സുഹൃത്ത് തിരയിൽപെട്ടു എന്ന് കണ്ടപ്പോൾ ആദ്യം ഉറപ്പ് വരുത്തിയത് എന്റെ സുരക്ഷയും തൊട്ടു പുറകെ ചെയ്തത് പ്രയോഗികമായ രക്ഷാപ്രവർത്തനവുമാണ്; ആ ചിന്തക്ക് പിന്നിൽ മുരളി സാറിന്റെ രക്ഷാപ്രവർത്തന ഫീച്ചറുകൾക്ക് വലിയ പങ്കുണ്ട്; സുരക്ഷാ എഴുത്ത് പ്രയോജനപ്പെട്ട അനുഭവം പങ്കുവെച്ച് മുരളീ തുമ്മാരുകുടി
മുരളീ തുമ്മാരുകുടി
ഈ ദുരന്ത ലഘൂകരണം ഒരു 'വേമിസഹല ൈഷീയ' ആണെന്ന് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഒരു ദുരന്തം വരുന്നതിന് മുൻപേ അതിനെ പറ്റി ആളുകളെ ബോധവൽക്കരിച്ച് തടഞ്ഞാൽ, ഒരു ദുരന്തം ഉണ്ടായേക്കാമായിരുന്നു എന്ന് ഒരിക്കലും ജനം മനസ്സിലാക്കില്ല. മാത്രമല്ല, ചുമ്മാ അവരുടെ സമയവും പണവും കളഞ്ഞു എന്ന് തോന്നുകയും ചെയ്യും. അതുകൊണ്ട് ദുരന്ത ലഘൂകരണ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കുക സാധാരണമല്ല.
ഇത് വ്യക്തികളുടെ കാര്യം മാത്രമല്ല, പ്രസ്ഥാനത്തിന്റെയും സംസ്ഥാനത്തിന്റെയും രാജ്യങ്ങളുടെയും കാര്യമാണ്. ദുരന്ത ലഘൂകരണത്തിന് നൂറു കോടി രൂപ ആവശ്യപ്പെട്ടാൽ പോലും ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ദുരന്തം ഉണ്ടായിക്കഴിഞ്ഞാൽ ആയിരം കോടി കിട്ടാനും ഒരു വിഷമവുമില്ല. ഇതുകൊണ്ടൊക്കെ തന്നെ വീണ്ടും വീണ്ടും സുരക്ഷയെപ്പറ്റി എഴുതുന്പോൾ ഒരു മടുപ്പ് തോന്നും. എഴുത്ത് എവിടെയെങ്കിലും എത്തുന്നുണ്ടോ?, ആളുകൾക്ക് ഉപകാരപ്പെടുന്നുണ്ടോ?, ആളുകളുടെ ജീവൻ രക്ഷപ്പെടുന്നുണ്ടോ എന്നെല്ലാം സംശയിക്കും.
അങ്ങനെയിരിക്കുമ്പോൾ തീരെ പ്രതീക്ഷിക്കാതെ ഒരു മെയിൽ കിട്ടും. കോഴിക്കോട് വിമാനാപകടം ഉണ്ടായതിന്റെ പിറ്റേന്ന് അങ്ങനെ ഒരു മെസ്സേജ് കിട്ടി. 'ചേട്ടാ, വിമാനത്തിൽ എന്റെ ഭാര്യയും മകളും ഉണ്ടായിരുന്നു. ഞാൻ ചേട്ടന്റെ എഴുത്തുകൾ അവളെക്കൊണ്ട് വായിപ്പിക്കാറുണ്ട്. അപകടം ഉണ്ടായപ്പോൾ അവൾ പേടിക്കാതെ ശരിയായ കാര്യങ്ങൾ ചെയ്തു, ചേട്ടന്റെ പാഠങ്ങൾ വളരെ ഗുണമായി, ഇപ്പോൾ അവർ സുരക്ഷിതരാണ്.
'ഇത്തരത്തിൽ ഒരു മെയിൽ കിട്ടിയാൽ പിന്നെ കുറേ നാളത്തേക്ക് ഒരു ഊർജ്ജമാണ്. ഇന്നും അതുപോലെ ഒരു സന്ദേശം വന്നു. അയൗവെമയശഹ ഒമാീീറ എന്ന സുഹൃത്താണ്. 'ങൗൃമഹലല ഠവൗാാമൃൗസൗറ്യ, അൽപം വിശദമായി പറയാനുള്ളതുകൊണ്ടാണ് ഇവിടെ ഞാൻ ചുരുക്കി പറഞ്ഞത്.
സാറിന് അറിയാമായിരിക്കും. വർഷങ്ങളായി സാർ എഴുതുന്ന രക്ഷാപ്രവർത്തനങ്ങളെ കുറിച്ചുള്ള ഫീച്ചറുകൾ വായിക്കാറുള്ള ഒരാളാണ് ഞാൻ. അതിൽ നിന്നും കിട്ടിയ അറിവ് പല സന്ദർഭങ്ങളിലും എനിക്ക് തുണയായിട്ടുണ്ട്. പ്രത്യേകിച്ച് എന്റെ കൺമുന്നിൽ സംഭവിച്ചിട്ടുള്ള റോഡപകടങ്ങളിൽ.
ശാന്തമായിരുന്ന കടൽത്തീരത്ത് അപ്രതീക്ഷിതമായി ഉയർന്നുപൊങ്ങിയ തിരമാലയിൽ ഞങ്ങളെല്ലാം പെടുകയായിരുന്നു. സുഹൃത്തിന് നീന്തൽ അറിയില്ലാ എന്നതുകൊണ്ട് എനിക്ക് അദ്ദേഹത്തിന്റെ മേൽ ഒരുകണ്ണ് തുടക്കം മുതലെ ഉണ്ടായിരുന്നു. ഉടനെ ഞാൻ ചെയ്തത് കരയിൽ നിൽക്കുന്ന കുട്ടിയോട് പറഞ്ഞത് അഴിച്ചു വെച്ച പാന്റ്റ് എടുത്ത് തരാനാണ്. തിരയിൽ പെട്ട സുഹൃത്തിന് എന്റെ പാന്റിന്റെ ഒരറ്റം എറിഞ്ഞു കൊടുത്തു. ഭാഗ്യത്തിന് അയാൾക്കതിൽ പിടി കിട്ടി. കരക്ക് വലിച്ചു കയറ്റി അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.
* പ്രത്യക്ഷത്തിൽ ശാന്തമെന്ന് തോന്നുന്ന കടൽ തീരത്ത് നമ്മൾ സെയ്ഫാണ് എന്ന് പരിപൂർണ്ണ വിശ്വാസം ഞാൻ വെച്ചില്ല. അപകടം വന്നേക്കാം, നീന്തൽ അറിയാത്ത ഒരാൾ കൂടെയുണ്ട് അദ്ദേഹത്തെ പ്രത്യേകം കെയർ ചെയ്യണം എന്ന ധാരണ എനിക്ക് തുടക്കം മുതലേ ഉണ്ടായിരുന്നു.
* എന്റെ പാന്റ് ഞാൻ അടുത്ത് തന്നെ അഴിച്ചു വെച്ചത് ഈ ധാരണയുടെ പുറത്താണ്.
* സുഹൃത്ത് തിരയിൽപെട്ടു എന്ന് കണ്ടപ്പോൾ ഞാൻ ഓടി ചെന്ന് പിടിക്കാൻ ശ്രമിക്കാതെ ആദ്യം ഉറപ്പ് വരുത്തിയത് എന്റെ സുരക്ഷയും തൊട്ടു പുറകെ ചെയ്തത് പ്രയോഗികമായ രക്ഷാപ്രവർത്തനവുമാണ്. (മറ്റു കൂട്ടുകാരെ പോലും കൂട്ടിന് വിളിച്ച് എന്റെ പ്രവർത്തനത്തിൽ ഞാൻ തടസ്സമുണ്ടാക്കിയില്ല).
ഞാനീ അവലംബിച്ച രീതിയാണ് പ്രിയ സുഹൃത്തിന് അപകടം പറ്റാതെ രക്ഷപ്പെടുത്താൻ എനിക്ക് സാധിച്ചത് എന്ന് എനിക്ക് പരിപൂർണ്ണ ബോധ്യമുണ്ട്. ഈ കാര്യങ്ങൾ ചെയ്യാനും പാന്റ് അടുത്ത് തന്നെ അഴിച്ചു വെക്കാനും പോലുമുള്ള ചിന്തക്ക് പിന്നിൽ മുരളി സാറിന്റെ ഞാൻ വായിച്ചിട്ടുള്ള രക്ഷാപ്രവർത്തന ഫീച്ചറുകൾക്ക് വലിയ പങ്കുണ്ട്.
കുറച്ച് വർഷങ്ങൾക്കു മുൻപ് സ്കൂൾ വാൻ പുഴയിലേക്ക് വീണു കുട്ടികൾ മരിക്കാനുണ്ടായ സാഹചര്യത്തിൽ 'വെള്ളത്തിൽ അപകടത്തിൽ പെടുന്നവരെ രക്ഷപ്പെടുത്താനുള്ള മാർഗ്ഗങ്ങളെ കുറിച്ചും, എല്ലാവരും കൂടെ വെള്ളത്തിൽ എടുത്തുചാടി കുടുതൽ പേർക്ക് അപകടം വരുത്തിവെക്കുന്നതിനെ കുറിച്ചും, അതുപോലെ ആദ്യം രക്ഷാ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ചുമെല്ലാം സാർ എഴുതിയിരുന്ന കാര്യങ്ങൾ ഈ അവസരത്തിൽ ഞാൻ ഓർത്തു പോകുന്നു.
സുഹൃത്തുക്കളെ, സുരക്ഷ എന്നത് ഒട്ടും രസകരമായ വിഷയമല്ല. നമുക്ക് അപകടം ഉണ്ടാകുമെന്ന് നമ്മളാരും വിശ്വസിക്കുന്നുമില്ല. ലോകത്തെ തൊണ്ണൂറു ശതമാനം ഡ്രൈവർ മാരും മറ്റുള്ളവരെക്കാൾ നന്നായിട്ടാണ് താൻ ഡ്രൈവ് ചെയ്യുന്നത് എന്ന് വിശ്വസിക്കുന്നവരാണ്. അതുകൊണ്ടാണ് ഡ്രൈവിങ്ങ് സുരക്ഷെയെ പറ്റി എഴുതുന്പോൾ അവർ സർക്കാരിന്റെ ഉത്തരവാദിത്തത്തെ പറ്റി എഴുതുന്നത്. പക്ഷെ ഓരോ വർഷവും പതിനായിരത്തോളം ആളുകൾ കേരളത്തിൽ അപകടത്തിൽ മരിക്കുന്നു, അവരൊക്കെ ഇത്തരത്തിൽ 'മറ്റുള്ളവർക്ക് ആണ് അപകടം ഉണ്ടാകുന്നത്' എന്ന് കരുതി അന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയവരാണ്.
പൂർണ്ണമായ സുരക്ഷ എന്നൊന്നില്ല. എന്നാൽ സുരക്ഷിതമായ പെരുമാറ്റം കൂടുതൽ സുരക്ഷ നൽകും. എപ്പോഴും സുരക്ഷിതമായി പെരുമാറുക, നിങ്ങൾക്കും മറ്റുള്ളവർക്കും ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഒഴിവാക്കുക. എന്റെ ഉപദേശങ്ങൾ ഗുണകരമായി എന്ന് തോന്നിയാൽ വല്ലപ്പോഴും ഒരു മെയിൽ അയക്കുക.
സുരക്ഷിതമായിരിക്കുക...
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍