ബോധിഗ്രാമിൽ ഒരു പരിപാടിയും മാർച്ച് മുതൽ നടക്കുന്നില്ല; മീറ്റർ നോക്കാതെ എങ്ങനെയാണ് ബിൽ എന്ന് ചോദിച്ചപ്പോൾ ആവറേജ് കൻസെപ്ഷൻ വച്ചാണ് എന്ന് റീഡർ പറഞ്ഞു; മീറ്റർ നോക്കണം എന്ന് ആവശ്യപ്പെട്ടു; മീറ്ററിൽ നോക്കി റീഡിങ് എടുത്ത തുകയും നേരെത്തെ അത് നോക്കാതെ തന്നതും തമ്മിൽ ഏകദേശം 2000 രൂപയുടെ വ്യത്യാസം! വൈദ്യുതി ചാർജ് അകൗണ്ടബില്ട്ടി; കെ എസ് ഇ ബിയുടെ കള്ളക്കളിയിൽ ജെ എസ് അടൂരിന് പറയാനുള്ളത്
ജെ എസ് അടൂർ
വൈദ്യുതി ചാർജ് അകൗണ്ടബില്ട്ടി
പൊതുവെ നാട്ടിലും വീട്ടിലും ബന്ധുവീടുകളിലും കേൾക്കുന്നത് വൈദ്യതി ചാർജ് പൂർവാധികം കൂടി എന്നതാണ്.
ഇതിനെകുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന പല പരാതി /വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ കെ സ് ഇ ബി യിലെ ചില ഉദ്യോഗസ്ഥർ അവരുടെ സ്വയം നീതീകരണ ന്യായീകരണങ്ങളും(self righteous justification ) ഡിഫെൻസും ചെയ്യുന്നുണ്ട്.
ഇതിൽ ചില പ്രശ്നങ്ങൾ ഉണ്ട്. ഒന്നും 'ആവറേജ് ' നോക്കി ഉപയോഗം ഗണിച്ചു ചാർജ് ചെയ്യുന്നത്. രണ്ടു. ദിവസങ്ങളുടെ എണ്ണം കൂട്ടി സ്ലാബ് മാറ്റി ചാർജ് കൂട്ടുന്ന ഏർപ്പാട്. പിന്നത്തെത് മീറ്ററിന്റെ പ്രശ്നം. മൂന്നാമത്തെ പ്രശ്നംമാണ് കെ എസ് ഇ ബി പറയുന്നത്. കോവിഡ് ലോക്ഡോൺ കാലത്തു വീടുകളിൽ മാത്രം ഇരിക്കപ്പോൾ ഉപയോഗം കൂടുതലാണ്. അവർ പറഞ്ഞതിലും കാര്യം കാണും. അതുകൊണ്ടു അതിനെ തള്ളിക്കളയില്ല.
ഇനിയും അനുഭവം പറയാം. ബോധിഗ്രാമിൽ ഒരു പരിപാടിയും മാർച്ച് മാർച്ച് മുതൽ നടക്കുന്നില്ല. എന്നാൽ ഞാൻ ഇപ്പോൾ അവിടെയാണ് താമസം. ഒരുദിവസം ജനലിൽ കൂടെ നോക്കിയപ്പോൾ ഒരാൾ ഗേറ്റിനു അടുത്തുള്ള സ്ഥലത്തു ഒരു ഡോറിൽ എന്തോ വയ്ക്കുന്നത് കണ്ടു. ഇറങ്ങി ആരാണ് എന്ന് ചോദിച്ചു. ഇലക്ട്രിസിറ്റി ഡിപ്പാർട്ടമെന്റ് ആണ് എന്ന് പറഞ്ഞു. മീറ്റർ നോക്കാതെ എങ്ങനെയാണ് ബിൽ എന്ന് ചോദിച്ചപ്പോൾ ആവറേജ് കൻസെപ്ഷൻ വച്ചാണ് എന്ന് പറഞ്ഞു. കാരണം എല്ലാം,, അടച്ചു ഇട്ടിരിക്കുന്നു. എന്താണ് അടച്ചിട്ടിരിക്കുന്നത് എന്ന് ചോദിച്ചു. കാരണം മീറ്റർ വെളിയിലാണ്. അത് നോക്കാൻ പോലും അയാൾ മിനക്കെട്ടില്ല
അത് നോക്കണം എന്ന് ഞാൻ ആവശ്യപ്പെട്ടു. മീറ്ററിൽ നോക്കി റീഡിങ് എടുത്ത തുകയും നേരെത്തെ അത് നോക്കാതെ തന്നതും തമ്മിൽ ഏകദേശം 2000 രൂപയുടെ വ്യത്യാസം ഇത് നേരിൽ കണ്ടു ബോധ്യപ്പെട്ടതാണ്.
ഇത് എഴുതണ്ട എന്ന് കരുതിയതാണ്. എന്നാൽ ആരെങ്കിലും സോഷ്യൽ മീഡിയയിൽ കൂടുതൽ ചാർജിനെകുറിച്ച് പറഞ്ഞാൽ അതിനു എതിരെ സംഘടിത പ്രതികരണം വരുന്നുണ്ട്. ഒന്നും കെ എസ് ഇ ബി യിലെ ഉദ്യോഗസ്ഥർ /യൂണിയൻ മുതലായവർ. രണ്ടു സർക്കാർ എന്ത് ചെയ്താലും അതു ശരിയാണ്, ശരിയായിരിക്കും എന്ന് സ്ഥിരം വാദിക്കുന്ന കൂട്ടർ.
എന്താണ് ഇവിടെ പ്രശ്നം? ഇവിടുത്തെ പ്രശ്നം പബ്ലിക് അകൗണ്ടബിലിറ്റിയാണ്. മീറ്റർ നോക്കാതെ അവറേജ് നോക്കി എഴുതുന്ന പരിപാടി തന്നെ കൺസ്യൂമറിനെ taking for granted എന്ന പരിപാടിയാണ്.
ഞങ്ങൾക്ക് സൗകര്യം ഉള്ളത്പോലെ ചെയ്യും. ഞങ്ങൾക്ക് സൗകര്യം ഉള്ളത് പോലെ മീറ്റർ നോക്കാതെ കണക്ക് കൂട്ടും. ഞങ്ങൾക്ക് സൗകര്യം ഉള്ളത് പോലെ എഴുതും. തനിക്ക് പ്രശ്നം ഉണ്ടെങ്കിൽ പരാതി കൊടുക്കു. അല്ലെങ്കിൽ കോടതി പോകൂ. ഈ ധാർഷ്ട്യംമാണ് പ്രശ്നം .
ഈ പ്രശ്നത്തെകുറിച്ച് Shajan Skariah മറുനാടൻ ഓൺലൈനിൽ പറഞ്ഞതിന്റെ മറുപടി ഒരു ഉദ്യോഗസ്ഥ പറഞ്ഞത് ചില കെ എസ് ഇ ബി ന്യായീകരക്കാർ അയച്ചു തന്നു. ആ വീഡിയോ കണ്ടാൽ സമീപനം മനസ്സിലാകും.
അതിൽ മുഴുവൻ പുച്ഛം രസമാണ്. അതിന്റ ചുരുക്കം ഷാജനും വിവരം ഇല്ലാതെ എന്തെങ്കിലും വിളിച്ചു പറയുന്നു. പറഞ്ഞത് അപ്പടി തെറ്റ്. ഇത് കെ എസ് ഇ ബി യുടെ ഒഫീഷ്യൽ റെസ്പോൺസ് ആണോ എന്നറികയില്ല. എന്നാൽ അത് ചെയ്ത രീതി ഒരു പബ്ലിക് സർവിസ് സർക്കാർ സംരഭത്തിന് ചേർന്നത് അല്ല. ഷാജൻ വിവരം ഇല്ലാതെ എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ ' ഞങ്ങൾ 'അത് പൊളിച്ചു അടുക്കും എന്ന ദാർഷ്ട്യമാണ് അവിടെ കണ്ടത്.
ഇതേ സാധനം കേരളത്തിലെ മുഖ്യധാര പത്രങ്ങൾ ഒരു ഇൻവെസ്റ്റിഗേറ്റീവ് സ്റ്റോറി ആക്കിയിരുന്നെങ്കിൽ അതിനു ഇത്പോലെ ആയിരിക്കില്ല പ്രതികരിക്കുന്നത്.
എന്താണ് പ്രശ്നം?
സർക്കാരും സർക്കാർ സംരംഭങ്ങളും ജനങ്ങളുടേതാണ്. അല്ലാതെ ഉദ്യോഗസ്ഥരുടെയോ, മന്ത്രിമാരുടെയോ, ഭരണ പാർട്ടികളുടെതോ അല്ല. സർക്കാർ സംവിധാനങ്ങളെയും സംരഭംഗങ്ങളും ജനങ്ങൾ കൊടുക്കുന്ന /പിടിക്കുന്ന നികുതിയും വിവിധ ഇനം ചാര്‍ജും സർചാര്‍ജും കൊണ്ടാണ് ശമ്പളവും സന്നാഹങ്ങളും ഒക്കെ കൊടുക്കുന്നത്. ഭരണഘടന തുടങ്ങുന്നത് ' we the people ' എന്നതിലാണ്.
സർക്കാർ സർവീസുകൾ ജനങ്ങൾക്ക് വേണ്ടിയാണ്. അല്ലാതെ ഉദ്യോഗസ്ഥർക്കോ ഭരിക്കുന്നവർക്കോ വേണ്ടി മാത്രം അല്ല. അതുകൊണ്ടു ആരെങ്കിലും പരാതി പറയുകയാണെങ്കിൽ, അല്ലെങ്കിൽ വ്യാപകമായി പരാതി ഉണ്ടെങ്കിൽ. പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അത് പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിച്ചു പൊതു ജനങ്ങളെ അറിയിക്കും എന്നതാണു വേണ്ടത്.
അടച്ചുപൂട്ടലിൽ(lockdown )സാധാരണക്കാർ നട്ടം തിരിയുകയാണ്. സർക്കാർ ഉദ്യോഗസ്ഥരെപോലെ മാസാവസാനം കൃത്യമായി ശമ്പളം കിട്ടാത്തവരാണ് കേരളത്തിൽ ബഹു ഭൂരിപക്ഷവും. ശമ്പളവും സ്ഥിരം വരുമാനവും ഇല്ലാതെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ ഞെരുങ്ങി ജീവിക്കുന്നവരാണ് അധികവും. ഏതാണ്ട് 90% പ്രവാസി വീടുകളും വല്ലാത്ത ഭയാശങ്കളിലാണ്.
അപ്പോൾ കൂനിന്മേൽ കുരു എന്ന മാതിരി വൈദുതി ചാർജ് കൂടി എന്ന് ഒരുപാടു പേർക്കും കൂടിയിട്ട് ഉണ്ടെങ്കിൽ അത് നോക്കി പ്രശ്നം ഉത്തരവാദിത്ത ബോധത്തോടെ പരിഹരിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്
യഥാർത്ഥത്തിൽ സർക്കാർ സർവീസുകളുട സോഷ്യൽ ഓഡിറ്റ് അത്യാവശ്യമാണ്. ഇങ്ങനെയുള്ള വകുപ്പുകളുടെ പെർഫോമൻസ് അസ്സെസ്സ്മെന്റ് എല്ലാ വർഷവും നടത്തേണ്ടതാണ്.
വെള്ളം, വൈദ്യുതി, റോഡ്, ആരോഗ്യം, വിദ്യാഭ്യാസം എന്നതൊക്കെ സർക്കാരോ സർക്കാരുദ്യോഗസ്ഥരോ ജനങ്ങൾക്ക് മഹാമനസ്കത കൊണ്ടു ചെയ്യുന്ന കാരുണ്യ പ്രവർത്തിയോ ഫേവറോ, മെഹർബാനിയോ അല്ല.
അത് ഇവിടുത്തെ ജനങ്ങൾക്ക് പൗരന്മാർ എന്ന നിലയിലും, നികുതികൊടുക്കുന്ന നികുതിദായകർ എന്ന നിലയിലും, ചാർജുകൾ കൊടുക്കുന്ന കൺസ്യൂമർ എന്ന നിലയിലും അവകാശപെട്ടതാണ്. It is about responsible, responsive and accountable approach towards citizens, taxpayer and consumers.
എന്തായാലും വൈദ്യതി ചാർജ് സാധാരണയിൽ കവിഞ്ഞു കൂടി എന്ന വ്യാപക ധാരണയുണ്ട്. അതാണ് കണ്ടതും കേട്ടതും.
അതോ ചിലർക്ക് വെറുതെ തോന്നിയതാണോ? അതോ ചില ഉദ്യോഗസ്ഥർ പറഞ്ഞത് പോലെ ഇതെല്ലാം വെറും അടിസ്ഥാന രഹിതമാണോ?
ഞാൻ കണ്ടതും കേട്ടതുമാണ് എഴുതിയത്.
നിങ്ങളുടെ അനുഭവം എന്താണ്? ദയവായി പങ്കു വയ്ക്കുക
ജെ എസ് അടൂർ
Stories you may Like
- ലോഡ് ഷെഡിങ് വരുമോ? തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു
- റെഗുലേറ്ററി കമ്മീഷന്റെ ഹിയറിംഗും നിർണ്ണായകം; വൈദ്യുതിയിൽ സർവ്വത്ര പ്രശ്നങ്ങൾ
- പ്രതിസന്ധിക്ക് കാരണം കെ എസ് ഇ ബിയുടെ കെടുകാര്യസ്ഥത
- സ്വകാര്യ ഏജൻസിവഴി സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ വിളിച്ച ടെൻഡർ റദ്ദാക്കി;
- 'ആനവണ്ടിയെ' പോലെ കെ എസ് ഇ ബിയും വമ്പൻ പ്രതിസന്ധിയിൽ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍