കേരളത്തിനു വേണ്ടത് കുറഞ്ഞെത് അമ്പതിനായിരം കോടിയുടെ പുതിയ ഇൻവെസ്റ്റ്മെന്റ് പ്ലാനാണ്; അടുത്ത മൂന്നു കൊല്ലം ഏതാണ്ട് ഒരു ലക്ഷം കോടി ഇൻവെസ്റ്റ്മെന്റ് പ്ലാൻ കേരളത്തിൽ ഉണ്ടാകാൻ സാധ്യമാണ്; എൻആർഐ പണം കൊണ്ടു വീടുകൾ മാത്രം വയ്ക്കണം എന്ന നിലപാട് മാറ്റണം; ആരു എന്ത് ബിസിനസ് ചെയ്താലും രാഷ്ട്രീയ പാർട്ടിക്കാരും നോക്കുകൂലിക്കാരും കൊണ്ടു കൊടി കുത്തി അടപ്പിക്കും എന്ന സമീപനം മാറണം: പ്രവാസികൾ പ്രശ്നമല്ല, പ്രശ്ന.പരിഹാരമാണ്: ജെ എസ് അടൂർ എഴുതുന്നു
ജെ എസ് അടൂർ
സാമ്പത്തിക പ്രശ്നങ്ങൾ
കേരളത്തിൽ ഈ വർഷം റെമിറ്റൻസ് ഏതാണ്ട് 25% മുതൽ 30% വരെ കുറയും. ഇതിന്റ സാമ്പത്തിക പ്രത്യാഖ്യാതം അതിലും വലിയതായിരിക്കും. ഇത് രണ്ടു രീതിയിലാണ്. കേരളത്തിൽ വ്യാപാര വ്യവസായങ്ങളെ എല്ലാം ബാധിക്കും. കൺസ്യൂമർ സെക്റ്റർ വളർച്ച മുരടിക്കും. വാഹന വിപണി, റിയൽ എസ്റ്റേറ്റ്, സ്വർണം, കെട്ടിട നിർമ്മാണ സാമഗ്രികൾ, ബാങ്കിങ് മേഖല എല്ലാത്തിനെയും ബാധിക്കും. ടൂറിസം, ഹോട്ടൽ എല്ലാത്തിനെയും. രണ്ടാമത്. എല്ലാത്തരം സംരംഭകരുടെയും കാശിറക്കാനുള്ള ആത്മധൈര്യം കുറയും. മാർകെറ്റിൽ പണം കുറഞ്ഞാൽ സർക്കാർ ബജറ്റിനെ മാത്രം അല്ല.ബാധിക്കുന്നത്. ബാങ്കിങ്ങിനെ മൊത്തത്തിൽ ബാധിക്കും. തിരിച്ചടവുകൾ കുറയും. പുതിയ ഡിപ്പോസിറ്റുകൾ കുറയും. പൈസ ഉള്ളവർ അതു ഡോളറിലൊ വിദേശ കറൻസികളിലൊ സൂക്ഷിക്കും. ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധികളും കേരളത്തെ കൂടുതൽ ബാധിക്കും.
ഇന്ത്യൻ കറൻസിയുടെ വില താഴോട്ടും. സാമ്പത്തിക വളർച്ച താഴോട്ടും പോകും. ബജറ്റ് ഡെഫിസിറ്റ് മാറ്റാൻ പുതിയ നോട്ടുകൾ ഒരുപാടു അടിച്ചാലും വളർച്ച മുരടിച്ചാലും സ്റ്റാഗ്ഫ്ളേഷൻ ഉണ്ടാകും . ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും ബജറ്റ് കമ്മി അഞ്ചു ലക്ഷം കോടി രൂപയിൽ കൂടും . അതെല്ലാം നോട്ടടിച്ചു മാറ്റാൻ ശ്രമിച്ചാൽ അതു കൂടുതൽ പ്രശ്നമാകും കൂനിന്മേൽ കുരു എന്ന അവസ്ഥ കേന്ദ്ര സർക്കാരിന് ഇത് വരെ എന്തെങ്കിലും പ്ലാൻ ഉണ്ടോയെന്ന് അറിയില്ല. ഇന്ത്യയിൽ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം കൂടും. വാൾനറബിൾ മിഡിൽ ക്ലാസ്സും വലനറബിൽ പുവറും ഇന്ത്യയിലെ മൂന്നിൽ രണ്ടു വിഭാഗം വരും. ഇപ്പോൾ എ പി എൽ എന്നവരിൽ നിന്ന് ഒരു വലിയ വിഭാഗം ബി പി എൽ ആകും . കേന്ദ്ര സർക്കാർ ചെയ്തത് പണക്കാർ കൊടുക്കാനുള്ള 68000 കോടി എഴുതിത്തള്ളി . അങ്ങനെ എഴുതി തള്ളിയവർ ഭരിക്കുന്ന പാർട്ടിക്ക് കോടികൾ സംഭാവന കൊടുത്തവരാണ് .
കേന്ദ്ര സാമ്പത്തിക മന്ത്രിക്കോ മന്ത്രാലയത്തിനോ എന്ത് ചെയ്യും എന്ന എന്തെങ്കിലും ക്ലൂ ഉണ്ടോന്ന് സംശയമാണ്. സത്യത്തിൽ അവർക്കു മന്മോഹൻ സിംഗിന്റെ വീട്ടിൽ ടൂഷന് പോയാലും കാര്യങ്ങൾ മാറ്റുവാനൊക്കുമോ എന്ന് സംശയമാണ്. ചുരുക്കത്തിൽ 2020 സാമ്പത്തികമായി എഴുതി തള്ളേണ്ട വര്ഷമാകുമെന്നാണ് തോന്നുന്നത്. ഇത് കാരണം കേരളത്തിൽ തന്നെ ഒരുപാടു പേരുടെ ജോലി നഷ്ട്ടമാകും. കേരളത്തിലേക്ക് ഗൾഫിലും ഇന്ത്യയുടെ പല ഭാഗത്തും ജോലി നഷ്ട്ടപ്പെടുന്ന ആളുകൾ തിരിച്ചു വരും.. റബറിന് വിലയില്ല. ഇപ്പഴത്തെ അവസ്ഥയിൽ കൃഷി ലാഭകരമല്ല. ചുരുക്കത്തിൽ ഇന്ത്യയിൽ പലയിടത്തും ഉള്ള സാമ്പത്തിക പ്രശ്നങ്ങളിലും അധികം പ്രശ്നമാണ്. ഇവിടെ വരുവാൻ പോകുന്നത്.
കേരളത്തിൽ സർക്കാർ അവതരിപ്പിച്ച ബജറ്റ് തന്നെ ഇപ്പോൾ എത്രമാത്രം സാധ്യമാണ് എന്നു കണ്ടു അറിയണം. ബജറ്റിൽ വളരെ കൂടുവാൻ പോകുന്ന കമ്മി പരിഹരിക്കണം, എങ്ങനെ റീഫിനാൻസ് ചെയ്യണം, എങ്ങനെ ചെലവ് ചുരുക്കണം എന്ന് സാകല്യമായാണ് പ്ലാൻ ചെയ്യണ്ടത്.അതിനെകുറിച്ചൊന്നും കൃത്യമായി എന്തെങ്കിലും ധാരണയോ, പ്ലാനോ ഇത്വരെ ദൃശ്യമല്ല. ഇപ്പോൾ ചെയ്യുന്ന റി ആക്ടിവ് പാനിക് കൊണ്ടു ഒരു കാര്യവും ഇല്ല. സർക്കാർ ഉദ്യോഗസ്ഥരുടെ ഒരു മാസത്തെ വരുമാനം അടുത്ത വർഷം കൊടുക്കാം എന്നത് ആലോചിക്കാം. എന്നാൽ അതു കൊണ്ടൊന്നും തീരുന്ന പ്രശ്നം അല്ല. അതുപോലെ സർക്കാർ ഇപ്പോൾ നികുതികൂട്ടി സെസ് കൂട്ടി കാശുള്ളവർക്ക് നികുതി അധികം കൂട്ടി സ്ഥിരം പരിപാടികാണിച്ചാൽ വളർച്ച വീണ്ടും മുരടിക്കും. കാശുള്ള എൻ ആർ ഐ ഉൾപ്പെടെ ഉള്ളവർ കാശ് അയക്കില്ല. ഒരു പുതിയ സംരംഭം തുടങ്ങില്ല.
എന്താണ് ചെയ്യേണ്ടത്?
വളരെ ഗൗരവമായി എല്ലാ കാര്യങ്ങളും ആലോചിച്ചു കേരളത്തിൽ ഈ പ്രതിസന്ധിയെ എങ്ങനെ വലിയ സാമ്പത്തിക വളർച്ചക്ക് സാധ്യമാക്കാനുള്ള ഒരു കോമ്പ്രിഹെൻസീവ് ഇക്കോണമിക് ഗ്രോത്തു സ്ട്രാറ്റജിക് പ്ലാൻ ആണ് വേണ്ടത്. അതിന് കേരളത്തിലെ സർക്കാർ സംവിധാനത്തിന് മാത്രം കഴിയുമോ എന്നത് സംശയമാണ് . കാരണം സർക്കാർ സംവിധാനം പലപ്പോഴും സ്റ്റാറ്റസ് ക്വോ ക്ക് അപ്പുറം ഇന്നോവേറ്റിവ് തിങ്കിങ്ങിന് സാധ്യതകുറവാണ്. അവർക്കു കൂടുതൽ നികുതി, സെസ്, യുസർ ഫീ പോലുള്ള ബജറ്റ് വരുമാനം കൂട്ടുവാനുള്ള സ്ഥിരം പരിപാടിക്ക് അപ്പുറം ചിന്തിക്കാനാകുമോ എന്ന് സംശയമാണ്.
ഗൾഫിൽ നിന്നും കേരളത്തിൽ നിന്നും കൂടി കുറഞ്ഞത് പത്തു ലക്ഷം പേർക്ക് തൊഴിലൊ വരുമാനമോ നഷ്ട്ടപ്പെടും.അവർക്കു ജോലി സാധ്യതയുണ്ടാക്കണം. അതു കൊണ്ടു കൂടുതൽ ടാക്സും പഴയ സോഷ്യലിസ്റ്റ് പ്ലാനിങ്ങും കൊണ്ടു കാര്യങ്ങൾ പോകില്ല. പഴയ സ്ഥിരം പബ്ലിക് ഫിനാൻസ് വിദഗ്ധരെകൊണ്ടു മാത്രം കാര്യങ്ങൾ മാറ്റുവാൻ സാധിക്കില്ല. നി ഈ വർഷം പഞ്ചായത്ത് തിരെഞ്ഞെടുപ്പും അടുത്ത വർഷം ഈ സമയം അസംബ്ലി തിരെഞ്ഞെടുപ്പും വരികയാണ്. കോവിഡിനെക്കാൾ ഭീകരമായ സാമ്പത്തിക ദുരന്തമാണ് വരുവാൻ പോകുന്നത്. പക്ഷെ ഇവിടെ ഭരണ പാർട്ടികളും പ്രതിപക്ഷവുമൊക്കെ സ്ഥിരം പല്ലവികൾക്കപ്പുറം പോകുന്നില്ല. പരസ്പരം കുറ്റം പറഞ്ഞു പഴി ചാരി, ട്രോളി സ്ഥിരം ബിസിനസ് അസ് യൂഷ്വൽ മോദിലാണ് കാര്യങ്ങൾ.
ഇൻവെസ്റ്റ്മെന്റ് പ്ലാൻ
കേരളത്തിനു ഇപ്പോൾ വേണ്ടത് കുറഞ്ഞെത് അമ്പതിനായിരം കോടിയുടെ പുതിയ ഇൻവെസ്റ്റ്മെന്റ് പ്ലാനാണ് . അടുത്ത മൂന്നു കൊല്ലം ഏതാണ്ട് ഒരു ലക്ഷം കോടി ഇൻവെസ്റ്റ്മെന്റ് പ്ലാൻ കേരളത്തിൽ ഉണ്ടാകാൻ സാധ്യമാണ്. എൻ ആർ ഐ പണം കൊണ്ടു വീടുകൾ മാത്രം വയ്ക്കണം എന്ന നിലപാട് മാറ്റണം . ആരു എന്ത് ബിസിനസ് ചെയ്താലും രാഷ്ട്രീയ പാർട്ടിക്കാരും നോക്ക് കൂലിക്കാരും കൊണ്ടു കോടി കുത്തി അടപ്പിക്കും എന്ന സമീപനം മാറണം.
കേരളത്തിൽ അഗ്രോ പാർക്കുകൾ, ഫർമാ പാർക്കുകൾ, നോളേജ് ഇക്കോണമി /റിസേർച് ആൻഡ് ഡെവലപ്മെന്റ് പാർക്കുകൾ, ഇലക്രോണിക് പാർക്കുകൾ എന്നിവക്ക് സാധ്യതകളുണ്ട്. കേരളത്തിൽ ഒരു കാർഷിക വ്യവസായ വിപ്ലവമുണ്ടാകണം. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടു. കേരളത്തിന് ലോകത്തിലെ തന്നെ ഏറ്റവും സസ്റ്റൈനബിൾ ടൂറിസം സാധ്യമാകും പക്ഷെ അതിന് അടുത്ത പത്തു മാസത്തെ അല്ല, പത്തു വർഷത്തെ കാഴ്ചപ്പാടും വിഷനും വേണം. സർക്കാർ സ്ഥിരം പ്ലാനിങ്ങിന് അപ്പുറം.
പണം ഇൻവെസ്റ്റ് ചെയ്താൽ ഏതാണ്ട് 12-20% റിട്ടേൺ ഓൺ ഇൻവെസ്റ്റ്മെന്റ് കിട്ടുമെങ്കിൽ പണം ഇൻവെസ്റ്റ് ചെയ്യുവാൻ പൈസ ഉള്ള എൻ ആർ ഐ കളുണ്ട്. ഇവിടെ വേണ്ടത് വൻകിട മുതലാളി ഇൻവെസ്റ്റ്മെന്റ് അല്ല . അഞ്ചു ലക്ഷം തൊട്ട് അഞ്ചു കോടി വരെ നിക്ഷേപിക്കുവാൻ കഴിവുള്ള ഒരു ലക്ഷം പേരാണ്. ഒരു പുതിയ കോഓപ്പറേറ്റീവ് കോർപ്പറെറ്റ് സംരംഭക സംസ്കാരത്തിന് ഇടനൽകണം. കേരളത്തിലും വെളിയിലുമായി കുറഞ്ഞ മൂന്നര ലക്ഷം.കോടി യെങ്കിലും മലയാളി എൻ ആർ ഐ ഡിപ്പോസിറ്റ് ഉണ്ട്. ഇപ്പോൾ കിട്ടുന്നത് തുച്ഛമായ പലിശയാണ്. സർക്കാരിന് 8.5 % ത്തിൽ റിസേർവ് ബാങ്കിന്റെ അംഗീകാരത്തോട് ബോണ്ടിറക്കിയാൽ ബജറ്റ് റീഫിനാൻസിംഗിന് വേണ്ടി പണം സമാഹരിക്കാനാവും. കേരളത്തിലെ മാറ്റങ്ങൾക്ക് നിദാനമായ പ്രവാസികൾക്ക് കേരളത്തിന്റെ ഭാവിയെ മാറ്റുവാൻ സാധിക്കും. അവർ പ്രശ്ങ്ങൾ അല്ല പ്രശ്ന പരിഹാരങ്ങൾക്ക് നിദാനമാകാൻ പ്രാപ്തിയുള്ളവരാണ്.
കേരളത്തിൽ ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിക്കും 2021 മെയ്ക്കപ്പുറം കേരളത്തെകുറിച്ച് ഒരു വിഷൻ ഉണ്ടോ എന്ന് സംശയമാണ്. കാരണം രാഷ്ട്രീയ പാർട്ടികൾക്കും മിക്കവാറും നേതാക്കൾക്കും തിരെഞ്ഞെടുപ്പിൽ ഏത് വിധേനയും മത്സരിച്ചു അധികാര സുഖ സന്നാഹങ്ങൾക്ക് അപ്പുറം നാടിനെകുറിച്ചോ നാട്ടുകാരുടെ ഭാവിയെകുറിച്ചോ എന്തെങ്കിലും വിഷൻ ഉണ്ടോയെന്ന് സംശയമാണ് .
ഭൂതക്കാല കുളിരിൽ നിന്നും ഭാവിയിലേക്ക് കാഴ്ച്ചപാടുകൾ വേണം.
We simply can't afford to be prisoners of the past and need to become shapers of the future. എന്റെ ഉപ്പാന്റെ വീട്ടിൽ ആനെയുണ്ടാർന്നു എന്ന മനസ്ഥിതിയിൽ നിന്നും മാറണം.
പലരും ഭൂതകാലത്തെ കണക്കുകൾ കൂട്ടി 'കേരള മോഡലിൽ 'ഊറ്റം കൊണ്ടു കേരളം ഒന്ന് എന്ന 'ആത്മ സംതൃപ്ത്തിക്ക് അപ്പുറം പോകുന്നില്ല. കേരളം പലതിലും ഒന്നാവാൻ കാരണം ഇവിടെ ഒന്നുമാകാൻ കഴിയില്ല എന്നതുകൊണ്ടു നാട് വിട്ടു പണമയച്ചു തന്ന മലയാളികൾ ആണെന്ന് ഓർക്കുക . അല്ലാതെ അമ്പതുകളുടെ രാഷ്ട്രീയ ഗൃഹാതുരത്വത്തിന് അപ്പുറം പോണം . ഭാവിയിലേക്ക് നോക്കുന്ന ചെറുപ്പക്കാരായ ഊർജം സ്വലതയുള്ള സാമ്പത്തിക സാമൂഹിക രാഷ്ട്രീയ നേതൃത്വം വേണം. പരസ്പരം പഴി ചാരുകയല്ല വേണ്ടത്. തിരഞ്ഞെടുപ്പിനും സർക്കാർ അധികാരത്തിനും അപ്പുറം കേരളത്തെകുറിച്ചുള്ള ഒരു ദർശനവും എല്ലാവർക്കും പങ്കു വച്ചു മാറ്റങ്ങളിൽ പങ്കാളികളാകാൻ അവസരമുള്ള സാമൂഹിക സ്വപ്നംമാണ് വേണ്ടത്. കേരളത്തെ മാറ്റാൻ സാധിച്ച പ്രവാസികൾക്ക് കേരളത്തെ ഇനിയും മാറ്റാൻ സാധിക്കും. കൊച്ചിയിലെ വിമാനത്താവളം ഒരു ഉദാഹരണം മാത്രമാണ്. ഒരുപാടു കാര്യങ്ങൾ ഒരുമിച്ചു ചെയ്യാൻ സാധിക്കും.
United we can stand up against any challenge and transform challenges in to great opportunities.
Divided we simply fall and fail. We wil fail our future generations
A choice needs to be made.
Stories you may Like
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- പ്രവാസികളുടെ വിവരശേഖരണത്തിനായി നോർക്കയുടെ ഡിജിറ്റൽ ഡേറ്റ പോർട്ടൽ
- ജോയിന്റ് കൗൺസിൽ നേതാക്കളെ രക്ഷിക്കാൻ മന്ത്രി തലത്തിൽ ഇടപെടൽ
- റവന്യൂവകുപ്പ് കൂടുതൽ സുതാര്യവും അഴിമതി രഹിതവുമായി: ഡെപ്യൂട്ടി സ്പീക്കർ
- കാപ്പാ കേസ് പ്രതിയെ കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്