ക്രൈസ്തവ മേഖലയിലെ മുസ്ലിം വിരോധം ആർഎസ്എസിന്റെ അജണ്ട; രമേശ് ചെന്നിത്തല കേരളം വേണ്ടത്ര ഉപയോഗപ്പെടുത്താത്ത നേതാവ്; ഉമ്മൻ ചാണ്ടിയും പിണറായി വിജയനും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസം; തെരഞ്ഞടുപ്പിൽ മൂവാറ്റുപുഴയിൽ മത്സരിക്കാനായാൽ വിജയം ഉറപ്പ്; ജോസഫ് വാഴക്കൻ മറുനാടനോട്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ക്രൈസ്തവ മേഖലയിലെ മുസ്ലിംവിരോധം ആർഎസ്എസിന്റെ അജണ്ടയാണെന്ന് കെ പി സി സി വൈസ്പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ.ക്രൈസ്തവ മേഖലിയിൽ മുസ്ലിംവിരോധം തുടങ്ങിയിട്ട് മൂന്നുമാസക്കാലമെ ആയുള്ളു. ഇതിൽ ബിജെപിയുടെ കൃത്യമായ ഇടപെടൽ ഉണ്ട്.തന്നെപ്പോലും ഇ അടുത്തകാലത്ത് കത്തോലിക്ക വിരുദ്ധനായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറുനാടൻ മലയാളിയുടെ അഭിമുഖം ഷൂട്ട് അറ്റ് സൈറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കുറച്ചുനാളായി തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്തരം പോസ്റ്ററുകളുടെ പ്രൊഫൈൽ നോക്കിയാൽ പലതും ഭാരതീയ ജനതാപാർട്ടിയുടെ അനുഭാവികളാണ്. ബോധപൂർവ്വമായ ശ്രമമാണ് ഇതിന് പിന്നിൽ. പക്ഷെ ഇപ്പോഴിത് സിപിഎമ്മും ഉപയോഗപ്പെടുത്തുന്നു.പക്ഷെ ബിജെപി ആർഎസ്എസ് സംഘം വിചാരിച്ചത് പോലെ ഇ വിഷയത്തെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.ബിജെപി രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ഭരണത്തിനായി അവർ എന്തും ചെയ്യും അതാണ് ഇതിന്റെയെക്കെ അടിസ്ഥാനം. ക്രൈസ്തവർക്കിടയിലെ മുസ്ലിം വിരോധ നിലപാടുകളെക്കുറിച്ചുള്ള ചോദ്യത്തിന് ഇങ്ങനെയാണ് ജോസഫ് വാഴക്കൻ വിശദീകരിച്ചത്.
വരുന്ന തെരഞ്ഞടുപ്പിനെക്കുറിച്ചും കഴിഞ്ഞ തവണത്തെ അപ്രതീക്ഷിത പരാജയത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചത് ഇങ്ങനെ; തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടാവണമെന്നാണ് ആഗ്രഹം.നിൽക്കാൻ പാർട്ടി പറഞ്ഞിട്ടുണ്ട്. ഉണ്ടാവുമെന്ന് തന്നെയാണ് വിശ്വാസം. അവസരം ലഭിച്ചാൽ മൂവാറ്റ്പുഴ വേണമെന്നാണ് ആഗ്രഹം. തീർച്ചയായിട്ടും വിജയിക്കുകയും ചെയ്യും.കഴിഞ്ഞ പത്ത് വർഷമായി മൂവാറ്റ്പുഴയിലുണ്ട്. കഴിഞ്ഞ തവണ തോറ്റെങ്കിലും അതൊന്നും തന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല.ആദ്യതവണ വിജയിച്ചപ്പോൾ ഞാൻ മൂവാറ്റുപുഴയിൽ എത്തിയതെ ഉണ്ടായിരുന്നുള്ളു. അപ്പോൾ തന്നെ വിജയം ലഭിച്ചതുകൊണ്ട് ഞാൻ ലക്ഷ്യം വച്ചത് നാട്ടിൽ പരമാവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കുക എന്നതായിരുന്നു.അതൊക്കെ ഭംഗിയായി പൂർത്തിയാക്കാനും പറ്റി.
പക്ഷെ അത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി മിക്ക സമയത്തും ഞാൻ തലസ്ഥാനത്തായിരുന്നു. അതുകൊണ്ട് തന്നെ നാട്ടിലെ ജനങ്ങളുമായി വേണ്ടത്ര ഇടപെടാൻ സാധിച്ചില്ല. അതാണ് ഒരു പ്രധാനകാരണം.പിന്നെ ഘടകകക്ഷികളിലെ ചില അഭിപ്രായ ഭിന്നതയും തിരിച്ചടിയായി. മാത്രമല്ല പി ആർ വർക്ക് എന്ന രീതി അ സമയത്ത് തുടങ്ങി വരുന്നേ ഉണ്ടായിരുന്നുള്ളു അതും വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല.
കള്ളക്കളികൾ നടത്താനും കള്ളം പ്രചരിപ്പിക്കാനും ഭരണത്തിൽ കയറാനും സിപിഐയെക്കഴിഞ്ഞെ ആളുള്ളു.ചെറിയ പാർട്ടിയാണെന്നൊന്നും നോക്കണ്ട. നുണപ്രചരണത്തിൽ സിപിഎമ്മിന് മുകളിലാണ് സിപിഐ.വ്യക്തിപരമായ അനുഭവം അതാണ്.ഇ രീതിയും തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി.പിന്നെ വികസന പ്രവർത്തനങ്ങൾ ഒട്ടേറെ നടപ്പാക്കിയതോണ്ട് എന്തായാലും ജയിക്കും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു. അതും തിരിച്ചടിയായി.
സോഷ്യൽ മീഡിയയിലേ അപകീർത്തിപ്പെടുത്തലും അ സമയത്ത് ഒരു മാർഗ്ഗമായിരുന്നു. ലോകത്തുള്ള എല്ലാ അഴിമതികളും തന്റെ പേരിലാക്കുന്നത് പോലെയായിരുന്നു പ്രചരണം. അമേരിക്കയിൽ പാറമട ഉടമകൾക്കൊപ്പം പോയത് ഗവൺമെന്റ് പ്രതിനിധിയായാണ്. അത് വരെ ദുരുപയോഗം ചെയ്തു.എയർപോർട്ടിൽ നിന്ന് സ്വർണം കടത്തിയതിന് പിടികൂടിയ പൊലീസുകാരനെ നിയമിക്കൻ ഇടപെട്ടത് താനാണെന്ന് വരെ പറഞ്ഞുണ്ടാക്കി. അത്രയേറെ കുപ്രചരണമായിരുന്നു തനിക്ക് മേലെ.
ഇതിൽ ഏറ്റവും തിരിച്ചടിയായത് സചീന്ദ്രന്റെ ഭാര്യയുടെ വെളിപ്പെടുത്തലാണ്.എന്നാൽ അത് പണ്ട് യൂത്ത് കോൺഗ്രസ്സിൽ ഉണ്ടായിട്ട് ഇടതുപക്ഷത്തേക്ക് പോയ ശ്രീനിജിന്റെ ഭാര്യപിതാവായ കെ ജി ബാലകൃഷ്ണനുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു.പക്ഷെ ഓഡിയോ എഡിറ്റ് ചെയ്ത് അത് തനിക്കെതിരെ ഉള്ളതാക്കി മാറ്റുകയായിരുന്നു.പിന്നീട് ഇത് ചെയ്തവർ തന്നോട് ഞങ്ങൾ എഡിറ്റ് ചെയ്ത് ചെയ്തതാണെന്നു തുറന്നു പറഞ്ഞിരുന്നു. വീണ്ടും ഇതിന്റെ പുറകെ നടക്കാൻ കഴിയാത്തതുകൊണ്ട് താൻ അ വിഷയം അവസാനിപ്പിക്കുകയായിരുന്നു.
ചാനൽ ചർച്ചകൾ തന്നെ പാർട്ടിയേൽപ്പിക്കുന്ന ദൗത്യമാണ്. പാർട്ടിക്ക് നേരെ വരുന്ന ആക്ഷേപങ്ങളെ പ്രതിരോധിക്കേണ്ടത് നേതാവ് എന്ന നിലയിൽ തന്റെ കടമ കൂടിയാണ്. പക്ഷെ പലപ്പോഴും ഇത്തരത്തിൽ പ്രതരോധിച്ച് താൻ നാണം കെട്ടിട്ടുണ്ട്. അതിൽ പ്രധാനം ബാർക്കോഴക്കേസാണ്.കെ എം മാണിക്കെതിരായ ആരോപണങ്ങളുടെ പ്രതിരോധങ്ങൾ എല്ലാം തിരിച്ചടിയായവുകയായിരുന്നു.
മാണിസർ നെ പ്രത്രോധിച്ചതിൽ ഖേദം തോന്നുന്നില്ല പക്ഷെ വ്യക്തിപരമായി വേദനിപ്പിച്ചത് കെ എം മാണിക്കെതിരായി താനും രമേശ് ചെന്നിത്തലയുമൊക്കെ ഉൾപ്പെടുന്ന സംഘം ഗൂഢാലോചന നടത്തി എന്നത് തന്നെ വ്യക്തിപരമായി വേദനിപ്പിച്ചുവെന്നുമായിരുന്നു മണ്ഡലത്തേക്കാൾ പ്രധാന്യം ചാനൽ ചർച്ചക്ക് കൊടുത്തുവെന്ന ആക്ഷേപത്തിൽ ജോസഫ് വാഴ്ക്കന്റെ മറുപടി.
പാറമടമുതലാളിയോ വമ്പൻ സ്വത്തുക്കളുടെ ഉടമയോ ആണെന്ന് ചോദ്യത്തിന് ചിരിയോടെയുള്ള മറുപടി ഇങ്ങെനെ; പാറമടമൊലാതലാളിയൊന്നുമല്ല ഞാൻ.താൻ താമസിക്കുന്ന സ്ഥലം ഒരുപാട് പാറമടകൾ ഒക്കെയുള്ള സ്ഥലമാണ്.പക്ഷെ അതിലൊന്നുപോലും തന്റെതല്ല. മാത്രമല്ല ഇത്തരം മുതലാളിമാരോടൊന്നും തെറ്റായ തരത്തിലുള്ള ഒരു ബന്ധവും തനിക്കില്ല.
ഭാഗ്യം, ജനിച്ച പ്രദേശം, ഗോഡ്ഫാദർമാർ എന്നി ഘടകങ്ങൾ രാഷ്ട്രീയത്തിൽ പ്രധാനമാണ്. എങ്ങിനെയാണോ താൻ രാഷ്ട്രീയത്തിലേക്ക് വന്നത് അതേ പോലെ തന്നെയാണ് ഇപ്പോഴും തന്റെ നിലപാടുകൾ.മാത്രമല്ല തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കണമെങ്കിൽ നമ്മുടെ കമ്മ്യൂണിറ്റി, പ്രദേശമുൾപ്പടെ ഘടകമായി വരും. അതുകൊണ്ട് തന്നെ തന്റെ ഭാഗമൊക്കെ എപ്പഴും കേരള കോൺഗ്രസ്സിന്റെ ഏരിയയായിരുന്നു.
ഇത്രയൊക്കെ കാരണങ്ങൾ കൊണ്ട് അവസരം കുറഞ്ഞു എന്നത് സത്യമാണ്. പക്ഷെ മനഃപൂർവ്വം തഴഞ്ഞു എന്ന ചിന്തയില്ല. അങ്ങിനെ ഉണ്ടെങ്കിൽ താൻ മൂവാറ്റുപുഴയിൽ എത്തില്ല. മാത്രമല്ല പാർട്ടി ചുമതലകൾ നൽകിയും പാർട്ടി തന്നെ നേതൃസ്ഥാനത്ത് തന്നെ നിർത്തി. സമകാലീനരൊക്കെ ഉയർന്നസ്ഥാനങ്ങളിൽ എത്തിയപ്പോൾ വാഴക്കനെ പാർട്ടി തഴഞ്ഞുവെന്ന തോന്നലുണ്ടോ എന്ന ചോദ്യത്തിനാണ് അദ്ദേഹം ഇത്തരത്തിൽ മറുപടി നൽകിയത്.
രമേശ് ചെന്നിത്തലുമായുള്ള ആത്മബന്ധത്തെക്കുറിച്ചു ജോസഫ് വാഴക്കൻ അഭിമുഖത്തിൽ വാചാലനായി.കോളേജ് വിദ്യാഭ്യസവും ലോകേളേജ് കാലഘട്ടവും വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനവുമാണ് രമേശ് ചെന്നിത്തലുമായി അടുപ്പിച്ചത്.ഇന്നും അ ബന്ധം തുടരുന്നു.രമേശ് ചെന്നിത്തല ഒരുപാട് കഴിവും ദൈവാനുഗ്രഹവും ഉള്ള ആളാണ്. തിരിച്ചടികളെ നേരിടാൻ പ്രാപ്തനും കഠിനധ്വാനിയുമാണ്. അതിനുള്ള ഫലം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു.
രമേശ് ചെന്നിത്തലയെ കേരളം വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ല.കാലഘട്ടത്തിന് പറ്റിയ നേതാവാണ് രമേശ് ചെന്നിത്തല.പാർട്ടി നേതൃത്വത്തിൽ അദ്ദേഹം തെളിയിച്ചതാണ്. കരുണാകരൻ പാർട്ടിവിട്ടുപോയി പാർട്ടി തകർന്നു നിൽക്കുമ്പോഴാണ് രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് പാർട്ടിയെ രക്ഷിച്ചെടുക്കുന്നത്. ഉമ്മൻ ചാണ്ടിയുമായി കൈകോർത്ത് നടത്തിയ പ്രവർത്തനം സമാനതകളില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടിയും പിണറായി വിജയനും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്. കേരളത്തിലെ ഒരു സാധാരണക്കാരനും പിണറായി വിജയനെ നേരിട്ട് കാണുവാനോ നിവേദനം നൽകുവാനോ സാധിച്ചിട്ടില്ല.എന്നാൽ ഉമ്മൻ ചാണ്ടി എപ്പഴും സാധാരണക്കാർക്കിടയിൽ ജീവിക്കുന്നവരാണെന്നും അനുബന്ധമായ അദ്ദേഹം സൂചിപ്പിച്ചു.
Stories you may Like
- പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മൻ
- നേതാവിനെ അടുത്തറിഞ്ഞ ഷൂട്ട് അറ്റ് സൈറ്റ്; ആരായിരുന്നു ഉമ്മൻ ചാണ്ടി?
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്