കോവിഡ് 19 മഹാമാരിക്ക് കൃത്യമായ മരുന്നോ വാക്സിനുകളോ ഒന്നും കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ കേരളത്തെ പുർണ്ണമായും സുരക്ഷിതമാക്കാൻ എന്താണ് പോവഴി; യൂറോപ്യൻ രാജ്യങ്ങളുടെ മാതൃകയാക്കി ഹെൽത്ത് കാർഡുകൾ ഇവിടെയും കൊണ്ടുവരണം; അശോക് പരിയാരത്ത് എഴുതുന്നു
അശോക് പരിയാരത്ത്
കേരളം സുരക്ഷിതമാക്കാൻ
കോവിഡ് 19 മഹാമാരിക്ക് കൃത്യമായ മരുന്നോ വാക്സിനുകളോ ഒന്നും കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ കേരളത്തെ പുർണ്ണമായും സുരക്ഷിതമാക്കാൻ എന്താണ് പോവഴി. യൂറോപ്യൻ രാജ്യങ്ങളുടെ മാതൃകയാക്കി ഹെൽത്ത് കാർഡുകൾ ഇവിടെയും കൊണ്ടുവരണം.
ലോക്ഡൗൺ സമയത്ത് തന്നെ ഈ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കാൻ സാധിച്ചാൽ രോഗവ്യാപന സുരക്ഷാ പദ്ധതിയിൽ വിജയമുണ്ടായേക്കാം.
ഹെൽത്ത് കാർഡുകൾ എന്തിന് എങ്ങനെ?
കോവിഡിന് നമുക്കും പരമാധി ചെയ്യാൻ കഴിയുക ട്രേസ്, ടെസ്റ്റ്, ഐസോലേറ്റ്, ട്രീറ്റ് എന്ന ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുക എന്നതാണ്. അതിനായി പൊതുജനത്തിന് സർക്കാർ പരിശോധന നടത്തി പകർച്ചവ്യാധികൾ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തി നൽകുന്ന കാർഡാണ് ഹെൽത്ത് കാർഡ്.
ഹെൽത്ത് കാർഡ് ഗവ. പ്രസിൽ നിർമ്മിക്കുകയും റേഷൻ കട വഴിയും താലൂക്ക്, വില്ലേജ്, പഞ്ചായത്ത്, സ്കൂൾ എന്നിവയും മറ്റു സർക്കാർ ഓഫീസുകളിൽ കൂടിയും മൊത്തമായും കേരള ജനതക്ക് വിതരണം ചെയ്യാം. ലോക്ഡൗൺ റിലീസ് ചെയ്യുന്ന മുറയ്ക്കോ/ഇതിന് മുമ്പായോ കാർഡ് വിതരണം നടത്തുകയും ഇതിൽ പറഞ്ഞിരിക്കുന്ന രോഗങ്ങളുടെ ടെസ്റ്റിന് ഗവ. ടെസ്റ്റിങ് സെന്ററിൽ ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ സാഹചര്യമൊരുക്കണം. അങ്ങനെ ടെസ്റ്റുകൾ ചെയ്ത് പകർച്ചവ്യാധികൾ ഇല്ലാ എന്ന് റിസൽട്ട് ലഭിക്കുന്നവർക്ക് ലോക്ക് ഡൗൺ വിലക്കിൽ നിന്ന് നിത്യജീവിതത്തിലേക്ക് കടക്കുവാൻ അനുമതി നൽകാവുന്നതാണ്.
ടെസ്റ്റ് പ്രസ്തുത സാഹചര്യമനസുരിച്ച് 15 ദിവസമോ 30 ദിവസത്തിനോ ഉള്ളിൽ വീണ്ടും നടത്തേണ്ടതാകുന്നു. മേൽപറഞ്ഞിരിക്കുന്ന ഹെൽത്ത് കാർഡ് ഇന്ത്യൻ പൗരനായ ആൾ എല്ലാ സ്ഥലങ്ങളിലും കാണിക്കുന്നതിന് ബാധ്യസ്ഥനാകേണ്ടതാണ്. ഹെൽത്ത് കാർഡ് ഏത് ട്രെയിൻ യാത്രയ്ക്കും കാണിച്ചതിന് ശേഷം മാത്രം ട്രെയിൻ ടിക്കറ്റ് ലഭിക്കുന്നതിനുള്ള അവസരമൊരുക്കുക.
ഇതുപോലെ മറ്റുള്ള യാത്രകൾക്കും ഹെൽത്ത് കാർഡ് ദൂരെ യാത്രകൾക്ക് സ്റ്റേറ്റ് ബോർഡർ ചെക്ക് പോസ്റ്റുകളിൽ കാണിക്കേണ്ടതും നിർബന്ധമാക്കുക.അന്യ സംസ്ഥാന തൊഴിലാളികളുടെ തിരിച്ചുവരവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടുള്ള നിർദ്ദേശം. തൊഴിലാളികൾക്ക് മുകളിൽ കാണിച്ചിരിക്കുന്ന ഹെൽത്ത് കാർഡ് പോലെ തന്നെ ലേബർ കാർഡ് നിർബന്ധമാക്കുക. ലേബർ കാർഡിൽ ടിയാന്റെ രോഗ വിവരണങ്ങളും മറ്റു വിവരണങ്ങൾക്കുമുള്ള പേജുകൾ സജ്ജമാക്കുക.
ലേബർ കാർഡ് കൈവശമില്ലാതെ അന്യ സംസ്ഥാന തൊഴിലാളികളെ ജോലിക്ക് നിയമിക്കുന്ന ഉടമക്ക് പിഴ അടക്കുന്നതിന് അവസരമുണ്ടാക്കുക.
ആവശ്യമായി വരുന്ന ഇടങ്ങൾ
1. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന്
2. സ്കൂൾ അഡ്മിഷൻ ലഭിക്കുന്നതിന്
3. ജി.എസ്.ടി ഫയൽ ചെയ്യുന്നതിന്
4. ഇലക്ട്രിസിറ്റി ബിൽ പേ ചെയ്യുന്നതിന്
5. ഡോക്ടേഴ്സ് വിസിറ്റിന്
6. വോട്ടിങ്ങിന്
7. കോളേജ് അഡ്മിഷന്
8. ട്രെയിൻ ടിക്കറ്റ് എടുക്കുന്നതിന്
9. ദീർഘദൂര ബസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്
വിദേശ ഇന്ത്യാക്കാർക്കും ബാധകം
വിദേശ രാജ്യങ്ങളിൽ നിന്ന് ലക്ഷകണക്കിന് വ്യക്തികൾ മടങ്ങിവരാൻ ഇരിക്കുന്ന ഈ അവസരത്തിൽ ഇത് നിയന്ത്രണങ്ങൾ എങ്ങനെ ചെയ്യാം എന്ന് നോക്കാം. ഉദാഹരണം വിദേശ രാജ്യത്തുള്ള പൗരന്മാർ മറ്റു രാജ്യങ്ങളിൽ വെക്കേഷന് പോകുന്ന സമയം അവരവരുടെ രാജ്യത്തിന്റെ നിയമമനുസരിച്ച് തങ്ങൾ ഏത് രാജ്യത്തേക്കാണോ പോകാൻ ഉദ്ദേശിക്കുന്നത് ആ രാജ്യത്തിന് അനുസൃതമായി അവിടെ നിന്നും വ്യാപിക്കാനിടയുള്ള വൈറസുകൾക്കുള്ള വാക്സിനേഷൻ എടുത്തതിന് ശേഷം മാത്രമേ ഇവർക്ക് മറ്റു രാജ്യങ്ങളിലേക്ക് ടൂർ പോകുന്നതിന് വിസ ലഭിക്കുകയുള്ളൂ. ഈ രീതി ഇവിടെ ഉപയോഗിക്കാവുന്നതാണ്.
വിദേശ രാജ്യത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങാനിക്കുന്ന പൗരന്മാർ എയർപോർട്ടിൽ ചെക്കിങ് ചെയ്യുന്നതിനും ബോർഡിങ് പാസ് ലഭിക്കുന്നതിനും കൊറോണ വൈറസ് ടെസ്റ്റ് റിപ്പോർട്ട് നിർബന്ധമാക്കുക. കാര്യങ്ങൾക്ക് വിദേശകാര്യ വകുപ്പുമായി ബന്ധപ്പെടാവുന്നതാണ്. ഈ രീതിയിൽ പുറമെ നിന്ന് വരുന്ന ഇന്ത്യൻ പൗരന്മാർ ഒരുപരിധിവരെ രോഗവിമുക്തരാണെന്ന് ഉറപ്പിക്കാനാകും.
കൂടാതെ എയർപോർട്ടിൽ ഇവർ എമിഗ്രേഷൻ ക്ലിയറൻസിന് മുമ്പായി കേരള സ്റ്റേറ്റ് ഗവൺമെന്റിന് ഇവരുടെ പേരും പാസ്പോർട്ട് വിവരണങ്ങളും പൂരിപ്പിക്കുന്നതിനുമുള്ള ഫോറം നൽകേണ്ടതാണ്. എമിഗ്രേഷൻ ക്ലിയറൻസിന് ശേഷം ഇറങ്ങിവരുന്ന പാസഞ്ചേഴ്സിന്റെ ടി ഫോറം പാസ്പോർട്ട് നമ്പറുമായി ഒത്തുനോക്കേണ്ടതും അവിടെ വെച്ചുതന്നെ കേരള ഗവൺമെന്റിന്റെ ഹെൽത്ത് കാർഡ് ഇവർക്ക് കൊടുക്കേണ്ടതുമാണ്.
ഹെൽത്ത് കാർഡ് ലഭിക്കുന്ന വിദേശത്ത് നിന്ന് വരുന്ന പൗരന്മാർ വീണ്ടും രണ്ടുദിവസ സമയത്തിനുള്ളിൽ തന്നെ ഇവർക്ക് കിട്ടിയ ഹെൽത്ത് കാർഡ് ഉപയോഗപ്പെടുത്തേണ്ടതും കേരളത്തിൽ ഈ മുകളിൽ പറയുന്ന ടെസ്റ്റുകൾ വീണ്ടും നടത്തേണ്ടതും ഹെൽത്ത് കാർഡ് പതിപ്പിക്കേണ്ടതും വിവരങ്ങൾ ഓൺലൈനിൽ ഗവൺമെന്റിന് ലഭ്യമാക്കേണ്ടതുമാണ്.മേൽപറഞ്ഞ കാര്യങ്ങൾ പ്രായോഗിക തലത്തിലാക്കുന്നതിന് കേരള ഗവ. ഈ അസുഖം കണ്ടുപിടിക്കുന്നതിന് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള കേരള ജനതക്ക് വഹിക്കാൻ പറ്റുന്ന രീതിയിലുള്ള ടെസ്റ്റ് കിറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ ചെയ്യേണ്ടതാണ്.ഹെൽത്ത് കാർഡ് വെഹിക്കിൾ നമ്പർ രജിസ്ട്രേഷൻ പോലെ ജില്ലാ അടിസ്ഥാനത്തിൽ കളർ രീതിയിൽ തരംതിരിക്കാവുന്നതാണ്.
പ്രയോജനങ്ങൾ
ഗവ. തങ്ങളുടെ സംസ്ഥാനത്ത് താമസിക്കുന്നതും വന്നുപോകുന്നതുമായ എല്ലാ വ്യക്തികളുടെയും വിശദാംശങ്ങൾ ഇതിലൂടെ എളുപ്പം മോണിറ്റർ ചെയ്യാവുന്നതാകുന്നു.ഇന്ത്യക്ക് വെളിയിൽ നിന്ന് വെക്കേഷൻ ആഘോഷിക്കാൻ വരുന്ന 30 ദിവസത്തിന് മുകളിൽ നിൽക്കുന്ന വിദേശികൾക്കും മേൽപറഞ്ഞ പോലെ താൽക്കാലിക ഹെൽത്ത് കാർഡ് നൽകുക.ഇതിൽ നിന്ന് സമൂഹത്തിൽ ജനങ്ങൾക്ക് അസുഖമുള്ളവരെ ഭയപ്പെടാതെ എല്ലായിടങ്ങളിലും യാത്ര ചെയ്യുവാനുള്ള സാഹചര്യം ലഭിക്കുന്നു.ഹെൽത്ത് കാർഡ് വാഹന പരിശോധനയോടൊപ്പമോ ഏത് സ്ഥലങ്ങളിൽ വെച്ചോ ലോ ആൻഡ് ഓർഡർ കൈകാര്യം ചെയ്യുന്ന പൊലീസുകാർക്ക് പരിശോധിക്കുന്നതിനുള്ള അനുവാദങ്ങൾ നൽകുക.
ഇതിലൂടെ ലോക്ഡൗൺ ടൈം ചുരുക്കുന്നതിനും ജനങ്ങൾക്ക് തങ്ങളുടെ ദൈന്യംദിന ജീവിതത്തിലേക്ക് കടക്കുന്നതിന് ഗവൺമെന്റിന് ഭീമമായ നഷ്ടങ്ങളിൽ നിന്നും കരകയറുന്നതിനും സാധ്യമാകും.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍