'കേരളത്തിന്റെ തൂവാനത്തുമ്പി' സുമലത അംബരീഷ് ബിജെപി പിന്തുണയോടെ മാണ്ഡ്യയിൽ വൻഭൂരിപക്ഷത്തിന് ജയിച്ചുകയറുമ്പോൾ തന്നെ ചിത്രം വ്യക്തം; 'ഓപ്പറേഷൻ ലോട്ടസ് 'ഭയന്നിരിക്കുന്ന കോൺഗ്രസ്-ജെഡിഎസ് സർക്കാരിന്റെ ഉറക്കം കെടുത്തി ലോക്സഭാതിരഞ്ഞെടുപ്പ് ഫലവും; സഖ്യത്തെ മലർത്തിയടിച്ച് ബിജെപി ജയിച്ചുകയറിയത് 24 സീറ്റിൽ; കോൺഗ്രസും ജെഡിഎസും രണ്ടുസീറ്റിൽ മാത്രം ഒതുങ്ങിയപ്പോൾ കർണാടകയിൽ നെഞ്ചിടിപ്പേറി നേതാക്കൾ
മറുനാടൻ ഡെസ്ക്
ബെംഗളൂരു:കർണാടകത്തിൽ ഉലഞ്ഞുനിൽക്കുന്ന കോൺഗ്രസ് -ജെഡിഎസ് സഖ്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം. സഖ്യത്തെ മലർത്തിയടിച്ച് ബിജെപി നേടിയത് 28 സീററിൽ 24 സീറ്റ്, കോൺഗ്രസും ജെഡിഎസും രണ്ടുസീറ്റുകളിൽ വീതമൊതുങ്ങി. മാണ്ഡ്യയിൽ കോൺഗ്രസിനെ വെല്ലുവിളിച്ച് ബിജെപി പിന്തുണയോടെ മത്സരിച്ച സുമലതയുടെ ജയവും സംസ്ഥാനത്തെ ഭരണകകഷികൾക്കേറ്റ തിരിച്ചടി തന്നെ.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് രാഷ്ട്രീയ കുതിരക്കച്ചവടത്തിനടക്കം സാക്ഷ്യം വഹിച്ചപ്പോൾ കോൺഗ്രസ് പയറ്റിയത് മുഖ്യമന്ത്രി കസേര അടക്കം നൽകിയായിരുന്നു. എച്ച.ഡി ദേവഗൗഡയുടെ മകൻ കുമാരസ്വാമിക്കായി മുഖ്യമന്ത്രി കസേര നൽകിയായിരുന്നു കോൺഗ്രസിന്റെ അനുനയം. കുമാരസ്വാമി സർക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയും അടക്കം പ്രതിപക്ഷ നിരയിൽ നിൽക്കുന്ന പ്രമുഖരാണ് എത്തിചേർന്നത്. എന്നാൽ കുമാരസ്വാമി മന്ത്രിസഭയിലെ പൊരുത്തക്കേടുകളും കോൺഗ്രസും ജെ.ഡി.എസും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ബിജെപിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ പയറ്റാൻ പറ്റിയ കിടിലൻ ലോട്ടറിയായിരുന്നു. ഇത് കൃത്യമായി പയറ്റിയത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ്.യെദ്യൂരപ്പയായിരുന്നു.
ഫലം കണ്ട് കണ്ണുതള്ളി കോൺഗ്രസ്
കർണാടകയിലെ 28 ലോക്സഭാ മണ്ഡലങ്ങളിലാണ് ജനവിധി തേടിയത്. കോൺഗ്രസ്-ജനതാദൾ സഖ്യത്തെ പിന്തള്ളിയുള്ള ബിജെപിയുടെ മൃഗീയ ഭൂരിപക്ഷമാണ് കോൺഗ്രസ് പാളയത്തെ പോലും അമ്പരപ്പിച്ചിരിക്കുന്നത്. കർണാടകയിലെ ജനവിധി ഇന്നു പുറത്തുവന്നപ്പോൾ മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, വീരപ്പമൊയ്ലി തുടങ്ങിയവരെല്ലാം പിന്നിലാണ്. 24 സീറ്റുകളിലാണ് ബിജെപി മുന്നിട്ടു നിൽക്കുന്നത്. രണ്ടു സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നത്. ജെ.ഡി.എസും രണ്ടു സീറ്റുകളിൽ മാത്രമാണ് മുന്നിട്ടു നിൽക്കുന്നത്.
2014ലെ തിരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ തവണത്തേക്കാൾ ബിജെപി നേടിയത് ആറ് സീറ്റുകൾ അധികമാണ്. 2014ൽ 17 സീറ്റുകൾ നേടിയ ബിജെപി ഇത്തവണ 24 സീറ്റുകൾ നേടി. കഴിഞ്ഞ തവണ 9 സീറ്റുകൾ കൈവരിച്ച കോൺഗ്രസാകാട്ടെ 2 സീറ്റുകളിൽ ഒതുങ്ങുകയും ചെയ്തു. തങ്ങളുടെ കൈവശമുള്ള രണ്ട് സീറ്റും നിലനിർത്തി എന്നതിൽ ജെ.ഡി.എസിന് ആശ്വസിക്കാനും വകയുണ്ട്. കടുത്ത മത്സരം നടക്കുന്ന ബാംഗ്ലൂരിലെ സൗത്ത് മണ്ഡലത്തിൽ ബിജെപിയുടെ പ്രമുഖ സ്ഥാനാർത്ഥി തേജസ്വ സൂര്യ വൻ ഭൂരിപക്ഷമാണ് കോൺഗ്രസിനെതിരെ നേടിയിരിക്കുന്നത്. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി ബി.കെ ഹരിപ്രസാദ് പിന്നിലാണ്.
ഇത്തവണ കോൺഗ്രസ് 20 സീറ്റിലും ജെഡിഎസ് 8 സീറ്റിലുമാണ് മൽസരിച്ചതെങ്കിലും എട്ടുനിലയിലാണ് ഈ സഖ്യം പൊട്ടിയത്. ദക്ഷിണേന്ത്യയിൽ ബിജെപിക്ക് സർവാധിപത്യം ഉറപ്പിക്കാൻ കഴിഞ്ഞ ഏക സംസ്ഥാനം കർണാടക മാത്രമാണ്. കർണാടകയിൽ കഴിഞ്ഞതവണ സഖ്യമില്ലാതെ മൽസരിച്ചിട്ടും കിട്ടിയ സീറ്റുകളുടെ അത്രയേ കിട്ടൂവെന്നുള്ള എകസ്റ്റ് പോൾ പ്രവചനം വന്നിരുന്നത്. എന്നാൽ കേരളത്തിലേതിന് സമാനമായി എക്സിറ്റ് പോളുകളെ വരെ അമ്പരപ്പിച്ച വിജയമാണ് ബിജെപി കർണാടകയിൽ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിൽ നേട്ടം കൊയ്തത് കോൺഗ്രസാണെങ്കിൽ കർണാടക വാരിപ്പിടിച്ചത് ബിജെപിയാണ്.
28 സീറ്റുകളുള്ള കർണാടകയിൽ ബിജെപി 21 സീറ്റുകൾ വരെ നേടിയേക്കുമെന്ന് ഇന്ത്യാ ടുഡേ-ആക്സിസ് പോൾ പ്രവചിച്ചിരുന്നത്. ഇത് ശരിവയ്ക്കുന്ന ഫലമാണ് പുറത്തുവന്നതും. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തന്നെ കോൺഗ്രസ്- ജെഡിഎസ് സഖ്യം വർക്കൗട്ടായില്ലെന്നും പലയിടത്തും കാലുവാരിയെന്നും ആരോപണം ഉയർന്നിരുന്നു. ബിജെപി കേന്ദ്രത്തിൽ വീണ്ടും അധികാരത്തിൽ വന്നതോടെ, സംസ്ഥാനത്ത് വീണ്ടും ഒരു കുതിരക്കച്ചവടത്തിനുള്ള സാധ്യതയാണ് കാണുന്നത്. കോൺഗ്രസിനോടുള്ള ജെ.ഡിഎസിന്റെ മുറുമുറുപ്പ് മറനീക്കി പുറത്തുവന്ന നിലയ്ക്ക് ഏതുനിമിഷവും അധികാരമാറ്റം സംഭവിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പോലും വിലയിരുത്തുന്നത്.
കേരളത്തിന്റെ തൂവാനത്തുമ്പി ജയിച്ചുകയറി
കനത്ത മത്സരം നടന്ന കർണാടകയിൽ ഏവരും ഉറ്റ് നോക്കിയത് മാണ്ഡ്യയിലെ സുമലതയുടെ ചുവടുവയ്പ്പായിരുന്നു. കരിമ്പിന്റെ നാടായ മണ്ഡ്യ കോൺഗ്രസിന്റയും ജനതാദളിന്റെയും(എസ്) ശക്തികേന്ദ്രമായിരുന്നു. തുടർച്ചയായി മാണ്ഡ്യയിൽ നിന്ന് ജയിച്ച അംബരീഷിന്റെ ഓർമയുമായിട്ടാണ് അദ്ദേഹത്തിന്റെ പ്രിയ പത്നി സുമലത മത്സരരംഗത്തേക്ക് കടന്നെത്തിയത്. സ്വതന്ത്ര സ്ഥാനാർത്ഥിയായ സുമലത ഇവിടെ ബിജെപി പിന്തുണയോടെ, വൻ ഭൂരിപക്ഷമാണ് നേടിയെടുത്തത്.
സുമലതയ്ക്ക് കോൺഗ്രസ്- ജെഡി എസ് സഖ്യം സീറ്റ് നിഷേധിച്ചതിന്റെ ഫലമായിട്ടാണ് ഒറ്റയാൾ പോരാട്ടത്തിനായി സുമലത രംഗത്തിറങ്ങിയത് ഇതും കോൺഗ്രസ് ജേഡിഎസ് സഖ്യത്തിന് തിരിച്ചടിയായി. സുമലതയുട എതിർ സ്ഥാനാർത്ഥി മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയാണ് തകർന്നടിഞ്ഞത്. കോൺഗ്രസിന്റെ ശകതികേന്ദ്രമായ ഗുൽബാർഗയിൽ മല്ലികാർജുന ഗാർഗെയെ പിന്നിലാക്കി ബിജെപിയുടെ മുൻ എംഎൽഎയും എംപിയുമായ ഡോ.ഉമേ് ജാദവാണ് കുതിക്കുന്നത്. കർണാടക ബിജ.പി അധ്യക്ഷൻ യെദ്യൂരപ്പയുടെ മകൻ രാഘവേന്ദ്ര ഷിവമോഗ ഷിമോഗ മണ്ഡലങ്ങളിൽ നിന്ന് ഒരു ലക്ഷത്തിന് മുകളിൽ വോട്ടുകളുടെ ലീഡ് നേടിയിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍