നേര്യമംഗലത്തെ സിപിഎം വിഭാഗീയത: പാർട്ടി പ്രവർത്തകർ രാജിവച്ചില്ലെന്ന് ഏര്യ സെക്രട്ടറി; വാസ്തവവിരുദ്ധമെന്നു വിമതപക്ഷം
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: നേര്യമംഗലത്ത് സി പി എം പ്രവർത്തകർ രാജിവച്ച വിഷയത്തിൽ വാദ പ്രിതിവാദങ്ങൾ ശക്തം. നേര്യമംഗലത്ത് പാർട്ടി പ്രവർത്തകർ രാജിവച്ചതായി അറിയില്ലെന്നും ഇത് സംബന്ധിച്ച് യാതൊരുരേഖകളും കവളങ്ങാട് ഏര്യകമ്മറ്റിയിൽ ലഭിച്ചിട്ടില്ലന്നുമുള്ള വെളിപ്പെടുത്തലുമായി ഏര്യാ സെക്രട്ടറി പി എൻ ബാലകഷ്ണൻ രംഗത്തെത്തി.
എന്നാൽ തങ്ങൾ ജില്ലാകമ്മറ്റിക്കാണ് രാജി സമർപ്പിച്ചതെന്നും രാജിക്കത്തിൽ ഒപ്പിട്ടവരെ പാട്ടിലാക്കാൻ നടത്തിയ നീക്കം പരാജയപ്പെട്ടതിലുള്ള നാണക്കേട് മറക്കാനാണ് ഏര്യ സെക്രട്ടറി വാസ്തവ വിരുദ്ധമായ വെളിപ്പെടത്തലുമായി രംഗത്തെത്തിയിട്ടുള്ളതെന്നുമാണ് ഈ വിഷയത്തിൽ വിമതവിഭാഗം നേതാവ് പി ടി ബെന്നിയുടെ പ്രതികരണം.
മകൾക്ക് പാർട്ടി ഭരണത്തിലുള്ള കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്കിൽ ജോലി നേടിയെടുക്കുന്നതിനായി ബാലകൃഷ്ണൻ നടത്തിയ നീക്കം എതിർത്തതാണ് ഇപ്പോഴത്തെ പാർട്ടി നടപടിക്ക് കാരണമെന്നും തനിക്കെതിരെ ഉയർന്നിട്ടുള്ള മറ്റ് ആരോപണങ്ങൾ ബാലകൃഷ്ണന്റെ നേതൃത്ത്വത്തിൽ കെട്ടി ചമയ്ക്കപ്പെട്ടതാണെന്നുമാണ് ബെന്നിയുടെ വിശദീകരണം.താൻ അഴിമതിക്കാരനായിരുന്നെങ്കിൽ മൂന്ന് തവണ തനിക്ക് ലോക്കൽ സെക്രട്ടറിയായാവാൻ കഴിയുമായിരുന്നില്ലന്നും സാധാരണക്കാരായ ബഹുഭൂരിപക്ഷം പ്രവർത്തർ തനിക്കൊപ്പമാണെന്നും ബെന്നി അവകാശപ്പെടുന്നു. ഇരുവിഭാഗം തമ്മിലുള്ള ശീത സമരം മറനീക്കി പുറത്തായതോടെ പാർട്ടിക്ക് നേരിട്ട ക്ഷീണം പരിഹരിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് ഉന്നത നേതൃത്വം.
ഇടഞ്ഞു നിൽക്കുന്ന വി എസ് വിഭാഗത്തെ ഒതുക്കാൻ നേര്യമംഗലം കേന്ദ്രീകരിച്ച് പിണറായി പക്ഷം നീക്കം ശക്തമാക്കിയതായും അറിയുന്നു. പിണറായി നയിക്കുന്ന നവകേരളമാർച്ച് ജില്ലയിൽ പ്രവേശിക്കുന്നതിന് മുമ്പ് നേര്യമംഗലത്ത് നില ശക്തമാക്കുന്നതിനാണ് ഔദ്യോഗീകപക്ഷം കരുക്കൾ നീക്കുന്നത്. .ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ഔദ്യോഗീക വിഭാഗം കാൽനട പ്രചാരണ ജാഥ സംഘടിപ്പിച്ചു. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം പി ആർ മുരളീധരനായിരുന്നു ജാഥയുടെ ക്യാപ്റ്റൻ. തലക്കോട് ,പുത്തൻകുരിശ് ,ഊന്നുകൽ ,കവളങ്ങാട്,എന്നിവിടങ്ങ ളിലെ സ്വീകരണങ്ങൾക്കുശേഷം ജാഥ നെല്ലിമറ്റത്ത് സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ വിമത വിഭാഗത്തിനെതിരെ പാർട്ടിസ്വീകരിച്ചിട്ടുള്ള അച്ചടക്കനടപടികളായിരന്നു പ്രാസംഗീകരുടെ പ്രധാന വിഷയം . കാൽനടജാഥ നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും നവകേരള യാത്രയുടെ പ്രചരണാർത്ഥമാണ് ഇത് സംഘടിപ്പിച്ചതെന്നുമാണ് ഇത് സംബന്ധിച്ച് പാർട്ടി ഏര്യസെക്രട്ടറി പി എൻ ബാകൃഷ്ണന്റെ പ്രതികരണം..അടുത്ത മാസം മൂന്നിനാണ് മാർച്ച് ജില്ലയിലെത്തുന്നത് .
സംസ്ഥാന കമ്മിറ്റി നിർദ്ദേശാനുസരണം സംഘടിപ്പിച്ചതാണ് ജാഥയെന്നാണ് ഔദ്യോഗികഭാ ഷ്യമെങ്കിലും സ്വീകരണ സ്ഥലങ്ങളിലെല്ലാം വി എസ് വിഭാഗത്തിനെതിരെയുള്ള നടപടികൾ വിശദീകരിക്കാ നാണ് ഔദ്യോഗിക പക്ഷം നേതാക്കൾ കൂടുതൽ സമയവും വിനയോഗിച്ചത്. കഴിഞ്ഞ സമ്മേളന കാലത്ത് നേര്യമംഗലം ലോക്കൽ കമ്മിറ്റിയിൽ ഉടലെടുത്ത വിഭാഗീയത ലോക്കൽസെക്രട്ടറിയടക്കം പാർട്ടിക്ക് പുറത്ത് പോകേണ്ട സാഹചര്യത്തിലെത്തിയിരുന്നു.പിണറായി പക്ഷത്തിന് മുൻതൂക്കമുള്ള കവളങ്ങാട് ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ നേര്യമംഗലം ലോക്കൽകമ്മിറ്റി പിടിച്ചെടുക്കാൻ നടത്തിയ ശ്രമങ്ങളാണ് വിഭാഗീയതക്ക് ഇടയാക്കിയതെന്നാണ് വിമതവിഭാഗത്തിന്റെ ആരോപണം. എന്നാൽ വിമതവിഭാഗം നേതാക്കളുടെ അഴിമതിയും വഴിവിട്ട ബന്ധങ്ങളും തെളിവ് സഹിതം ബോദ്ധ്യപ്പെട്ട സാഹതര്യത്തിലാണ് പാർട്ടി വിമത വിഭാഗത്തിനെതിരരെ നടപടികൾസ്വീകരിച്ചതെന്നാണ് ഔദ്യോഗിക വിഭാഗം നേതാക്കളുടെ വിശദീകരണം.
2010 ലും 2015 ലും നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ലോക്കൽ സെക്രട്ടറിമാരടക്കമുള്ള വിമത വിഭാഗം നേതാക്കൾ കോൺഗ്രസ്സിലെ ചിലരുമായുണ്ടാക്കിയ അവിശുദ്ധകൂട്ട്കെട്ട്മൂലം പാർട്ടിസ്ഥാനാർത്ഥികൾ തോക്കുകയും കവളങ്ങാട് പഞ്ചായത്ത് ഭരണം നഷ്ടമായിയെന്നുമാണ് ഔദ്യോഗീക പക്ഷനേതാക്കളുടെപ്രധാന ആരോപണം.മാത്രമല്ല വിമതപക്ഷത്തുള്ള ചിലനേതാക്കൾ നടത്തിയ അഴിമതികൾ പരിധിവിട്ടതായിരുന്നുവെന്നും സാധാരണ പാർട്ടി പ്രവർത്തകർക്കുപോലും അറിയാവുന്ന കാര്യങ്ങളാണിതെന്നും സ്വീകരണ കേന്ദ്രങ്ങളിൽ നേതാക്കൾ വിശദീകരിച്ചു. 2 വർഷം മുൻപ് തലക്കോട് ബ്രാഞ്ച് കമ്മിറ്റി ഓഫീസിലിട്ട് പാർട്ടി സഖാവിനെ വിമതവിഭാഗം നേതാക്കൾക്ക് അടുത്തബന്ധമുള്ള ഗുണ്ടാലി സ്റ്റിൽപെട്ടവർ മൃഗീയമായി അക്രമിച്ചപ്പോൾ അക്രമത്തിനിരയായ സഖാവിനെ കൊണ്ട് ക്ഷമ പറയി ക്കുകയാണ് വിമതപക്ഷം ചെയ്തതെന്ന് നേതാക്കൾ വിശദീകരിച്ചു.
സമ്മേളന കാലത്ത് വിഭാഗീയപ്രവർത്തനം നടത്തിയെന്നും സമ്മേളനപ്രതിനിധിയായെത്തിയ ജില്ലാസെക്രട്ടറിയേറ്റംഗം സി എൻ മോഹനനെ കയ്യേറ്റം ചെയ്തുവെന്നും ആരോപിച്ചാണ് മുൻ ലോക്കൽ സെക്രട്ടറി പി ടി ബെന്നിയെയും ലോക്കൽ കമ്മിറ്റിയംഗം സി പ്രകാശിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്. ഇതിന് പുറമെ കഴിഞ്ഞ സമ്മേളനത്തിൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി കെ മാത്യൂസ്, ലോക്കൽകമ്മിറ്റിയംഗവും ഊന്നുകൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ കെ കെ പൗലോസ്,ലോക്കൽകമ്മിറ്റിയംഗം സി ആർ ദിവാകരൻ എന്നിവരെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കുകയും ചെയ്തു. പാർട്ടിയംഗങ്ങളുടെ കൂട്ടരാജിക്ക് നടപടി ഇടയാക്കുകയും ചെയ്തിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍