ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവരെ വിരട്ടുക പതിവാണെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ക്ഷമാപണം നടത്തി പിടിച്ചുനിൽക്കാൻ ശ്രമിച്ച് പ്രീതി പട്ടേൽ; രാജി ഒഴിവാക്കാൻ ബോറിസ് ജോൺസനും; ബ്രിട്ടണിലെ ഹോം ഓഫീസ് ജീവനക്കാർ അതൃപ്തിയിൽ
മറുനാടൻ മലയാളി ബ്യൂറോ
സർക്കാർ ഉദ്യോഗസ്ഥരൊട് ജനപ്രതിനിധികൾ തട്ടിക്കയറുന്നത് ഇന്ത്യയിൽ ഒരുവാർത്തയേയല്ല. മന്ത്രിസ്ഥാനം പോലെ അധികാര പദവികളിൽ ഇരിക്കുന്നവരാണെങ്കിൽ, ഉദ്യോഗസ്ഥർ അവരുടെ മുന്നിൽ പഞ്ച പുഛമടക്കി നിൽക്കുന്നതും നാം കണ്ടിട്ടുണ്ട്. എന്നാൽ, ബ്രിട്ടീഷ് രാജ് എന്ന് നാം പരിഹസിക്കുന്ന പാരമ്പര്യം ഇവിടെ ഉപേക്ഷിച്ചിട്ടുപോയ ബ്രിട്ടനിൽ സംഗതികൾ നേരെ തിരിച്ചാണ്. ഉദ്യോഗസ്ഥരായാലും മന്ത്രിമാരായാലും പരിധി ലംഘിച്ചാൽ പണികിട്ടും. ഇപ്പോൾ അത് അനുഭവിക്കുകയാണ് ഇന്ത്യൻ വംശജായായ അഭ്യന്തര മന്ത്രി പ്രീതി പട്ടേൽ.
ഉദ്യോഗസ്ഥരോട് തട്ടിക്കയറി എന്ന റിപ്പോർട്ട് പുറത്തുവന്നതോടെ മന്ത്രിസ്ഥാനം നഷ്ടപ്പെടാതിരിക്കാൻ പെടാപാട് പെടുകയാണിവർ. തന്റെ ഉദ്യോഗസ്ഥരോടുള്ള പെരുമാറ്റത്തിൽ ക്ഷമാപണം നടത്തി അവർ ഇന്നലെ മുന്നോട്ടുവന്നു. താൻ മനപ്പൂർവ്വം ആരേയും വേദനിപ്പിക്കാൻ ആയിരുന്നില്ല അത്തരത്തിൽ പെരുമാറിയതെന്ന് വ്യക്തമാക്കിയ അവർ അത്തരത്തിൽ പെരുമാറിയതിന് മാപ്പ് ചോദിക്കുകയും ചെയ്തു.
അതേസമയം പ്രീതി പട്ടേലിനെ സംരക്ഷിക്കാനുള്ള ബോറിസ് ജോൺസന്റെ ശ്രമത്തിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ എത്തിക്സ് ഉപദേഷ്ടാവ് രാജിവച്ചു. മാത്രമല്ല, പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റി തലവൻ അതിൽ കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറി എന്ന ആക്ഷേപത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത് കഴിഞ്ഞ മാർച്ചിലായിരുന്നു. സെപ്റ്റംബർ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ, റിപ്പോർട്ടിനു മേൽ നടപടികളെടുക്കാതെ അത് വച്ച് താമസിപ്പിക്കുകയായിരുന്നു ബോറിസ് ജോൺസൺ. കഴിഞ്ഞ ദിവസം അത് വീണ്ടും വിവാദമായതോടെ പ്രീതി പട്ടേലിന്റെ ക്ഷമാപണത്തോടെ എല്ലാം അവസാനിപ്പിക്കാനാണ് ബോറിസ് ജോൺസൺ ശ്രമിക്കുന്നത്. എന്നാൽ, മന്ത്രിമാർക്കുള്ള പെരുമാറ്റം ചട്ടം ലംഘിച്ച പ്രീതിക്ക് ആ സ്ഥാനത്ത് തുടരാനുള്ള അവകാശമില്ലെന്ന അഭിപ്രായമാണ് പൊതുവേ ഉയരുന്നത്. ഇത്തരത്തിൽ പെരുമാറ്റ ചട്ടം ലംഘിച്ചതായി കണ്ടെത്തിയാൽ മന്ത്രിമാർ സ്വയമേവ രാജിവച്ചൊഴിയുന്ന പാരമ്പര്യമാണ് ബ്രിട്ടനിലുള്ളത്.
സർക്കാർ കാര്യപരിപാടികൾ കാര്യക്ഷമമായി നടപ്പിലാക്കാൻ താൻ ദിവസേന നിരവധി സർക്കാർ ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രവർത്തിക്കാറുണ്ടെന്നും അതിനിടയിൽ ആർക്കെങ്കിലും മനോവിഷമം ഉണ്ടാക്കുന്ന രീതിയിൽ പെരുമാറിയിട്ടുണ്ടെങ്കിൽ അതിൽ ക്ഷമിക്കണമെന്നും ഇന്നലെപ്രീതി പട്ടേൽ അപേക്ഷിച്ചു. എന്നാൽ, പ്രധാനമന്ത്രിയുടെ എത്തിക്സ് ഉപദേഷ്ടാവിന്റെ രാജി കാര്യങ്ങൾ കൂടുതൽ ഗുരുതരമാക്കിയിരിക്കുകയാണ് ഇതിനെ തുടർന്നാണ് പർലമെന്റർ സ്റ്റാൻഡേർഡ്സ് കമ്മിറ്റിയുംപ്രീതിക്ക് എതിരെ രംഗത്തെത്തിയത്.
മുൻ എം 15 ഉദ്യോഗസ്ഥൻ കൂടിയായ സ്റ്റാൻഡേർഡ്സ് കമ്മിറ്റി ചെയർമാൻ ലോർഡ് ഇവാൻസ് പറഞ്ഞത്, സത്യസന്ധനും ആത്മാഭിമാനമുള്ളവനും ആയതുകൊണ്ടാണ് സർ അലക്സ് അല്ലൻ, പ്രധാന മന്ത്രിയുടെ ഉപദേഷ്ടാവ് പദവിയിൽ നിന്നും രാജിവച്ചത് എന്നാണ്. ഇത് മന്ത്രിമാരുടെ പെരുമാറ്റ ചട്ട ലംഘനം സംബന്ധിച്ച പുതിയ വിവാദമുയർത്തിയിരിക്കുകയാണ്. അതേസമയം, പ്രീതി പട്ടേലിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബോറിസ് ജോൺസൻ ഇന്നലെ ഭരണകക്ഷി എം പിമാരുടെ വാട്ട്സ്അപ് ഗ്രൂപ്പിൽ ഒരു സന്ദേശം ഇട്ടിരുന്നു.
കഴിഞ്ഞയാഴ്ച്ച ഡൊമിനിക് കമ്മിങ്സ് രാജിവച്ചതിനു പിന്നാലെ മറ്റൊരു പ്രതിസന്ധി ഒഴിവാക്കുവാനാണ് ബോറിസ് ശ്രമിക്കുന്നത്. അതേസമയം, തികച്ചും ആത്മാർത്ഥമായാണ് പ്രീതി ക്ഷമാപണം നടത്തിയതെന്നും അവർക്ക് കൂടുതൽ ശിക്ഷയുടെ ആവശ്യമില്ലെന്നും ഉള്ള വാദവും സജീവമാകുന്നുണ്ട്.
അതേസമയം, ഈ വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ നിശിതവിമർശനവുമായി പ്രതിപക്ഷംരംഗത്തെത്തിയിട്ടുണ്ട്. ലേബർ പാർട്ടി നേതാവ് സർ കീർ സ്റ്റാർമർ കടുത്ത ഭാഷയിൽ പ്രധാനമന്ത്രിയുടെ സമീപനത്തെ വിമർശിച്ചു. താനായിരുന്നു പ്രധാനമന്ത്രിയെങ്കിൽ, ഹോം സെക്രട്ടറി ഒരു നിമിഷം പോലും അധികാരത്തിൽ തുടരുകയില്ലയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തൊഴിലിടങ്ങളിലെ സംസ്കാരത്തിന് മാതൃകയാകേണ്ട സർക്കാർ ഓഫീസുകളിൽ ഇത്തരത്തിലുള്ള പ്രവർത്തികൾ ഒട്ടും അനുവദനീയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, പല സന്ദർഭങ്ങളിലും സർക്കാർ ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ഹോം സെക്രട്ടറിയെ ചൊടിപ്പിച്ചിട്ടുള്ളത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏതൊരു കാര്യവും ശുഷ്കാന്തിയോടെ പെട്ടെന്ന് ചെയ്ത് തീർക്കാൻ നിർബന്ധ ബുദ്ധികാണിക്കുന്ന പ്രീതി പട്ടേൽ ഈ സ്വഭാവം കാരണമാണ് സർക്കാർ ഉദ്യോഗസ്ഥരുടെ അലംഭാവത്തെയും അലസതയേയും സഹിക്കാത്തത് എന്നും ഇക്കൂട്ടർ പറയുന്നു.
Stories you may Like
- പരിഹസിച്ചവർക്ക് ബാറ്റുകൊണ്ട് ശശാങ്ക് സിങിന്റെ മറുപടി; അഭിനന്ദിച്ച് പ്രീതി സിന്റ
- പെൺപടയ്ക്ക് മുന്നിൽ ഋഷിക്ക് കാലിടറുമോ?
- പ്രഫുൽ പട്ടേൽ തന്നെ വന്ന് കണ്ടത് അക്കാര്യത്തിനല്ലെന്ന് മുഖ്യമന്ത്രി
- ഇന്ത്യയുടെ സ്വർണക്കുതിപ്പ്; വനിതകളുടെ 5000 മീറ്ററിൽ പൊന്നണിഞ്ഞ് പാറുൾ ചൗധരി
- മലൈക്കോട്ടൈ വാലിബനിലെ 'മദഭാരമിഴിയോരം' ഗാനം റിലീസായി
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍