ഇരുപത് മന്ത്രിമാർക്കുമായി 480 പേഴ്സണൽ സ്റ്റാഫുകൾ! ചെലവിടുന്നത് പ്രതിമാസം 2 കോടി രൂപ; കാർ വാങ്ങലിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വകവയ്ക്കാതെ വീണ്ടും കാറുകൾ വാങ്ങി കൂട്ടുന്നു; എത്ര കാറുകൾ ഉണ്ടെന്ന് പ്രതിപക്ഷം തുടർച്ചയായി നാലുവർഷം ചോദിച്ചിട്ടും മറുപടിയില്ല; മന്ത്രിമാരുടെ ഇടക്കിടെയുള്ള വിദേശയാത്രകളും ഇരട്ടി ബാധ്യത; പിണറായി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുമ്പോഴും ചർച്ച ധൂർത്തിനെ ചൊല്ലി
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണ് ധനമന്ത്രി ഡോ: ടിഎം തോമസ് ഐസക് വെള്ളിയാഴ്ച സഭയിൽ അവതരിപ്പിക്കുന്നത്. സംസ്ഥാനം വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് ധനമന്ത്രി തന്നെ മുൻപ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഏവരും ഒരു പോലെ ഉറ്റു നോക്കുന്ന ബജറ്റ് കൂടിയാണ് ഇത്. ഇതിനിടയിൽ കേന്ദ്രം കേരളത്തിന്റെ വിഹിതം കൂടി വെട്ടികുറച്ചതും കേരളത്തിന് തിരിച്ചടിയായി മാറിയിട്ടുണ്ട്.അതിനാൽ ഈ പ്രതിസന്ധിയെ തരണം ചെയ്യാനായിട്ടുള്ള പദ്ധതികൾ ഈ ബഡ്ജറ്റിൽ ഉണ്ടാകുമെന്നുമെന്നുതന്നെയാണ് റിപ്പോർട്ടുകൾ .
സംസ്ഥാന ബജറ്റ് സഭയിൽ അവതരിപ്പിക്കാനിരിക്കെയാണ് മന്ത്രിമാരുടെയും വകുപ്പുകളുടെയും ധൂർത്തുകളെ കുറിച്ചുള്ള വാർത്തകൾ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചെലവിന് ഒരു നിയന്ത്രണവുമില്ലാതെയാണ് പല വകുപ്പുകളും പെരുമാറുന്നത് എന്നാണ് പൊതുവെ ഉള്ള ആക്ഷേപം. ഇത് കൂടാതെ കാർ വാങ്ങലിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വകുപ്പുകൾ അത് വകവെക്കാതെ വീണ്ടും കാറുകൾ വാങ്ങി കൂട്ടുന്നു എന്നതും സർക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ നാലു വർഷത്തെ നിയമസഭാ സമ്മേളനങ്ങളിലും പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള ഒരു ചോദ്യമാണ് സർക്കാരിന്റെ ഉടമസ്ഥതയിൽ എത്ര വാഹനങ്ങൾ ഉണ്ട് എന്നത്. എന്നാൽ നാളിതുവരെ ഇതിന്റെ ഉത്തരം കൊടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. അതിനു പകരം വിവരം ശേഖരിച്ചുവരുന്നു എന്ന ഉത്തരം മാത്രമാണ് കൊടുക്കാൻ കഴിയുന്നത്.
എണ്ണി തീരാത്ത അത്രയും വാഹനങ്ങൾ സർക്കാരിന്റെ ഉടമസ്ഥതയിൽ ഉണ്ടോ എന്നാണ് പ്രതിപക്ഷത്തിന്റെ മറു ചോദ്യം.
സർക്കാർ നാലു വർഷം തികയ്ക്കാൻ ഇനി തൊണ്ണൂറു ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ ഇരുപത് മന്ത്രിമാർക്കുമായി നാനൂറ്റി എൺപതു പേഴ്സണൽ സ്റ്റാഫുകളാണ് ഉള്ളത്. പേഴ്സണൽ സ്റ്റാഫുകൾക്ക് മാത്രമായി ഖജനാവിൽ നിന്ന് പ്രതിമാസം 2 കോടി രൂപയാണ് ചിലവഴിക്കുന്നത്. ചുരുക്കത്തിൽ ധൂർത്തിന്റെ കുത്തരങ്ങു ആകുകയാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം. ഇതിന്റെ പ്രധാന കാരണം വേണ്ടപ്പെട്ടവരെ കുത്തിത്തിരുകാനുള്ള മത്സരമാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് വഴിവെച്ചിരിക്കുന്നത് എന്നതാണ്. ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഏറ്റവും കൂടുതൽ പേഴ്സണൽ സ്റ്റാഫുകളെ നിയമിച്ചിരിക്കുന്നത്. ഇരുപത്തിയാറു പേർ. ഏറ്റവും കുറവ് പേഴ്സണൽസ്റ്റാഫുകൾ ഉള്ളത് വൈദ്യുതവകുപ്പു മന്ത്രി എം എം മണിയാണ് ഇരുപതു പേരാണ് മണിയാശാന് ഉള്ളത്.
ഇതിനിടയിൽ ചില വകുപ്പുകൾ അനാവശ്യ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ സർക്കാർ ഓഫീസുകളുടെയും പ്രവർത്തനം ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നുവെങ്കിലും എത്ര തസ്തികകൾ ഒഴിവാക്കേണ്ടി വരും എന്ന കാര്യത്തിൽ യാതൊരു വ്യക്തതയും വകുപ്പുകൾക്ക് ഇല്ല. ഉദാഹരണമായി ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിക്കാൻ കേരളത്തിലെ പതിനാലു ജില്ലകളിലും ഡെപ്യൂട്ടി കളക്ടർമാരെ നിയമിക്കണം എന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം വന്നപ്പോൾ, തസ്തിക ഒഴിവാക്കാൻ ഉദ്ദേശിച്ചിരുന്ന പണി
ഇല്ലാതിരുന്ന ഡെപ്യൂട്ടി കളക്ടർമാരെ ദുരന്തനിവാരണ ചുമതല ഏൽപ്പിച്ചിരിക്കയാണ സർക്കാർ ചെയ്തത്. ചുരുക്കത്തിൽ തസ്തിക ഒഴിവാക്കാൻ ഉദ്ദേശിച്ചിരുന്നു എങ്കിലും അത് നിലനിർത്തേണ്ട അവസ്ഥയാണ് സർക്കാരിന് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ഇത് കൂടാതെ മന്ത്രിമാരും വകുപ്പ് മേധാവികളും അടിക്കടി വിദേശയാത്രകൾ നടത്തുകയും ചെയ്യുന്നതു സർക്കാരിന്ഇരട്ടി ബാധ്യതയാണ് വരുത്തി വെക്കുന്നത്; എന്നാൽ ഈകാര്യത്തിൽ നിയന്ത്രണമേർപ്പെടുത്തേണ്ട ധനമന്ത്രി മൗനം ഭജിക്കുകയാണ് എന്ന ആക്ഷേപവും ഉയർന്നു വന്നിരിക്കുകയാണ്. കഴിഞ്ഞ ബഡ്ജറ്റിൽ ഭൂമിയുടെ ന്യായവില 10 % ശതമാനം വർധിപ്പിച്ചിട്ടും രെജിസ്ട്രേഷൻ ഫീസ് ഇനത്തിലും സ്റ്റാമ്പ് ഡ്യൂട്ടിഇനത്തിലും വരുമാനവളർച്ച ഉണ്ടായിട്ടില്ല. നോട്ട് നിരോധനത്തിന് ശേഷം തകർന്നടിഞ്ഞ റിയൽ എസ്റ്റേറ്റ്മേഖല ഇനിയുംഉണർന്നിട്ടില്ല കൂടാതെകഴിഞ്ഞരണ്ടു വർഷത്തെപ്രളയവും റിയൽ എസ്റ്റേറ്റ് മേഖലയെ ക്ഷീണിപ്പിച്ചിട്ടുണ്ട്. ന്യായവിലവർധിപ്പിക്കുന്നതു മേഖലയെ ഒന്ന് കൂടിക്ഷീണിപ്പിക്കും. അതിനാൽ ഈ മേഖല കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലാകും എന്ന് സാരം.
പുതിയ ബഡ്ജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുമ്പോൾ കഴിഞ്ഞ ബഡ്ജറ്റിൽ നീക്കി വെച്ച പദ്ധതി വിഹിതത്തിൽ 55 % ശതമാനം മാത്രമാണ് സർക്കാരിന് ചിലവഴിക്കാൻ സാധിച്ചത്. അതായത് 39 ,982 കോടിരൂപയുടെ പദ്ധതികളിൽ 21 , 880 കോടിരൂപയാണ് സർക്കാർ ചിലവഴിച്ചത് ബാക്കിയുള്ള 17 , 902 കോടിരൂപയും ചിലവഴിച്ചില്ല. ഇതിൽ 30 % വെട്ടികുറയ്ക്കുന്നു എന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ചുരുക്കത്തിൽ പദ്ധതികൾ ഒന്നും ഇനി നടപ്പാകില്ല എന്ന് സാരം. ധൂർത്തിന്റെയും പ്രതിസന്ധിയുടെയും ഇടയിൽ നിന്ന് വെള്ളിയാഴ്ച്ച ധനമന്ത്രി അവതരിപ്പിക്കുന്ന സമ്പൂർണ ബഡ്ജറ്റിൽ പദ്ധതി വിഹിതത്തിൽ വൻ കുറവ് ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന സൂചനകൾ
Stories you may Like
- തോമസ് ഐസകിന്റെ മറുപടിയിൽ ഞെട്ടി സിപിഎം; ഇഡി നീക്കങ്ങൾ ഇനി നിർണ്ണായകം
- ചോദ്യം ചെയ്യലിനു ഹാജരായില്ല എന്ന ഒറ്റക്കാരണത്താൽ തോമസ് ഐസക്കിനെ ഇഡി അറസ്റ്റ് ചെയ്യില്ല;
- പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് 'ഇന്ത്യ' യ്ക്ക് പകരം'ഭാരതം'
- ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത് വെറും 58 മിനിറ്റുകളിൽ; വിമർശിച്ച് തരൂർ
- എസ്എഫ്ഐ ക്രൂരതകൾ നിരത്തി ആന്റോ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍