സുഷമയെത്തുമോ...അതോ ക്യാപ്ടനോ? രാംവിലാസ് ശർമ്മയും മുഖ്യമന്ത്രി സാധ്യതാ പട്ടികയിൽ; ചരിത്രമെഴുതി ഹരിയാനയും ബിജെപി പിടിച്ചു; 4 സീറ്റിൽ നിന്ന് ബിജെപിയെ 45 കടത്തിയത് മോദിയുടെ തന്ത്രങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
ഹരിയാനയിലെ ഏറ്റവും മുതർന്ന ബിജെപി നേതാവ് സുഷമാ സ്വരാജാണ്. ജനപിന്തുണയിലും സുഷമ പിന്നിലല്ല. എന്നിട്ടും ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താമര ചിഹ്നത്തിൽ സുഷമ പാർട്ടിയുടെ മുഖ്യ പ്രചാരണ മുഖമായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാർട്ടിയിലെ സ്വാധീനവും ശക്തിയുമായിരുന്നു കാരണം.
ആന കൊടുത്താലും ആർക്കും ആശ കൊടുക്കരുതെന്ന വാക്യവും ഹരിയാനയിൽ മോദി അർത്ഥവത്താക്കി. പ്രധാനമന്ത്രിയെ പ്രഖ്യാപിച്ച് വോട്ട് നേടുന്ന പാർട്ടി ഹരിയാനിയിൽ അധികാരത്തിലെത്തിയാൽ ആരാകും മുഖ്യമന്ത്രി എന്ന് പറഞ്ഞില്ല. ഊഹാപോഹങ്ങൾ നേട്ടമുണ്ടാക്കുമെന്ന മോദി തിരിച്ചറിഞ്ഞു. സുഷമാ സ്വരാജിന്റെ അടക്കമുള്ള പേരുകൾ ഉയർന്ന് കേൾക്കുന്നു. എന്നാൽ കേന്ദ്ര വിദേശകാര്യമന്ത്രിയായ സുഷമ ദേശീയ രാഷ്ട്രീയത്തിൽ നിന്ന് സംസ്ഥാനത്തേക്ക് ഒതുങ്ങാൻ തയ്യാറാകുമോ എന്നതാണ് ചോദ്യം.നിയമസഭാ തെരഞ്ഞെടുപ്പിൽ സഹോദരി തോറ്റതും സുഷമ്മയെ രണ്ടാമത് ഒന്ന് ആലോചിപ്പിച്ചേക്കും
ഡൽഹിക്ക് തൊട്ടടുത്തള്ള സംസ്ഥാനവും പിടിച്ച് ഉത്തരേന്ത്യയിൽ സ്വാധീനം കൂട്ടകയാണ് പ്രധാനമന്ത്രി. ഡൽഹിയും ഉത്തർപ്രദേശും മധ്യപ്രദേശും തുടങ്ങിയ ഹിന്ദി ബെൽറ്റുകലിലെല്ലാം സംഘപരിവാറിന്റെ രാഷ്ട്രീയവുമായി ബിജെപി നേട്ടമുണ്ടാക്കിയപ്പോൾ ഹരിയാന മാത്രം അവരിൽ നിന്ന് അകന്നു നിന്നു. അതുകൊണ്ട് തന്നെയാണ് സുഷമ്മയ്ക്കപ്പുറം ഒരു പ്രമുഖ ദേശീയ നേതാവ് ഹരിയാനയിൽ നിന്ന് പാർട്ടിക്കുണ്ടാകാത്തതും. സുഷമ്മയുടെ ഡൽഹിയിൽ പ്രവർത്തിച്ചാണ് നേതൃനിരയിലെ പ്രധാനിയായതെന്നതും ഓർക്കണം.
എന്നാൽ മോദിയെത്തിയതോടെ ഹരിയാനയും മാറി. ലോക്സഭയിലെ പത്തിൽ ഏഴിലും ബിജെപി ജയിച്ചു. ഈ വിജയമാണ് വീണ്ടും ആവർത്തിക്കുന്നത്. എന്നാൽ ചെറിയൊരു മാറ്റമുണ്ട്. പൊതു തെരഞ്ഞെടുപ്പിൽ ബിജെപി ക്യാമ്പിൽ ഒരു സഖ്യകക്ഷി ഉണ്ടായിരുന്നു. ഹരിയാനയിൽ സാമാന്യം സ്വാധീനമുള്ള ഹരിയാനാ ജനഹിത കോൺഗ്രസുമായി അകന്നായിരുന്നു ഇത്തവണത്തെ മത്സരം. എല്ലാ സംസ്ഥാനങ്ങളിലും സ്വന്തം കാലിൽ നിൽക്കണമെന്ന മോദിയുടെ നിലപാട് തന്നെയായിരുന്നു ഈ റിസ്ക് എടുക്കലിന് കാരണം. അതു ഫലം കണ്ടപ്പോൾ കേന്ദ്രത്തിലേതിന് സമാനമായി ഹരിയാനയിലും ബിജെപി ഒറ്റയ്ക്ക് അധികാരത്തിലെത്തി.
1987ൽ 17 സീറ്റ് കിട്ടയതാണ് ഹരിയാനയിൽ ഇതിന് മുമ്പത്തെ ബിജെപിയുടെ മികച്ച പ്രകടനം. അഞ്ചു വർഷം കഴിഞ്ഞപ്പോൾ അത് 11 ആയി. 2009ൽ 4 ഇടത്താണ് ജയിച്ചത്. അതിന് മുമ്പത്തെ തെരഞ്ഞെടുപ്പിൽ അതിലും പകുതി സീറ്റിൽ. അവിടെയാണ് ഇത്തവണ മോദി തരംഗമായി നിയമസഭ ബിജെപി പിടിച്ചെടുക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിലെ മോദി സാന്നിധ്യം തന്നെയാണ് ഹരിയാനയിലെ ചിരിത്രം തിരുത്തി എഴുതിയതെന്ന് വ്യക്തം.
ഹരിയാനയ്ക്കായി മോദിയും തന്റെ വിശ്വസ്തനായ ദേശീയ പ്രസിഡന്റ് അമിത് ഷായും കൃത്യമായി തന്ത്രം മെനഞ്ഞു. വോട്ടെടുപ്പിന് തൊട്ട് മുമ്പ് ഓപ്രകാശ് ചൗത്താലയെ തീഹാർ ജയിലിലെത്തിക്കാനും ആയി. ഇതോടെ അവസാന ഘട്ടത്തിൽ ബിജെപി പ്രചരണത്തിൽ മുൻതൂക്കം നേടി. നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രിയുടെ ചിത്രം മാത്രമാണ് ഹരിയാനയിലെങ്ങു ബിജെപി നിറച്ചത്. ചരിത്ര വിജയത്തിന്റെ ക്രെഡിറ്റ് സുഷമ്മയെ പോലൊരാൾ കൊണ്ടു പോകരുതെന്ന നിർബന്ധം മോദി ക്യാമ്പിനുണ്ടായിരുന്നു. അതു വിജയിച്ചു. അതുകൊണ്ട് തന്നെ ഹരിയാനയിലെ മുഖ്യമന്ത്രിയെ മോദി ചൂണ്ടിക്കാണിക്കും.
അത് സുഷമയായിരിക്കുമോ എന്നതാണ് ചോദ്യം. ചുറുചുറുക്കുള്ള മുഖ്യമന്ത്രിയെ ഹരിയാനയിൽ ഇറക്കിയാൽ ബിജെപിയുടെ ഉരുക്ക് കോട്ടയായി ഹരിയാനയെ മാറ്റാമെന്നാണ് പ്രതീക്ഷ. സുഷമ്മയുടെ സഹോദരിയെ മത്സരിപ്പിച്ചത് പോലും ഇതിനാണെന്ന് സൂചനയുണ്ട്. മുഖ്യമന്ത്രി പദത്തിൽ സുഷമയെത്തിയാൽ ആ നിയമസഭാ മണ്ഡലം ഒഴിഞ്ഞു കൊടുക്കണമെന്ന ധാരണ അവരുമായി നേരത്തെ ഉണ്ടാക്കിയുരുന്നു എന്നാണ് പ്രചരണമുണ്ടായത്. എന്നാൽ വോട്ടെണ്ണിയപ്പോൾ സുഷമ്മയുടെ സഹോദരി വന്ദനാ ശർമ്മ തോറ്റു. ഹരിയാനയിൽ സുഷമ്മയക്ക് സ്വാധീനമില്ലന്നതിന് തെളിവായി ഇത് ഉയർത്തിക്കാട്ടാൻ ഇടയുണ്ട്. അതിനാൽ സുഷമ്മയ്ക്ക് അപ്പുറമൊരു പേര് മോദി ഉയർത്തുമെന്നാണ് സൂചന.
എന്നാൽ മോദിയുടെ മനസ്സാണ് പ്രധാനമെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ ആരും ഒന്നും പരസ്യമായി പറയില്ല. മുഖ്യമന്ത്രിയെ മോദി തീരുമാനിക്കട്ടേ എന്ന് തന്നെയാണ് എല്ലാവരും പറയുന്നത്. ജാട്ടു രാഷ്ട്രീയം അനുകൂലമാക്കിയാണ് ബിജെപി ഹരിയാന പിടിച്ചത്. 27 ജാട്ട് വിഭാഗക്കാരെ മത്സര രംഗത്ത് ഇറിക്കി. ഓപ്രകാശ് ചൗട്ടാലയുടെ ഇന്ത്യൻ നാഷണൽ ലോക്ദള്ളും ഇതേ വിഭാഗക്കാരുടെ പ്രിയ പാർട്ടിയാണ്. കോൺഗ്രസിന് അടിതെറ്റുന്നതിനാൽ ചൗട്ടാലയാകും ഭാവിയിലെ രാഷ്ട്രീയ എതിരാളി. അതിനാൽ ജാട്ടുക്കാരനെ മുഖ്യമന്ത്രിയാക്കുന്നതാണ് നല്ലതെന്ന പൊതു അഭിപ്രായവും ഉണ്ട്.
ക്യാപ്ടൻ അഭിമന്യു മോദിയുടെ അടുപ്പക്കാരനാണ്. ഒപ്പം ജാട്ട് നേതാവും. രാം ബിലാസ് ശർമ്മയും പ്രധാനമന്ത്രിക്ക് താൽപ്പര്യമുള്ള ബിജെപിക്കാരനാണ്. ആർഎസഎസുമായും കൂടുതൽ ചേർന്ന് നിൽക്കുന്നു. ശർമ്മ ബ്രാഹ്മണ സമുദായക്കാരനാണ്. അത് ഹരിയാനയിലെ പ്രാദേശിക ജാതി രാഷ്ട്രീയത്തിൽ ഗുണകരമാകില്ലെന്നാണ് വിലയിരുത്തിൽ. ഈ സാഹചര്യത്തിൽ സുഷമ്മയ്ക്ക് പകരമൊരു പേര് മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിച്ചാൽ ക്യാപ്ടൻ അഭിമന്യുവാണ് പ്രധാനി. എന്നാൽ ജാട്ട് സമുദായത്തിലെ നേതാവിനെ കേന്ദ്ര മന്ത്രിസഭയിൽ എടുത്ത് രാംവിലാസ് ശർമ്മയെ മുഖ്യമന്ത്രിയാക്കാമെന്ന ഫോർമുലയും മോദിയുടെ മുന്നിലുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍