മധുരം കൈമാറാതെ സംഘർഷത്തിലേക്ക് അതിർത്തി; സംഘർഷമുണ്ടാക്കാൻ ശ്രമിക്കരുതെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്; വെടിവയ്പ്പിനെതിരെ ശക്തമായ തിരിച്ചടിയെന്ന് പ്രതിരോധമന്ത്രി; നുഴഞ്ഞുകയറ്റത്തിനായാണ് പാക് വെടിവയ്പ്പെന്ന് സൂചന
ജമ്മു: അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനം തുടർന്നാൽ ശക്തമായി തിരച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. അതിർത്തിയിൽ സംഘർഷമുണ്ടാക്കി സമധാനാന്തരീക്ഷം തകർക്കാനാണ് പാക്കിസ്ഥാന്റെ ശ്രമമെന്ന് പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. ഇതിനെ അതേ ശക്തിയിൽ തിരച്ചടി ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
നേരത്തെ അതിർത്തിയിലെ വെടിവയ്പ്പ് ഉടൻ അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാനോട് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങും ആവശ്യപ്പെട്ടിരുന്നു. പ്രകോപനം ഉടൻ അവസാനിപ്പിക്കണമെന്നും രാജ്നാഥ് സിങ് ആവശ്യപ്പെട്ടിരുന്നു. എന്നൽ അതിർത്തിയിലെ കുഴപ്പക്കാർ ഇന്ത്യയാണെന്ന പതിവ് മറുപടിയുമായി ഗ്രാമീണർക്കെതിരായ ആക്രമങ്ങളെ പാക്കിസ്ഥാനും ന്യായീകരിക്കുന്നു.
ഇന്ത്യപാക്ക് അതിർത്തിയിൽ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും വെടിനിർത്തൽ കരാർ ലംഘനം തുടരുകയാണ്. കനത്ത ആക്രമണമാണ് ഇന്ത്യൻ മേഖലയിലേക്ക് പാക് സേന ഇന്ന് നടത്തിയത്. അഞ്ചു പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരാൾ ബിഎസ്എഫ് ജവനാണ്. രണ്ട് സ്ത്രീകളും ഉൾപ്പെടും. 26 പേർക്ക് പരിക്കേറ്റു. ഇതിൽ ഏറെയും ഗ്രാമവാസികളാണ്.
അതിനിടെ ഇന്ത്യപാക്കിസ്ഥാൻ അതിർത്തിയിൽ പാക്കിസ്ഥാന്റെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. സൈന്യത്തിന്റെ വെടിവയ്പിൽ 3 പാക് തീവ്രവാദികൾ മരിച്ചു. പാന്ഥറിലാണ് സംഭവം. നുഴഞ്ഞു കയറ്റത്തിന് സാഹചര്യമൊരുക്കാനാണ് പാക് ആക്രമണമെന്നാണ് വിലയിരുത്തൽ. ഇന്ത്യയും തിരിച്ചടി ശക്തമാക്കി.
ഈദിന് മധുരം നൽകിയില്ല
ഇന്ത്യൻ സൈന്യവും പാക് സൈന്യവും ഈദ് ആഘോഷത്തിന്റെ ഭാഗമായുള്ള മധുരം പരസ്പരം കൈമാറിയില്ല. നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ തുടർച്ചയായി വെടിനിറുത്തൽ കരാർ ലംഘിക്കുന്നതിനിടെയാണ് ഇത്. മധുരം കൈമാറുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ബി.എസ്.എഫും പാക് റേഞ്ചർമാരും തമ്മിൽ ചർച്ച നടന്നെങ്കിലും സമയം തീരുമാനിക്കാൻ പാക്കിസ്ഥാൻ സൈന്യം വിസമ്മതിക്കുകയായിരുന്നു. തീരുമാനം എടുക്കാതിരുന്നതിന് പാക്കിസ്ഥാൻ പ്രത്യേകം കാരണമൊന്നും വ്യക്തമാക്കിയില്ലെന്നാണ് ഇന്ത്യൻ സൈനിക വൃത്തങ്ങൾ പറഞ്ഞത്.
പാക്കിസ്ഥാൻ സമയം അറിയിക്കാത്തിനാൽ തന്നെ ബി.എസ്.എഫ് വാഗാ അതിർത്തിയിലെ ഗേറ്റുകൾ അടച്ചിടുകയാണ് ചെയ്തത്. ഈദ് ആഘോഷവേളയിൽ ഇരു രാജ്യങ്ങളും തമ്മിൽ മധുരം കൈമാറുന്നത് പതിവ് രീതിയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിന്റെ കൂടി പ്രതീകമായാണ് ഇതിനെ കണുന്നത്്. ദീപാവലിക്കും ക്രിസ്മസ് ആഘോഷ വേളയിലും ഇത്തരത്തിൽ മധുരം കൈമാറാറുണ്ട്.
അതിർത്തിയിലെ സംഘർഷമാണ് പാക്കിസ്ഥാന്റെ ഇപ്പോഴത്തെ നടപടിക്ക് പിന്നിലെന്നും സൂചനയുണ്ട്. ഇരു ഭാഗത്തെയും ഉന്നത ഉദ്യോഗസ്ഥർ മധുരം കൈമാറുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ രണ്ട് രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും എത്താറുണ്ട്.
ആറ് ദിവസത്തിനള്ളിൽ പത്താംകരാർ ലംഘനം
ജമ്മു കാശ്മീരിലെ അർണിയ സെക്ടറിലാണ് ശക്തമായ വെടിവെയ്പ്പുണ്ടായത്. ഞായറാഴ്ച അർധരാത്രിയോടെ തുടങ്ങിയ വെടിവെയ്പ്പ് പുലർച്ചയും തുടർന്നു. അതിർത്തിയിലെ അർണിയയിൽ ബിഎസ്എഫ് പോസ്റ്റുകൾക്കുനേരെയാണ് വെടിവെയ്പ്പുണ്ടായത്. ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചു. ആറു ദിവസത്തിനുള്ളിൽ പത്താമത്തെ വെടിനിർത്തൽ കരാർലംഘനമാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
പാക്കിസ്ഥാൻ റേഞ്ചേഴ്സ് യാതൊരു പ്രകോപനവും കൂടാതെ ബിഎസ്എഫ് പോസ്റ്റുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ശക്തമായ മോട്ടോർഷെല്ലിങ്ങും ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്. പരുക്കേറ്റ എല്ലാവരെയും ജമ്മുവിലെ മെഡിക്കൽ കോളജിലേക്ക് മാറ്റി. അതിർത്തി ഗ്രാമങ്ങൾ പരിഭ്രാന്തിയിലുമാണ്. ഈ സാഹചര്യത്തിൽ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ഗ്രാമങ്ങളിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയാണ് ഗ്രാമവാസികൾ.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പാക് ആക്രമങ്ങളിൽ സ്വത്തു വകകൾക്കും നഷ്ട്മുണ്ടായിട്ടുണ്ട്. പാക് ഷെല്ലിങ്ങിൽ പല വീടുകളും തകർന്നു. രാത്രിയിലെ അപ്രതീക്ഷിത ആക്രമണങ്ങളാണ് പലരുടേയും ജീവനെടുത്തത്. പാക് സേനയുടെ കടന്നാക്രമണം കൂടുന്ന സാഹചര്യത്തിൽ സ്വന്തം വീടുകളിൽ കഴിയാൻ അതിർത്തിയിലെ ഗ്രാമവാസികൾക്ക് കഴിയുന്നില്ല.
ഇന്ത്യപാക്ക് അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയും കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ വെടിവെയ്പ്പ് നടത്തിയിരുന്നു. ഇന്നലെ പൂഞ്ച് ജില്ലയിലെ മെന്തർ, സാജിയാൻ പ്രദേശങ്ങളിൽ പാക്കിസ്ഥാൻ സേന വെടിയുതിർത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സാജിയാൻ പ്രദേശത്ത് പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ രണ്ടുപേർക്ക് പരുക്കേറ്റിരുന്നു.
ഇതിന് മുമ്പ് പൂഞ്ച് മേഖലയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ 17കാരി കൊല്ലപ്പെടുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ സംഭവങ്ങളെ പാക്കിസ്ഥാൻ ന്യായീകരിക്കുന്നു. ഇന്ത്യയാണ് കുഴപ്പമുണ്ടാക്കുന്നതെന്നാണ് ആക്ഷേപം.
പുലർച്ചെ ഇന്ത്യൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുകയും പാക്കിസ്ഥാനു നേരെ വെടിയുതിർക്കുകയും ആയിരുന്നു. ഇതിന്റെ ഭാഗമായി പാക്കിസ്ഥാനും തിരിച്ചടിച്ചു. നാല് പേർ മരിക്കുകയും 5 പേർക്ക് പരുക്കേൽക്കുകയും ചെയ്തെന്ന് പാക്കിസ്ഥാൻ ഇന്റർ സർവീസ് പബ്ലിക് റിലേഷൻസ് പറയുന്നു.
ബിഎസ്എഫ് വെടിവച്ചതിനാൽ ആണ് അർഹിക്കുന്ന മറുപടി നൽകിയതെന്നും ഐഎസ്പിആറിന്റെ മറുപടി. ഗ്രാമീണരുൾപ്പെടെയുള്ളവരുടെ മരണം സ്ഥിരീകരിച്ചാണ് വിചിത്രമായ മറുപടി പാക്കിസ്ഥാൻ നൽകുന്നതെന്നതാണ് വസ്തുത.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍