചോദ്യം രാമായണത്തിന്റെ പുറത്ത് നിന്ന് പിന്നീട് ഉയർന്നപ്പോൾ തന്റെ ഭാര്യയുടെ ജീവൻ രക്ഷിക്കുക എന്ന ഭർതൃ സ്നേഹത്തിൽ അധിഷ്ടിതമായ ഉത്തരവാദിത്തമാണ് ഞാൻ നിർവ്വഹിച്ചെതെന്നെത് "മാ നിഷാദ" പറഞ്ഞ് വെച്ചവരാണ് പിന്നീട് തിരുകി കയറ്റിയത്. ശൂർപ്പണഘ ആദ്യം പ്രണയാഭ്യർത്ഥന നടത്തിയത് രാമനോടാണെന്നും രാമനാണ് അവിവാഹിതനായ ലക്ഷ്മണനെ സമീപിക്കൂ വെന്ന് പറഞ്ഞത് എന്ന് മുൻ ലക്കങ്ങളിൽ പറയുകയുണ്ടായി . യഥാർത്ഥത്തിൽ രാമ- ലക്ഷ്മണന്മാരെ യുദ്ധ തടവുകാരാക്കാൻ വേഷം മാറി ശൂർപ്ണഘ വന്നതാണെന്നും മര്യാദ പുരുഷോത്തമനായ രാമൻ സ്ത്രീകളെ ആക്രമിക്കില്ല എന്ന വിശ്വാസത്തിലാണ് ലങ്കാതിപധി രാവണൻ തന്റെ ഒരേയൊരു സഹോദരിയെ ഹണി ട്രാപ്പിനായി അയച്ചെതെന്നും ഇക്കാലത്തെ വായനയിൽ വായിച്ചെടുക്കാം.
ഭയപ്പെടുത്തി കീഴ്പ്പെടുത്തുകയെന്ന എക്കാലത്തെയും യുദ്ധതന്ത്രം തന്നെയാണ് ഇവിടെയും കാണാൻ കഴിയുക. എന്ത് മാത്രം ദുഷ്ട കഥാപാത്രങ്ങളായി ട്ടാണ് ഇന്ത്യൻ രാമായണത്തിൽ രാവണനെ കുറിച്ചും സഹോദരങ്ങളെ കുറിച്ചു പറയുന്നത് .ഞാൻ കാമാർത്തിപൂണ്ടവളാണെന്നും വേശ്യക്ക് തുല്യമാണെന്നു ശൂർപ്പണഘെയെ കൊണ്ട് പറയിപ്പിച്ചും ആദികവി. പക്ഷേ ലങ്കൻ രാവണായനത്തിൽ അഞ്ച് സഹോദരന്മാർക്ക് ഉത്തമയായ, സ്നേഹനിധിയായ, സൗന്ദര്യവതിയായ സഹോദരിയാണ് ശൂർപ്പണഘ എന്ന് വിവരിക്കുന്നു. ഇന്ത്യൻ രാമായണത്തിൽ സഹോദരങ്ങളെ അനുസരിക്കാത്ത മുൻകോപിയും, ധിക്കാരിയും ആണ് ശൂർപ്പണഘ എന്ന് പറയുമ്പോൾ മാതൃകാ സഹോദര സ്നേഹമുള്ളവളും യുദ്ധതന്ത്രത്തിൽ സഹോദരങ്ങളെക്കാൾ മികച്ചവൾ ശൂർപ്പണഘയെന്ന് രാവണായന വായനയിൽ പറയുന്നു.
യഥാർത്ഥത്തിൽ ഭരണാധികാരികളെയും അധികാര കേന്ദ്രങ്ങളെയും സ്ത്രീകളെ ഉപയോഗപ്പെടുത്തി ചൂഷണം ചെയ്യുക എന്ന രീതി എക്കാലത്തും ഉണ്ടായിരുന്നു എന്ന് തന്നെയാണ് രാമായണ വായനയിലും കാണുന്നത് വർത്തമാന കേരളീയ അവസ്ഥയും വ്യത്യസ്തമല്ല.
ലങ്കൻ ഭരണാധികാരികൾ രാക്ഷസ സ്വഭാവമുള്ളവരാണെന്നും മനുഷ്യനെ ഭക്ഷിക്കുന്നവരാണെന്ന് പറയുമ്പോൾ സീതയെ കടത്തികൊണ്ട് പോയിട്ട് ഒരു പോറലും ഏൽപ്പിച്ചില്ല എന്ന കവി ഭാഷ്യം എത് അർത്ഥത്തിലാണ് വായിച്ചെടുക്കണ്ടേത് സീതയുടെ ചാരിത്രം ഉറപ്പാക്കാനോ? രാവണനെ മഹത്വ വൽക്കരിക്കാനോ?
ഇവിടെയാണ് വാത്മീകിയുടെ ഗോത്ര സ്നേഹം നാം അറിയു ന്നത്.രാമായണവായനയിൽ ഏറ്റവും തീവ്രമായി വായിച്ച് പോകുന്ന ഘട്ടമാണത് ഇക്കാലങ്ങളിൽ സീരയലുകൾ കാണുമ്പോൾ ഉണ്ടാവുന്ന വികാര വിക്ഷോഭങ്ങൾ നിറഞ്ഞ അവസ്ഥ രാവണൻ സീതയെ തന്റെ കാമ പൂർത്തീകരണത്തിന് ഉപയോഗിക്കുമോ എന്ന തീവ്രവായന എന്നാൽ ആദികവി ഒരു ഭരതൻ ടച്ച് ഉണ്ടാക്കുകയാണ് ചെയ്തത്. അവസാന നിമിഷം സീതയുടെ സൗന്ദര്യത്തെ അതി പുഷ്ടിയോടെ വർണ്ണിക്കുകയും സീതയെ പ്രണയിക്കുക മാത്രമാണ് ചെയ്തത് എന്ന് കവി പറഞ്ഞത് ദ്രാവിഡ ജനത സ്ത്രീകളോട് എപ്പോഴും മാന്യമായി പെരുമാറുന്നവരാണെന്നും ശൂർപ്പണഘയെ വിരൂപയാക്കിയ ലക്ഷ്മണനും അതിന് കൂട്ടുനിന്ന രാമനും പ്രതിനിധാനം ചെയ്യുന്ന പ്രത്യാശാസ്ത്രം മറച്ചാണെന്നും വരച്ചിടു കായാണ് ദ്രാവിഡ കവി വാത്മീകി ചെയ്തത്.
(രാമായണം - രാമദാസ് കതിരൂരിന്റെ കാഴ്ചപ്പാടിൽ)
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍