ദളിത് എന്ന മറയിൽ നിന്നുകൊണ്ട് ഹിന്ദുത്വ ദേശീയത നടപ്പാക്കുന്ന മൃദുലദേവി ശശിധരനെ തിരിച്ചറിയേണ്ടതുണ്ട്; അയ്യൻകാളിയുടെയും നാരായണ ഗുരുവിന്റെയും ദർശനങ്ങളെ മുൻനിർത്തി സാമൂഹ്യ ജീവിയായിക്കൊണ്ടിരിക്കുന്ന ജനങ്ങളിൽ വംശീയത കുത്തിവച്ചു ബഹിഷ്ക്കരിക്കുന്ന നിലയിലേക്ക് അവരെത്തുന്നു; മൃദുലയെ പട്ടികവിഭാഗങ്ങളിലെ വിദ്യാസമ്പന്നർ തിരിച്ചറിയും: അഖില താഷിയുടെ വിമർശനം
അഖില താഷി
മൃദുലാ ദേവി ശശിധരന്റെ പേര് വച്ചു നോട്ടീസ് അടിച്ചിട്ടും എന്തുകൊണ്ട് പ്രോഗ്രാമിൽ നിന്നും ഒഴിവാക്കി എന്നു വിശദീകരിക്കുവാനാണ് ഈ പോസ്റ്റ്. ഒപ്പം മൃദുലാ ദേവി ശശിധരൻ മുന്നോട്ടു വയ്ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയെക്കുറിച്ചും. 2018 ജൂൺ 18 നു അയ്യൻ കാളി പരിനിർവാണദിനത്തിൽ ചാരുംമൂട് കേന്ദ്രീകരിച്ചു ഇടം സാംസ്കാരിക സംഘടന നടത്തിയ പൊതു പരിപാടിയിൽ ' ദളിതർ ഏതു മതം, സ്ത്രീ ഏതു മതം ' എന്ന വിഷയത്തിന്മേൽ സംസാരിക്കുവാനാണ് മൃദുലാ ദേവിയെ എന്റെ നിർദേശപ്രകാരം കമ്മറ്റിയുടെ തീരുമാനത്തിൽ ക്ഷണിക്കുന്നത്. വിഷയം റഫർ ചെയ്തു വരണമെന്ന് ഞാൻ ആവശ്യപ്പെട്ടെങ്കിലും 'മുന്നറിവ്' വച്ചു പറയാം എന്ന അവരുടെ നിസാരവത്കരണത്തെ തുടർന്ന് സംഘടനയുടെ ചീഫ് കോർഡിനേറ്റർ ആയ ഞാൻ കോർഡിനേറ്റർ രാജേഷിനെ മൃദുലയുമായി സംസാരിക്കുവാൻ ചുമതലയേല്പിച്ചു. തുടർന്നു രാജേഷ് വിളിക്കുകയും ലൗഡ്സ് സ്പീക്കറിൽ സംസാരിക്കുകയും ചെയ്തു.
ഹിന്ദു മത - ജാതിയ അസമത്വത്തിന്റെ മർദ്ദനങ്ങൾ ഏറ്റുവാങ്ങുന്ന അനേകം മനുഷ്യരിൽ ഒരാളെന്ന നിലയിൽ ദളിതെന്ന നിലയിൽ ഒരു ഹിന്ദു പട്ടിക ജാതിക്കാരിയായ മൃദുലയുടെ വാക്കുകൾ നിലപാടുകൾ എനിക്കോ മറ്റുള്ളവർക്കോ ഉൾക്കൊള്ളാനായില്ല. അവർ പറഞ്ഞ ചില കാര്യങ്ങൾ അക്കമിട്ടെഴുതുകയാണ്.
1. മൃദുലാ : 'ഞാൻ ഒരു മതം കൊള്ളാമെന്നൊ മറ്റൊരു മതം മോശമാണെന്നോ പറയില്ല. അങ്ങനെ പറഞ്ഞാൽ അവർ എന്നെ പഞ്ഞിക്കിടില്ലേ?'ഹിന്ദുമതത്തിലെ അസമത്വത്തെയും അനീതിയെയും ചോദ്യം ചെയ്യാതെ, അവര്‍ പഞ്ഞിക്കിടുമെന്ന ഭീരുത്വം പേറുന്ന, സ്വയം രക്ഷിച്ചു നിർത്തുന്ന ഇവർ എങ്ങനെ ബ്രാഹ്മണ മതത്തിന്റെ മർദ്ദനമേറ്റുവാങ്ങുന്ന ദളിത് ജനതയെ വിമോചിപ്പിക്കും ?
2. 'ഹിന്ദു മതത്തെ പരിഷ്കരിക്കാം എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഞാൻ ഒരു കൾച്ചറൽ ആക്ടിവിസ്റ്റാണ്. '
ഇവർ പറയുന്ന കൾച്ചറൽ ആക്ടിവിസം ഹിന്ദു മതത്തെ പരിഷ്കരിക്കലാണ്. ബ്രിട്ടീഷുകാർക്ക് രാജ്യത്തെ ഒറ്റിക്കൊടുത്ത സവർക്കർ നെ വീർ സവർക്കർ എന്നു സംബോധന ചെയ്ത, RSS ന്റെ നേതൃത്വത്തിലുള്ള പറയി പെറ്റ പന്തിരു കുലത്തിലെ വാട്സ്ആപ്പ് ഗ്രൂപ്പിലെ ആക്റ്റീവ് മെമ്പർ ആയ ഇവർ ഹിന്ദു റിവൈവലിസ്റ്റാകുന്നതിലും ലേഡി വിവേകാനന്ദ ആകുന്നതിലും തെറ്റില്ല. ഹിന്ദു കൾച്ചറൽ ആക്ടിവിസ്റ്റാണല്ലോ ശ്രീമതി മൃദുലാ ദേവി.
3. 'നിങ്ങൾ ഇത് റെക്കോർഡ് ചെയ്യുന്നുണ്ടോ ? ഞാൻ ഒരു അദ്ധ്യാപികയും നിങ്ങൾ ഒരു പൊലീസ്കാരനും ആണെങ്കിലും ഞാൻ ഒരു പൊലീസ് കാരനായും നിങ്ങൾ ഒരു അദ്ധ്യാപകനായും ആണ് സംസാരിക്കുന്നതെന്ന് എനിക്കറിയാം.'
ഈ ഹിന്ദു മത കൾച്ചറൽ ആക്ടിവിസ്റ് ഒന്ന് മനസിലാക്കണം. മൃദുലയുടെ സ്വാർത്ഥ താൽപര്യങ്ങൾക്കനുസരിച്ചു വളച്ചൊടിക്കാൻ കഴിയുന്നതല്ല മർദിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും രാഷ്ട്രീയം.
4.'ശാസ്ത്രം കാരണം എന്തെല്ലാം നാശങ്ങളാണ് ലോകത്തുണ്ടായത് '
ശാസ്ത്രത്തിനെക്കുറിച്ചുള്ള ധാരണ ഇത്തരത്തിൽ ആയിരുന്നു. ശാസ്ത്രം മനുഷ്യനെ വഴി തെറ്റിച്ചു എന്നു പറയുന്ന ഇവർ ചാണകത്തിൽ പ്ലൂട്ടോണിയം ഉണ്ടെന്നു തന്നെയല്ലേ അവകാശപ്പെടുന്നത് ?
6.'നിങ്ങൾ അംബേദ്കറിസ്റ് ആണോ' എന്ന ചോദ്യത്തിന് എന്തിനാണ് ഇങ്ങനെ വിശദീകരിച്ചു ചോദിക്കുന്നത് എന്ന മറുചോദ്യവും ഒപ്പം
'ഞാൻ ഒരു അംബേദ്കറിസ്റ്റല്ല. പല കാര്യങ്ങളിലും എനിക്കു അംബേദ്കർ നോട് എനിക്കു വിയോജിപ്പാ ണുള്ളത്. അദ്ദേഹം തെക്കു - കിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് ഒന്നും തന്നെ പറഞ്ഞിട്ടില്ല '
എന്നുമായിരുന്നു മറുപടി.
തീർത്തും ശാസ്ത്ര വിരുദ്ധവും, ആധുനികത വിരുദ്ധവും, സ്ത്രീ - സാമൂഹിക വിഷയങ്ങളെക്കുറിച്ചു ശരിയായ പഠനമില്ലാത്തതും അംബേദ്കർ വിരുദ്ധവുമായ നിലപാടുകളും ഉള്ള മൃദുലയെ കമ്മറ്റിയുടെ തീരുമാനപ്രകാരം ഒഴിവാക്കുകയുമാണ് ചെയ്തത്.
ഇനി നമുക്ക് ശബരിമല വിഷയത്തിലുള്ള കഴിഞ്ഞ ഒരു വർഷക്കാലത്തെ മൃദുലയുടെ നിലപാടുകൾ ഒന്ന് നോക്കാം.
RSS നെതിരെ എന്നു നമുക്ക് തോന്നുമ്പോഴും RSS നെ പൊതിഞ്ഞു പിടിക്കുകയും എന്തുകൊണ്ടാണ് ഞങ്ങളോട് ചേർന്നു നിൽക്കാത്തതെന്നു പരിഭവിക്കുകയും ചെയ്യുന്ന തന്ത്രമാണ് ഇവർ പബ്ലിക് പോസ്റ്റുകളിലൂടെ പങ്കു വയ്ക്കുന്നത്.
1.ജിഷ മുതൽ കെവിൻ, മധു തുടങ്ങിയവരുടെ മരണത്തിൽ ഹിന്ദുക്കൾക്ക് നാട്ടുകാരെ ബോധിപ്പിക്കാൻ ഒരു കവല പ്രസംഗമെങ്കിലും നടത്തമായിരുന്നില്ലേ എന്നു ഇവർ ചോദിക്കുന്നുണ്ട്'
2. ദളിത് ഹർത്താൽ ഹിന്ദുക്കൾ ഏറ്റെടുക്കേണ്ടതായിരുന്നു എന്നാണ് ഇവർ പറയുന്നത്. ഏറ്റെടുത്തിരുന്നെങ്കിൽ അയ്യപ്പനെ രക്ഷിക്കാൻ ഹിന്ദുക്കളുടെ ഒപ്പം നിൽക്കുമായിരുന്നു എന്നും പറയുന്നു.
3.ദീപാ രാഹുൽ ഈശ്വർ നോട് ആദിവാസി സ്ത്രീയോട് കരുണ കാണിച്ചിരുന്നെങ്കിൽ ഒപ്പം നിൽക്കുമായിരുന്നു എന്നു ഇവർ പറയുന്നുണ്ട്.
ഇന്ന് അംബേദ്കർ പ്രതിമകൾ രാജ്യത്തെമ്പാടും വയ്ക്കുന്നത് RSS ആണ് . അതാണ് പ്രശ്നവും. കുമ്മനം കൈകൾ കെട്ടി പത്തു വട്ടം റിഹേഴ്സലും നടത്തുന്നുണ്ട്. ഇതിനു പിന്നിലെ ഹിന്ദുത്വ അജണ്ടയിൽ നിന്നുകൊണ്ട് ദളിതുകളെ സമാശ്വസിപ്പിക്കാൻ RSS കാരെ ക്ഷണിക്കുന്ന ജാഗ്രതയില്ലായ്മയാണ് മൃദുലയുടെ രാഷ്ട്രീയം.
നിങ്ങൾ പറയു, ഇനിയും നിശബ്ദമായിരുന്നാൽ മർദിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും വിമോചന സ്വപ്നങ്ങളെ ഹിന്ദു മത റിക്രൂട്ടിങ് ഏജൻസിയായി പ്രവർത്തിക്കുന്ന മൃദുലാ ദേവി ശശിധരൻ തകർത്തു കളയും എന്നതിൽ തർക്കമില്ല. ഇന്ന് RSS നെതിരെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ നടൻ വിനായകന് എതിരെ യാതൊരു വിധ വിശദീകരണമോ വ്യക്തതയോ നൽകാതെ പൊതുജനങ്ങളെ വിഡ്ഢികളാക്കുന്ന തരത്തിൽ പ്രസ്ഥാവന നടത്തിയ മൃദുല സ്ത്രീകൾ നേരിടുന്ന സാമൂഹിക പ്രശ്നങ്ങളുടെ സത്യസന്ധതയെ തന്നെ ഇല്ലാതാക്കുന്നു. നുണകളുടെ മുകളിൽ കെട്ടിപ്പൊങ്ങിയ ഇവർ തികഞ്ഞ ഹിന്ദുത്വ ജാതി വാദിയും സംഘ പരിവാർ സംഘടനകളുടെ റിക്രൂട്ടിങ് എജെൻസിയുമാണ്.
'വാ ' തുറക്കില്ല ശ്രീമതിമൃദുല ദേവി ശശിധരൻ. കാരണം പറയുന്നതെല്ലാം സത്യമാണെന്നു അവർക്കു ബോധ്യമുണ്ട്. ഫാൻസ് അസോസിയേഷൻകാരെല്ലാം അല്പമൊന്നു മാറി നിന്നാൽ ഉപകാരമായിരുന്നു.
ഞാൻ പറഞ്ഞു വന്നത് ദളിത് എന്ന മറയിൽ നിന്നുകൊണ്ട് ഹിന്ദുത്വ ദേശീയത നടപ്പാക്കുന്ന മൃദുല ദേവി ശശിധരനെ തിരിച്ചറിയേണ്ടതുണ്ട് എന്നാണ്. സമൂഹത്തിൽ നിന്നും ബഹിഷ്കരിക്കപ്പെട്ട ജനതയെ സമൂഹത്തിന്റെ ഭാഗമാക്കി മാറ്റിയ മഹാത്മാ അയ്യൻ കാളിയുടെയും നാരായണ ഗുരുവിന്റെയും ദർശനങ്ങളെ മുൻ നിർത്തി സാമൂഹ്യ ജീവിയായിക്കൊണ്ടിരിക്കുന്ന ജനങ്ങളിൽ വംശീയത കുത്തിവച്ചു അവരെ വീണ്ടും സമൂഹത്തിൽ നിന്നും സ്വയം ബഹിഷ്ക്കരിക്കുന്നതിലേക്കു നയിക്കുന്ന ഈ വംശീയ വാദിയെ പട്ടിക വിഭാഗങ്ങളിലെ വിദ്യാ സമ്പന്നരായ മനുഷ്യർ തിരിച്ചറിയുന്ന ദിവസം വരും.
(പിന്നെ, 365 ദിവസമൊന്നും ഒരു കാലയളവല്ലല്ലോ തുറന്നു പറച്ചിലുകൾക്ക് ??, ഈ പറഞ്ഞ കാര്യങ്ങൾ തെളിയിക്കാൻ ഒരു റെക്കോർഡിങ്സും ഇല്ല. ഇങ്ങനെയൊരു സംഭാഷണം നടന്നിട്ടില്ലെന്ന് മൃദുല സമ്മതിച്ചാൽ മാത്രം മതി. നുണ പ്രചരണം നടത്തുന്നവരാണ് ഞങ്ങളെന്നു പൊതു സമൂഹം ധരിച്ചോട്ടെ !).
Stories you may Like
- കണ്ണുരിലെ കല്യാണത്തിന്റെ ലിംഗവിവേചനം വർഗീയമാക്കി ആക്റ്റീവിസ്റ്റ് മൃദുലാദേവി
- ഒളിഞ്ഞും നേർക്കുനേരെയും അയ്യങ്കാളി സ്മരണയെ അവഹേളിക്കുന്നവരെ വെറുതെ വിടില്ല
- മണിശങ്കർ അയ്യർ കേരളീയത്തിൽ പങ്കെടുത്തത് പാർട്ടിയെ ധിക്കരിച്ച്
- അയ്യൻകുന്നിൽ സുബ്രഹ്മണ്യം നൊമ്പരമാകുമ്പോൾ
- മണിശങ്കർ അയ്യർ കേരളീയം വേദിയിൽ; കെപിസിസി നിരാശയിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍