ഇടതു തരംഗത്തിനിടയിലും മത്സരിച്ച സീറ്റുകളിൽ ഒന്നിൽ പോലും വിജയിച്ചില്ല; സ്ഥാനങ്ങളെല്ലാം തോറ്റവർ തന്നെ വീണ്ടും കൈയടക്കുന്നു; വഹാബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാനാക്കിയതിൽ ദേവർകോവിലന് അമർഷം; ഐ എൻ എൽ പിളർപ്പിലേക്കോ?
കെ വി നിരഞ്ജൻ
കോഴിക്കൊട്: ഇനി പിളർന്നാൽ അവശേഷിക്കാത്ത അവസ്ഥയിലുള്ള പാർട്ടിയാണ് ഐ എൻ എൽ എന്ന ഇന്ത്യൻ നാഷണൽ ലീഗ്. പക്ഷേ മുസ്ലീലീഗിൽനിന്ന് പിളർന്നുവന്ന ആ പാർട്ടി ഏറെ ശോഷിച്ചെങ്കിലും മറ്റൊരു പിളർപ്പിന്റെ വക്കിലാണെന്നാണ് ആ പാർട്ടിയിലുള്ളവർ പറയുന്നത്. പ്രമുഖ നേതാക്കളായ എ.പി അബ്ദുൽ വഹാബും അഹമ്മദ് ദേവർകോവിലും തമ്മിലുള്ള ഉടക്കാണ് ഇപ്പോൾ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത്. ഇപ്പോൾ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം വഹാബിന് നൽകിയതാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയത്. ഇതോടെയാണ് ദേവർകോവിലിനെ അനുകൂലിക്കുന്നവർ പ്രതിഷേധവുമായി രംഗത്തത്തെിയത്.
കാലങ്ങളായി എൽ ഡി എഫിന് മുന്നിൽ മുന്നണി പ്രവേശനവും കാത്ത് നിന്ന പാർട്ടിക്ക് ഇത്തവണ എൽ ഡി എഫ് മത്സരിക്കാൻ നൽകി സീറ്റുകളിലെല്ലാം അവർ സുന്ദരമായി തന്നെ തോറ്റിരുന്നു. കോഴിക്കൊട് സൗത്തിൽ മത്സരിക്കാൻ പാർട്ടി ദേശീയ സെക്രട്ടറി അഹമ്മദ് ദേവർ കോവിലിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ സീറ്റ് നൽകാതെ നേതൃത്വം ദേവർ കോവിലിനെ ഒതുക്കി. പകരം മലപ്പുറത്ത് നിന്നത്തെിയ പ്രൊഫ. എ പി അബ്ദുൾ വഹാബ് സൗത്തിൽ സ്ഥാനാർത്ഥിയായി. ഇതിൽ പ്രതിഷേധവുമായി നിന്ന ദേവർകോവിലിന്റെ പ്രതീക്ഷകളെ തകർത്തെറിഞ്ഞുകൊണ്ട് എൽ ഡി എഫ്, പാർട്ടിക്ക് നൽകിയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും വഹാബിന് തന്നെ നൽകി. ഇതോടെയാണ് ദേവർകോവിലിനെ അനുകൂലിക്കുന്നവർ പ്രശ്നമുണ്ടാക്കാൻ തുടങ്ങിയത്.
കോഴിക്കോട് കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന വർക്കിങ് കമ്മിറ്റി യോഗത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ മറനീക്കി പുറത്തു വന്നിരുന്നു. ഒരു വിഭാഗം പാർട്ടിക്കെതിരെ പേരു വെയ്ക്കാതെ മാദ്ധ്യമങ്ങൾക്ക് പത്രക്കുറിപ്പുകൾ നൽകുകയും ചെയ്തു.
ഐ.എൻ.എല്ലിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ വലിയ അപാകതകൾ ഉണ്ടെന്ന് നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. കാസർകോട് മത്സരിക്കാൻ തയ്യാറല്ലന്നെ് ഐ എൻ എൽ ജില്ലാ നേതൃത്വം പലതവണ പാർട്ടി സംസ്ഥാന കമ്മിറ്റിയെ അറിയിക്കുകയും ചെയ്തു. എന്നാൽ സംസ്ഥാന കമ്മിറ്റി ഇതിനെതിരായ നിലപാട് സ്വീകരിച്ചതിനാൽ ഈ മണ്ഡലത്തിൽ പാർട്ടിക്ക് മത്സരിക്കേണ്ടി വരികയായിരുന്നു. കോഴിക്കോട് സൗത്തിൽ കീഴ് ഘടകത്തിന്റെ അഭിപ്രായം മാനിച്ചില്ലന്നെും ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.
മണ്ഡലത്തിൽ ജില്ലയിലെ നേതാവിനെ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. അഹമ്മദ് ദേവർ കോവിലിന് സീറ്റ് ലഭിക്കുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാൽ സംസ്ഥാന കൗൺസിലോ സംസ്ഥാന വർക്കിങ് കമ്മിറ്റിയോ സ്ഥാനാർത്ഥികളെക്കുറിച്ച് ചർച്ച ചെയ്തില്ല. സെക്രട്ടറിയേറ്റിൽ ഒരു വിഭാഗം ആളുകളുടെ അഭിപ്രായം അടിച്ചൽേപ്പിക്കുകയായിരുന്നുവെന്നും ആക്ഷേപം ഉയരുന്നുണ്ട്. വിജയസാധ്യതയുള്ള സീറ്റുകൾ നേടിയെടുക്കാൻ നേതൃത്വം പരാജയപ്പെട്ടതായും ഇവർ പറയുന്നു.
വഹാബിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ വിളിച്ചുചേർത്ത യോഗത്തിൽ പങ്കടെുക്കാതെ അഹമ്മദ് ദേവർകോവിൽ തൊട്ടടുത്ത പള്ളിയിൽ പോയി ഇരിക്കുകയായിരുന്നു. പിന്നീട് മറ്റ് നേതാക്കൾ പള്ളിയിൽ പോയി അദ്ദേഹത്തെ കൂട്ടിക്കോണ്ടുവരികയായിരുന്നു. യോഗത്തിൽ ഒന്നും സംസാരിക്കാതെ വിഷമത്തോടെ ഇരിക്കുകയായിരുന്നു ദേവർ കോവിൽ. വഹാബ് സ്ഥാനാർത്ഥിയായി പ്രചരണം തുടങ്ങിയെങ്കിലും ദേവർ കോവിലിനെ അനുകൂലിക്കുന്നവർ പ്രചരണത്തിൽ സജീവമായില്ല. വഹാബിന്റെ സിമി ബന്ധം പരാജയത്തിന് കാരണമായിട്ടുണ്ടെന്നും ഇവരിപ്പോൾ പറയുന്നുണ്ട്. പാർട്ടി സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ അനുസ്മരണ പരിപാടി കോഴിക്കൊട്ട് നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന വഹാബ് പരിപാടിയിൽ പങ്കടെുത്തില്ല. എന്തുകൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അദ്ദഹത്തേിന്റെ മണ്ഡലമായ വള്ളിക്കുന്നിൽ മത്സരിക്കാതെ കോഴിക്കൊട്ടേക്ക് പോന്നുവെന്നും ഇവർ ചോദക്കുന്നു.
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം വഹാബ് ആറ് മാസം ലീവ്ആവശ്യപ്പെടുകയും പാർട്ടി അത് നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് അഹമ്മദ് ദേവർ കോവിലിന് ആ ചുമതല നൽകി. എന്നാൽ പാർട്ടിയിൽ മറ്റൊരു പദവി ഉള്ളതുകൊണ്ട് അദ്ദേഹം സ്ഥാനത്ത് നിന്നും മാറി. പകരം കെ പി ഇസ്മായിൽ എന്നയാൾ പദവി ഏറ്റടെുത്തു. എന്നാൽ ആറുമാസം ലീവെടുത്തുപോയ വഹാബ് ഒരു സുപ്രഭാതത്തിൽ വന്ന് പദവി ഏറ്റടെുക്കുകയായിരുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം പാർട്ടിക്ക് കിട്ടുമെന്ന് മനസ്സിലാക്കിയ വഹാബ് ലീവ് ക്യാൻസൽ ചെയ്ത് തന്റെ സ്ഥാനം തിരികെ ഏറ്റടെുത്ത് എൽ ഡി എഫുമായി ചർച്ചകൾ നടത്തുകയായിരുന്നു. സി പി എമ്മിന് താൽപ്പര്യമുള്ളതുകൊണ്ട് ചെയർമാൻ സ്ഥാനം അദ്ദേഹം സ്വന്തമാക്കുകയായിരുന്നുവെന്നും എതിർവിഭാഗം ആരോപിക്കുന്നു.
അർഹരായ പലരെയും തഴഞ്ഞാണ് വഹാബ് സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ ചെയർമാൻ സ്ഥാനവും സ്വന്തമാക്കിയതെന്നും ഇവർ പറയുന്നു. പാർട്ടി കൊടുത്ത ലിസ്റ്റ് പരിഗണിക്കാതെ സി പി എം അവർക്ക് താത്പര്യമുള്ളവർക്കാണ് സ്ഥാനം നൽകുന്നതെന്നും ഇത്തരത്തിൽ അവഗണിക്കപ്പെട്ട് മുന്നോട്ട് പോകാനാവില്ലന്നെും അഹമ്മദ് ദേവർകോവിലിനെ അനുകൂലിക്കുന്നവർ പറയുന്നു. ഏതായാലും ചെയർമാൻ സ്ഥാനത്തോടെ ഐ എൻ എല്ലിൽ പ്രതിസന്ധികൾ ശക്തമായിരിക്കുകയാണ്.
Stories you may Like
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- ലീഗ്-സമസ്ത പോര് രൂക്ഷമാകുന്നു
- പാപഭാരം ഏറ്റെടുക്കണോയെന്ന് മുസ്ലിം ലീഗ് പരിശോധിക്കണമെന്ന് ഷിബു ബേബി ജോൺ
- സിപിഎം നീക്കം പുതിയ തലത്തിൽ; അബ്ദുൾ ഹമീദിന്റെ പദവി കോൺഗ്രസിന് അതൃപ്തിയാകും
- അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് മുസ്ലിം ലീഗ് ഭീഷണി; കണ്ണൂർ യുഡിഎഫിൽ തർക്കം
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍