'ചോർന്നൊലിക്കുന്ന ഓലപ്പുരയിൽ നിന്നും അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറാൻ സാധിച്ചത് 2001ൽ എഐവൈ ഭവന പദ്ധതിയിലൂടെ; വീടിന്റെ മോടിയേക്കാൾ ഞാൻ സുരക്ഷയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്'; തന്നെ എംപിയാക്കിയ ആലത്തൂരുകാർക്കായി ശമ്പളത്തിൽ നിന്നും വരെ തുകയെടുക്കുമെന്ന് തുറന്ന് പറഞ്ഞ് ജനഹൃദയങ്ങളുടെ സ്വന്തം പെങ്ങളൂട്ടി; ആരാണ് രമ്യാ ഹരിദാസ് എന്ന് അറിയാത്തവർക്കായി തന്റെ ജീവിതം വിവരിച്ച് 17ാം ലോക്സഭയിലെ 'മലയാളി പെൺതിളക്കം'
മറുനാടൻ ഡെസ്ക്
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വനിത. റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി രമ്യാ ഹരിദാസാണ് ഇപ്പോൾ വാർത്തകളിലെ താരം. തിരുവനന്തപുരം സന്ദർശിക്കാൻ എത്തിയ വേളയിൽ ടെലിഫോണിൽ വിളിച്ച് ഇവിടെ എത്തണം എന്നറിയിക്കുകയും അനിൽ അക്കരയോടൊപ്പം മറുനാടൻ ഓഫീസിൽ വച്ച് തന്റെ വിശേഷങ്ങളും രമ്യ പങ്കുവെച്ചപ്പോൾ തന്റെ ഇത്രയും നാളത്തെ ജീവിതവും രമ്യ വിവരിച്ചു. രമ്യാ ഹരിദാസ് മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖം രണ്ടാം ഭാഗം.
ആരാണീ രമ്യാ ഹരിദാസ് ? ജനങ്ങൾക്ക് രമ്യാ ഹരിദാസിനെ അറിയാം...പെങ്ങളൂട്ടി എന്ന് പറയും...എന്നാൽ ജനങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ട് ...
രമ്യാ ഹരിദാസ് ആലത്തൂരിലെ സാധാരണ ഒരു വീട്ടിൽ ജനിച്ചു..സാധാരണ ഒരു കുട്ടിയാണ്. അച്ഛന്റെ സ്ഥലത്താണ് ജനിച്ചത്. ഓലമേഞ്ഞ വീട്ടിലാണ് ജനിച്ചത്. മണിച്ചേട്ടൻ പറയാറുണ്ട്. പാട്ടുകളിലൂടെ വീടിനെ പറ്റി..ചോർന്നൊലിക്കുന്ന വീട്. അപ്പോൾ ഞാൻ ചിന്തിക്കും അയ്യോ മണിച്ചേട്ടൻ പറയുന്നത് എന്റെ കൂടി വീടിന്റെ കാര്യമാണല്ലോ? വെള്ളം ചോർന്നൊലിക്കുന്ന സമയത്ത് അമ്മ എന്തെങ്കിലും പാത്രം കൊണ്ടു വെക്കും. ചിലപ്പോൾ കിടന്നുറങ്ങുന്ന സമയത്താണ് മഴ വീഴുക. നനയാതിരിക്കാൻ അമ്മ ഒട്ടേറെ കഷ്ടപ്പെട്ടിരുന്നു. അങ്ങനെ ജനിച്ച് വളർന്ന ഒരാൾ. അടുത്ത വീട്ടിലെ കുട്ടികൾക്കൊക്കെ ഓണക്കോടി കിട്ടുന്ന സമയത്ത് ഞാനും ചോദിച്ചിട്ടുണ്ട്.
അപ്പോൾ ഒരു തവണ അമ്മ അത് വാങ്ങി തന്നു. പക്ഷേ അതിൽ ഞാൻ ഓടി വലിയ സന്തോഷത്തോടെ ഓടിയ സമയത്ത് വീണു പോയി. അപ്പോൾ ആ ഒരു ഓണക്കോടി അതു കഴിഞ്ഞപ്പോൾ വലിയൊരു വാശിയൊന്നും കാണിച്ചിട്ടില്ല. പിന്നെ അമ്മ എല്ലാ കാര്യത്തിനും ശ്രദ്ധിച്ചിരുന്നു. പാട്ടു പാടും എന്ന് തോന്നിയപ്പോൾ ചെറുപ്പം മുതൽ എന്നെ എല്ലാ പാട്ടുമത്സരത്തിനും ചേർത്തു. നൃത്തം പഠിപ്പിച്ചു.പിന്നീട് സ്കൂൾ കലോത്സവങ്ങൾ. സ്കൂളിന് വേണ്ടി പോരാടുന്ന രീതിയിൽ നമ്മളെ മാറ്റിയെടുത്തു. ആ ഒരു സമയത്താണ് മാനവേദൻ മാഷ് നമ്മളെ ഫ്രീയായി പാട്ടു പഠിപ്പിക്കാൻ തുടങ്ങി.
അജിത ടീച്ചർ..സ്കൂളിൽ കണക്ക് പഠിപ്പിക്കുന്ന ടീച്ചറാണ്. കലോത്സവങ്ങൾക്ക് പോകുന്ന സമയത്ത് അജിത ടീച്ചറുടെ പാട്ടും നമ്മളെ പഠിപ്പിച്ചു. അജിത ടീച്ചർ ഒരു വലിയ കഥാപാത്രമാണ് കാരണം ടീച്ചർ സ്കൂളിലെ ടീച്ചറാണെങ്കിലും മട്ടന്നൂർ സിസ്റ്റേഴ്സ് എന്ന് പറഞ്ഞ് അവർ മൂന്ന് സഹോദരിമാരാണ് തിരുവാതിരയുടെ കാസറ്റ് ഇറക്കിയത്. ടീച്ചർ നമുക്ക് വലിയ രീതിയിൽ നൃത്തവും ഒക്കെ പഠിപ്പിക്കുന്നതിന് കൂടെ നിന്നു. അതുപോലെ നാട്ടില് ജഗതി മാഷ്, അനീഷേട്ടൻ എന്നിവരൊക്കെ ഒരു കാശുപോലും വാങ്ങാതെ നൃത്തം പഠിപ്പിച്ചു. അമ്മയുടെ അടുത്തുകൊടുക്കാൻ കാശില്ല. സ്കൂൾ കലോത്സവും, സബ് ജില്ലാ കലോത്സവും ജില്ലാ കലോത്സവം സംസ്ഥാന കലോത്സവത്തിലൊക്കെ ഒരുപാട് ഐറ്റത്തിൽ പങ്കെടുക്കാൻ സാധിച്ചു.
അന്നൊക്കെ വലിയ ലിമിറ്റില്ല. അതൊക്കെ വലിയ ഭാഗ്യമായി അങ്ങനെ ഒരുപാട് സപ്പോർട്ട് ലഭിച്ചു. അതുപോലെ ഏറ്റവും കൂടുതൽ ക്യാമ്പുകളിൽ പങ്കെടുത്തു. സ്കൂളിലെ ഗാന്ധി ദർശൻ ക്യാമ്പിലാണ് ഞാൻ ആദ്യം പങ്കെടുത്തത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ. അതിന് മുൻപ് അമ്മയുടെ കൂടെ പോയിട്ടുണ്ട്. ക്യാമ്പിന് ശേഷം നിരവധി ക്യാമ്പുകളിലൂടെ കടന്നു വന്നു. സ്കൂളുകളിൽ കുട്ടികളുടെ അടുത്ത് ഞാൻ ഇപ്പോഴും സംസാരിക്കാൻ പോയാൽ എൻഎസ്എസ് ക്യാമ്പുകളുടെ ഉദ്ഘാടനത്തിനൊക്കെ ഞാൻ പോകുമ്പോൾ പറയാറുണ്ട് ഒരുപാട് ക്യാമ്പുകളിൽ നമുക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ അതിൽ പങ്കെടുക്കണം. ചിലപ്പോൾ ചില ക്യാമ്പുകളിൽ ആസ്വദിക്കാൻ വലിയ കാര്യങ്ങളോന്നും ഉണ്ടാകില്ല. ചില ക്യാമ്പുകളിലെ ചില ക്ലാസുകൾ നമ്മെ ബോറടിപ്പിക്കും.
ചില ക്യാമ്പുകളിൽ ഒക്കെ ഇരുന്നു കഴിയുമ്പോൾ ആ ആത്മവിശ്വാസം നമ്മുടെ ജീവിതത്തിൽ വരാൻ സാധ്യതയുണ്ട്. അത് വന്നു കഴിഞ്ഞാൽ നമുക്ക് ഏതൊരു വിഷയത്തെ കുറിച്ചും ആരുടെ മുൻപിൽ ചെന്ന് നിന്നും സംസാരിക്കാനുള്ള ആത്മവിശ്വാസം നമ്മളിലേക്ക് കടന്നു വരും. അതാണ് എനിക്ക് ഇലക്ഷൻ ക്യാമ്പയിനുകളിൽ ഒക്കെ വന്നു നിൽക്കുന്ന സമയത്ത് ആ ക്യാമ്പുകളിലൂടെയൊക്കെ വന്നിരിക്കുന്ന അനുഭവം. അതുപോലെ തന്നെ ഏകതാ പരിക്ഷത്ത് ക്യാമ്പിൽ പി.വി രാജാജിയോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. ജനാദേശ് 2007 എന്ന വലിയ ഭൂമി സമരവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിലൊക്കെ ഭാഗബാക്കാവാൻ സാധിച്ചിട്ടുണ്ട്.
അതുപോലെ തന്നെ സേവാഗ്രാം ആശ്രമത്തിലൂടെ സഞ്ചരിക്കുവാനും യാത്ര ചെയ്യുവാനും ഗാന്ധിയൻ ആശയങ്ങളിലൂടെ സഞ്ചരിക്കാനും ഒക്കെ എനിക്ക് അദ്ദേഹത്തിനൊപ്പം സാധിച്ചിരുന്നു. ഏക്താ പരിക്ഷത്തിന്റെ സംസ്ഥാന കമ്മറ്റി അംഗവുമാണ്. അതൊരു വലിയ അംഗീകാരമാണ്. നമ്മൾ എന്ത് ചോദിച്ചാലും വളരെ കൂളായിട്ടാണ് രാജാജി മറുപടി പറയുന്നത്. നമുക്ക് തോന്നും നമ്മളും അങ്ങനെ തന്നെയാകണം. ഗ്വാളിയാർ ടു ഡൽഹി പദയാത്രയിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. ഒരുപാട് പാട്ടുകളും ഒക്കെ പാടിയായിരുന്നു അത്. അപ്പോൾ അത്തരത്തിലുള്ള അനുഭവങ്ങളൊക്കെ എന്നെ സഹായിച്ചത് ജനങ്ങളെ സേവിക്കാൻ വേണ്ടിയാണെന്ന് എനിക്കിപ്പോൾ തോന്നുന്നു.
ഓല മെഞ്ഞ വീട് എന്നായിരുന്നു നന്നാക്കിയത് ?
2001ൽ ഐഎവൈ ഭവന പദ്ധതിയുടെ ഭാഗമായിട്ടാണ് വീട് നന്നാക്കുന്നത്. അന്ന് വീട് എങ്ങനെ പൂർത്തീകരിച്ചോ അങ്ങനെ തന്നെയാണ് ഇപ്പോഴും. പെയിന്റോന്നും ചെയ്തിട്ടില്ല. വീടെന്ന് പറയുന്നത് താമസിക്കാനാണ് അതിന്റെ മോടി കൂട്ടുക എന്നതിലല്ല. അതിനുള്ള കാശ് വേറെ ആർക്കെങ്കിലും. ഒരു കുട്ടി എവിടെങ്കിലും സുരക്ഷിതമല്ലാതെ കിടക്കുന്നുണ്ടെങ്കിൽ ആ മോടി കൂട്ടി ഞാൻ അതിനകത്ത് കിടന്നുറങ്ങുന്നതിനേക്കാൾ എന്റെ സുരക്ഷയ്ക്ക് മാത്രമാണ് ഞാൻ പ്രാധാന്യം നൽകുന്നത്.
മികച്ച ശമ്പളമാണ് എംപിക്കുള്ളത്..സ്വന്തം ആവശ്യത്തിന് മുകളിൽ കിട്ടുന്ന തുക നാട്ടുകാർക്കായി വിനിയോഗിക്കുമോ ?
പാർലമെന്റ് ജനപ്രതിനിധി എന്ന നിലയിൽ എന്തൊക്കെ ലഭ്യമാകുന്നുണ്ടോ അതെല്ലാം നമുക്ക് തന്നിരിക്കുന്നത് ഒരു ജനപ്രതിനിധിയായതുകൊണ്ടാണ്. അപ്പോൾ എന്നെ ജനപ്രതിനിധിയാക്കിയത് ആലത്തൂരുകാരാണ്. അപ്പോൾ എനിക്ക് കിട്ടുന്ന എന്ത് കാര്യങ്ങളും ആലത്തൂരുകാർക്ക് വേണ്ടി വിനിയോഗിക്കുക എന്നുള്ളതാണ്. അത് രമ്യ എന്ന് പറയുന്ന വ്യക്തിക്കല്ലല്ലോ ലഭിച്ചിരിക്കുന്നത്. ഇതൊക്കെ ആലത്തൂരുകാർക്കാണ്.
ഇതിൽ നിന്നും എന്തൊക്കെ സാധ്യതകളിൽ നിന്നാണോ ആലത്തൂരുകാർക്ക് കൊടുക്കാൻ സാധിക്കുന്നത് അത് മുഴുവനും ആലത്തൂരുകാരെ സഹായിക്കാൻ വേണ്ടിയിട്ടുള്ളതാണ്. അപ്പോൾ അത് ഏതൊക്കെ രീതിയിലാണോ അവർക്ക് ഉപയോഗിക്കാൻ സാധിക്കുന്നത് അതെല്ലാം ആലത്തൂരുകാർക്കാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഏറ്റവും കൂടുതൽ കഴിച്ചിട്ടുള്ള ഭക്ഷണം കഞ്ഞിയും പയറുമാണ്. ഇപ്പോഴും പലരും വാങ്ങി തരുന്ന ഭക്ഷണം കഴിക്കുന്നു. അപ്പോൾ എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ജീവിച്ച് പോകാൻ കഞ്ഞിയും പയറും കഴിച്ചാണേലും ജീവിക്കും.
ആലത്തൂരിൽ തിരഞ്ഞെടുപ്പ് സമയത്ത് പല വീടുകളിൽ നിന്നും പലഭക്ഷണങ്ങളും നമുക്ക് തന്നിട്ടുണ്ട്. പല ആളുകളും പല രീതിയിൽ കഷ്ടപ്പെട്ടിട്ടാണ് എന്നെ പാർലമെന്റ് ജനപ്രതിനിധിയാക്കിയിരിക്കുന്നത്. ആശുപത്രിയിൽ അച്ഛന് ചികിത്സയ്ക്ക് കൊണ്ടുപോകാൻ മാറ്റിവെച്ചിരിക്കുന്ന തുക നമ്മുടെ ജനകീയ ഫണ്ട് ശേഖരണത്തിന്റെയകത്ത് തന്നിട്ടുണ്ട്. പെൻഷൻ തുക തന്നിട്ടുണ്ട്. അങ്ങനെ തിരഞ്ഞെടുത്തിരിക്കുന്ന ജനപ്രതിനിധിയായിരിക്കുന്ന ഞാൻ ആലത്തൂരുകാർക്ക് വേണ്ടിയാണ് ഈ വരുന്ന എന്ത് സൗകര്യങ്ങളാണെങ്കിലും ഉപയോഗിക്കേണ്ടതും അവർക്ക് വേണ്ടിയാണ്.
(അഭിമുഖത്തിന്റെ പൂർണരൂപം വീഡിയോയിൽ)
Stories you may Like
- ആലത്തൂരിൽ തന്റെ പാതി കരിഞ്ഞ ഫ്ളക്സിന്റെ ചിത്രം പങ്കുവച്ച് രമ്യ ഹരിദാസ്
- ആലത്തൂർ എംപി മറുനാടന് പിന്തുണ പ്രഖ്യാപിക്കുമ്പോൾ
- സുകുമാരൻ നായരുടെ അടിയന്തിര നടപടി; ഈ അപൂർവത എൻഎസ്എസിന്റെ ചരിത്രത്തിലാദ്യം
- പന്നിയങ്കര ടോൾ പ്ലാസയിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്
- പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ അതിവേഗം നിയമിക്കാൻ കേന്ദ്രസർക്കാർ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്