കോതമംഗലത്ത് സിപിഐ- സിപിഐ(എം) ചാക്കിട്ടുപിടിത്തം തകൃതി; സിപിഎമ്മിൽനിന്നു കൂട്ടത്തോടെ സിപിഐയിൽ ചേക്കേറുന്നതിനു ബദലായി അയൽ പ്രദേശത്തു നിന്ന് നേതാക്കളുൾപ്പെടെയുള്ളവരെ സിപിഎമ്മിലേക്കു വലിക്കുന്നു
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം.സി.പിഎമ്മും സിപിഐയും അണികളെ പരസ്പരം ചക്കിട്ടുപിടുത്തം ഊർജ്ജിതം. ചക്കളത്തിൽപോര് മുർഛിച്ചതോടെ കടുത്ത പാർട്ടി പ്രവർത്തകരിൽ പോലും ചാഞ്ചാട്ടം. ഉന്നത നേതൃത്വം ഇടപെട്ടിട്ടും പാർട്ടികൾ തമ്മിലുള്ള അഭിപ്രായ ഭിന്നതക്ക് ഇനിയും പരിഹാരമായില്ല. കവളങ്ങാട് ഏരിയയിൽ, സിപിഎമ്മിന്റെ പ്രമുഖ നേതാക്കളടക്കമുള്ളവർ കഴിഞ്ഞമാസം സിപിഐ.യിലെത്തിയിരുന്നു. ഇത് നേര്യമംഗലം മേഖലയിൽ സിപിഎമ്മിന് കനത്ത ആഘാതം ഏൽപ്പിക്കുകയും ചെയ്തിരുന്നു. സിപിഎമ്മിൽ നിന്നും ഒരുവിഭാഗത്തെ സിപിഐ ചാക്കിട്ടുപിടിച്ചത് രാഷ്ട്രീയ മര്യാദയല്ലെന്നായിരുന്നു ഈ സംഭവത്തിൽ സിപിഐ(എം). നേതൃത്വത്തിന്റെ നിലപാട്.
സിപിഐയക്ക് തിരിച്ചടി നൽകുമെന്ന് അന്നേ സി പി എം നേതാക്കളിൽ ചിലർ സൂചന നൽകുകയും ചെയ്തിരുന്നു. സിപിഐയിൽനിന്നുള്ളവർ സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തയ്യാറായാൽ തടസ്സം നിൽക്കില്ലെന്ന് ഏരിയാ സെക്രട്ടറി പി.എൻ. ബാലകൃഷ്ണൻ ഇതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. സിപിഐയിൽ നിന്നും ഒരുവിഭാഗത്തെ സിപിഐ(എം) ലക്ഷ്യമിടുന്നുവെന്ന സൂചനയായി ഏരിയാ സെക്രട്ടറിയുടെ പ്രസ്താവനയെ പരക്കെ വിലയിരുത്തിയിരുന്നത്. ഇത് നടപ്പാക്കിയാണ് സിപിഐ(എം). സിപിഐ.ക്ക് തിരിച്ചടി നൽകിയിരിക്കുന്നത്.
ആവോലിച്ചാൽ, നീണ്ടപാറ, പൈങ്ങോട്ടൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സിപിഐ.യിൽ നിന്നു രാജിവച്ച് സിപിഎമ്മിലെത്തിയിട്ടുള്ളത്. ലോക്കൽ സെക്രട്ടറിയും ലോക്കൽ കമ്മറ്റി അംഗങ്ങളുമടക്കമുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ആവോലിച്ചാലിൽ ഒരുവിഭാഗം പ്രവർത്തകർ പ്രസ്താവന പുറത്തിറക്കുകയും ചെയ്തു.സിപിഐ.ക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്നതാണ് രാജിവച്ചവരുടെ പ്രസ്താവന. സിപിഎമ്മിൽ നിന്നുള്ളവരെ സ്വീകരിച്ച പാർട്ടി നേതൃത്വത്തിനെതിരെ പ്രകടനം പൊതുസമ്മേളനം എന്നിവ ഉൾപ്പടെ സംഘടിപ്പിച്ച് സിപിഐ.ക്ക് പരസ്യമായി മറുപടി നൽകുന്നതിനേക്കുറിച്ചും സിപിഐ(എം).നേതൃത്വം ആലോചിക്കുന്നുണ്ട്.
കവളങ്ങാട് ഏരിയയിലെ ഒരുവിഭാഗം സിപിഐ പ്രവർത്തകർ സിപിഎമ്മിനൊപ്പം ചേരുന്നതായി നോട്ടീസുകൾ പുറത്തിറങ്ങിയിരുന്നു. മുമ്പ് സിപിഎമ്മിലെ ഒരുവിഭാഗം സിപിഐ.യി്ൽ ചേർന്നതിനുള്ള സിപിഎമ്മിന്റെ പകരംവീട്ടലായിട്ടാണ് ഇത് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.
മാസങ്ങൾക്ക് മുമ്പ് സിപിഐയിൽനിന്നും രാജിവച്ച് പ്രസ്താവനയിറക്കിയവരെയാണ് വീണ്ടും രാജിവയ്പ്പിച്ചിരിക്കുന്നതെന്നും നോട്ടീസിൽ പേരുള്ളവരിൽ പലരും യുഡിഎഫിൽ പ്രവർത്തിച്ചു വരുന്നവരാണെന്നുമാണ് സിപിഐ.നേതാവ് പി.റ്റി. ബെന്നിയുടെ വെളിപ്പെടുത്തൽ പാർട്ടിയിൽ നിന്നുള്ള ഒഴുക്കിൽ വിറളി പൂണ്ടവരാണ് ഇതിന് പിന്നിൽ.
സിപിഐ.യിൽ നിന്നും സിപിഎമ്മിൽ നിന്നും പുറത്തുപോകുന്നവർ ബിജെപി.യിലോ, കോൺഗ്രസ്സിലോ ചേരാതെ ഇടതുപക്ഷത്ത് തന്നെനിൽക്കണമെന്ന സമീപനമാണ് സിപിഐക്കുള്ളതെന്ന് ജില്ലാ എക്സിക്യൂട്ടീവ് അംഗം സി.എസ്.നാരായണൻനായർ വ്യക്തമാക്കി. എൽഡിഎഫ് ശക്തിപ്പെടുക എന്നുള്ളത് സിപിഐ(എം).ശക്തിപ്പെടുക എന്നത് മാത്രമല്ല,സിപിഐ.യും മറ്റ് ചെറുപാർട്ടികളും ശക്തിപ്പെടുക എന്നുകൂടിയാണ്. സിപിഎമ്മിൽ നിന്നും കൊഴിഞ്ഞുപോക്കുണ്ടായാൽ അത് എന്തുകൊണ്ടാണെന്ന് സ്വയംവിമർശനപരമായി വിലയിരുത്താതെ മറ്റ് പ്രസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ പാ്പ്പരത്തമാണെന്ന് അദേഹം സിപിഐ(എം) നേതാക്കളെ ഓർമ്മപ്പെടുത്തി.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫിനെതിരെ പ്രവർത്തിച്ചവരേയും സിപിഐ(എം) രണ്ടുംകയ്യും നീട്ടി സ്വീകരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് വേണ്ടി രാപ്പകൽ പ്രവർത്തിച്ചവരാണ് സിപിഐയിൽ ചേരന്ന്ിരിക്കുന്നത്. വർഷങ്ങളായി സിപിഎമ്മിൽ നി്ന്നു തിക്താനുഭവങ്ങളുണ്ടായവരാണിവർ. നിയോജമകണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും സിപിഎമ്മിൽ നിന്നും മറ്റ് പാർട്ടികളിൽ നിന്നും ഇനിയും നിരവധിപേർ സിപിഐ.യിൽ ചേരാൻ തയ്യാറെടുക്കുന്നുണ്ട്. ഇവരേയും സിപിഐ.സ്വാഗതം ചെയ്യുകയാണെന്നും സി.എസ്.നാരായണൻനായർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അണികളെ ഒപ്പം കൂട്ടാനുള്ള ഇരു പാർട്ടികൾ തമ്മിൽ നില നിന്നിരുന്ന പോര് വഴിത്തിരിവിലായി. സിപിഐ.യുടെ മുൻ പൈങ്ങോട്ടൂർ ലോക്കൽ സെക്രട്ടറിയും ഇപ്പോൾ മുവാറ്റുപുഴ മണ്ഡലം കമ്മറ്റി അംഗവുമായ ഇ.കെ.ചിന്നപ്പൻ ഉൾപ്പടെയുള്ള നാൽപതിലേറെ പേരെ പാർട്ടിയിലെത്തിച്ചാണ് സിപിഐ.യുമായുള്ള പോരിൽ സിപിഐ(എം) മുന്നിലെത്തിയിരിക്കുന്നത്. സിപിഐ.യിലും എ.ഐ.ടി.യു.സി.യിലും എ.ഐ.വൈ.എഫിലും മുൻനിരയിൽ പ്രവർത്തിച്ചിരുന്നവരാണ് ചിന്നപ്പന്റെ നേതൃത്വത്തിൽ പാർട്ടിയിലെത്തിയിരിക്കുന്നതെന്ന് സി പി എം ഏരിയ കമ്മറ്റി അംഗം ഷാജി മുഹമ്മദ് അറിയിച്ചു.
നേര്യമംഗലത്ത് സിപിഎമ്മിന്റെ മുൻ ഏരിയ സെക്രട്ടറി ജോളി വർഗീസിനെ സിപിഐ സ്വീകരിച്ചതിനുള്ള മറുപടിയാണ് ഇ.കെ.ചിന്നപ്പനെ ഒപ്പമെത്തിച്ച് സിപിഐ(എം).നൽകിയിരിക്കുന്നത്. നേര്യമംഗലത്ത് തലക്കോട് മേഖലയിൽ സിപിഐ.യിലും എ.ഐ.ടി.യു.സി.യിലും പ്രവർത്തിച്ചിരുന്ന നൂറോളം പ്രവർത്തകർ സിപിഎമ്മിനും സിഐടി.യു.വിലും ചേർന്നതായും നോട്ടീസ് പുറത്തിറങ്ങിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍