പി.ജയരാജൻ വടകരയിൽ ജയിക്കാൻ പാടില്ല; ആർ.എംപിക്ക് ഒരു വലതുപക്ഷ വ്യതിയാനും സംഭവിച്ചിട്ടില്ല; ഇതൊക്കെ സിപിഎം ഉണ്ടാക്കുന്ന വേല; ആർ.എംപി പ്രവർത്തകർ ഒറ്റക്കെട്ടായി കെ.മുരളീധരന്റെ പ്രചരണത്തിനുണ്ട്; പി.ജയരാജൻ കൊലയാളിയാണെന്ന് താൻ പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നു; വേണുവും ഹരിഹരിനും തമ്മിൽ ഭിന്നതയില്ല; പാർട്ടിയിൽ കൊഴിഞ്ഞുപോക്കും ഉണ്ടായിട്ടില്ല; കെ.കെ രമ മറുനാടനുമായ് നടത്തിയ പ്രത്യേക അഭിമുഖം
സജീവൻ വടക്കുമ്പാട്
കോഴിക്കോട്: യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനെ പിന്തുണക്കാ്നുള്ള തീരുമാനത്തെ തുടർന്ന് ആർഎംപിയിൽ ഭിന്നതയില്ലെന്ന് കെ കെ രമ. ഇതിൽ പ്രതിഷേധിച്ച് ആർഎംപി പ്രവർത്തകർ കൂട്ടുത്തോടെ പാർട്ടി വിട്ടു എന്നതൊക്കെ സിപിഎം ഉണ്ടാക്കുന്ന നുണക്കഥകളാണ്. ആർ.എംപിക്ക് ഒരു വലതുപക്ഷ വ്യതിയാനും സംഭവിച്ചിട്ടില്ല. യുഡിഎഫുമായി വേദി പങ്കിടാതെ ഒറ്റക്കുള്ള പ്രചാരണമാണ് തങ്ങൾ നടത്തുന്നത്.പി.ജയരാജൻ കൊലയാളിയാണെന്ന് താൻ പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും കെ കെ രമ വ്യക്താമാക്കി. മറുനാടൻ മലയാളിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കയായിരുന്നു അവർ.
- വടകരയിൽ ആർ.എംപി സ്വീകരിച്ച യു.ഡി.എഫ് ഇനുകൂല നിലപാട് മൂലം മണ്ഡലത്തിൽ യു.ഡി.എഫിന്റെ വിജയ പ്രതീക്ഷ എത്രത്തോളമാണ്?
കെ.കെ രമ: നല്ല ഭൂരിപക്ഷത്തിന് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ ഇവിടെ വിജയിക്കും. അക്രമ രാഷട്രീയം വളരെ ശക്തമായി ഇവിടെ ചർച്ച ചെയ്യപ്പെടുകയാണ്. അതിനാൽ തന്നെ വലിയ ഭൂരിപക്ഷത്തിന് വടകരയിൽ യു.ഡി.എഫ് വിജയം ഉറപ്പിക്കും.
- വടകരയിൽ വിജയം സുനിശ്ചിതമാണെന്ന് ഉറപ്പിക്കാൻ അനുകൂലമായ ഘടകങ്ങൾ എന്തൊക്കെയാണ്.
കെ.കെ രമ- ഇവിടുത്തെ ജനങ്ങൾ തന്നെയാണ് പ്രധാന അനുകൂല ഘടകം. പി.ജയരാജൻ എതിർ സ്ഥാനാർത്ഥിയായി വന്നത് തന്നെ യു.ഡി.എഫ് വിജയം ഉറപ്പിച്ച് കഴിഞ്ഞു. ജയരാജൻ സ്ഥാനാർത്ഥിയായതോടെ വടകരയിലെ ചർച്ച അക്രമ രാഷട്രീയം തന്നെയാണ്. മറു അഭിപ്രായം ഇവിടുത്തെ ജനങ്ങൾക്കില്ല.
- പി.ജയരാജനെക്കുറിച്ച് കൊലയാളിയെന്ന പരാമകർശം കെ.കെ രമ നേരത്തെ തന്നെ നടത്തിയിരുന്നു. ഈ പരാമർശത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നുണ്ടോ
കെ.കെ രമ- രണ്ട് കൊലപാതക കേസിൽ സിബിഐ നേരത്തെ തന്നെ ജയരാജനെതിരെ കുറ്റപത്രം സമർപ്പിച്ചതാണ്. പത്ത് ക്രിമിനൽ കേസിലെ പ്രതിയാണെന്ന് നാമനിർദ്ദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ രേഖപ്പെടുത്തിയത് ഞങ്ങളല്ല. താൻ പറഞ്ഞ വാക്കിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നു. ഇതിന് എത്ര തെളിവുകൾ വേണമെങ്കിലും എന്റെ കൈയിലുണ്ട്. എന്റെ ബോധ്യമാണ് ഞാൻ പറഞ്ഞത്. സിപിഎം നേതാക്കന്മാർക്ക് എന്തും വിളിക്കാമെന്നാണോ. എം.വി രാഘവനെ കൊലയാളി രാഘവനെന്ന് വിളിച്ചത് ഞങ്ങളല്ല. കൂത്തുപറമ്പ് വെടിവെപ്പിന് ശേഷം രാഘവൻ കൊലയാളി രാഘവനായിരുന്നു സിപിഎമ്മിന്. കെ.കരുണാകരനെ കൊലയാളിയെന്ന് വിളിച്ചില്ലേ. ജയരാജൻ കൊലയാളിയായതിനാൽ തന്നെയാണ് താൻ കൊലയാളിയെന്ന് വിളിച്ചത്. ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു എംപിയെ പരനാറിയെന്ന് വിളിച്ചത് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. അഞ്ച് വർഷം കഴിഞ്ഞിട്ടും വീണ്ടും അത് തന്നെ മുഖ്യമന്ത്രി ആവർത്തിക്കുകയാണ്.
- അക്രമ ഭീഷണി മൂലം ആർ.എംപി പ്രവർത്തകർ മറ്റ് പാർട്ടികളിൽ പ്രത്യേകിച്ച് ബിജെപി-ആർഎസ്എസ് സംഘടനകളിലേക്ക് ചേക്കേറുന്നതായി വിവരമുണ്ടല്ലോ.
കെ.കെ രമ- ആർ.എംപി പ്രവർത്തകകർ അക്രമം ഭയന്ന് ഇതുവരെ മറ്റ് പാർട്ടികളിലേക്ക് പോയിട്ടില്ല. ഒട്ടേറെ അടിയും പിടിയും കിട്ടിയവരാണ് ആർ.എംപി പ്രവർത്തകർ.എന്നിട്ടും അവർ രക്ഷ തേടി മറ്റ് പാർട്ടികളിൽ ചേക്കേറിയിട്ടില്ല.
- ആർ.എംപിക്ക് ഇപ്പോൽ വന്ന വലതുപക്ഷ വ്യതിയാനം മൂലം ആർ.എംപി പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും അവർ പ്രവർത്തന രംഗത്ത് സജീവമല്ലാതിരിക്കുകയും ചെയ്യുന്നുണ്ടോ?
കെ.കെ രമ- ആർ.എംപിക്ക് വലതുപക്ഷ വ്യതിയാനം സംഭവിച്ചെന്ന് സിപിഎം പറഞ്ഞു നടക്കുന്നതാണ്. നമ്മൾ എടുത്ത നിലപാട് അണികളോട് പരസ്യമായി പറഞ്ഞതിന് ശേഷമാണ്. തങ്ങളുടെ അണികൾക്ക് ഈ തീരുമാനം യാതോരു തരത്തിലുള്ള പ്രയാസവും ഉണ്ടാക്കിയില്ല. എല്ലാവരും ഒറ്റസ്വരത്തിലാണ്. ഈ തീരുമാനം അനിവാര്യമാണ്.നമ്മുടെ നിലനിൽപ്പ് നിവാര്യമായ സമയമാണിത്. ജനാധിപത്യം പുനഃസ്ഥാപിക്കുകയെന്നത് ഞങ്ങളുടെ മാത്രം കാര്യമല്ല.ഇത് ഒരു പക്ഷെ കേരളത്തിലെ വടകരയിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും ആവശ്യമാണ് പി.ജയരാജൻ ജയിച്ച് പോകരുതെന്നത്. ഇവിടെ എല്ലാവരും ജീവിച്ച് പോകണം. എതിർ അഭിപ്രായം പറയുന്നവരെയൊക്കെ കൊന്ന് തള്ളുന്ന രാഷട്രീയം അവസാനിപ്പിക്കണം. മനുഷ്യത്വമുള്ള ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നത് അതാണ്.
- ആർ.എംപി നേതാവ് ഹരിഹരനെ ഇപ്പോൾ വേദികളിൽ കാണാരില്ല. എൻ.വേണുവും ഹരിഹരനും തമ്മിൽ അഭിപ്രായ വ്യത്യാസം വല്ലതുമുണ്ടോ?
കെ.കെ രമ- ഇതൊക്കെ സിപിഎം ഉണ്ടാക്കുന്ന വേലകളാണ്. ഹരിഹരൻ ഞങ്ങളുടെ കേന്ദ്ര കമ്മറ്റി മെമ്പറാണ്. അടിസ്ഥാന രഹിതമായ ആരോപണമാണിത്.
- എല്ലാ ആർ.എംപി പ്രവർത്തകരും തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഇപ്പോൾ സജീവമായുണ്ടോ?
കെ.കെ രമ-തീർച്ചായും എല്ലാവരും രംഗത്തുണ്ട്. യു.ഡി.എഫുമായ് യോജിച്ച് വേദി പങ്കിടില്ലെന്ന് നേരത്തെ തന്നെ ഞങ്ങൾ പ്രഖ്യാപിച്ചതാണ്. യു.ഡി.എഫുമായ് യോജിച്ച് പ്രവർത്തിക്കില്ല. ഞങ്ങൾ ഞങ്ങളുടേതായ തനതായ പ്രവർത്തനമാണ് നടത്തുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിക്കണമെന്ന് ആർ.എംപി എടുത്ത പരസ്യ നിലപാടിന് അനുകൂല പ്രവർത്തനമാണ് ഞങ്ങൾ നടത്തുന്നത്. മറിച്ച് യു.ഡി.എഫുമായ് ചേർന്നുള്ള പ്രവർത്തനമല്ല.
- കേരളത്തിൽ ഈ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആർക്കാവും ഭൂരിപക്ഷം.
കെ.കെ രമ- രണ്ടോ മൂന്നോ സീറ്റ് മാത്രമേ ഇടതുപക്ഷത്തിന് ഇത്തവണ ലഭിക്കുകയുള്ളൂ. ബാക്കി മുഴുവൻ യു.ഡി.എഫ് നേടും. യു.ഡി.എഫി്ന അനുകൂലമായ സാഹചര്യമാണിവിടെ ഉരുത്തിരിഞ്ഞിരിക്കുന്നത്. സിപിഎം അത്രക്ക് മോശം അവസ്ഥയിലുമാണ്.
- ഈ തെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ ഭരണം ആരുടെ കൈകളിലെത്തിപ്പെടുമെന്നാണ് കെ.കെ രമ പ്രതീക്ഷിക്കുന്നത്.
കെ.കെ രമ-കേരളത്തിലെ അസഹിഷ്ണുതയും ഇന്ത്യയിലെ അസഹിഷ്ണുതയും വർധിച്ച് കൊണ്ടിരിക്കുകയാണ്. എതിർ അഭിപ്രായത്തെ അടിച്ചമർത്തുന്ന രാഷട്രീയമാണിവിടെ. അതിനെതിരെയുള്ള വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പ്. രാജ്യം മുഴുവൻ ആഗ്രഹിക്കുന്നത് അസഹിഷ്ണുതക്കെതിരെയുള്ള ഇരട്ട പ്രഹരമാണ് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ പോകുന്നത്.അതുകൊണ്ട് തന്നെ ഒരു ഇടത് മതേതര ജനാധിപത്യ കക്ഷി അധികാരത്തിൽ വരണമെന്ന് തന്നെയാണ് മുഴുവൻ ആളുകളും പ്രതീക്ഷിക്കുന്നത.അങ്ങിനെ തന്നെ വരണം എന്നാണ് ഞാനും ആഗ്രഹിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍