കൊലപ്പുള്ളിയുടെ വേഷത്തിൽ കഴുത്തിൽ കുരിക്കിട്ട മുതുക്കാട് നേരെ താഴെക്കൊരു ചാട്ടം...! ചിരിച്ചു കൊണ്ട് മുതുകാടിന്റെ തിരിച്ചുവരവും; 'ലാലേട്ടന്റെ നടക്കാതെ പോയ ബേണിഗ് ഇല്യൂഷൻ; ഗോപിനാഥ് മുതുകാട്, വിശ്വമാന്ത്രിക വേദിയിലെ ഒരു അതികായനാണ് താങ്കൾ, മാജിക് മതിയാക്കരുത്: ഡോ. മുഹമ്മദ് അഷ്റഫ് എഴുതുന്നു
ഡോ. മുഹമ്മദ് അഷ്റഫ്
ഞാൻ സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ സെക്രട്ടറിയായിരുന്ന കാലത്ത് ബോർഡിന്റെ അന്നത്തെ തിരുവനന്തപുരം ജില്ലാ പ്രോജെക്ട്ട് ഓഫിസർ ഒരു പ്രോജെക്ട്ട് റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. ഗോപിനാഥ് മുതുക്കാട് എന്ന് പേരുള്ള ഒരു മജീഷ്യൻ ദേശീയ ഉത്ഗ്രഥനത്തിന്റെ ഭാഗമായി ഒരു ഭാരത പര്യടനം നടത്തുന്നു. ഇന്ത്യയുടെ ഗ്രാമങ്ങൾ അതുവരെ കണ്ടറിഞ്ഞിട്ടില്ലാത്ത വ്യത്യസ്തമായ മാന്ത്രിക പ്രകടനങ്ങളിലൂടെ യുവ മനസുകളിൽ ദേശ സ്നേഹവും സാഹോദര്യവും പ്രചരിപ്പിക്കുയാണ് മാന്ത്രിക പര്യടനത്തിന്റെ ലക്ഷ്യം. യുവജന ക്ഷേമ ബോർഡു ആ ചുമതല ഏറ്റെടുക്കണം..!
ആ പ്രോജെക്ട്ട് ഞാൻ തൊട്ടടുത്ത ബോർഡ് മീറ്റിങ്ങിൽ പരിഗണനക്ക് സമർപ്പിച്ചു.. ചർച്ചകൾക്ക് ശേഷം കൂടുതൽ പഠിച്ചു റിപ്പോർട്ട് നൽകാനായി അന്നത്തെ വൈസ് ചെയർമാൻ ശ്രീരാമകൃഷ്ണൻ എന്നെ ചുമതലപ്പെടുത്തുകയുണ്ടായി. തൊട്ടടുത്ത ദിവസം തന്നെ വൈസ് ചെയർമാനോടൊപ്പം ഞാൻ പൂജപ്പുരയുള്ള മുതുകാട് മാജിക് അക്കാഡമി സന്ദർശിച്ചു. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഗോപിനാഥ് മുതുകാട് എന്നെ അതിശയിപ്പിച്ചു. സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ അദ്ദേഹം വേറിട്ട ഒരു മനുഷ്യനാണെന്ന് ബോധ്യമായി പറയുന്ന കാര്യങ്ങൾ വ്യക്തമായും ശക്തമായും അദ്ദേഹം അവതരിപ്പിച്ചു.
യുവമനസുകളിൽ ദേശീയത കൊണ്ടെത്തിക്കാൻ കഴിയും വിധമാണ് മാജിക് ഷോ ചിട്ടപ്പെടുത്തിരിക്കുന്നത് എന്ന് മനസിലായതോടെ ആ സംരംഭം യുവജന ക്ഷേമ ബോർഡ് ഏറ്റെടുക്കുകയും ചെയ്തു. ഭാരത യാത്രയുടെ തുടക്കത്തിൽ ഇന്ന് വരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത ഒരു കൺകെട്ട് വിദ്യ സെൻട്രൽ സ്റ്റേഡിയത്തിൽ അവതരിപ്പിക്കുന്നതിനെ കുറിച്ചു അദ്ദേഹം ഒരു റിപ്പോർട്ട് തന്നെ സമർപ്പിച്ചു.
മുഖ്യമന്ത്രി വി എസിന്റെ സാന്നിധ്യത്തിൽ ആയിരുന്നു ദേശീയ ഉത്ഗ്രഥന പര്യടന സംഘത്തിന്റെ യാത്ര അയപ്പ്. ആ വേദിയിലായിരുന്നു നേരത്തെ സൂചിപ്പിച്ച കൺകെട്ട് വിദ്യയുടെ അവതരണം. അങ്ങേയറ്റം സാഹസ്യമായ ഒരിനം. മൂന്നു കൊല മരങ്ങളിൽ രണ്ടെണ്ണത്തിൽ
വധ ശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടു ഡമ്മികൾ മറ്റൊന്നിൽ നിന്ന് മുതുകാട് കഴുത്തിൽ കയർ കെട്ടി നേരെ താഴേക്കു ചാടുന്നു.
വധശിക്ഷ നടപ്പാക്കുന്ന അതേതരം ദൃഢമായ കയറും കുരുക്കും...! എന്തും സംഭവിക്കുന്ന അവസ്ഥ. നിറഞ്ഞു കവിഞ്ഞ വേദിയിൽ മുഖ്യമന്ത്രി അടക്കമുള്ളവർ ശ്വാസമടക്കിയിരിക്കുന്നു. കണ്ണു കെട്ടിയ കൊലപ്പുള്ളിയുടെ വേഷത്തിൽ കഴുത്തിൽ കുരിക്കിട്ട മുതുക്കാട് നേരെ താഴെക്കൊരു ചാട്ടം...!
പൂർണ്ണ നിശബ്ദത ഒരു നിമിഷം ഡമ്മിയായി കരുതിയിരുന്ന കൊലമരത്തിൽ നിന്ന് മുതുകാട് ചിരിച്ചുകൊണ്ട് പുറത്തു വരുന്നു അവിടുണ്ടായിരുന്ന ഡമ്മി അവിടങ്ങനെ തൂങ്ങിക്കിടക്കുന്നു. അടുത്ത് നിന്ന് അത് ആദ്യാവസാനം കണ്ടിട്ടും അതിന്റെ പൊരുൾ എനിക്ക് പിടികിട്ടിയില്ല വിഖ്യാത മാന്ദ്രികൻ ഹൂദിനിയുടെ പ്രകടനങ്ങളുടെ ഗണത്തിൽ പെടുത്താവുന്ന ഒരു വിസ്മയം..!
തിരുവനന്തപുരം മുതൽ കാശ്മീർവരെ ഭാരത ഗ്രാമ ഗ്രാമന്ത്രങ്ങളിലൂടെയുള്ള ആ 'മാന്ത്രിക യാത്ര' യുവജന ഹൃദയങ്ങളിൽ ഇടം നേടിക്കൊണ്ട് ഏതാണ്ട് എഴുപതിയഞ്ചു ദവസങ്ങൾക്കു ശേഷം തിരിച്ചെത്തിയപ്പോൾ കിഴക്കേ കോട്ടയിലെ ഗാന്ധി പാർക്കിൽ വച്ചു നൽകിയ വരവേൽപ്പിലും അന്നുവരെ കണ്ടിട്ടില്ലാത്ത ഇന്ദ്ര ജാലക പ്രകടനങ്ങളാണ് മുതുകാട് കാഴ്ച വച്ചതു..!
മുതുകാടിന്റെ നേതൃത്വത്തിലുള്ള യുവജന ഗ്രൂപ്പിന്റെ ഭാരത സന്ദർശനം കഴിഞ്ഞ ശേഷമാണ് ജർമൻ യൂത്തു ഡെലിഗേഷന്റെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി കേരളത്തിൽ എത്തിയയത് അവർക്കായി മാജിക് അക്കാഡമിയിൽ ചെറിയ ഒരു പ്രകടനമുണ്ടായിരുന്നു
അതിനു ശേഷമാണ് 'ആ വിഷയം ' ഞങ്ങൾ സംസാരിച്ചത്...! അത്യന്തം ആപൽക്കരമായ അതുവരെ ആരുടേയും ഭാവനയിൽ പോലും ഉണ്ടായിട്ടില്ലാതിരുന്ന പിരാന്തു എന്ന് തോന്നിപ്പിക്കുന്ന ഒരാശയം..
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഈ നൂറ്റാണ്ടിലെതന്നെ ഏറ്റവും വലിയ ഒരു ഇന്ദ്ര ജാലപ്രകടനം... കേരളത്തിന്റെ ലാലേട്ടൻ, മോഹൻ ലാൽ കൈകാലുകൾ ചങ്ങലകൾ കൊണ്ടു ബന്ധിച്ച ശേഷം മൊത്തം കത്തിയെരിയുന്ന ഒരു തീക്കുന്ധത്തിനുള്ളിൽ നിന്ന് സാഹസികമായി പുറത്തു വരുന്നു. എന്തായാലും ആശയം പ്രൊജക്റ്റായി മുഖ്യമന്ത്രിക്കു സമർപ്പിക്കാൻ ബോർഡിന്റെ അനുമതിയോടെ വൈസ് ചെയർമാന്റെ നിർദ്ദേശം ലഭിച്ചു.
പിന്നൊക്കെ അതി വേഗമായിരുന്നു സർക്കാരിന്റെയും സ്പോർട്സ് യുവജന വകുപ്പിന്റെയും അനുമതിയോടെ പൊലീസ് സ്റ്റേഡിയത്തിൽ ഷോ നടത്തുവാനുള്ള എല്ലാ നടപടികളും പൂർത്തിയാക്കി. മോഹൻലാൽ പങ്കെടുത്ത രണ്ടു വാർത്താ സമ്മേളങ്ങൾ ഡർബർ ഹാളിൽ വച്ചു നടക്കുകയും സുരക്ഷിതമായ മൂന്നു ഡമ്മി റിഹേഴ്സലുകൾ പൊലീസ് സ്റ്റേഡിയത്തിന്റെ പടിഞ്ഞാറ് ഭാഗത്തു ഫയർ ഫോഴ്സിന്റെയും പൊലീസിന്റെയും അതീവ സുരക്ഷാ മേൽനോട്ടത്തോടെ പൂർത്തിയാക്കുകയും ചെയ്തു..
മുതുകാട് എന്ന മാന്ദ്രികന്റെ അത്ഭുത സിദ്ദികൾ നേരിട്ട് കണ്ടു വിസ്മയിച്ചിരുന്നു പോയ അപൂർവ നിമിഷങ്ങൾ ആയിരുന്നു അതൊക്കെ ആവേശത്തിന്റെയും ആകാംക്ഷയുടെയും ദിനങ്ങൾ ആയിരുന്നത് അങ്ങേയറ്റം സാഹസികമായ അപകടകരമായ ഒരു ഉദ്യമം ആണ് ഏറ്റെടുത്തിരിക്കുന്നത് ഉറങ്ങാൻ വൈകിയ രാവുകൾ. എന്നാൽ ഇത് സംബന്ധിച്ച വാർത്തകൾ പുറത്തു വന്നതോടെ സ്ഥിതിഗതികൾ ആകെ മാറി മറിഞ്ഞു ദിവസവും നൂറു കണക്കിന് എതിരഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരുന്നത് സാധാരണക്കാരും വെരി വി ഐ പി മാരും നേരിട്ട് തന്നെ വിളിച്ചു.
ഇതിൽ നിന്ന് പിന്മാറണം എന്നറിയിച്ചു. ബാല്യകാല സുഹൃത്തുകൂടിയായ പ്രതിപക്ഷ ഉപ നേതാവ് കാർത്തികേയൻ നിനച്ചിരിക്കാതെ ഓഫീസിൽ കടന്നു വന്നു തന്നെ അതിലെ അപകടം ബോധ്യപ്പെടുത്തി. 'മാജിക്ക് നടത്തിക്കോ അത് ഞങ്ങളുടെ ലാലേട്ടനെ വച്ചു വേണ്ട..' ഇതായിരുന്നു അധികം പേരുടെയും അഭിപ്രായം. ഒടുവിൽ എതിർപ്പ് മുഖ്യമന്ത്രിയുടെ പ്രശ്ന പരിഹാര സെല്ലിൽ എത്തിയപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റു സെക്രട്ടറി നേരിട്ട് മുതുകാടിനെ വിളിച്ചറിയിച്ചു പ്രകടനത്തിൽ നിന്ന് പിന്മാറണം..! ജനഹിതം അതാണെങ്കിൽ അത് അംഗീകരിക്കപ്പെടണം...!
അതറിയിക്കാനുള്ള വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത മോഹൻലാൽ പച്ചയായ ഒരു മനുഷ്യനാണെന്ന് തെളിയിച്ചു കൊണ്ടു അത്യന്തം വൈകാരികമായി ഒരു പ്രസ്താവന നടത്തി ഒപ്പം സംഘാടകനായ എന്റെ രണ്ടു കൈകളിലും പിടിച്ചുകൊണ്ടു അദ്ദേഹം പറഞ്ഞ് എടുത്ത എഫർട്ടുകളും ബദ്ധപ്പാടുകളും മറക്കില്ല സർ..!ആ കൺകോണുകളിൽ നനവിന്റെ ഒരംശം എപ്പോഴും സന്തുഷ്ടനായി നിറഞ്ഞ ചിരിയോടെ മാത്രം കണ്ടിട്ടുള്ളൂ. ഗോപിനാഥ് മുതുകാടിനെ അന്ന് ആദ്യമായി ദുഃഖിതനും നിരാശനുമായും എനിക്കവിടെ കാണേണ്ടി വന്നു.
തുടർന്ന് കേരളത്തിലെ എന്റെ ദൗത്യം കഴിഞ്ഞു ജർമനിയിൽ തിരിച്ചു ചെന്നപ്പോഴേക്കും ഞാൻ ഇന്ദ്രജാലത്തിന്റെ കടുത്ത ആരാധകനായി കഴിഞ്ഞിരുന്നു. സമകാലീന മാജിക്കിന്റെ അവസാന വാക്കായ അമേരിക്കക്കാരൻ കോപ്പർഫീൽഡിന്റെയും ഹോളണ്ട് കാരൻ ഹാൻസ് ക്ളോഖിന്റെയും പ്രകടനങ്ങൾ എന്റെ പാർപ്പിടത്തിനു പത്തു നൂറു കിലോമീറ്റർ അകലെയായിരുന്നെങ്കിലും ഞാൻ സാഹസപ്പെട്ടു ടിക്കറ്റ് സംഘടിപ്പിച്ചു കാണുക പതിവായി. എന്നാൽ ഗോപിനാഥ് മുതുകാടിന്റെ സ്റ്റേജിലെ ഇടപെടലുകളുടെ ആസ്വാധ്യത എനിക്ക് അവിടെ ആസ്വദിക്കാനായില്ല
ഇത് വെറും വാക്കല്ല പ്രിയ ഗോപിനാഥ് ഹൃദയത്തിന്റെ ഭാഷയിലുള്ള ഒരു സാക്ഷിപത്രം അതുകൊണ്ടു അങ്ങ് മാജിക്കിന്റെ ലോകത്ത് നിന്ന് മാറിനിൽക്കരുത് ഒരു കാരണവശാലും.. വിശ്വ മാന്ത്രികവേദിയിലെ ഒരു അതികായനാണ് താങ്കൾ ലോക മാന്ത്രിക വേദിക്കു ഇനിയും താങ്കളെ വേണം ത്രസിപ്പിക്കുന്ന പുതു പുത്തൻ ഇനങ്ങളുമായി..!
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്