മലയാളസിനിമകൾ പിആർ കളികൾക്കായി ഉപയോഗിക്കുമ്പോൾ ചിലതൊക്കെ നമ്മൾ കാണാതെ പോകരുത് ! കേരളത്തിലെ ചില ദുഷ്ടമനസ്സുകളേയും തിന്മകളെയും തുറന്നുകാട്ടുവാൻ വിക്രമാദിത്യൻ എഴുതുന്നു
വിക്രമാദിത്യൻ
അഴീക്കോടൻ രാഘവനെ ആരാണ് പിന്നിൽ നിന്നും കുത്തിയത് ? ജനപ്രിയ നായകൻ ദിലീപ് രാമലീല എന്ന സിനിമ ചെയുമ്പോൾ സച്ചിയുടെ കഥക്ക് ഇത്രയും പ്രത്യാഘാതം ഉണ്ടാകുമെന്ന് സപ്നത്തിൽ പോലും കരുതിയതല്ല . ഐവി ശശി - ടി ദാമോദരൻ , ഷാജി കൈലാസ് - രഞ്ജി പണിക്കർ ടീമുകൾ ആയിരുന്നു കേരളത്തിലെ രാഷ്ട്രീയ വിമർശന സിനിമകൾക്ക് ധൈര്യം പകർന്നവർ. പക്ഷെ പത്രത്തിൽ തൊട്ടപ്പോൾ രഞ്ജിപണിക്കർ പണി നിർത്തി. അദ്ദേഹത്തെ വെറുക്കപ്പെട്ടവൻ കൂടെക്കൂട്ടി മംഗളത്തെ കൈക്കലാക്കിക്കൊണ്ട് വാർത്ത എന്നൊരു പത്രമൊക്കെ തുടങ്ങി. പിന്നെയല്ലാം കോംപ്രമൈസുകൾ ആയിരുന്നു. കേരളത്തിന് രാഷ്ട്രീയ സിനിമകൾ എന്നെന്നേക്കുമായി വംശനാശം സംഭവിച്ചുകൊണ്ടേയിരുന്നു. സ്തുതി പാഠക രാഷ്ട്രീയസിനിമകൾ സഖാവ് എന്ന പേരിലൊക്കെ പഴയ എസ്എഫ്ഐക്കാരും കൊച്ചിയിലെ കൊക്കെയിൻ സിനിമാക്കാരും ഇറക്കി തുടങ്ങി. അതിന്നിടയിൽ '' ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് '' എന്നപേരിൽ തന്തക്ക് പിറന്ന ഒരു സിനിമ വന്നെങ്കിലും ഒരു ഷോ ആണ് ആ സിനിമ കേരളത്തിലെ തിയറ്ററുകളിൽ കളിച്ചത്. മലപ്പുറത്തെ തിയറ്ററുകളിൽ വരെ ഡിവൈഎഫ്ഐ ഗുണ്ടകൾ സിനിമയെ ആട്ടിപ്പായിച്ചു. ആരെങ്കിലും ആ സിനിമ കണ്ടിട്ടില്ലെങ്കിൽ ഒരിക്കൽ എങ്കിലും കാണണം .
അതുപോലെ 1000 എപ്പിസോഡുകൾ ആഘോഷിച്ച സിനിമാല പോലുള്ള കോമഡിക്കാർ ഇന്നിപ്പോൾ കോഴിക്കച്ചവടവും മീൻ കച്ചവടവുമൊക്കെ ആയി ജീവിതം തള്ളിനീക്കുന്നത് എന്തുകൊണ്ടാണ് ? കരുണാകരനെയും കുടുംബത്തെയും ആന്റണിയെയും അച്യുതാനന്ദനെയും ഉമ്മൻ ചാണ്ടിയെയും കളിയാക്കിയിരുന്ന അവർക്ക് പിണറായി വിജയനെ അവതരിപ്പിക്കുവാൻ എന്തുകൊണ്ട് സാധിക്കുന്നില്ല ? കാരണം ഈ ഭരണം തുടങ്ങിയപ്പോൾ തന്നെ തനിക്കെതിരെ ശബ്ദിക്കുവാൻ സാധ്യതയുള്ള എല്ലാവർക്കും നേരിട്ടല്ലാതെ ഭീഷണികൾ കിട്ടിയിരുന്നു . അല്ലാത്തവരെ കൈപ്പിടിയിൽ ആക്കുകയും ചെയ്തു . വീണയും നികേഷുമൊക്കെ അങ്ങനെ ആ കുഴിയിൽ ചാടിയവരാണ്. ഇന്നിപ്പോൾ ശ്രീകണ്ഠൻ നായരെയും മറ്റൊരു ഭീഷണിയിൽ വരുതിയിൽ വരുത്തിച്ചു . വേണുവിനെ വളരെയധികം ഭീഷണിപ്പെടുത്താൻ നോക്കിയെങ്കിലും നടക്കാതെ വന്നപ്പോൾ അച്ഛനെയും മകനെയും വിലയിട്ടു വാങ്ങി വേണുവിനെ സമ്മർദ്ദത്തിലാക്കി . ഒരൊറ്റ കോമഡി ഷോയിലും പിണറായിയെ വിമർശിക്കുവാൻ അവസരം കൊടുക്കാതെ വിജയിച്ചു മുന്നോട്ട് പോകുന്നതിനിടയിലാണ് രാമലീല എന്ന സിനിമയെക്കുറിച്ച് കൊച്ചിയിലെ ഇടതുപക്ഷ സിനിമാലോബി പിണറായിക്ക് വേണ്ടി ചാരപ്പണി നടത്തിയത് .
ആലുവയിൽ നടന്ന ഒരു ഗുണ്ടാ അക്രമണവിഷയത്തിൽ ദിലീപിനെ പൂട്ടാൻ തയ്യാറെടുക്കുമ്പോഴാണ് ഭാവന വിഷയം വീണുകിട്ടിയത് . ആ വിഷയം കത്തിച്ചുനിർത്തുവാൻ ഒടിയൻ മേനോനും ഒരു ചാർട്ടേർഡ് അക്കൗണ്ടന്റും കളിച്ചപ്പോൾ മഞ്ജുവാര്യരോട് വല്ലാത്തൊരു മറ്റേ ഹരം ഉണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ കേസിനെ അതിലേക്ക് വലിച്ചിഴക്കുകയായിരുന്നു . അമ്മയുടെ കണക്കുകൾ കൈകാര്യം ചെയ്തിരുന്നത് ദിലിപ് ആയിരുന്നു . അമ്മയുടെ കണക്കുകൾ കൈകാര്യം ചെയുവാൻ കിട്ടുകയാണെങ്കിൽ കുറെ കള്ളക്കണക്കുകൾ വെളുപ്പിക്കാനാകും എന്നതായിരുന്നു ചാർട്ടേഡ് അക്കൗണ്ടന്റിന്റെ നിഗൂഢ ഉദ്ദേശം . അതേ സമയത്താണ് വിഷ്ണു പ്രണോയ് , ലക്ഷ്മി നായർ വിഷയങ്ങളിൽ പിണറായിയുടെ ഇരട്ടച്ചങ്കിനെ നിയമസഭയിൽ പ്രതിപക്ഷത്തെ ചെറുപ്പക്കാർ ഇട്ടു ചവുട്ടി കൂട്ടിയിരുന്നത് . കൂടാതെ സ്വന്തം വീട്ടിൽ മരുമകനെ തല്ലിയതും മരുമകൻ തിരിച്ചു തള്ളിയതുമൊക്കെ നടന്നുകൊണ്ടിരുന്നത് . എല്ലാം ഇല്ലാതാക്കുവാൻ ദിലീപിനെ അറസ്റ്റ്
ചെയ്തത് കൊണ്ട് ഇല്ലാതാക്കി .
സച്ചി വലത് കമ്മ്യുണിസ്റ്റ് അനുഭാവിയായിരുന്ന ഒരു കൊടുങ്ങല്ലൂർ കാരൻ ആയിരുന്നു. കേരളത്തിൽ എന്തൊക്കെ പ്രശ്നങ്ങൾ സംഭവിച്ചാലും അരങ്ങേറുന്ന മാവോയിസ്റ്റ് കൊലപാതകങ്ങളെ കുറിച്ച് അദ്ദേഹത്തിന് എന്നും വേവലാതി ആയിരുന്നു. പിന്നെ ഉന്നത ബന്ധങ്ങൾ ഉള്ളവരുടെ അഹങ്കാരങ്ങളെയും കുറിച്ച് സച്ചി ചർച്ചകളിൽ പറയുമായിരുന്നു . അങ്ങനെയാണ് അയ്യപ്പനും കോശിയും ഉടലെടുക്കുന്നത്. ഡ്രൈവിങ് ലൈസൻസ് എന്ന സിനിമക്കായി മമ്മുട്ടിയെ സമീപിച്ചെങ്കിലും എന്തൊക്കെയോ ഭയന്നുകൊണ്ട് മമ്മുട്ടി സിനിമയെ ഒഴിവാക്കി. ഉണ്ടപോലത്തെ അലമ്പ് സിനിമകളിൽ അഭിനയിച്ച മമ്മുട്ടി എന്തുകൊണ്ടാണ് സച്ചിയുടെ സിനിമയെ ഒഴിവാക്കിയത്. രാമലീല ആയിരുന്നോ കാരണം ?
അയ്യപ്പനും കോശിയിലും മാവോയിസ്റ്റുകളെ വെളുപ്പിക്കുവാൻ സച്ചിക്ക് കഴിഞ്ഞു എന്നതിന്റെ തെളിവാണ് ആ സിനിമയുടെ ഉജ്ജ്വല വിജയം. കുറ്റം പറയുവാൻ ഒരു പഴുതും കൊടുക്കാതെ ഉണ്ടാക്കിയ സിനിമയാണ് അയ്യപ്പനും കോശിയു .
പിണറായിയെ പിആർ കമ്പനികളെ കൊണ്ട് വെളുപ്പിച്ചു വെളുപ്പിച്ച് പോരാതെ വന്നപ്പോൾ ''വൺ '' എന്നൊരു സിനിമ ഷൂട്ടിങ് കഴിഞ്ഞപ്പോൾ കോവിഡ് വന്നതിനാൽ റിലീസ് ചെയാതെ മാറ്റിവെച്ച . ആ സിനിമ കണ്ടാൽ ഉമ്മൻ ചാണ്ടിയുടെ ഭാര്യ വരെ പിണറായിക്ക് വോട്ട് ചെയുന്ന രീതിയിലാണ് ബോബി സഞ്ജയ് മമ്മുട്ടി കൂട്ടുകെട്ട് തിരക്കഥ രചിച്ചിരിക്കുന്നത്. അച്യുതാന്ദന്റെ ഭരണസമയത്ത് പിണറായിയെ വെളുപ്പിച്ച സിനിമയായിരുന്നു രൗദ്രം. 'വൺ ' എന്ന സിനിമക്ക് മമ്മുട്ടി ശമ്പളം വാങ്ങിയിട്ടില്ലത്രേ. ഉദ്ദിഷ്ടകാര്യങ്ങളുടെ സാധ്യത്തിന്ഉ പകാരസ്മരണയായിരിക്കാം. എന്തായാലും ആ സിനിമയെ വെല്ലുന്ന ഒരു സിനിമ സച്ചിയുടെ പേനത്തുമ്പിൽ ഒരുങ്ങുകയായിരുന്നു .ലൂസിഫറിനെ വെല്ലുന്ന രീതിയിൽ ആയിരുന്നു സിനിമയുടെ കഥ തന്തു . കേരളത്തിലെ റിട്ടയേർഡ് വനിതാ കമ്മീഷൻ അംഗം മുഖ്യ വില്ലത്തി കഥാപാത്രമാക്കിയാണ് കഥ തയാറായിരുന്നത് .
കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രളയത്തിന്റെ പേരിൽ വരുന്ന ഭക്ഷണക്കിറ്റുകളിൽ സ്വർണം കടത്തുന്നു എന്നതാണ് സിനിമയുടെ കഥ . ചിന്തിക്കുവാൻ ആകാത്ത ആളുകളൊക്കെ ഇതിൽ വില്ലന്മാരായി വരുമ്പോൾ ഭരണത്തെ തന്നെ പിടിച്ചുകുലുക്കുമായിരുന്നു. തിരക്കഥ സംഭാഷണം രചനക്ക് ഇരിക്കുന്നതിന് മുന്നോടിയായി തണ്ടല് വേദന മാറ്റുവാൻ ആഗ്രഹം വന്നപ്പോൾ അവിചാരിതമായി പരിചയപ്പെട്ട
ഒരാൾ മുഖേനയാണ് വടക്കാഞ്ചേരി എന്ന സ്ഥലത്തെ വലുതല്ലാത്ത ഒരാശുപത്രിയെ ഓപ്പറേഷനായി തിരഞ്ഞെടുത്തത് . സച്ചിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിലെ കൂട്ടുകാരായ ഡോക്ടർമാരൊക്കെ ഓപ്പറേഷൻ ചെയ്യരുത് എന്ന് ഉപദേശിച്ചിട്ടും വടക്കാഞ്ചേരിയിലേക്ക് പോകുകയായിരുന്നു .അഞ്ചുമണിക്ക് സർജറി കഴിഞ്ഞതിന് ശേഷം നഴ്സുമാരോടൊക്കെ തമാശകൾ പറഞ്ഞു രാത്രി പത്തുമണിയായപ്പോൾ ഹാർട്ട് അറ്റാക്ക് വരികയും ഓക്സിജൻ സപ്പോർട്ട് ഇല്ലാത്ത ആംബുലൻസിൽ വടക്കാഞ്ചേരിയിൽ നിന്നും നാൽപ്പത്തിയഞ്ച് മിനിറ്റ് സഞ്ചരിച്ച് തൃശൂരിലെ ജൂബിലി മിഷനിൽ എത്തിയപ്പോളേക്കും തലച്ചോറിന്റെ പ്രവർത്തനം നിലച്ചിരുന്നു . ഇവിടെയാണ് സംശയങ്ങൾ മുളക്കുന്നത് ? എന്തുകൊണ്ട് ഇങ്ങനെ
സംഭവിച്ചു ?
കൊച്ചിയിലെ ആഷിഖ് അബു ഈയിടെ പ്രഖ്യാപിച്ച വാരിയം കുന്നൻ എന്ന സിനിമയുടെ ഉദ്ദേശം എന്തായിരുന്നു ? കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ന്യുനപക്ഷ വോട്ടുകൾ തിരിച്ചുപിടിക്കുവാൻ വേണ്ടിയാണോ ഇതുവരെയില്ലാത്ത ഒരു വാരിയംകുന്നൻ പ്രവേശം .
തലശ്ശേരിയിൽ പാർട്ടിയെ വളർത്തുവാൻ സിപിഎം പ്ലാൻചെയ്തുണ്ടാക്കിയ വർഗീയ കലാപം സെക്കന്റ് വേർഷൻ ആയിരുന്നോ ആ സിനിമ .
ന്യുനപക്ഷങ്ങളുടെ കണ്ണിലുണ്ണിയാകുവാൻ ഉണ്ടാക്കുന്ന കലാപങ്ങൾ വരെ ഇനിയുള്ള കേരളം സൂക്ഷിക്കണം . പൂന്തുറയിൽ എന്താണ് ഉദ്ദേശിച്ചത് ? എകെ ആന്റണി തിരൂരങ്ങാടിയിൽ മത്സരിച്ചപ്പോൾ വിഴിഞ്ഞത്ത് ഉണ്ടാക്കിയ മുസ്ലിം ക്രിസ്ത്യൻ കലാപവും , ചെന്നൈയിൽ വെടിയുണ്ട പിടിച്ച സമയത്തെ തട്ടേക്കാട് ദുരന്തവും , പോളിറ്റ് ബ്യുറോ പുറത്താക്കൽ ഉണ്ടായപ്പോൾ നടന്ന തേക്കടി ദുരന്തവും ലാവലിനിലെ തൊണ്ടിമുതൽ നശിപ്പിക്കുവാൻ ഉണ്ടാക്കിയ പന്നിയാർ ദുരന്തവും , 2009 ഇലെ തോൽവിയെ മറികടക്കുവാൻ ബീമാപ്പള്ളി വെടിവെപ്പും അതുപോലെയുള്ള മാവോയിസ്റ്റ് ആക്രമണങ്ങളും വെടിവെപ്പുകളും ഒക്കെ ഈ അന്വേഷണ പരിധിയിൽ കൊണ്ടുവന്നാൽ കേരളത്തിൽ ഇനിയാരും ഇക്കളിൽ കളിക്കില്ല. അത് തീർച്ച !!!
കേരളം നന്മയുള്ള ഭൂമിയാണ്. ഒരു അന്ധനെ റോഡ് മുറിച്ചു കടക്കുവാൻ സഹായിച്ച സുപ്രിയമാരുടെ നാടാണ് !!!
ഇന്നത്തേക്ക് ഇത്രമാത്രം എന്നുറപ്പിച്ച് വേതാളത്തെ തോളിലേറ്റിക്കൊണ്ട് വിക്രമാദിത്യൻ !!!
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്