സ്വപ്നങ്ങളെ നിങ്ങൾ
(സങ്കല്പ്ങ്ങളിൽ നിന്നല്പം)
അടുത്തകാലത്തു എന്റെ പല നല്ല സുഹൃത്തുക്കളും സ്നേഹത്തോടെ ആരാഞ്ഞു, 'എന്തേ ഇപ്പോഴൊന്നും ഒരു കലാസൃഷ്ടികളും എന്നിൽ നിന്നും ഉതിർന്നു വരുന്നില്ലല്ലോയെന്ന്'. ഞാൻ അവരോടെല്ലാം പറഞ്ഞത് കലാസൃഷ്ടികൾ അങ്ങിനെ നാം വിചാരിക്കുമ്പോഴെല്ലാം പൊടിഞ്ഞു വീഴുന്ന ഒന്നല്ല. മനസ്സു പറയും എപ്പോൾ എഴുതണം, എന്തെഴുതണമെന്നൊക്കെ. അതിനനുസരിച്ച് ചെയ്യും. അല്ലാതെ, മമ്മുക്ക അഭിനയിച്ച 'മുന്നറിയിപ്പിലെ' കഥാപാത്രത്തോട് അതിലെ നായികാകഥാപാത്രം ഒട്ടനവധി നാളുകൾകൊണ്ടു നിർബന്ധിച്ചപ്പോൾ ഉണ്ടായ അനുഭവം എന്തെന്നു ആ സിനിമ കണ്ടവർക്ക് അറിയാമല്ലോ.
നമ്മുടെ മുൻ രാഷ്ട്രപതി പറഞ്ഞിട്ടുണ്ടല്ലോ നാം എപ്പോഴും സ്വപ്നം കാണണമെന്ന്. ഞാനും അങ്ങിനെ പല സ്വപ്നങ്ങളും കാണാറുണ്ട്. മിക്കപ്പോഴും നാം അടുത്തിടെ ചെയ്ത, കണ്ട കാര്യങ്ങളൊക്കെ നമ്മുടെ ഉപബോധമനസ്സിൽ അങ്ങിനെ സ്വപ്നമായി വിഹരിക്കും എന്നതാണ് എന്റെ അനുഭവം.
ഇന്നലെ ഞാൻ കണ്ട സ്വപ്നം അതിമനോഹരമായിരുന്നു. ഞാൻ നമ്മുടെ സിനിമാനടൻ മമ്മുക്കയുടെ (ഞാനും അദ്ദേഹത്തിന്റെ ഒരാരാധകൻ) അടുത്ത അയൽക്കാരൻ. അദ്ദേഹം എപ്പോഴും ഷൂട്ടിങ് പ്രമാണിച്ചു തിരക്കിലാവും. എന്നിരുന്നാലും ഞാനും എന്റെ സഹധർമ്മിണിയും മക്കളും അവരുടെ വീട്ടിൽ മിക്കപ്പോഴും സന്ദർശകരവാറുണ്ട്. അതിനാൽ ഞങ്ങൾക്കവരുടെ വീട്ടിൽ അത്രയുംതന്നെ സ്വാതന്ത്ര്യവും ഉണ്ട്. മമ്മുക്ക വീട്ടിൽ എത്തിയാലുടനെ പതിവുപോലെ നല്ല കേരളകൈലി മുണ്ടാണ് ധരിക്കാറ്. ഈയിടെ ബഹ്രൈനിൽ വന്നപ്പോഴും, അദ്ധേഹത്തെ അദ്ദേഹം താമസിക്കുന്ന ഹോട്ടലിൽ അന്നത്തെ സംഘാടകരോടുത്തു ചെന്നു കണ്ടപ്പോഴും അദ്ദേഹം കൈലി മുണ്ടും ഷർട്ടും ആണ് ധരിച്ചിരുന്നത്. എനിക്കും കൈലി മുണ്ടിനോട് അതിയായ താല്പര്യമായിരുന്നു.
എന്നാൽ ക്രമേണ, എന്റെ സഹധർമ്മിണി അതിനോട് എതിർപ്പ് പ്രകടിപ്പിച്ചുതുടങ്ങിയതിനാലും (അവർ കളിയാക്കിക്കൊണ്ട് പറയും, കണ്ട ബംഗാളികളെ പോലെയെന്നൊക്കെ), അവളുടെ ആഗ്രഹപ്രകാരം ഞാൻ വെറും വെള്ളമുണ്ടുകളിലേക്ക് ക്രമേണ മാറി. ഇന്നും ഞാൻ ഒരു കൈലി മുണ്ട്, അതിന്റെ സ്മരണക്കുവേണ്ടി എന്റെ വസ്ത്രക്യാബിനിൽ സൂക്ഷിച്ചിട്ടുണ്ട്. കൈലി മുണ്ടിനെ അങ്ങിനെ തിരസ്കരിച്ചും കൂടാ. നമ്മുടെ കേരളനേതാക്കളിൽ മണ്മറഞ്ഞ ഇ.എം.എസ്, നായനാർ, എന്തിനു നമ്മുടെ ഇപ്പോഴത്തെ ആരാധ്യനായ പ്രതിപക്ഷ നേതാവ് അച്ചുമ്മാവാനടക്കം പല പൗരപ്രധാനികളും കൈലിമുണ്ടിനെ സ്നേഹിക്കുന്നു; ധരിക്കുന്നു.
എന്റെ ശ്രീമതി പിന്നെയും പറഞ്ഞു വെള്ള മുണ്ടുകൾ ശുദ്ധിയെയും, ഭംഗിയെയും, സ്നേഹത്തെയും ഒക്കെ പ്രതിഭലിപ്പിക്കുന്നുയെന്ന്. അങ്ങിനെ ഞാൻ വീട്ടിലുള്ളപ്പോഴെല്ലാം കുറച്ചുകാലമായി വെള്ളമുണ്ടിലേക്ക് ചേക്കേറി. ഇപ്പോൾ എനിക്കും ലുങ്കിമുണ്ടിനോട് വെറുപ്പ് തോന്നിത്തുടങ്ങി.
ഞാൻ പറഞ്ഞുവന്നത്, മമ്മുക്കടെ വീട്ടിൽ ചെല്ലുമ്പോഴെല്ലാം മമ്മുക്ക ആ ഡ്രസ്സിലാവും ഉണ്ടാവുക. സ്വപനത്തിൽ, മമ്മൂക്കടെ വീട്ടിൽ ഒരു കുഞ്ഞു വാവയും (അദ്ദേഹത്തിന്റെ മോളുടെ അരുമ കുട്ടി) ഉണ്ടായിരുന്നു അന്ന്. ഒരു പക്ഷെ ഈ അവസരത്തിൽ ഞാനും കുടുംബവും ഞങ്ങളുടെ നാട്ടുകാരായ ഒരു കുടുംബത്തേയും അവരുടെ മകൾ പ്രസവിച്ച കുഞ്ഞുമോൻ വാവയേയും ചെന്നു കാണുകയുണ്ടായി. അതാകാം അവരെ പ്രതിനിതീകരിച്ചു അങ്ങിനെ ഒരു സീൻ മമ്മൂക്കടെ വീട്ടിലും (സ്വപനത്തിൽ) കാണാൻ കഴിഞ്ഞത്.
അന്ന് ഞങ്ങൾ മമ്മുക്കയെയും കുടുംബത്തെയും അടുത്തദിവസം ഉച്ചയ്ക്ക് ഊണിനു സ്നേഹപുരസ്സരം ഞങ്ങളുടെ വീട്ടിലേക്കു ക്ഷണിച്ചു. അദ്ദേഹവും കുടുംമ്പവും വരാമെന്നേറ്റു. എന്തെങ്കിലും പ്രത്യേകത ആ ഊണിനു ഉണ്ടോയെന്നും അദ്ധേഹം തിരക്കാതിരുന്നില്ല. ഞാൻ പറഞ്ഞു, എന്റെ ശ്രീമതിയുടെ പാചകമിടുക്കും വല്ലപ്പോഴും അവരും ആസ്വദിച്ചറിയേണ്ടതല്ലേ, അതാ വിളിച്ചതെന്നും. പരസ്യങ്ങളിൽ അദ്ദേഹം പറയാറുള്ള 'ഒരു അരി ബ്രാന്റിന്റെ' അരിയൊന്നും ആവില്ല അന്നത്തെ ഊണിനെന്നും ഞാൻ ചുമ്മാ തട്ടിവിട്ടു.
അദ്ധേഹവും കുടുംബവും പറഞ്ഞ സമയത്തു തന്നെ പിറ്റേന്ന് ഉച്ചയ്ക്ക് ഞങ്ങളുടെ വീട്ടിൽ വന്നു. വന്നയുടനെ ഔപചാരികമായി ശീതള പാനീയം നല്കി അവരെ സ്വീകരിച്ചു. പിന്നെ കുറെയേറെ നാട്ടു വർത്തമാനങ്ങളും അദ്ദേഹത്തിന്റെ പുതിയ പ്രോജക്ടുകളെ കുറിച്ചുമൊക്കെ വളരെയേറെ നേരം സംസാരിച്ചു. ഉച്ചയ്ക്ക് രണ്ടരമണിയായിട്ടും ഭക്ഷണം വിളമ്പുന്നതിനുള്ള തയ്യാറെടുപ്പോ, അല്ലെങ്കിൽ ഊണ്മേശയിലേക്ക് അവരെ ആനയിക്കാനുള്ള ബദ്ധപ്പാടോ ഞങ്ങൾ കാണിക്കാതിരുന്നതുകൊണ്ട് അദ്ദേഹം തിരക്കി ഇനി വേറെ ആരെങ്കിലും വരാൻ കാത്തിരിക്കുകയാണോയെന്ന്. ഞാൻ പറഞ്ഞു അതല്ലാ മമ്മൂക്കാ...ഇനിയേതായാലും ഞാൻ വച്ചു താമസിക്കുന്നില്ലാ. അങ്ങിനെ വിഷയം അവതരിപ്പിച്ചു തുടങ്ങി.
നാമെല്ലാം വിശപ്പിന്റെ വിളി ഒരിക്കലെങ്കിലും അറിഞ്ഞിരിക്കണം. അങ്ങ് വലിയ ഒരാളാണ്. അഭിനയത്തിൽ ഭരതശ്രേഷ്ട്ൻ, പത്മശ്രീ പുരസ്കാര ജേതാവ്; വേറെ ഒട്ടനവധി പുരസ്കാരങ്ങളുടെ ജേതാവ്. ഇന്ന് അങ്ങയുടെ കൂടെ ഞങ്ങളും ആ 'വിശപ്പിന്റെ വിളി'യെന്തെന്നറിയുന്നു. നമ്മുടെ നാട്ടിലും സമൂഹത്തിലും ഒട്ടനവധി ആളുകൾ ഒരു നേരത്തെ വിശപ്പകറ്റാൻ നിവർത്തിയില്ലാതെ കഷ്ട്ടപ്പെടുന്നത് നാം കാണുന്നു. അവിടെയുള്ള അനാഥാലയങ്ങളിൽ, വയോധിക ശരണാലയങ്ങളിൽ ഒരു നേരമെങ്കിലും നല്ലൊരു സദ്യയൂണ് ആഗ്രഹിച്ചുകഴിയുന്ന ഒട്ടനവധി ആളുകളുണ്ട്. ഞങ്ങൾ പല ആരാധനായാലയങ്ങളും സന്ദർശിക്കുമ്പോൾ അവിടെയൊക്കെ അന്നദാനം വഴിപാടുകൾ മുഖേന കഴിക്കാൻ സൗകര്യമുണ്ട്. എന്നിരുന്നാലും, നാമിന്നു വിശപ്പ് എന്തെന്നറിഞ്ഞു നടത്തുന്ന ഈ അന്നദാനത്തിനു പ്രത്യേകതകൾ ഏറെയാണ്. അതിനാൽ ഇന്നിവിടെ ചെലവാകാമായിരുന്നതിലും കൂടുതൽ തുക നാമിന്ന്, ഇവിടെ അടുത്തുള്ള ഒരു അനാഥാലയത്തിന് നൽകുന്നു. 'അവിടത്തെ അന്തേവാസികൾ അതിന്റെ മാഹാത്മ്യം അനുഭവിച്ചറിയട്ടെ മമ്മൂക്കാ' എന്നുപറഞ്ഞപ്പോൾ അദ്ധേഹത്തിന്റെ കണ്ണുകളിൽ ആനന്താശ്രു തിളങ്ങുന്നതും ഞാൻ ശ്രദ്ധിച്ചു.
അദ്ദേഹം പറയുകയുണ്ടായി, ഞാനും വിശപ്പിന്റെ വിളി അറിഞ്ഞവനാണ്. സിനിമയിലേക്ക് വരുംമുമ്പെ ഒരു വക്കീലായിരുന്നപ്പോൾ പലപ്പോഴും കേസുകളുടെ നൂലാമാലകളിൽ പെട്ടുമൊക്കെ ഉച്ചയൂൺ എല്ലാം ത്യജിക്കേണ്ടിവന്നിട്ടുണ്ട്. നീയും നിന്റെ വീട്ടുകാരും അതൊക്കെ വീണ്ടും എന്നെ ഓർമിപ്പിച്ചു. നന്ദി, ഒരായിരം നന്ദി എന്നും പറഞ്ഞുകൊണ്ടു അദ്ദേഹത്തിന്റെ പോക്കറ്റിൽ കിടന്നിരുന്ന അത്രയും സംഖ്യകൂടെ എനിക്കു തന്നു ഒന്നിച്ചു കൊടുക്കാൻ പറഞ്ഞു.
'എന്തായാലും, നീ ഒരു ചായയെങ്കിലും ഞങ്ങൾക്ക് തന്നെ പറ്റൂ...' അദ്ദേഹം സന്തോഷത്തോടെ പറഞ്ഞുനിർത്തി.
ഞങ്ങൾ ചായസൽക്കാരവും നടത്തി അവരെ സന്തോഷത്തോടെ യാത്രയാക്കി.
എന്റെ ഇപ്പോഴുള്ള ആഗ്രഹം ഇതൊക്കെ യാഥാർത്യമായിരുന്നെങ്കിൽ...
കൂട്ടത്തിൽ ഉടനെ നാട്ടിലുള്ള അമ്മയെ വിളിച്ചു അവിടെ അടുത്തുള്ള അനാഥാലയത്തിൽ ചോറൂണ് നടത്താൻ പറയാനും മറന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍