മിസോറാമിൽ ജനവിധി തേടിയവരിൽ ബ്രിട്ടനിൽ നിന്നെത്തിയ ബൈബിൾ വചന പ്രഘോഷകയും; മികച്ച ജോലി രാജി വച്ച് ഇന്ത്യൻ രാഷ്ട്രീയത്തിൽ എത്തിയ പെൺമക്കളും പിതാവും പോരാടുന്നത് ക്രിസ്തു വിന്റെ പേരിൽ; സോറം താർ പാർട്ടിയുടെ നേതാവും യേശുവെന്ന് സ്ഥാനാർത്ഥികൾ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: മിസോറാം ജനത പുതിയ ജനവിധിക്കായി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. ഇവിടെ മത്സരത്തിലുള്ള സ്ഥാനാർത്ഥികളിൽ രണ്ടു യുവ താരങ്ങൾ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. രണ്ടു പേരും സഹോദരിമാരാണ്, കൂടെ അപ്പനും മത്സരിച്ചു. ബ്രിട്ടനിൽ പഠിച്ചു മികച്ച ഉദ്യോഗം ഉള്ളവരാണ് രണ്ടു പേരും. ജനവിധി തേടാൻ മികച്ച ജോലിയും ശമ്പളവും വലിച്ചെറിഞ്ഞാണ് ഇരുവരും മിസോറാമിൽ എത്തിയത്. മൂവരും മത്സരിക്കുന്നത് യേശുക്രിസ്തുവിനു വേണ്ടിയാണു എന്നതാണ് മറ്റൊരു പ്രത്യേകത.
കാരണം അഴിമതി രാഷ്ട്രീയത്തിന് എതിരെ തൽക്കാലം പട നയിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ എന്ന് മൂവരും വിശ്വസിക്കുന്നു. ദൈവം കൂടെ ഉണ്ടെങ്കിലും തോൽക്കുമോ എന്ന പേടിയും മൂവർക്കും ഇല്ലാതില്ല. അതിനായി മൂവരും രണ്ടു സീറ്റിൽ നിന്നും വീതമാണ് ജനവിധി തേടുന്നത്. അപ്പൻ സ്ഥാനാർത്ഥിയാകട്ടെ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് ഭാഗ്യം പരീക്ഷിക്കാൻ എത്തിയിരിക്കുന്നത്.
സുന്ദരികളായ പെൺ മക്കളുടെ സീറ്റിൽ പ്രത്യേക മാധ്യമ കണ്ണുകൾ ഉണ്ടായിരുന്നതിനാൽ ജയപ്രതീക്ഷ തന്നെയാണ് ഇവർ മുന്നോട്ട് വയ്ക്കുന്നത്. ബ്രിട്ടനിൽ നിന്നും എത്തി മത്സരിക്കുന്നു എന്ന കാരണത്താൽ പെൺകൊടികൾ രണ്ടും ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയും നേടിക്കഴിഞ്ഞു. സോറം താർ (പുതിയ മിസോറാം) എന്ന് പേരിട്ട പാർട്ടി സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇത് രണ്ടാം വട്ടമാണ് പരീക്ഷണത്തിന് ഇറങ്ങുന്നത്. മതവും രാഷ്ട്രീയവും കൂട്ടിയിണക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ പരീക്ഷണമായി മാറുകയാണ് സോറം താർ. തങ്ങളുടെ പാർട്ടിക്ക് പ്രത്യേക നേതാവില്ലെങ്കിലും യേശു ക്രിസ്തു തന്നെയാണ് പട നയിക്കാൻ മുന്നിൽ ഉള്ളതെന്നും അപ്പൻ സ്ഥാനാർത്ഥി സൈച്ചവനാ ഹ്വണ്ടോ വ്യക്തമാക്കുന്നുണ്ട്.
മിസോറാമിൽ അറിയപ്പെടുന്ന ബൈബിൾ പ്രഘോഷകനായ സൈച്ചവനാ ഹ്വണ്ടോ പെണ്മക്കൾ രണ്ടിനും ബ്രിട്ടനിൽ ഉന്നത വിദ്യാഭ്യാസം നൽകി ജോലിയും കരസ്ഥമാക്കിയപ്പോഴാണ് തിരഞ്ഞെടുപ്പ് ജ്വരം തലയ്ക്കു പിടിച്ചത്. ഇന്ത്യൻ രാഷ്ട്രീയം അഴിമതിയിൽ മുങ്ങിയിരിക്കുന്നതിനാൽ മോചനം നൽകാൻ ദൈവത്തിനു മാത്രമേ സാധിക്കൂ എന്ന ഹ്വൻഡോയുടെ കണ്ടെത്തൽ പെണ്മക്കളായ ലാൽഹിസ്ററേലിയും ലാലിറ്റ്ഫെലിയും. ഒട്ടും മടിച്ചില്ല നല്ല ജോലി വലിച്ചെറിഞ്ഞു ഇരുവരും മിസോറാമിൽ എത്തി. ദൈവത്തിനു വേണ്ടി തങ്ങൾ മത്സര രംഗത്ത് ഇറങ്ങി എന്നാണ് ഇവർ ഇപ്പോൾ പറയുന്നത്. നേതാവ് യേശുവാണെന്നു പറയുന്നുണ്ടെങ്കിലും പാർട്ടിയെ നിയന്ത്രിക്കുന്നത് ഹ്വണ്ടോ തന്നെയാണ്.
അഴിമതിക്കെതിരെ പോരാടാൻ അപ്പനും മക്കളും ഒന്നിച്ചു സ്ഥാനാർത്ഥികൾ ആയതു ശരിയാണോ എന്ന ചോദ്യത്തിനും ഇവർക്ക് ഉത്തരമുണ്ട്. ദൈവ വചനം അനുസരിച്ചാണ് സ്ഥാനാർത്ഥികൾ ആയതെന്നും അതിനാൽ വിജയം ഉറപ്പാണെന്നും മൂവരും വാദിക്കുന്നു. താൻ സാങ്കേതികമായി മാത്രമാണ് പാർട്ടിയുടെ പ്രസിഡന്റ് എന്നും യഥാർത്ഥ നേതാവായി യേശുവിനെ തന്നെ കരുതിയാൽ മതിയെന്നുമാണ് ഇയാൾ തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിൽ പ്രഘോഷിക്കുന്നത്. ഇയാൾ ഐസ്വാൾ വെസ്റ്റ് ഒന്നിലും സെർച്ചിപ്പ് മണ്ഡലത്തിലുമാണ് മത്സരിക്കുന്നത്. സെർച്ചിപ്പിൽ മുഖ്യമന്ത്രി ലാൽ തന്വാലയാണ് എതിരാളി.
മൂത്തമകൾ ലാൽഹിസ്ററേലി ഐസ്വാൾ നോർത്ത് രണ്ടിലും ലെങ്റ്റണിലും മത്സരിക്കുന്നു. പ്രായം വെറും 28 ആയത് തന്നെയാണ് ജനം തങ്ങളെ സ്വീകരിക്കും എന്ന് പറയാനും ഇവർ മടിക്കുന്നില്ല. ഇളയവളായ ലാലിറ്റ്ഫെലിക്കാണ് കൂടുതൽ മാധ്യമ ശ്രദ്ധ. ഐസ്വാൾ നോർത്ത് ഒന്നിലും തൈകുമിലും മത്സരിക്കുന്ന ഇവർ യുവജനങ്ങളുടെ വോട്ടു സമാഹരിക്കും എന്നാണ് പറയുന്നത്.
പാർട്ടി ഉണ്ടെങ്കിലും തൽക്കാലം സ്വാതന്ത്രയാണ് മൂവരും ജനവിധി തേടുന്നത്. പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇത് രണ്ടാം വരവാണ്. ആദ്യ പരീക്ഷണം 90 കളിൽ നടത്തിയെങ്കിലും അത് ചീറ്റിപ്പോയിരുന്നു. അന്ന് വികാരി കൂടി ആയിരുന്ന നിതാങ്ക ആയിരുന്നു നേതാവ്. പക്ഷെ യാതൊരു ചലനവും മിസോറാം രാഷ്ട്രീയത്തിൽ സൃഷ്ടിക്കാൻ അന്ന് സോറം തോറിന് കഴിഞ്ഞില്ല. രണ്ടു വർഷം മുൻപ് നടത്തിയ റീ ലോഞ്ചിങ്ങാന് ഇപ്പോൾ മത്സര രംഗത്ത് സ്ഥാനാർത്ഥികളെ ഇറക്കാൻ കാരണമായി മാറിയത്. ദൈവത്തിനു മാത്രമേ യഥാർത്ഥ ജനാധിപത്യം നടപ്പാക്കാൻ കഴിയൂ എന്ന തിരിച്ചറിവിലാണ് സോറം തോർ ഇപ്പോൾ ജനവിധി തേടുന്നതെന്നും ലാലിറ്റ്ഫെലി പറയുന്നു. മാത്രമല്ല തങ്ങൾക്കു വ്യവസ്ഥാപിത പാർട്ടി രൂപങ്ങളായ യൂണിറ്റുകളോ ഘടകങ്ങളോ ഇല്ലെന്നും വോട്ടു വാങ്ങാൻ കാശ് ഇറക്കുന്നില്ലെന്നും ഇവർ തുടരുന്നു.
യുകെയിൽ ഉന്നത വിദ്യാഭ്യസം കിട്ടിയിട്ടും മികച്ച ജോലി കണ്ടെത്താൻ ശ്രമിക്കാതെ മിസോറാം രാഷ്ട്രീയത്തിൽ എന്തിനു എത്തി എന്ന ചോദ്യത്തിനും ലാലിറ്റ്ഫെലി ഉത്തരം നൽകുന്നു. താൻ യുകെയിൽ നല്ല നിലയിൽ ജോലി ചെയ്തിരുന്നെന്നും ബൈബിൾ കോളേജിന്റെ മാർക്കറ്റിങ് ഓഫിസർ ആയിരുന്നെന്നും ഇവർ സൂചിപ്പിക്കുന്നു. പിതാവിനെ സഹായിക്കാനായി മിസോറാമിൽ എത്തിയപ്പോൾ നാടിന്റെ ശോച്യാവസ്ഥ കണ്ടാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് മനസ് മാറ്റിയത്. മിസോറാമിൽ മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞാൽ ഇന്ത്യയിലും ലോകത്തിലും തന്നെ മാറ്റം ഉണ്ടാകുമെന്നും പറയാനും ഇവർ മടിക്കുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍