ഉപചാപക സംഘങ്ങളും പരദൂഷണകാരും കാര്യക്കാരായി; ആദർശമെന്ന് പറഞ്ഞ് പ്രചരിപ്പിച്ചത് ദിവ്യ ചികിൽസകളും ജിന്ന് പൂജകളും; കേരള മുജാഹിദ് പ്രസ്ഥാനങ്ങളുടെ അന്തസ്സ് കെടുത്തിയത് ഭിന്നിപ്പുകൾ
കേരളത്തിലേ മുസ്ലിം സമൂഹത്തിലേ നവോത്ഥാന പ്രസ്ഥാനമായ മുജാഹിദ് പ്രസ്ഥാനം ഇന്ന് നേരിടുന്ന അപമാനങ്ങളും ആരോപണങ്ങളും ചൂണ്ടികാണിക്കുന്ന ചില വസ്തുതകൾ ഉണ്ട്. വിദ്യാഭ്യാസവും സ്ത്രീ സ്വാതന്ത്ര്യവും നിരുത്സാഹപെടുത്തുകയും ആധുനിക ചികിൽസാ രീതികളോട് മുഖം തിരിഞ്ഞ് നിൽക്കുകയും മാല മൗലൂദ് ചികിൽസകളിൽ അഭയം പ്രാപിക്കുകയും പൗരോഹിത്യ ചൂഷണങ്ങൾക്ക് ഇരയാകുകയും ചെയ്തുകൊണ്ടിരുന്ന മുസ്ലിം സമൂഹത്തിൽ നവോത്ഥാനത്തിന്റെ കൊടുംകാറ്റായിരുന്നു മുജാഹിദ് പ്രസ്ഥാനം. വക്കം അബ്ദുൾ ഖാദർ മൗലവിയും കെ എം മൗലവിയും ഇ മൊയ്തു മൗലവിയും അടക്കമുള്ള സാമൂഹിക പരിഷ്കർത്താക്കളായിരുന്നു അതിന്റെ നേതൃത്വം.
ദേശീയ പ്രസ്ഥനങ്ങൾകൊപ്പം മുജാഹിദ് പ്രസ്ഥനത്തിന്റേയും നേതൃത്വം വഹിച്ച മഹാന്മാർ. അവരുൾപടെ ഉള്ളവരുടെ പ്രവർത്തനഫലമായ് അന്ധവിശ്വാസങ്ങളും അനചാരങ്ങളും ഒരളവ് വരേ നിഷ്കാസനം ചെയ്യപെട്ടു. പ്രപഞ്ചനാഥനിൽ ഉള്ള അടിയുറച്ച വിശ്വാസവും ഉറച്ച മതേതരത്വ ബോധവും ഉള്ള അവർ സർവ്വാദരണീയരായിരുന്നു. ആ കാലഘട്ടത്തിന് ശേഷവും മുജാഹിദ് പ്രസ്ഥാനങ്ങൾ പ്രതാപത്തോടെ നിന്നു.
നാല് കൊല്ലം കൂടുംബോൾ നടക്കുന്ന മുജാഹിദ് സമ്മേളനങ്ങൾ ദിവസങ്ങൾക്ക് മുൻപ് തന്നേ പത്രകോളങ്ങളിൽ നിറഞ്ഞു. രാഷ്ട്രീയ നേതാക്കൾ മുജാഹിദ് പ്രസ്ഥനങ്ങൾക്കും നേതാക്കൾക്കും അർഹമായ ആദരവ് നൽകി. മുസ്ലിം സമുദായത്തിലേ പരിഷ്കരണ പ്രസ്ഥാനം എന്നതും കാലത്തിന് മുഖം തിരിച്ച് നിൽക്കാത്തവർ എന്നതും ആ ആദരവിന് കാരണമായി. ഏതൊരു നവോത്ഥാനത്തിനും ഒരു പരിധി കഴിഞ്ഞാൽ പിന്നേ തിരിഞ്ഞ് നടത്തം ഉണ്ട്. ആ തിരിഞ്ഞ് നടത്തം മുജാഹിദ് പ്രസ്ഥാനത്തിലും സംഭവിച്ചു.
ഇസ്ലാം എന്നാൽ വെറും അനുഷ്ടാന മതം എന്ന നിലപാടുണ്ടായിരുന്നവരും അത് ഒരു സാമൂഹിക സേവന സംഘം ആണ് എന്ന് ബോധ്യമുള്ളവരും തമ്മിൽ പ്രസ്ഥാനത്തിന്റെ ഉള്ളിൽ സംഘർഷം രൂപപെട്ടു. പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനം , മരം നടുക വളർത്തുക ക്യാമ്പയിൻ, സജീവമായ സാമൂഹിക ഇടപെടലിന് പത്രം തുടങ്ങുക തുടങ്ങിയ കാലിക പ്രസ്ക്തമായ ചിന്തകളുമായ് മുന്നോട്ട് നീങ്ങിയ ഹുസൈൻ മടവൂരിന്റെ നേതൃത്വത്തിൽ ഉള്ള വിഭാഗത്തേ അസഹിഷ്ണുതയോടെ കണ്ട ഒരു വിഭാഗം അവരേ എങ്ങനേ എങ്കിലും സംഘടനയിൽ നിന്ന് പുറത്ത് ചാടിക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തനം ആരംഭിച്ചു.
കേരളത്തിലേ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലീയ അധ:പതനത്തിന്റേ കറുത്ത അധ്യായം തുടങ്ങുന്നത് ഇവിടെ നിന്നാണ്. ഒടുവിൽ സംഘടന പിളർന്നു. മടവൂരിന്റെ നേതൃത്വത്തിൽ പുതിയ വിഭാഗം നിലവിൽ വന്നു. പിന്നീട് കണ്ടത് ഏതൊരു സത്യം പ്രചരിപ്പിക്കാനും അതിന് വേണ്ടി പ്രബോധനം നടത്തുവാനും നിലകൊണ്ടോ അതിനൊക്കെ വിരുദ്ധമായ് അപവാദ പ്രചരണങ്ങളും കള്ള കേസുകളും. സംഘടനയിൽ ഉപചാപക സംഘങ്ങളും പരദൂഷണകാരും കാര്യകാരായ്. ഏതൊരു ആദർശം പ്രചരിപ്പിച്ചോ അതിന്റെ എതിർദ്ദിശയിലേക്ക് തിരിച്ച് നടത്തം തുടങ്ങി. ദിവ്യ ചികിൽസകളും ജിന്ന് പൂജകരും അതൊക്കെ സംഘടനയുടെ മറവിൽ പ്രചരിപ്പിച്ചു.
അന്ധമായ വെക്തിവിരോധത്തിലൂനിയ പ്രചരണങ്ങളിലും കള്ള കേസിലും മുഴുകിയ നേതൃത്വം അതൊക്കെ കണ്ടില്ല എന്ന് നടിച്ചു. മുജാഹിദ് പ്രസ്ഥാനത്തിന്റെ ഈ വഴിപിഴച്ച പോക്കിൽ മനം മടുത്ത് ഒട്ടേറേ സാധാരണ പ്രവർത്തകർ സംഘടന പ്രവർത്തനം നിർത്തി. മുജാഹിദ് പ്രസ്ഥനത്തിന്റെ പേരിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുകയും മൻഹജ് സലഫ് എന്ന പേരിൽ അപകടകരമായ ഗൾഫ് സലഫിസം പ്രചരിപ്പിക്കുകയും ചെയ്യുന്നത് കണ്ട് ഏത് വിലകൊടുത്തും പ്രസ്ഥാനത്തിന്റെ അന്തസും ആദർശവും വീണ്ടെടുക്കാൻ ഭിന്നിപ്പുകൾ മാറ്റി നിർത്തി ഹുസൈൻ മടവൂരിനേ പോലെ ഉള്ളവർ എന്ത് നഷ്ടം സഹിച്ചും ഐക്യപെടാൻ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും സംഘടന ജീവിധോപാധി ആക്കി മാറ്റിയ കുറേ ആളുകൾ നേതൃത്വത്തെ ബ്ലാക്മെയിൽ ചെയ്ത് വരുതിക്ക് നിർത്താൻ മാത്രം ശക്തരായിരുന്നു.
സംഘടനാ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന വിദേശ ഫണ്ടുകളും രഹസ്യമായ പ്രവർത്തനങ്ങളിലൂടെ വലീയ ഒരു വിഭാഗം യുവാക്കളേ ബ്രൈൻ വാഷ് ചെയ്ത് കൂടെ കൂട്ടിയതും അവർക്ക് അതിന് ബലമായ്. അപ്പോഴേക്കും കുറേ എണ്ണം ആടിനേ മേക്കാൻ കാടിലേക്കും കുറേ ജിന്നിനേ സേവിക്കനും ബാധ ഒഴിപ്പിക്കാനും ഒക്കെ ഈ സംഘടനയുടെ പേർ ഉപയോഗപെടുത്തി കഴിഞ്ഞിരുന്നു. സമൂഹത്തിന്റെ മുന്നിൽ അപ്പോഴേക്കും മുജാഹിദ് പ്രസ്ഥനത്തിനുണ്ടായിരുന്ന ആദരവും അന്തസുംകുറേ ഒക്കെ നഷ്ടപെട്ടിരുന്നു. ഔദ്യോഗിക വിഭാഗം വീണ്ടും പിളർന്നു. ഒരു കൂട്ടർ ജിന്ന് വാദികളായ് അറിയപെട്ടു.
പലതായ് പിളർന്നും പരസ്പരം കലഹിച്ചും വിചിത്രാദർശങ്ങൾ പ്രചരിപ്പിച്ചും സമൂഹത്തിൽ പരിഹാസ പാത്രങ്ങളായ് പല വിഭാഗങ്ങളും മാറി...
അത് മൊത്തതിൽ മുജാഹിദ് പ്രസ്ഥാനത്തോടും നേതാക്കളോടും ഉള്ള മതിപ്പും ആദരവും കുറച്ചു. പലതായ് പിളർന്ന് പരസ്പരം മൽസരിച്ച് സമ്മേളനങ്ങൾ നടത്തിയപ്പോൾ പലതും ഉൾപേജിലേ കോളം വാർത്തകളായ് ചുരുങ്ങി. നീർക്കോലി സംഘടനകളുടെ പോലും അഭിപ്രായങ്ങൾ അറിഞ്ഞ് നടത്തുന്ന സ്ഥനാർത്ഥി നിർണ്ണയങ്ങളിൽ മുജാഹിദ് നേതാക്കളുടെ അടുത്ത് ആരും അഭിപ്രായങ്ങൾ ആരാഞ്ഞില്ല.
മുജാഹിദ് സംഘടന മുഖ്യധാരയുടെ പുറംബോക്കിലേക്ക് ആനയിക്കപെട്ടിരിക്കുന്നു. മുജാഹിദ് വേദികൾ വാക്സിൻ വിരുദ്ധരും കാന്ത ചികിൽസകരും ഉൾപടെ ഉള്ള ആളുകൾ ഉപയോഗപെടുത്തി കഴിഞ്ഞിരിക്കുന്നു. ലോകത്തിന്റെ നാനാഭാഗത്ത് നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളുടെ അതുമായ് ഒരു ബന്ധവും ഇല്ലാത്ത പേരിൽ മാത്രം ബന്ധമുള്ള മുജാഹിദ് പ്രസ്ഥാനം പഴികേൾക്കുന്നു.
നീണ്ട താടിയും കുറഞ്ഞ പാന്റിന്റെ നീളവും സംശയത്തോടെ വീക്ഷിക്കപെടുന്നു. ഇരുൾമൂടിയ ഒരു കാലഘട്ടത്തിൽ നിന്നും വെളിച്ചത്തിന്റെ സ്വസ്ഥതയിലേക്കും വിദ്ധ്യാഭ്യാസത്തിന്റെ സൗഭാഗ്യത്തിലേക്കും നയിച്ച, ദേശീയ പ്രസ്ഥനത്തിന്റെ ഒപ്പം നടന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങൽക്കും കപട ചികിൽസകൾക്കും എതിരേ ശബ്ദമുയർത്തിയ ഒരു വിഭാഗത്തിനാണ് ഈ ഗതികേട്.
ഈ അവസ്ഥ തിരുത്തപെടേണ്ടതുണ്ട്. മുജാഹിദുകൾ കളകളേ പറിച്ചും മാലിന്യങ്ങൾ എടുത്ത് ദൂരേ കളഞ്ഞും ഐക്യപെടേണ്ടതുണ്ട്. മുൻഗാമികൾ കാണിച്ച പാദയിലൂടെ അവർ തെളിച്ച ആദർശത്തിൽ അടിയുറച്ച് ഒരു മത സാമൂഹിക സാംസ്കാര വേദി ആകേണ്ടതുണ്ട്. എങ്കിലേ ഇനി അങ്ങോട്ട് പ്രസ്ഥനത്തിന് മുന്നോട്ട് പോകാൻ സാധിക്കൂ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍