നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി മുതൽ ആർത്തവ വിപ്ലവം വരെ; തോപ്പിൽ ഭാസി കൊളുത്തിയ കമ്യൂണിസ്റ്റ് വിപ്ലവം 70 വർഷത്തിനിപ്പുറം എന്താണ് പ്രിയ സഖാക്കളെ നേടിയെടുത്തത്; കലാകാരന്മാരെ വളർത്തിയ പ്രസ്ഥാനം കുരുത്തിയെ തഴഞ്ഞപ്പോൾ പ്രതിഫലിച്ചത് ആരുടെ നാറിയ രാഷ്ട്രീയമാണ്; ആർത്തവ ലഹളയ്ക്ക് കോപ്പുകൂട്ടിയ നിങ്ങളെ വനിതാ മതിൽ പണിത സ്ത്രീകൾ പോലും തഴഞ്ഞപ്പോൾ എന്താണ് പറയാനുള്ളത്; പ്രിയപ്പെട്ട ബുദ്ധിജീവികളെ നിങ്ങളറിയണം നിങ്ങളെങ്ങനെ തകർന്നെന്ന്
എം എസ് ശംഭു
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തെ മാറ്റി മറിച്ച നാടകമായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി. തോപ്പിൽ ഭാസിയുടെ രചനയിലും സംവിധാനത്തിലും 1950കളിലാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി അവതരിപ്പിക്കുന്നത്. കടുത്ത വിലക്കുകൾ നേരിടുന്ന സമയത്താണ് ഈ നാടകം അരങ്ങിലെത്തിച്ചത്. ചവറ തട്ടാശ്ശേരിയിലുള്ള സുദർശന തീയറ്ററിൽ 1952 ഡിസംബർ 6 നാണ് 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യുടെ ആദ്യ പ്രദർശനം നടന്നത്. തോപ്പിൽ ഭാസി, കാമ്പിശ്ശേരി കരുണാകരൻ തുടങ്ങി നിറഞ്ഞ സാന്നിധ്യമായിരുന്നു നാടകത്തിൽ.
പതിനായിരത്തിലധികം വേദികളിൽ അവതരിപ്പിക്കപ്പെട്ട ഈ നാടകം കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ ആദ്യ പടിയെന്നാണ് അറിയപ്പെട്ടത്. ബാലറ്റ് ബോക്സിലുടെ ലോകത്തിലാധ്യമായി ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വരുന്നതിൽ ഈ നടകത്തിന്റെ പങ്കും മികച്ചതായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ കൊടുംക്കാറ്റ് പോലെ വീശിയ ഈ നാടകം പിറവികൊണ്ടത് ആലപ്പുഴ ജില്ലയിലെ കായംകുളത്താണ്, ഇന്നും പലവേദികളിലും ഈ നാടകം മികച്ച സ്വീകാര്യതയോടെ മുന്നേറുന്നു.
1957-ൽ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് വഴിയൊരുക്കിയ നാടകം. കലയേയും കലാപ്രവർത്തകരേയും എല്ലാക്കാലവും പിന്തുണച്ചിട്ടുള്ള പ്രസ്ഥനം കേരള ജനതയുടെ മനസ്ിൽ ഇടം പിടിച്ചത് ഇങ്ങനെയൊക്കെ തന്നെ. സ്വതന്ത്ര കേരളം പിറന്നതിന് ശേഷം കമ്യൂണിസ്റ്റ് പ്രസ്ഥാനം പല ജനകീയ വിപ്ലവങ്ങൾ നടത്തി. ജന്മിത്തത്തിനും നാടുവാഴിത്തതിനുമെതിരെ ശക്തമായി ചെങ്കൊടി പിടിച്ചു. കയ്യൂരും കരിവള്ളൂരും പുന്നപ്രയും ശൂരനാടുമെല്ലാം ഈ വിപ്ലവ പോരാട്ടത്തിന്റെ കത്തിജ്വലിക്കുന്ന സ്മരണകളുടെ അടയാളങ്ങളാണ്..
ഒന്നരവർഷം തികയ്ക്കാതെ ഇവിടുത്തെ നിവർത്തന പ്രസ്ത്ഥാന വാദികൾ സഖാവ് ഇ എം.എസ് സർക്കാരിനെ താഴെയിട്ടപ്പോഴും ജനങ്ങൾ കമ്യൂമിസ്റ്റ് പാർട്ടിയെ നെഞ്ചോട് ചേർത്തുപിടിച്ചിട്ടുണ്ട. ആലപ്പുഴയിൽ ബീഡി തൊഴിലാളികളിൽ ഉടലെടുത്ത സംഘടനയെന്ന് ആശയം 1937ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയെന്ന് ആശയത്തിലേക്ക് എത്തിയപ്പോഴും അധികം സ്വീകാര്യത നേടിയിരുന്നില്ല. പിന്നെ എങ്ങനെ ഈ സ്വീകാര്യത പാർട്ടി നേടിയെടുത്തു എന്നതിന്റെ ഉദാഹരണമാണ് തോപ്പിൽ ഭാസിയുടെ നാടകം. കോൺഗ്രസ് മേൽകോഴ്മകളെ തകർത്തെറിഞ്ഞാണ് പിന്നീട് പാർട്ടി കുതിച്ചത്. സന്ധിയില്ലാത്ത പല വിപ്ലവങ്ങളും നടത്തി.
തൊഴിലാളി വർഗപാർട്ടി എന്ന് അവകാശപ്പെടുന്ന ഈ പാർട്ടി ഇന്ന് ഏത് വർഗത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത് എന്ന് കാലങ്ങൾ കഴിഞ്ഞുപോകുമ്പോൾ ഒന്നിരുത്തി പരിശോധിക്കേണ്ടി വരും.പാർട്ടി തൊഴിലാളി വർഗ പോരാട്ടങ്ങളിൽ നിന്ന്മാറി സ്വന്തം വ്യക്തിഗത നേട്ടങ്ങളിലേക്ക് കണ്ണെറിഞ്ഞപ്പോഴാണ് പലരും പാർട്ടിയെ തള്ളാൻ തുടങ്ങിയത്. ഇ.എം.എസ് മുതൽ, എ.കെ.ജി വരെ, നായനാർ മുതൽ ഇങ്ങ് അവസാനം വി എസ് വരെ നീണ്ട രാഷ്ട്ീയത്തിൽ അക്രമത്തിന്റെ പാത എവിടെയുണ്ടായിരുന്നു സഖാക്കളെ. കമ്യൂണിസ്റ്റ് പാർ്ട്ടിയുടെ രാഷ്ട്രീയകൊലപാതകങ്ങൾ തുറന്നടിച്ചതിന്റെ പേരിൽ കുരുത്തി എന്ന നാടകത്തെ കമ്യൂണിസ്റ്റുകാർ എതിർത്തപ്പോൾ ജീർണിക്കുന്നത് ഏത് ആശയമാണ്. ആവിശ്കാര സ്വാതന്ത്രം ഒരുകൂട്ടർക്ക് മാത്രമുള്ള കുത്തകയാണോ എന്നാണ് ചോദ്യമുയർന്നത്. ഹിജാബ് നാടകം വിവാദമായപ്പോഴും അവസാന നിമിഷം മാത്രമാണ് എസ്.എഫ്.ഐ പ്രതികരണവുമായി രംഗത്തെത്തിയത്.
കേരളത്തിൽ സിപിഐ.എം എല്ലാക്കാലവും ഉയർത്തിക്കാട്ടുന്നത് കേന്ദ്രത്തിലെ ഭരണവികാരങ്ങൾ തന്നെയായിരുന്നു നാലു പതിറ്റാണ്ടി ലേറെ കോൺഗ്രസായിരുന്നു പ്രധാന ആയുധം എങ്കിൽ മോദി വന്നതോടെ പശുവും കൂട്ടക്കൊലയുമൊക്കെയായി, പിന്നീട് സൈബർ ഇടങ്ങളിൽ സംഘപരിവാറുകാർ പ്രതികരിച്ച് തുടങ്ങിയതോടെ ചാണകം, ചാണക സംഘി എന്നിങ്ങനെയൊക്കെയുള്ള പ്രയോഗങ്ങൾക്കും സൈബർ സഖാക്കൾ തുടക്കമിട്ടു. പാർട്ടിയെ കുറ്റം പറയുന്നവരെല്ലാം ചാണകങ്ങളാണ്...ശബരിമല യുവതി പ്രവേശനവിധി പോലും തെറ്റായെന്ന് ഇവിടുത്തെ പൊതുജനങ്ങൾ പറഞ്ഞപ്പോൾ പോലും ഇത് മുഖവിലക്കെടുക്കാതെ സൈബർ സഖാക്കൾ ചാണകം വിളി തുടർന്നുകൊണ്ടേയിരുന്നു.
വനിതാമതിലിന് തിരുവനന്തപുരം മുതൽ വടക്കോട്ട് നെടുനീളത്തിൽ നിരന്നു നിന്ന പെണ്ണുങ്ങൾ പോലും വോട്ടുചെയ്യാതിരുന്ന കാഴ്ചയാണ് റിസൾട്ട് വന്നപ്പോൾ കണ്ടത്. 2004ൽ കോൺഗ്രസിന്റെ ദയനീയ പരാജയം ആഘോഷമാക്കിയ സിപിഎം തങ്ങളുടെ പരാജയത്തെ അംഗീകരിക്കാനും തയ്യാറാകുന്നില്ല. ഇതെന്ത് വിരോധാഭാസമാണ്.വിശ്വാസത്തിൽ തലയിടുമ്പോൾ പലതവണ ആലോചിക്കണമെന്ന് പാർട്ടിയിലെ താത്വിക ആചാര്യന്മാർ പോലും പറഞ്ഞിട്ടും സർക്കാർ കൈകൊണ്ടില്ല... ഭരണപരിഷ്കാര കമ്മീഷനെന്ന ഷോക്കേഴ്സിൽ ഇരുത്തി കേരളത്തിന്റെ പ്രിയനേതാവിനെ പാവക്കൂത്ത് നടത്തുകയാണല്ലോ... തോൽവിയിൽ എന്തുകൊംണ്ട് സഖാവ് വി എസ് പ്രതികരിക്കുന്നില്ല... മാധ്യമങ്ങളെ കാണുമ്പോൾ ഐത്തം നടിക്കുന്ന മുഖ്യന് തോൽവിയിൽ തന്റെ ശൈലിയുടെ കാര്യങ്ങൾ മാത്രമേ പറയുവാനുള്ളു... തോറ്റതിന്റെ വിശദീകരണം പറയാൻ സാധിക്കുന്നുമില്ല...
ത്രിപുരയിലും ബംഗാളിലും തകർന്നടിഞ്ഞപോലെ കേരളത്തിൽ കമ്യൂമിസ്റ്റ് പ്രസ്ഥാനം തകർന്നടിയും എന്ന് വ്യാമോഹിക്കുന്ന ചേരികൾക്ക് ആശ്വസിക്കാവുന്നതായിരുന്നു ഈ ലോക്സഭാ തിരഞ്ഞെടുപ്പിലെ റിസൾട്ട്, പാർട്ടിയുടെ മുഖപത്രത്തിന് പോലും തമിഴ്നാട്ടിലെ വിജയനേതാക്കളെ പുകൾത്തി എഴുതേണ്ട അവസ്ഥ വന്നു. അപ്പോഴും കേരളത്തിന് പറയാൻ ഒരേ ഒര ജില്ല ആലപ്പുഴ..! കേരളത്തിൽ നിന്നും ലോക്സഭാ സിന്നിധ്യം സഖാവ് ആരിഫ് തന്നെ. കിട്ടിയത് വലിയ ഭൂരിപക്ഷം അല്ലെങ്കിൽ പോലും ഒരു തീക്കനൽ തന്നെയാണ് ആരിഫ് എന്നതിൽ തകർക്കവുമില്ല.. ശബരിമല വിധിയിൽ വിശ്വാസികളായ സ്ത്രീകളെ കുലസ്ത്രീകളെന്ന് അധിക്ഷേപിച്ച സൈബർ സഖാക്കൾ പോലും റിസൾട്ട് വന്നതിന് ശേഷം പ്രതികരിക്കുന്നില്ല.
മെഡിക്കൽ കോളജിൽ ഞങ്ങൾ പൊതിച്ചോറ് കൊടുക്കുമല്ലോ എന്നൊക്കെ പറയുന്നുണ്ട്. കമ്യണിസ്റ്റുകാർ വേണം പ്രളയത്തിൽ കൈത്താങ്ങാകാൻ, ദുരിതത്തിൽ ഓടിയെത്താൻ പക്ഷേ... വിശ്വാസ പ്രമാണങ്ങളെ തെറ്റിക്കാൻ നോക്കിയാൽ അവിടെ പണികിട്ടും എന്ന് ഇതൊരു ഓർമപ്പെടുത്തലായി. ചാണകത്തിൽ ചവിട്ടിയില്ല എന്ന് പറയുനമ്പോഴും കേരളത്തില്‍ ബിജെപി നേടിയെടുത്ത് ആരുടെ വോട്ടുകളാണ്. ഒന്ന് ആത്മപരിശോധന നടത്തണം. വിശ്വാസിക്കാതിരിക്കാൻ നിങ്ങൾ പറയുന്ന അവകാശം പോലെ തന്നെ വിശ്വസിക്കാനുമുള്ള അവകാശം ഇന്ത്യയുടെ ഭരണഘടന ഉറപ്പ് നൽകുന്നുണ്ട.
എതിർ സ്വരങ്ങളെ ഭയപ്പെടുന്ന നിങ്ങൾ എങ്ങനെ ബഹുസ്വരത കാക്കും..! മുത്തലാഖിൽ മൗനം പാലിച്ച് കുമ്പസാരത്തിൽ തിരിഞ്ഞുനോക്കാതിരുന്ന് ശബരിമലയിൽ കൈകടത്തിയപ്പോഴാണ് ഹിന്ദു വികാരം വൃണപ്പെട്ടത്. ചുരുക്കി പറഞ്ഞാൽ കേരളത്തിൽ അടിയന്തരത്തിനോ വിവാഹത്തിനോ മാത്രം കണ്ടുവന്നിരുന്ന എൻ.എസ്.എസ് പോലുള്ള സമുദായസംഘടനയുടെ പ്രവർത്തനം രാഷ്ട്രീ ഗതിയെ പോലും സഹായിക്കാൻ കാരണമായി തീർന്നു എന്നാല്ലാതെ പാർട്ടിക്ക് ഒരു ഗുണവും ചെയ്തില്ല. രഹനാ ഫാത്തിമ മേരി സ്വീറ്റി ബിന്ദു അമ്മിണി തുടങ്ങിയ വിപ്ലവ പോരാളികളുടെ മഹത്ത് പ്രവർത്തനങ്ങളിൽ പുളകം കൊള്ളുക എന്നാല്ലാതെ ഒന്നും പറയാനില്ല.!
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍