ഭക്തി ആരുടേയും കുത്തകയല്ല; വിശ്വാസത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല താനും; വിശ്വപൗരനും സന്യാസിയുമൊക്കെ ഏറ്റുമുട്ടുമ്പോൾ ഒപ്പമുണ്ടാവുക ആരെന്ന് ജനങ്ങൾക്ക് അറിയാം; 20 എൽഡിഎഫ് സ്ഥാനാർത്ഥികളുടേയും ധൈര്യം പിണറായിയുടെ ഭരണനേട്ടം; മണ്ഡലത്തിൽ എവിടെ ചെന്നാലും സിറ്റിങ് എംപിയെ കുറിച്ച് പരാതികൾ മാത്രം; തിരുവനന്തപുരത്ത് നെടുമങ്ങാട് മോഡൽ ഉറപ്പാക്കാൻ ഓടി നടത്തം; ത്രികോണ പോരാട്ട ചൂടിൽ മറുനാടനോട് മനസ്സ് തുറന്ന് ഒരിക്കലും തോറ്റിട്ടില്ലാത്ത സി ദിവാകരൻ
അരുൺ ജയകുമാർ
തിരുവനന്തപുരം: ശക്തമായ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ താൻ ജനസ്വീകാര്യൻ ആയക്കഴിഞ്ഞുവെന്നും എതിരാളികൾ പ്രചാരണം ആരംഭിക്കാനിരിക്കുന്നതേയുള്ളുവെന്നും ഇടത് സ്ഥാനാർത്ഥി സി ദിവാകരൻ. മണ്ഡലത്തിന്റെ ഏത് ഭാഗ്തത് ചെന്നാലും ശശി തരൂരിനതിരെയുള്ള പരാതികളാണ് ലഭിക്കുന്നത് എന്ന് സി ദിവാകരൻ പറയു്നനു. വിശ്വ പൗരൻ എന്ന് പറഞ്ഞിട്ട് കാര്യമില്ല ജനങ്ങൾക്ക് ഒരു ആവശ്യത്തിനാണ് ജനപ്രതിനിധി വേണ്ടത് എന്നും ദിവാകരൻ പറയുന്നു. തീപാറുന്ന പോരാട്ടം ഇടത് വലത് മുന്നണികൾ തമ്മിലാണെന്നും അവിടെ ഒരു സ്കോപ്പും ബിജെപിക്ക് ഇല്ലെന്നും സി ദിവാകരൻ പറയുന്നു.
കേരളത്തിലെ 20 എൽഡിഎഫ് സ്ഥാനാർത്ഥികളുടേയും ശക്തിയും ധൈര്യവും പിണറായി വിജയനാണ്. 1000 ദിവസം കേരളം ഭരിച്ച പിണറായിയുടെ നേട്ടങ്ങ്ൾ മാത്രം മതി ഇടത് സ്ഥാനാർത്ഥികൾക്ക് പാട്ടും പാടി വിജയിക്കാൻ. വിശ്വാസത്തിന്റെ പേര് പറഞ്ഞ് മുന്നോട്ട് വരുന്ന ബിജെപിയെ ജനം സ്വീകരിക്കില്ല. വിശ്വാസത്തിന്റെ കാര്യത്തിൽ താൻ ഒട്ടും പിന്നിലല്ല എന്നും ദിവാകരൻ പറയുന്നു.തിരുവനന്തപുരത്തെ ജനങ്ങളെ സംബന്ധിച്ച് പൊതു മുതൽ വിറ്റ് തൊലയ്ക്കുന്നതാണ് പ്രധാന പ്രശ്നം. നേരത്തെ പറഞ്ഞത് പോലെ മണ്ഡലത്തിലെ പ്രധാന ചർച്ചാ വിഷയം ഇതാണ്. ഇവിടെ ജനങ്ങൾ ചർച്ച ചെയ്യുന്നത്. എല്ലാം വിറ്റ് തുലയ്ക്കുന്ന ഒരു കേന്ദ്രവും അതൊക്കെ കണ്ടുനിൽക്കുന്ന ഒരു എംപിയുമാണ് തിരുവനന്തപുരത്തിന്റെ ശാപം. പിന്നെ പേമെന്റ് സീറ്റ് വിവാദമൊക്കെ ഒരു പാർട്ടിക്ക് ഉള്ളിലെ വിവാദങ്ങളും പ്രശ്നങ്ങളായും മാത്രം കണ്ടാൽ മതി. ഇത്തവണ അതൊന്നുമല്ല ജനങ്ങൾ ചർച്ച ചെയ്യുന്നത് എന്നും ദിവാകരൻ പറയുന്നു
ത്രികോണ മത്സരം നടക്കുന്ന തലസ്ഥാന മണ്ഡലത്തിൽ പ്രചാരണ രംഗത്ത് വളരെ മുന്നേറിയിരിക്കുകയാണ് ഇടത് സ്ഥാനാർത്ഥി സി ദിവാകരൻ. മണ്ഡലത്തിൽ നിർണായകമാവുക യുവ വോട്ടർമാരുടെ തീരുമാനമാണ് എന്നിരിക്കെ ഇന്നത്തെ മുഴുവൻ ദിവസവും ഇടത് സ്ഥാനാർത്ഥി ചിലവഴിക്കുന്നത് നഗരത്തിലെ കോളേജുകളിലാണ്. താൻ ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കിയ യൂണിവേഴ്സിറ്റി കോളേജിൽ നിന്നുമാണ് ദിവാകരൻ തന്റെ ഇന്നത്തെ പ്രചാരണം ആരംഭിച്ചത്. വലിയ വരവേൽപ്പാണ് സ്ഥാനാർത്ഥിക്ക് കോളേജ് വിദ്യാർത്ഥികൾ നൽകിയത്. കോളേജിലെ വിദ്യാർതിഥികളോട് അൽപ്പനേരം സംസാരിച്ചു. പിന്നെ വോട്ട് ചോദിച്ചു. പണ്ട് താൻ യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ചതും റോഡിലൂടെ നടക്കുമ്പോൾ എന്നെങ്കിലും ഈ കോളേജിൽ പഠിക്കണം എന്ന് ആഗ്രഹിച്ചതുമൊക്കെയാണ് സ്ഥാനാർത്ഥി വിദ്യാർത്ഥികളോട് പങ്ക് വെച്ച ഓർമകൾ.
നെടുമങ്ങാട് എംഎൽയാണ് ദിവാകരൻ. അതിശക്തമായ ത്രികോണ മത്സരമായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ദിവാകരന് നേരിടേണ്ടി വന്നത്. സമാനമായ വിജയമാണ് നെടുമങ്ങാട് മോഡലിൽ തിരുവനന്തപുരം ലോക്സഭയിൽ ദിവാകരൻ ലക്ഷ്യമിടുന്നത്.
പ്രചാരണ തിരക്കുകൾക്കിടയിൽ സി ദിവാകരൻ മറുനാടന് അനുവദിച്ച് പ്രത്യേക അഭിമുഖത്തിലേക്ക്
തിരുവനന്തപുരത്ത് വിജയ പ്രതീക്ഷ എങ്ങനെയാണ്?
മണ്ഡലത്തിൽ വിജയിക്കാൻ പോവുകയാണ്. പ്രതീക്ഷിക്കുന്നതിലും വലിയ വിജയമായിരിക്കും. എതിരാളികൾ സ്ഥാനാർത്ഥിയെ നിർണയിച്ചെങ്കിലും അവർ ഒന്നും തുടങ്ങിയിട്ടില്ല. തുടങ്ങാൻ പോകുന്നതേയുള്ളു. രണ്ട് സ്ഥാനാർത്ഥികൾക്കും പുതിയതായി ഒന്നും തന്നെ പറയാനില്ല. സിറ്റിങ് എംപി ഈ മണ്ഡലത്തിൽ വാഗ്ദാനങ്ങൾ മാത്രമെ നൽകിയിട്ടുള്ളു. ഹൈക്കോടതി ബെഞ്ച് പറഞ്ഞു വന്നില്ല...റെയിൽവേ സോൺ പറഞ്ഞു...നടന്നില്ല...മെഡിക്കൽകോളേജ് എയിംസ് ആക്കുമെന്ന് പറഞ്ഞു നടന്നില്ല. അങ്ങനെ വളരെ വലിയ പദ്ധതികൾ ഒക്കെ വാക്കുകളിൽ ഒതുങ്ങി. ഇങ്ങനെ സിറ്റിങ് എംപിയ കുറിച്ച് എവിടെ ചെന്നാലും പരാതി മാത്രമെ ഉള്ളു കേൾക്കാൻ. പിന്നെ തിരുവനന്തപുരം അന്താരഷ്ട്ര വിമാനത്താവളം വിറ്റപ്പോഴും അദ്ദേഹം മൗനിയാണ്. ഹിന്ദുസ്ഥാൻ ലാറ്റക്സ് പൂട്ടാറായി. അതുകൊടുത്തപ്പോഴും ഒന്നും തന്നെ പറഞ്ഞില്ല. ഒരു സംസ്ഥാനത്തിന്റെ പാർലമെന്റ് അംഗം ആ സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥനാണ്. അദ്ദേഹം അത് ചെയ്തില്ല. ഞാൻ അത് ചെയ്യും.
മത്സരം വിശ്വ പൗരനും സന്യാസിയും തമ്മിലോ?
ഞാൻ ഇവിടുത്തെ ഒരു സാധാരണക്കാരനാണ്. സാധാരണക്കാരുടെ സ്ഥാനാർത്ഥിയാണ്. ഇവിടെ ജനിച്ചു, പഠിച്ചു, വളർന്നു. ഇവിടുത്തെ സാധാരണക്കാരുടെ ഇടയിൽ പ്രവർത്തിച്ചും അവരുടെ പ്രശ്നങ്ങൾ പറഞ്ഞുമാണ് ഞാൻ നേതാവായിരിക്കുന്നത്. വിശ്വപൗരനും സന്യാസിയുമൊന്നുമല്ലെങ്കിലും തിരുവനന്തപുരത്തുകാർ വിളിച്ചാൽ വിളി കേൾക്കുന്നയാളാണ് ഞാൻ.അവർക്ക് ഒപ്പം ഉണ്ടാവുകയും ചെയ്യും. എംഎൽഎ ആയും മന്ത്രിയായും ഒക്കെ പ്രവർത്തിക്കുന്നതിന് മുൻപ് ഞാൻ എങ്ങനെയാണ് ഇവിടെ പ്രവർത്തിച്ചത് എന്ന് എല്ലാവർക്കും അറിയാം. ആഗോള പൗരനാണെങ്കിൽ ഇവിടെ വരേണ്ടതുണ്ടോ...
തിരുവനന്തപുരവും എൽഡിഎഫും 2014ൽ നിന്നും 2019ൽ എത്തുമ്പോൾ?
തിരുവനന്തപുരത്തിന്റെ പൊതു സമൂഹം എന്നെ സ്വീകരിച്ചു കഴിഞ്ഞു. മുൻപെ തന്നെ അവർ എന്നെ സ്വീകരിച്ച് കഴിഞ്ഞതാണ്. മൂന്ന് തവണ എംഎൽഎയും മന്ത്രിയും ഒക്കെ ആയപ്പോഴുള്ള എന്റെ ട്രാക്ക് റെക്കോർഡ് അവർക്ക് നന്നായി തന്നെ അറിയാം. അതാണ് ഞാൻ അവരുടെ മുന്നിലേക്ക് വെക്കുന്നത്. പൊതു പ്രവർത്തകനെന്ന നിലയിൽ ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു. ഇനിയും ഉണ്ടാകും.
ഒരിക്കലും തോറ്റിട്ടില്ലാത്ത ദിവാകരൻ തിരുവനന്തപുരം ലോക്സഭയിൽ മത്സരിക്കുമ്പോൾ?
മണ്ഡലത്തിലെ പ്രധാന ചർച്ചാ വിഷയം ഇതാണ്. ഇവിടെ ജനങ്ങൾ ചർച്ച ചെയ്യുന്നത്. എല്ലാം വിറ്റ് തുലയ്ക്കുന്ന ഒരു കേന്ദ്രവും അതൊക്കെ കണ്ടുനിൽക്കുന്ന ഒരു എംപിയുമാണ് തിരുവനന്തപുരത്തിന്റെ ശാപം. ഇവിടെ ഹൈക്കോടതി ബെഞ്ച് എന്ത്കൊണ്ട് കൊണ്ട് വന്നില്ല, അത് അന്വേഷിക്കേണ്ട കാര്യമാണ്. പിന്നെ സ്വകാര്യവത്കരണത്തെ എതിർക്കണം. ഹിന്ദുസ്ഥാൻ ലാറ്റക്സ് പോലുള്ള സ്ഥാപനങ്ങൾ നൂറ് കണക്കിന് ആളുകളുടെ ജീവിത മാർഗ്ഗമാണ്. അത് വിൽക്കാൻ അനുവദിക്കില്ല.
ഗവർണർ സ്ഥാനം രാജിവെപ്പിച്ച് കുമ്മനത്തെ കൊണ്ട് വന്നത്?
അതൊക്ക അവരുടെ വ്യാമോഹങ്ങൾ മാത്രമാണ് എന്ന് കണക്കാക്കിയാൽ പോരെ.പിന്നെ തെരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാമല്ലോ. നോമിനേഷൻ കൊടുത്ത് കുമ്മനം മത്സരിക്കുന്നതിനോട് എനിക്ക് എതിർപ്പ് ഒന്നും തന്നെ ഇല്ല. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ എല്ലാവരും തുല്യരാണ്. പിന്നെ അവർക്ക് കൊമ്പുണ്ടോ എന്നൊക്കെ ജനങ്ങൾ തീരുമാനിക്കും. പിന്നെ ഗവർണർ ആണോ ഇന്ത്യൻ പ്രസിഡന്റ് ആണോ എന്നൊന്നും ജനങ്ങൾ നോക്കില്ല. ഞാൻ കാണുന്നത് ഒരു എതിർ സ്ഥാനാർത്ഥിയായി മാത്രം.
കഴിഞ്ഞ തവണത്തെ പേമെന്റ് സീറ്റ് വിവാദം?
തിരുവനന്തപുരത്തെ ജനങ്ങളെ സംബന്ധിച്ച് പൊതു മുതൽ വിറ്റ് തൊലയ്ക്കുന്നതാണ് പ്രധാന പ്രശ്നം. നേരത്തെ പറഞ്ഞത് പോലെ മണ്ഡലത്തിലെ പ്രധാന ചർച്ചാ വിഷയം ഇതാണ്. ഇവിടെ ജനങ്ങൾ ചർച്ച ചെയ്യുന്നത്. എല്ലാം വിറ്റ് തുലയ്ക്കുന്ന ഒരു കേന്ദ്രവും അതൊക്കെ കണ്ടുനിൽക്കുന്ന ഒരു എംപിയുമാണ് തിരുവനന്തപുരത്തിന്റെ ശാപം. പിന്നെ പേമെന്റ് സീറ്റ് വിവാദമൊക്കെ ഒരു പാർട്ടിക്ക് ഉള്ളിലെ വിവാദങ്ങളും പ്രശ്നങ്ങളായും മാത്രം കണ്ടാൽ മതി. ഇത്തവണ അതൊന്നുമല്ല ജനങ്ങൾ ചർച്ച ചെയ്യുന്നത്.
ഇടത് വലത് സ്ഥാനാർത്ഥി പട്ടിക ശക്തമാണല്ലോ? എങ്ങനെയാണ് മുന്നണികളുടെ സാധ്യതകൾ?
കേരളത്തിലെ ജനങ്ങളാണ് അത് തീരുമാനിക്കുക. ഇപ്പോൾ തന്നെ അത് ഇടത്പക്ഷത്തിന് അനുകൂലമായ സാഹചര്യമായി രൂപപ്പെട്ട് കഴിഞ്ഞു. സംസ്ഥാന സർക്കാർ ഇവിടുത്തെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പിണറായി വിജയൻ ഗവൺമെന്റ് നടത്തിയ പ്രവർത്തനങ്ങൾ ത്ന്നെയാണ് ഓരോ എൽഡിഎഫ് സ്ഥാനാർത്ഥിയുടേയും ശക്തി. ഇത് തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാവുകയും ചെയ്യും അത് ഇടത് പക്ഷത്തിന് വമ്പൻ ഭൂരിപക്ഷം നൽകുകയും ചെയ്യും.
ലോക്സഭ തെരഞ്ഞെടുപ്പും ബിജെപിയുടെ റോളും?
ശക്തമായ തീപാറുന്ന ഒരു പോരാട്ടമാണ് കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ നടക്കുന്നത് അതിനിടയിൽ ബിജെപിക്ക് ഇവിടെ ഒരു റോളും ഇല്ല. കേരളത്തിൽ പോരാട്ടം എൽഡിഎഫ് യുഡിഎഫ് മുന്നണികൾ തമ്മിലാണ്. ശബരിമല വിഷയമൊന്നും ബിജെപിക്ക് ഒരു ഗുണവും ഉണ്ടാകില്ല. വിശ്വാസം ഒന്നും അവരുടെ കുത്തകയല്ല. വിശ്വാസം ഒന്നും ആരുടേയും കുത്തകയല്ല. വിശ്വാസത്തിന്റെ കാര്യത്തിൽ ഞങ്ങൾ ഒട്ടും മോശമല്ല, പ്രത്യേകിച്ച് ഞാൻ തീരെ മോശമല്ല. ഇവിടെ ചർച്ചയാകുന്നത് 1000 ദിവസം കൊണ്ട് കേരളത്തിൽ സർക്കാർ ചെയ്ത കാര്യങ്ങൾ ആണ് ഇവിടെ ചർച്ചാ വിഷയം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്