ഗോവിന്ദന്റെ ഭാര്യ മുൻസിപ്പൽ ചെയർ പേഴ്സൺ; മന്ത്രിണി ഷൈലജയുടെ ഭർത്താവ് ഭാസ്കരേട്ടൻ മറ്റൊരു ചെയർമാൻ; പ്രതികളായ കാരയിമാർക്ക് സർക്കാർ വക ശമ്പളം കാർ; ഓഫീസ് ഓഡർലികൾ; പാർട്ടിയുടെ ഉന്നതർ ജീവിതം ആഘോഷമാക്കുന്നവർ; അല്ലാത്തവർ ഒക്കെ അടിമകൾ; പ്രതികരിക്കാൻ പോലും അവകാശം നിഷേധിക്കപ്പെട്ട ഏഴകൾ; കോമ്രാഡ് സൈമൺ ബ്രിട്ടോ മുതൽ എംവി ഗോവിന്ദൻ വരെ......; സാജൻ പാറയിലിന്റെ ദുരന്തത്തിനും മൂലകാരണം ആന്തൂർ എന്ന പാർട്ടി ഗ്രാമം; വിജയകുമാർ എഴുതുന്നു
വിജയകുമാർ
Com: സൈമൺ ബ്രിട്ടോ മുതൽ M V ഗോവിന്ദൻ വരെ.........
T V ചർച്ചകളിലും പൊതു ഇടങ്ങളിലും മൈക്ക് കിട്ടിയാൽ മാനവീകതയെക്കുറിക്ക് നല്ല വടിവൊത്ത പ്രൊലറ്റ്റിയൻ ഭാഷയയിൽ ഘടാഘടിയൻ പ്രഭാഷണം നടത്തുന്ന അസുരജന്മമാണ് ഈ M V ഗോവിന്ദൻ. എടുത്താൽ പൊങ്ങാത്ത ആദർശ്ശം വിളമ്പുന്നതിൽ എന്നും മുന്നിൽ. സ്വരാജിനെപ്പോലെ അച്ചടി ഭാഷയിൽ വലിയ തൊഴിലാളി വർഗ്ഗ പ്രത്യയശാസ്ത്രം പ്രസംഗിക്കുന്ന മറ്റൊരു അഹങ്കാരി. ആന്തൂരിൽ അയാളും ഭാര്യയുമടങ്ങുന്ന രക്തരക്ഷസുകളാണ് സാജൻ പാറയിൽ എന്ന പ്രവാസി സംരംഭകന്റെ ജീവനെടുത്തത് എന്ന ശ്ക്തമായ ആരോപണം നിലനിൽക്കുന്നു. വിഭാഗീയതയിൽ തരാതരം കളം മാറിച്ചവിട്ടി ഉയർന്നുവന്നവർ. ഏതാനും വ്യക്തികളുടെ പൂർണ്ണ നിയന്ത്രണത്തിലകപ്പെട്ടിട്ടുള്ള കേരളത്തിലെ പാർട്ടിയിലെ ആരാച്ചാർ സംഘത്തിലെ അംഗങ്ങളാണ് ഗോവിന്ദനും ഭാര്യ ശ്യാമളയും എന്ന് സാജന്റെ ജീവത്യാഗം ഒരോ മലയാളിയെയും ഓർമ്മിപ്പിക്കുന്നു.
പാർട്ടിയിലെ ഉന്നത സ്ഥാനിയർക്കും കുടുമ്പത്തിനും അവരുടെ ആശ്രിതർക്കും ജീവിതം സുന്ദര സുരഭിലം മധുര മനോജ്ഞം....ഗോവിന്ദന്റെ ഭാര്യ മുൻസിപ്പൽ ചെയർ പേഴ്സൺ, മന്ത്രിണി ഷൈലജയുടെ ഭർത്താവ് ഭാസ്കരേട്ടൻ മറ്റൊരു ചെയർമാൻ...ക്രിമിനൽകേസ് പ്രതികളായ കാരയിമാർക്ക് സർക്കാർ വക ശമ്പളം കാർ ഓഫീസ് ഓഡർലികൾ ...സൗജന്യ ചികിത്സ. ഇവർക്കൊക്കെ ഈ സ്ഥാനങ്ങൾ അട്ടിപ്പേറാണ് . പാർട്ടിയുടെ ഉന്നതർ എന്നാൽ ജീവിതം ആഘോഷമാക്കുന്നവർ. അല്ലാത്തവർ ഒക്കെ അടിമകൾ. പ്രതികരിക്കാൻ പോലും അവകാശം നിഷേധിക്കപ്പെട്ട ഏഴകൾ.
എന്നാൽ തിളയ്ക്കുന്ന യവ്വനത്തിൽ കോണഗ്രസ്സുകാരുടെ കുത്തേറ്റ് വീണ പാർട്ടി മരണം വരെയും 'ജീവിക്കുന്ന രക്തസാക്ഷി' വിശേഷണം ചാർത്തി ആഘോഷിച്ച സഖാവ് സൈമൺ ബ്ര്ട്ടോയുടെ കുടുംബം എങ്ങിനെ ജീവിച്ചുവെന്ന് ആരെങ്കിലും തിരക്കിയിട്ടുണ്ടൊ?? യാതനകളിൽ പൊരുതിയണ് ബ്രിട്ടോ ജീവിച്ചത്. കാരണം ബ്രിട്ടോ കമ്യുണിസ്റ്റായിരുന്നു. കോക്കസുകളുടെ ഭാഗമായിരുന്നില്ല. ബിനാമി ബിസിനെസ്സുകൾ ഉണ്ടായിരുന്നില്ല. ക്വട്ടേഷൻ സ്ംഘങ്ങളെ പരിപാലിച്ചിരുന്നില്ല. ബ്രിട്ടോയുടെ ജീവിത സായാഹ്നത്തിന്റെ പ്രത്യേകിച്ച് അഭിമന്യുവിന്റെ മരണത്തിനു ശേഷമുള്ള കാലം ആരെല്ലാം എങ്ങിനെയെല്ലാം ആ സഖാവിനെ വേട്ടയാടി എന്ന് മനസാക്ഷിയുള്ള കമ്യുണിസ്റ്റ് അനുഭാവികൾ അന്വേഷിക്കണം.....പഠന വിഷയമാക്കണം.
മിന്നുന്നതെല്ലാം പൊന്നല്ല. കമ്യുണിസ്റ്റ് ആരോഗ്യം ചർച്ച ചെയ്യുന്ന വർത്തമാനകാലത്ത് കമ്യുണിസ്റ്റ് ലേബലിൽ ആർഭാട ജീവിതം നയിക്കുന്ന നേതാക്കൾ എന്ന പരഹ്നഭോജികൾക്ക് ഇപ്പോൾ ആരുടെയും ജീവൻ പിടിച്ചുവാങ്ങാനും ഒരു കുടുംമ്പത്തെ തീർത്തുകളയാനും വേണ്ട കരുത്ത് നേടിയിരിക്കുന്നു. ഈ കരുത്ത് പകർന്നവരെയാണ് ഒരോന്നോരോന്നായി ഇവർ വക വരുത്തുന്നത്. പാമ്പിന് പാലുകൊടുത്ത് വളർത്തിയവരിൽ T P യും, ജിഷ്ണു പ്രണോയും, COT നസീറും സാജൻ പാറയിലും .... അങ്ങിനെ നീണ്ടു പോകുന്നു.
മനുഷ്യൻ മനുഷ്യനെ സംഗീതം പോലെ സ്നേഹിക്കാൻ പഠിപ്പിച്ച മാർക്സിന്റെ മറവിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവരെ വേട്ടയാടി രസിക്കുന്നവർക്കെന്താണ് സംഭവിച്ചത്?? 'ഈഗോ'യാണ് അടിമുടി നേതാക്കളെ അലട്ടുന്ന പ്രശ്നം. തങ്ങളുടെ ചെയ്തികളെ വിമ്മർശ്ശിക്കാനൊ തിരുത്തനോ എന്തിന് അപ്രീതി പോലും പ്രകടിപ്പിക്കാൻ പൊതുജനങ്ങൾക്ക് അവകാശം നിഷേധിക്കുന്ന ഇരുമ്പുമറകൾ 'പാർട്ടി ഗ്രാമങ്ങൾ' എന്ന ഓമനപ്പേരിൽ സൃഷ്ടിക്കപെട്ടുകഴിഞ്ഞു.
സർവ്വീസ് രംഗത്തും ആപത്കരമായ സ്ഥിതി തുടരുന്നു. മാഹാത്മാ ഗാന്ധി സർവ്വകലാശാല ഉദ്ദ്യോഗസ്ഥൻ Anilkumar AP ശാന്തിവനം സംരക്ഷണത്തിന്റെ ഭാഗായി Facebook പോസ്റ്റിട്ടത് S Sharma MLA യുടെ അപ്രീതിക്ക് കാരണമായി. അനിൽകുമാറിന്റെ ഉപജീവനം തടസ്സപെടുത്തി ഉടൻ സസ്പെൻഷനിലേയ്ക്ക് നയിച്ചു. വൈപ്പിൻ മുനമ്പം സ്വദേശി അനിലും ഭാര്യയും രണ്ടു കുട്ടികളും അധികം വൈകാതെ ആത്മഹത്യയുടെ മുനമ്പിൽ എത്തിപ്പെടും എന്ന ആശങ്ക അനുഷങ്കികാമായി ഇവിടെ രേഖപ്പെടുത്തട്ടെ. സർവ്വീസ് യൂണിയൻ അംഗമായിരുന്ന അനികുമാർ യൂണിയൻ നേതാവും ഇപ്പോൾ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗവുമായ ഒരു നേതാവിനെ വിമ്മർശ്ശിച്ചതും പകയ്ക്ക് ആക്കം കൂട്ടി എന്നത് unionകളും പാർട്ടിയും പുലർത്തുന്ന സമഗ്രാധിപത്യതിന്റെ അപകടം തിർച്ചറിയാൻ ഒരോ തൊഴിലാളിയെയും പ്രാപ്തരാക്കട്ടെ.
അതെ, സാജൻ പാറയിലിന്റെ ദുരന്തത്തിനും മൂലകാരണം ആന്തൂർ ഒരു പാർട്ടി ഗ്രാമമാണ് എന്നതാണ്. പാർട്ടിയാണ് അവിടെ മുൻസിപ്പാലിറ്റി പൊലീസ് പട്ടാളം കോടതി സദാചാരം ഒക്കെ കൈകാര്യം ചെയ്യുന്നത് അധികാര വികേന്ദ്രീകരണം എന്ന അപ്പക്കഷണം കാണിച്ച് അഴിമതി സാർവത്രികമാക്കി അധികാരം പാർട്ടിയിലേയ്ക്കും അങ്ങിനെ ചുരുക്കം ചിലരിലേയ്ക്കും കേന്ദ്രീകരിച്ചതാണ് സാജന്റെ ജീവൻ കവർന്നത്. ഇവിടെ കണ്ണൂർ പർട്ടിക്കകത്തെ വിഭാഗീയത അതിനെ അല്പം ത്വരിതപ്പെടുത്തി എന്ന് മാത്രം.
'സർവ്വവും പാർട്ടി' എന്ന ആശയം എൺപതുകളുടെ അവസാനം സോവിയറ്റ് രാജ്യങ്ങളിൽ തകർന്നടിഞ്ഞതാണ്. പ്രകോപിതരായ ജനങ്ങൾ മാർക്സിന്റെയും ലെനിന്റെയും പ്രതിമകൾ തകർത്തെറിഞ്ഞത് അന്ന് മലയാളിക്ക് മനസ്സിലായില്ല. സമീപകാലത്ത് ബംഗാളിലും ത്രിപുരയിലും നാം വീണ്ടും അത് ആവർത്തിച്ചു കണ്ടു. കാര്യങ്ങളു പൊരുളറിയാതെ അവരെ സഹായിക്കാൻ പണവും പിന്തുണയും നൽകി. എന്നാലിപ്പോൾ വ്യക്തമാകുന്നു മനുഷ്യനെ ജീവിക്കാൻ അനുവദിക്കാതെ വേട്ടയാടി രസിച്ചും മരണത്തിലേക്ക് തള്ളി വിട്ടും പക വീട്ടി ഈഗോയെ ശമിപ്പിച്ച ശ്യാമളമാർക്കെതിരെയാണ് അന്ന് ആ പ്രദേശങ്ങളിലെ ജനങ്ങൾ തെരുവിലിറങ്ങിയത്.
കേരളം ഇനിയും വൈകിയിട്ടില്ല. ജനങ്ങളുടെ അധികാരവും സ്വൈര്യജീവിതവും കവർന്നെടുക്കുന്ന ഈ നരഭോജികളെ പൊതു ഇടങ്ങളിൽ നിന്ന് ആട്ടിയോടിക്കുകയെ ഇനി മാർഗ്ഗമുള്ളു. അത് ഇന്നല്ലെങ്കിൽ നാളെ സംഭവിക്കും. പാർട്ടി ഇന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യും ശ്യാമളയെ ശാസിക്കും, കുറെ വിശദീകരണ യോഗങ്ങൾ നടത്തും വീണ്ടും വീണ്ടും മാനവീകത പ്രസംഗിക്കും ..... അത്ര തന്നെ.
എന്നാൽ ഒരു നാൾ വരും. അന്ന് ജനങ്ങൾ ഈ നേതാക്കളെ തെരെഞ്ഞ്പിടിച്ച് പേപിടിച്ച നായ്ക്കളെ കൈകാര്യം ചെയ്യുന്നതുപോലെ അടിച്ചുകൊന്ന് നാൽക്കവലകളിൽ കെട്ടിത്തൂക്കും. മുസോളനി മുതൽ ഗദ്ദാഫി വരെയുള്ളവരുടെ അനുഭവവും ലോക ചരിത്രം അതാണ് എന്ന് വിനയപൂർവ്വം ഇവിടെ രേഖപ്പെടുത്തുന്നു.
പ്രകൃതിയിലെ അനിവാര്യമായ ചില തിരുത്തലുകളാണ് ഇതൊക്കെ. സത്യം നീതി, ധാർമീകത, ജനാധിപത്യം സ്വാതന്ത്ര്യം ഈ മൂല്യങ്ങൾ പിൻപറ്റാത്ത് വ്യക്തികളേയും പ്രസ്ഥാനങ്ങളേയും മനസ്സിൽനിന്നും സമൂഹത്തിൽ നിന്നും പിഴുതെറിയാൻ ഒരോ പ്രവാസിയും പൊതുസമൂഹവും തയ്യാറാകണം എന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
(പ്രവാസി മലയാളിയായ വിജയകുമാർ ഫെയ്സ് ബുക്കിൽ കുറിച്ചതാണ് ഇത്)
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍