കെ മുരളീധരനെ യുഡിഎഫ് കൺവീനറാക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ നീക്കം ചെന്നിത്തല വെട്ടിയപ്പോൾ അപ്രതീക്ഷിതമായി സ്ഥാനലബ്ദി; എം പി പദവിക്കൊപ്പം കൺവീനർ സ്ഥാനം നിലനിർത്താൻ പ്രതിപക്ഷ നേതാവുമായി കൂട്ട്; മുഖ്യമന്ത്രി സ്ഥാനത്ത് ചെന്നിത്തലയെ പിന്തുണക്കാമെന്ന ഡീലുണ്ടാക്കിയതും മണത്തറിഞ്ഞ് ഉമ്മൻ ചാണ്ടി; ഒടുവിൽ നീരസം മനസ്സിലാക്കി രാജിയും; എ ഗ്രൂപ്പിൽ ബെന്നിയുടെ ഇപ്പോഴത്തെ അവസ്ഥ ആഭ്യന്തരമന്ത്രി പദവിയിൽ നിന്നും തിരുവഞ്ചൂർ തെറിച്ചപ്പോഴത്തേതിന് സമാനം; എ ഗ്രൂപ്പിനുള്ളിൽ വടംവലികൾ ശക്തം
എം മനോജ് കുമാർ
തിരുവനന്തപുരം: യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നുള്ള ബെന്നി ബെഹന്നാന്റെ രാജിയെ തുടർന്ന് എ ഗ്രൂപ്പിൽ ഉൾപ്പിരിവുകൾ ശക്തമാകുന്നു. കഴിഞ്ഞ യുഡിഎഫ് കാലത്ത് ആഭ്യന്തരമന്ത്രി പദവിയിൽ നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ തെറിച്ചപ്പോൾ എ ഗ്രൂപ്പിൽ തിരുവഞ്ചൂർ ഒറ്റപ്പെട്ടതിനു സമാനമായ ഒറ്റപ്പെടലാണ് ബെന്നി ബെഹന്നാനും അനുഭവിക്കുന്നത്. സരിത അടക്കമുള്ള പ്രശ്നങ്ങൾ വന്നപ്പോൾ ആഭ്യന്തരമന്ത്രി സ്ഥാനത്ത് ഇരുന്ന തിരുവഞ്ചൂർ എ ഗ്രൂപ്പിന് അനഭിമതനായിരുന്നു. എ ഗ്രൂപ്പിന് അനഭിമതനായപ്പോൾ ആഭ്യന്തരമന്ത്രി സ്ഥാനം തിരുവഞ്ചൂരിനു നഷ്ടമാവുകയും ആ സ്ഥാനത്ത് ഐ ഗ്രൂപ്പിനെ നയിച്ചിരുന്ന കെപിസിസി അധ്യക്ഷൻ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു. ആഭ്യന്തരമന്ത്രി സ്ഥാനം നഷ്ടമായതിൽ തിരുവഞ്ചൂർ ഖിന്നനായിരുന്നു.
മുഖ്യമന്ത്രി എന്ന നിലയിലും എഗ്രൂപ്പിനെ നയിച്ചിരുന്ന നേതാവ് എന്ന നിലയിലും ഉമ്മൻ ചാണ്ടിയുടെ പിന്തുണ തിരുവഞ്ചൂരിനു നഷ്ടമായിരുന്നു. സമാന സാഹചര്യമാണ് ബെന്നി ബെഹാന്നനും വന്നു പെട്ടിരിക്കുന്നത്. എ ഗ്രൂപ്പിന്റെയും ഉമ്മൻ ചാണ്ടിയുടെയും പിന്തുണ താത്ക്കാലത്തെക്കെങ്കിലും ബെന്നി ബഹന്നാനു നഷ്ടമായിരിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ നിഴലായ നേതാവാണ് ആ സ്ഥാനത്ത് നിന്നും ഇപ്പോൾ അകന്നു നിൽക്കുന്നത്. ഉമ്മൻ ചാണ്ടിക്ക് പ്രഭാവമില്ലാത്ത കാലത്ത് പോലും ഉമ്മൻ ചാണ്ടിക്ക് പിന്നിൽ അടിയുറച്ച് നിന്ന അപൂർവ്വം നേതാക്കളിൽ ഒരാളാണ് ബെന്നി ബെഹന്നാൻ. യുഡിഎഫ് കൺവീനർ പദവി ഒഴിച്ച് ബെന്നിക്ക് ഇതുവരെ വന്ന പദവികൾ മുഴുവൻ ഉമ്മൻ ചാണ്ടിയുടെ ദാനമാണ്. അല്ലെന്നു ബെന്നിക്ക് പറയാനും കഴിയില്ല.
യുഡിഎഫ് കൺവീനർ പദവിയിൽ വാഴിക്കാൻ ഉമ്മൻ ചാണ്ടി കണ്ടുവെച്ചത് ബെന്നി ബഹന്നാനെ ആയിരുന്നില്ല. കെ.മുരളീധരനെ ആയിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പിന്. ചെന്നിത്തലയ്ക്ക് നൽകിയപ്പോൾ സ്വാഭാവികമായും യുഡിഎഫ് കൺവീനർ സ്ഥാനം എ ഗ്രൂപ്പിന് അവകാശപ്പെട്ടതായിരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ എ ഗ്രൂപ്പിന്റെ കയ്യിലുണ്ടായിരുന്ന ആഭ്യന്തരവകുപ്പ് മന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തല കടന്നുവന്നപോലെ ഒരു സാഹചര്യമാണ് ഉമ്മൻ ചാണ്ടി ഈ സമയത്തും സൃഷ്ടിച്ചത്. യുഡിഎഫ് കൺവീനർ സ്ഥാനത്ത് കെ.മുരളീധരനെ വാഴിക്കുക. ഉമ്മൻ ചാണ്ടിയും കെ.മുരളീധരനും തമ്മിൽ രൂപപ്പെട്ട ധാരണയുടെ പുറത്താണ് യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് കെ.മുരളീധരനെ ഉമ്മൻ ചാണ്ടി കണ്ടുവെച്ചത്. ഉണർന്നെണീറ്റ് മുരളീധരന്റെ ഈ പോസ്റ്റ് വെട്ടിയത് ചെന്നിത്തലയാണ്.
പ്രതിപക്ഷ നേതാവായി ചെന്നിത്തല ഇരിക്കുമ്പോൾ യുഡിഎഫ് കൺവീനർ സ്ഥാനത്ത് കെ.മുരളീധരൻ വന്നാലുള്ള അപകടം മണത്തറിഞ്ഞാണ് ചെന്നിത്തല യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മുരളീധരനെ വെട്ടിയത്. ഈ പോസ്റ്റിലേക്ക് എ ഗ്രൂപ്പിൽ നിന്നും എത്തിയതാണ് ബെന്നി ബെഹന്നാൻ. യുഡിഎഫ് കൺവീനർ പദവിയിൽ ബെന്നി ബെഹന്നാൻ എത്തിയത് അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിക്കും എ ഗ്രൂപ്പിന് രസിച്ചിരുന്നില്ല. ഈ രസക്കേട് അറിയാവുന്നതിനാൽ ചെന്നിത്തലയുമായി ബെഹന്നാൻ ഉറ്റബന്ധം പുലർത്തി. വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നാൽ പിന്തുണയ്ക്കാം എന്നുള്ള ധാരണവരെ ബഹന്നാനും ചെന്നിത്തലയും കൂടി എത്തി. ഇത് ഉമ്മൻ ചാണ്ടി മണത്തറിയുകയും ചെയ്തു. ഇതോടെയാണ് ഉമ്മൻ ചാണ്ടിക്കും ബെഹന്നാനും തമ്മിലെ അകൽച്ച കൂടിയത്. ഈ അകൽച്ച തന്നെയാണ് ബഹന്നാന്റെ യുഡിഎഫ് കൺവീനർ പദവി തെറുപ്പിച്ചത്.
എംപിയായിരിക്കുന്ന അവസ്ഥയിലും യുഡിഎഫ് കൺവീനർ കൂടി പദവി നിലനിർത്താൻ ബെഹന്നാൻ ആഞ്ഞു ശ്രമിച്ചതാണ്. കെ.മുരളീധരൻ അടക്കമുള്ള നേതാക്കൾ വരെ ഇരട്ടപ്പദവി കയ്യാളുന്നത് ബെഹന്നാൻ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. പക്ഷെ ഉമ്മൻ ചാണ്ടിയുടെ നീരസം പ്രകടമായതോടെയാണ് ഉമ്മൻ ചാണ്ടിയെയോ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിയെയോ അറിയിക്കാതെ ഹൈക്കമാൻഡിനു ബെന്നി ബെഹന്നാൻ രാജിക്കത്ത് കൈമാറിയത്. ഈ രാജി എ ഗ്രൂപ്പിലെ ഉൾപ്പിരിവുകളെ ശക്തിപ്പെടുത്താൻ പര്യാപ്തമാണ്. തിരുവഞ്ചൂരിനു ആഭ്യന്തര മന്ത്രി സ്ഥാനം നഷ്ടമായപ്പോഴുള്ള രാഷ്ട്രീയ അന്തരീക്ഷവുമില്ല ഇപ്പോഴുള്ളത്. എ ഗ്രൂപ്പിലെ പൊട്ടിത്തെറി ബഹന്നാന്റെ രാജിയോടെ ശക്തമാകാനാണ് സാധ്യത.
വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഉറപ്പായതൊടെ കോൺഗ്രസിൽ അധികാര വടംവലി ശക്തമാണ്. വിജയിച്ച പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല തന്നെയാണ് മുഖ്യമന്ത്രിയാകാൻ ഏറ്റവും അനുയോജ്യൻ. കഴിഞ്ഞ കാലം വരെ എ ഗ്രൂപ്പിന് കേരളത്തിൽ വീണ്ടും യുഡിഎഫ് അധികാരത്തിൽ വരുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. പക്ഷേ ചെന്നിത്തല വിയർപ്പൊഴുക്കി യുദ്ധം നയിക്കുകയും പിഡബ്ല്യുസിയും ഡാറ്റ വിവാദവും ഐടി കരാറുകൾ ഉൾപ്പെടെയുമുള്ള പ്രശ്നങ്ങളിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ ആക്കുകയും ചെയ്തു. ഇതിന്നിടയിൽ സ്വർണ്ണക്കടത്തും ലൈഫ് മിഷൻ തട്ടിപ്പും വരുകയും കേന്ദ്ര ഏജൻസികൾ മുഴുവൻ കേരളത്തിലെ വിവാദ ഇടപാടുകളുടെ പിന്നാലെ കൂടുകയും ചെയ്തു. ഇടതു മുന്നണിക്ക് തുടർ ഭരണം നഷ്ടമാകുന്ന കാര്യത്തിൽ ഒരു കവിടി നിരത്തലിന്റെ ആവശ്യം പോലുമില്ല. ഇത് മനസിലാക്കിയാണ് കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് പോരുകൾക്ക് തുടക്കമാകുന്നത്.
ഉമ്മൻ ചാണ്ടിക്ക് ഒരു തവണ കൂടി മുഖ്യമന്ത്രിയാകണം. പക്ഷെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വിയർപ്പൊഴുക്കിയ ചെന്നിത്തലയാണ് മുഖ്യമന്ത്രി പദവിക്ക് അർഹൻ. എങ്ങനെയെങ്കിലും ചെന്നിത്തലയെ വെട്ടി ഉമ്മൻ ചാണ്ടിയെ വീണ്ടും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ എ ഗ്രൂപ്പിൽ നീക്കങ്ങൾ ശക്തമാണ്. എംഎൽഎ എന്ന നിലയിൽ ഉമ്മൻ ചാണ്ടി അമ്പത് വർഷം പൂർത്തിയാക്കിയപ്പോൾ നടന്ന ആഘോഷങ്ങളിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടിയെ ഉയർത്തിക്കാട്ടാനുള്ള എ ഗ്രൂപ്പിന്റെ നീക്കങ്ങളുടെ പ്രതിഫലനം കൂടിയുണ്ട്. ഇതുകൊണ്ട് തന്നെ യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നുള്ള ബെന്നി ബഹന്നാന്റെ രാജി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കോൺഗ്രസിന്റെ നടക്കുന്ന ഗ്രൂപ്പ് പോരുകളുടെ തുടക്കം കൂടിയാണ് എന്ന് വിലയിരുത്തപ്പെടുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍