ആറ്റിങ്ങലിൽ വിജയിക്കാൻ ആഗോള കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതില്ല; ഇടത് കോട്ടകളിലെ പതിവ് കാഴ്ചയായ വികസന മുരടിപ്പ് ഇവിടെയും ദൃശ്യം; എല്ലായിടത്തും കോടികളുടെ വികസനമെത്തുമ്പോൾ ആറ്റിങ്ങലിലെ പ്രധാന റോഡുകൾ പോലും പരിതാപകരം; തിരഞ്ഞെടുപ്പിൽ ബിജു രമേശിന്റെ ബന്ധുവായി കാണേണ്ട കോൺഗ്രസ് സ്ഥാനാർത്ഥിയായി കണ്ടാൽ മതി; വ്യക്തിപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നത് മോശം പ്രവണത; ആറ്റിങ്ങലിന്റെ ഇല്ലായ്മകൾ ചർച്ചയാക്കി രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറെടുത്ത് അടൂർ പ്രകാശ്
അരുൺ ജയകുമാർ
തിരുവനന്തപുരം: കേരളത്തിലെ ലോക്സഭ മണ്ഡലങ്ങളിൽ വികസനം തിരിഞ്ഞ് നോക്കാത്ത ഒരു മേഖലയാണ് ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലമെന്നും ഈ വികസനമുരടിപ്പ് അവസാനിപ്പിക്കാനാണ് ജനങ്ങളോട് വോട്ട് ചോദിക്കുന്നത്. ഈ മണ്ഡലത്തിൽ ആഗോള പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ട കാര്യമില്ല. കഴിഞ്ഞ എംപി ചെയ്യാതിരുന്ന കാര്യം മാത്രം ചർച്ച ചെയ്താൽ തന്നെ ആറ്റിങ്ങലിൽ വിജയിക്കുമെന്ന് അടൂർ പ്രകാശ് മറുനാടൻ മലയാളിയോട് പറഞ്ഞു.ആറ്റിങ്ങൽ വികസന മുരടിപ്പ് നേരിടുന്ന ഒരു മണ്ഡലമാണ്.
കഴിഞ്ഞ ഒരു 15 വർഷത്തെ കണക്കെടുത്താൽ തന്നെ ഒരു വികസനവും ഇടത്പക്ഷത്തിന് ഇവിടെ കൊണ്ട് വരുവാൻ കഴിഞ്ഞില്ല. സെൻട്രൽ ഗവൺമെന്റിന്റെ പണം ഉപയോഗിച്ച ചെയ്യാവുന്ന ഒരുപാട് പദ്ധതികൾ ഉണ്ട്. കേന്ദ്രത്തിന്റെ പണമാണ്. ഏത് ഗവൺമെന്റാണെങ്കിലും എംപി ആ നിർദ്ദേശം മാത്രം മുന്നോട്ട് വച്ചാൽ മതി. അടിസ്ഥാനമായി ചെയ്യാവുന്ന റോഡ് വികസനം പോലും ഇവിടെ താറുമാറാണ്. ഞങ്ങളുടെ ഒക്ക പ്രദേശത്തെ എംപിമാർ അത് കൃത്യമായി ചെയ്യുന്നുണ്ട്. പക്ഷേ ഇവിടെ അത്തരം വികസനം ദൃശ്യമാകുന്നില്ല. അത്തരത്തിൽ ആറ്റിങ്ങലിന്റെ ഇല്ലായ്മകൾ മാറ്റിയെടുക്കുന്ന പ്രവർത്തനമായിരിക്കും ഞാൻ ഇവിടെ നടത്തുക എന്നും അടൂർ പ്രകാശ് പറഞ്ഞു.
അഭിമുഖത്തിന്റെ പൂർണ രൂപം:
കോന്നി എംഎൽഎ ആയിരിക്കെ ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലേക്ക് മത്സരിക്കാനെത്തിയ കാരണം
പാർട്ടി എന്നെ ഒരു ഉത്തരവാദിത്വം ഏൽപ്പിച്ചു. അത് നിറവേറ്റുന്നു എന്നതാണ് അതിന് പിന്നിലെ കാരണം. ഉത്തരവാദിത്വം പൂർണമായി ആത്മാർത്ഥയോടെ തന്നെ ഏറ്റെടുക്കുകയാണ്. എന്നെ ഏൽപ്പിച്ചിരിക്കുന്നത് ബുദ്ധിമുട്ടുള്ള ഒരു മേഖല കൂടിയാണ്. ആ ചുമതല ഏറ്റെടുത്ത് പാർട്ടിയുടെ അഭിമാനം ഇവിടെ വീണ്ടെടുക്കാൻ കഴിയും എന്ന വിശ്വാസത്തോടെയാണ് ഇവിടെ എത്തിയത്. അതിന് കഴിയും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ആറ്റിങ്ങലിലെ പാർട്ടിയുടെ പ്രവർത്തകരുടെ ആവേശം കൂടെ കാണുമ്പോൾ ആറ്റിങ്ങലിൽ യുഡിഎഫിനെ കൈവിടില്ല എന്ന വിശ്വാസത്തിലാണ് ഇപ്പോൾ ഉള്ളത്. ഇന്നലെ മാത്രമാണ് ഒര സ്ഥാനാർത്ഥി എന്ന നിലയ്ക്ക് ഇവിടെ എത്തിയത്. മേഖലയിലെ എന്റെ സന്ദർശനം ആരംഭിച്ചത് ഇന്ന് മാത്രമാണ്. ഇവിടെ പാർട്ടിയുടെ അഭിമാനം തിരിച്ച് പിടിക്കാനും ആറ്റിങ്ങലിൽ യുഡിഎഫിന് വിജയിക്കാൻ കഴിയും എന്നും തന്നെയാണ് ഢാൻ വിശ്വസിക്കുന്നത്.
സ്ഥാനാർത്ഥിത്വം ഏറ്റെടുക്കാൻ എന്തെങ്കിലും തരത്തിലുള്ള സമ്മർദ്ദം ഉണ്ടായിരുന്നോ?
എന്നെ സംബന്ധിച്ചടത്തോളം അവിടെ ഒരു തർക്കവും ഇല്ലായിരുന്നു. പിന്നെ പാർട്ടി നടത്തിയ ചില തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ അവിടെ അൽപ്പം വൈകി എങ്കിലും അത് അപകടകരമായില്ല. ആറ്റിങ്ങലിനെ സംബന്ധിച്ചടത്തോളം ഒരു നേതാക്കളും അവകാശ വാദം ഉന്നയിക്കാത്ത ഒരു മണ്ഡലമായിരുന്നു. ഒരു നിയോഗമായിട്ടാണ് പാർട്ടി എന്നെ ഇവിടെ ഏൽപ്പിച്ചിരിക്കുന്നത്. പണ്ട് ആറ്റിങ്ങൽ സിപിഎമ്മിന്റെ കയ്യിലായിരുന്നപ്പോൾ അന്ന് ഇന്ദിരാഗാന്ധി ചെയ്തത് യുവ നോവായിരുന്ന വയലാർ രവിയെ നിയോഗിക്കുകയായിരുന്നു. ആർ ശങ്കറിനെ പോലെ ഒരു വലിയ നേതാവ് തോറ്റ മണ്ഡലം അന്നത്തെ യുവ തുർക്കിയായ വയലാർ രവി തിരിച്ച് പിടിക്കുകയായിരുന്നു. അതിന് ശേഷം റഹിം സാറിനെ പോലെ ഉള്ളവരും തലേക്കുന്നിൽ ബഷീറിനെ പോലെ ഉള്ളവരും രണ്ട് തവണ അവിടെ വിജയിച്ചു. പിന്നീട് അങ്ങോട്ട് അത് സിപിഎം മണ്ഡലമായി മാറിയതാണ് സമ്പത്ത് വരെ ഉള്ളവർ. ഇന്നിപ്പോൾ രാഹുൽ ഗാന്ധിയുടെ യുഗമാണ്. അന്ന് ഇന്ദിര ഗാന്ധി വയലാർ രവിയിലൂടെ മണ്ഡലം തിരിച്ച് പിടിച്ചത് പോലെ മണ്ഡലം തിരിച്ച് പിടിക്കാൻ എന്നെ നിയോഗിച്ചു എന്ന് മാത്രമെ കരുതുന്നുള്ളു.
പ്രഖ്യാപനം വൈകിയത് തിരിച്ചടിയാകും എന്ന് കരുതുന്നുണ്ടോ?
ഒരിക്കലും ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ അങ്ങനെ ഒരു ചിന്ത എന്റെ മനസ്സിൽ ഇല്ല. പിന്നെ കോൺഗ്രസിന് സിപിഎമ്മിനെ പോലെ ഇവിടെ തന്നെ തീരുമാനമെടുത്ത് ഇവിടെ തന്നെ പ്രഖ്യാപിക്കാൻ കഴിയില്ല. കോൺഗ്രസിന് പാർട്ടിയുടേതായ ഒരു രീതി ഉണ്ട്. അത് കോൺഗ്രസിന്റെ തീരുമാനം സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിന് ഒക്കെ പ്രത്യേക കമ്മിറ്റികൾ ഉള്ള സംവിധാനമാണ്.
എന്തിനാണ് സമ്പത്തിന് പകരം താങ്കളെ തെരഞ്ഞെടുക്കേണ്ടത്?
ഈ പ്രദേശത്ത് ഓടിയെത്തിയിട്ടുള്ള ഒരു നേതാവ് എന്ന നിലയ്ക്ക് ആറ്റിങ്ങൽ വികസന മുരടിപ്പ് നേരിടുന്ന ഒരു മണ്ഡലമാണ്. കഴിഞ്ഞ ഒരു 15 വർഷത്തെ കണക്കെടുത്താൽ തന്നെ ഒരു വികസനവും ഇടത്പക്ഷത്തിന് ഇവിടെ കൊണ്ട് വരുവാൻ കഴിഞ്ഞില്ല. സെൻട്രൽ ഗവൺമെന്റിന്റെ പണം ഉപയോഗിച്ച ചെയ്യാവുന്ന ഒരുപാട് പദ്ധതികൾ ഉണ്ട്. കേന്ദ്രത്തിന്റെ പണമാണ്. ഏത് ഗവൺമെന്റാണെങ്കിലും എംപി ആ നിർദ്ദേശം മാത്രം മുന്നോട്ട് വച്ചാൽ മതി. അടിസ്ഥാനമായി ചെയ്യാവുന്ന റോഡ് വികസനം പോലും ഇവിടെ താറുമാറാണ്. ഞങ്ങളുടെ ഒക്ക പ്രദേശത്തെ എംപിമാർ അത് കൃത്യമായി ചെയ്യുന്നുണ്ട്. പക്ഷേ ഇവിടെ അത്തരം വികസനം ദൃശ്യമാകുന്നില്ല. അത്തരത്തിൽ ആറ്റിങ്ങലിന്റെ ഇല്ലായ്മകൾ മാറ്റിയെടുക്കുന്ന പ്രവർത്തനമായിരിക്കും ഞാൻ ഇവിടെ നടത്തുക.
കേരളത്തിലെ മുന്നണികളുടെ സാധ്യതയും ശബരിമലയിലെ ബിജെപി ഫാക്റ്ററും
ശബരിമലയെക്കുറിച്ച് ബിജെപി ഉന്നയിക്കുന്നത് മുഴുവൻ പൊള്ളയായ കാര്യമാണ്. വേണ്ടി വന്നാൽ അവർക്ക് സുപ്രീം കോടതിയുടെ വിധി വന്നു എന്നതിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് നിരോധിച്ചത് മറികടന്ന മുന്നോട്ട് പോയത് പോലെ ചെയ്യാമായിരുന്നു. സുപ്രീം കോടതി വിധി മറികടക്കാനുള്ള മാർഗ്ഗങ്ങൾ കേന്ദ്ര ഗവൺമെന്റിന് ഉണ്ടായിരു്നനുവെങ്കിലും പക്ഷേ അവർ അത് ചെയ്തില്ല. ആത്മാർത്ഥ ഉണ്ടായിരുന്നുവെങ്കിൽ ഒരു ഓർഡിനൻസിലൂടെ എന്ത്കൊണ്ട് അതിനെ മറികടന്നില്ല. അവർ ചെയ്തത് ഭക്തരുടെ വികാരത്തെ ലാക്കാക്കി മുന്നോട്ട് പോവുക എന്നതായിരുന്നു. ഒളിച്ച് കളി നടത്തി ഭക്തരെ ഏറ്റവും അധികം ദ്രോഹിച്ചത് അവരാണ്.
ബിജു രമേശ് എന്ന വ്യക്തിയുമായുള്ള ബന്ധുത്വം സഹായകമാകുമോ?
അത് വ്യക്തിപരമായ ഒരു കാര്യമാണ്. അത് എടുക്കുന്നത് തന്നെ ശരിയല്ല. അത്തരത്തിൽ വന്ന ചില വാർത്തകൾ ഞാൻ ശ്രദ്ധിച്ചിരുന്നു വായിച്ചിരുന്നു. അത് ഇത്തരം സംഭവങ്ങളുമായി ചേർത്ത് വായിക്കുന്നത് ശരിയല്ല. ഞാൻ ഒരു കോൺഗ്രസുകാരനാണ്. പാർട്ടി ഏൽപ്പിച്ച ഒരു ഉത്തരവാദിത്വം പൂർത്തിയാക്കാൻ എനിക്ക് അത്തരം കാര്യങ്ങൾ ആവശ്യമില്ല. കോൺഗ്രസ് എന്ന ഒരു മതേതര പാർട്ടിയുടെ ഭാഗമായി നിന്ന് തന്നെ എനിക്ക് ്ത്തരം ഉത്തരവാദിത്വം പൂർ്ത്തിയാക്കാൻ കഴിയും. ബിജു രമേശ് എന്ന വ്യക്തി എന്റെ ബന്ധുവായി ഉണ്ട് എന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത് ശരിയല്ല.
ആലപ്പുഴയിലേക്ക് പോകാത്തത് വെള്ളാപ്പള്ളി ഇടത്പക്ഷത്തിനൊപ്പം നിൽക്കുന്നതുകൊണ്ടാണോ
അങ്ങനെ ഒരു കാര്യം പാർട്ടി നേതൃത്വം ആലോചിച്ചിരിക്കാം പക്ഷേ വെള്ളാപ്പള്ളി എന്ന ഫാക്റ്റർ പരിശോധിച്ചല്ല പാർട്ടി അങ്ങനെ ഒരു തീരുമാനം എടുത്തത്. എന്നാൽ അത്തരം ആലോചനകൾ നടന്നിട്ടില്ല എന്ന് പറയാൻ കഴിയുകയുമില്ല. എന്നെ സംബന്ധിച്ചടത്തോളം ഒരു ഫൈറ്റ് നൽകാൻ കഴിയുന്ന മണ്ഡലമാണ്. വിജയിക്കുന്ന മണ്ഡലത്തിൽ മാത്രമേ മത്സരിക്കുകയുള്ളു എന്ന് തീരുമാനിച്ചാൽ ആരാണ് പാർട്ടിക്ക് വേണ്ടി ഒരു ഫൈറ്റ് നൽകുക. അങ്ങനെ ഒരു ത്യാഗം ചെയ്യുക എന്നതിലൂടെ
Stories you may Like
- പിണറായിയുടെ മകന്റെ ഭാര്യയുടെ അച്ഛന്റെ പേരിലുള്ളത് രണ്ട് കമ്പനികൾ
- ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ബിജു രമേശ്
- കെ എസ് ആർ ടി സിയുടെ പടി ചവിട്ടാത്ത എംഡി; കെ എസ് ആർ ടി സിയിൽ ഉടൻ തീരുമാനം
- പ്രകാശ് കുഴിക്കാലായ്ക്ക് ഇത് അപൂർവ ഭാഗ്യം: എതിർപ്പുമായി സിപിഐ
- കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്ന് ബിജു പ്രഭാകറെ മാറ്റി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്