ഉത്സവഛായയിൽ എക്സ്പാറ്റ്സ് സ്പോർട്ടീവ് സ്പോർട്സ് കാർണ്ണിവലിന് സമാപനം
സ്വന്തം ലേഖകൻ
ലോകകപ്പിന് ഇന്ത്യൻ സമൂഹത്തിന്റെ ആദരവർപ്പിച്ച് ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എക്സ്പാറ്റ്സ് സ്പോർട്ടീവ് കൾച്ചറൽ ഫോറവുമായി സഹകരിച്ച് സംഘടിപ്പിച്ച ഒരു വർഷം നീണ്ടുനിന്ന വിവിധ കലാ-കായിക പരിപാടികൾക്ക് സ്പോർട്സ് കാർണ്ണിവലോടെ പ്രൗഢോജ്വല കൊട്ടിക്കലാശം.
സമാപനത്തിന്റെ ഭാഗമായി റയ്യാൻ പ്രൈവറ്റ് സ്കൂളിൽ ലോകകപ്പിന് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചുള്ള 2022 പേരുടെ ഗോൾ വല നിറയ്ക്കൽ നൂറൂകണക്കിന് ഫുട്ബാൾ ആരാധകരെ സാക്ഷിയാക്കി ബ്രസീല്യൻ ഫൂട്ബാളർ റഫീഞ്ഞ ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. അൽ ദാന സ്വിച്ച് ഗിയർ എക്സിക്യൂട്ടീവ് ഡയറക്ടർ ഫൈസൽ കുന്നത്തിന്റെ കിക്കോടെ 2022 പൂർത്തീകരിച്ചു.
സ്പോർട്സ് കാർണ്ണിവലിന്റെ സമാപനത്തിൽ നടന്ന 'ലോകകപ്പിനു പന്തുരുളാൻ ഇനി 50 ദിവസം കൂടി' ആഘോഷ പരിപാടികളിൽ ഖത്തർ കമ്മ്യൂണിറ്റി പൊലീസ് ഡിപാർട്ട്മെന്റ് ഡയറക്റ്റർ ജനറൽ ബ്രിഗേഡിയർ ഇബ്രാഹീം മുഹമ്മദ് റാശിദ് അൽ സിമയ്ഹ്, ഹമദ് മെഡിക്കൽ കോർപറേഷൻ കമ്മ്യൂണിക്കബിൾ ഡിസീസ് സെന്റർ ഡയറക്ടർ ഡോ.മുന അൽ മസ്ലമാനി, ഖത്തർ റെഡ്ക്രസന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ മുന അൽ സുലൈതി, ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ ആക്റ്റിവിറ്റീസ് - ഇവന്റ്സ് ഹെഡ് അബ്ദുല്ല മുഹമ്മദ് ദോസരി, കമ്മ്യൂണിറ്റി പൊലീസ് ഡിപാർട്ട്മെന്റ് പബ്ലിക് റിലേഷൻസ് സെക്രട്ടറി മേജർ തലാൽ മെനസ്സർ അൽ മദൗരി, കമ്മ്യൂണിറ്റി പൊലീസ് ഡിപാർട്ട്മെന്റ് കോഡിനേറ്റർ ഡോ. കെ.എം ബഹാവുദ്ദീൻ, അയേൺ മാൻ ട്രയാത്ലൺ ഫിനിഷർ അബ്ദുസ്സമദ് കെ.സി, ഐ.സി.ബി.എഫ് ആക്ടിങ് പ്രസിഡണ്ട് വിനോദ് നായർ, ഐ.സി.സി മുൻ പ്രസിഡണ്ട് എ.പി മണികണ്ഠൻ, ഇസുസു ജനറൽ മാനേജർ ഹരി സുബ്രമണി, എക്സ്പാറ്റ്സ് സ്പോർട്ടീവ് പ്രസിഡണ്ട് സുഹൈൽ ശാന്തപുരം, കൾച്ചറൽ ഫോറം പ്രസിഡണ്ട് എ.സി. മുനീഷ്, ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളായ ജോപ്പച്ചൻ തെക്കേക്കൂറ്റ്, അഡ്വ. നിസാർ കോച്ചേരി, നൗഫൽ പാലേരി, ഹൈദർ ചുങ്കത്തറ, അബ്രഹാം ജോസഫ്, എസ്.എസ് മുസ്തഫ, ഹബീബുറഹ്മാൻ കിഴിശ്ശേരി, അൻവർ ഹുസൈൻ, ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.
കാർണ്ണിവൽ കൾച്ചറൽ ഫിയസ്റ്റ സിനിമാ താരം ഹരിപ്രശാന്ത് വർമ്മ ഉദ്ഘാടനം ചെയ്തു. ദോഹയിലെ പ്രമുഖ കലാകാരന്മാരുടെ മ്യൂസിക്കൽ ഫ്യൂഷൻ ഷോ, മാജിക് ഷോ, ഗാനമേള, നൃത്ത നൃത്ത്യങ്ങൾ തുടങ്ങിയവ അരങ്ങേറി. കാർണ്ണിവൽ സന്ദർശിക്കുന്നവർക്കായി ഒരുക്കിയ ഗെയിം സോണിൽ വിവിധ കളികളും മത്സരങ്ങളും എന്റർടെയ്ന്റ്മെന്റ് സോണിൽ മൈലാഞ്ചി, കരകൗശല വസ്തുക്കൾ, ഭക്ഷ്യ വസ്തുക്കൾ എന്നിവയുടെ സ്റ്റാളുകളും ലോകകപ്പ് ചരിത്രങ്ങൾ അനാവരണം ചെയ്യുന്ന കൊളാഷ് പ്രദർശനവും സംഘടിപ്പിച്ചിരുന്നു. ലോകകപ്പിനു യോഗ്യത നേടിയ വിവിധ ടീമുകളുടെ ആരാധകർക്കായി ഫാൻസ് സോണും ഒരുക്കിയിരുന്നു.
ലോകകപ്പിനായി പടുത്തുയർത്തിയ സ്റ്റേഡിയങ്ങളുടെ നാമധേയങ്ങളിലുള്ള ഗ്രൗണ്ടുകളിൽ പെനാൽട്ടി ഷൂട്ടൗട്ട്, ബോക്സ് ക്രിക്കറ്റ്, പഞ്ചഗുസ്തി, വടം വലി, ബാഡ്മിന്റൺ ടൂർണ്ണമെന്റുകൾ അരങ്ങേറി.
ആത്മവിശ്വാസത്തോടെ ലോകകപ്പിനെ വരവേൽക്കാം എന്ന തലക്കെട്ടിൽ ഒരുമാസമായി നടന്നു വരുന്ന ശരീര ഭാരം കുറക്കൽ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ സാജിദ് വെള്ളിനിപറമ്പിലും വനിതാ വിഭാഗത്തിൽ ഷഹീന അലി അക്ബറും ജേതാക്കളായി. വിഷ്ണുരാജ്, പ്രിയങ്ക പ്രകാശ് ദമ്പതികളെ മത്സരത്തിലെ മികച്ച പ്രകടനം കാഴ്ചവെച്ച ജോഡികളായും തെരഞ്ഞെടുത്തു. വിവിധ ബി.എം.ഐ ഗ്രൂപ്പുകളിൽ പ്രണവ് പെരുമ്പിൽ, മുഹ്സിൻ മുബാറക്, ഷഫീഖ് താജുദ്ദീൻ, സുമയ്യ മുജീബ്, ലുലു അഹ്സന, ജുവൈരിയ്യ കെ.ടി എന്നിവർ ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കി.
വടം വലിയിൽ പുരുഷ വിഭാഗം ഫൈനലിൽ ടീം തിരൂരിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി സാക്ക് ഖത്തർ ചാമ്പ്യന്മാരായി. വനിതാ വിഭാഗത്തിൽ ഫീനിക്സ് ഖത്തറിനെ പരാജയപ്പെടുത്തി 360 ഡിഗ്രീ മല്ലൂസ് ഫിറ്റ്നസ് ക്ലബ്ബ് കിരീടം ചൂടി. പെനാൽട്ടി ഷൂട്ടൗട്ടിൽ അൽഫ എഫ്സിയെ നാലിനെതിരെ 5 ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ഫാൻസ് ഖത്തർ ജേതാക്കളായി. മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം അർജന്റീന ഫാൻസിന്റെ ജംഷീർ കരസ്ഥമാക്കി. ബോക്സ് ക്രിക്കറ്റ് ഫൈനലിൽ സെനിത് ഖത്തറിനെ പരാജയപ്പെടുത്തി ക്ലാസ്സിക് മാംഗ്ലൂർ കിരീടം ചൂടി. സെനിതിന്റെ മുഹ്സിൻ ടൂർണ്ണമെന്റിലെ മികച്ച താരമായും ക്ലാസിക് മാംഗ്ലൂരിന്റെ അഫ്താബ്, ഇമ്രാൻ എന്നിവർ യഥാക്രമം മാൻ ഓഫ് ദ ഫൈനൽ, മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു. 80 കിലോ താഴെയുള്ള വനിതാ വിഭാഗം പഞ്ചഗുസ്തിയിൽ നുഫൈസ എം.ആർ, ബിൻസി നിഷ എന്നിവർ യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി. 80 കിലോയ്ക്ക് മുകളിലുള്ളവരിൽ മേഘ അബ്രഹാം, പ്രണവി കൃഷ്ണ എന്നിവർ ആദ്യ രണ്ട് സ്ഥാനം കരസ്ഥമാക്കി. 80 കിലോ താഴെയുള്ള പുരുഷ വിഭാഗം പഞ്ചഗുസ്തിയിൽ ഫൈനലിൽ ആസിഫിനെ പരാജയപ്പെടുത്തി റിന്റോ ജോസും 80 കിലോയ്ക്ക് മുകളിലുള്ളവരുടെ ഫൈനലിൽ ഫിറോസിനെ പരാജയപ്പെടുത്തി ഷഹീൻ അബ്ദുൽഖാദറും ജേതാവായി.
കെയർ ആൻഡ് ക്യുവർ ചെയർമാൻ ഇ.പി. അബ്ദുറഹ്മാൻ, കൾച്ചറൽ ഫോറം അഡൈ്വസറി ബോർഡ് ചെയർമ്മാൻ ഡോ. താജ് ആലുവ, ബ്രാഡ്മ എം.ഡി ഹാഷിം കെ.എൽ, ഗ്രാന്റ്മാൾ റീജ്യണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, മൈക്രോ ഹെൽത്ത് എച്. ആർ മാനേജർ അനീസ് മുഹമ്മദ്, ഓട്ടോ ഫാസ്റ്റ് ട്രാക് എം.ഡി ഷിയാസ് കൊട്ടാരം, എക്സ്പാറ്റ്സ് സ്പോർട്ടീവ് ജനറൽ സെക്രട്ടറി താസീൻ അമീൻ, കൾച്ചറൽ ഫോറം വൈസ് പ്രസിഡണ്ടുമാരായ ചന്ദ്രമോഹനൻ, മുഹമ്മദ് കുഞ്ഞി, സജ്ന സാക്കി, കാർണ്ണിവൽ ജനറൽ കൺവീനർ റഹീം വേങ്ങേരി, കെ.ബി.എഫ് ജനറൽ സെക്രട്ടറി നിഹാദ് അൽകൗൺ ഗ്രൂപ്പ് എച്. ആർ മാനേജർ അനീഷ് ജോർജ്ജ്, ഷാനവാസ് ബാവ സംഘാടക സമിതിയംഗങ്ങളായ മജീദ് അലി, എ.ആർ അബ്ദുൽ ഗഫൂർ, അഹമ്മദ് ഷാഫി, മുഹമ്മദ് റാഫി, സഞ്ജയ് ചെറിയാൻ, അനസ് ജമാൽ, ഇദ്രീസ് ഷാഫി, അനീസ് റഹ്മാൻ മാള. ഡോ. നൗഷാദ്, ഷാഹിദ് ഓമശ്ശേരി, റഷീദ് കൊല്ലം കെ.ടി മുബാറക് തുടങ്ങിയവർ വിജയികൾക്കുള്ള ട്രോഫിയും മെഡലും, ക്യാശ് അവാർഡും സർട്ടിഫിക്കറ്റുകളും കൈമാറി.
സിദ്ദീഖ് വേങ്ങര, അസീം എം ടി, റഹ്മത്തുല്ല കൊണ്ടോട്ടി, ഷബീബ് അബ്ദുറസാഖ്, ഷമീർ വി.കെ, ഹഫീസുല്ല കെ.വി, നബീൽ പുരയിൽ, ഫായിസ് ടി, ലിജിൻ രാജൻ, ഹാരിസ്, മുഹ്സിൻ ഓമശ്ശേരി, ഷറഫുദ്ദീൻ എം.എസ്, മുഹമ്മദ് സമീൽ, ജസീം ലക്കി തുടങ്ങിയവർ കാർണ്ണിവലിന് നേതൃത്വം നൽകി.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍