ഇന്നലെ 25,000 ത്തോളം പുതിയ രോഗികളും 300 ൽ അധികം മരണവും; രണ്ടാം വരവിലും ജീവൻ എടുക്കുന്നത് വൃദ്ധരുടേയും രോഗികളുടേയും; കുറഞ്ഞത് 85,000 പേർ കൂടിയെങ്കിലും മരിക്കുമെന്നതിനാൽ അടച്ചിടാൻ ഉപദേശം; എം പി മാർ പോലും പ്രതിഷേധിക്കുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ ബോറിസ് ജോൺസൺ
മറുനാടൻ ഡെസ്ക്
ലണ്ടൻ: കഴിഞ്ഞ ഒരു മാസത്തിൽ ഇതാദ്യമായി, പുതിയതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണത്തിൽ,തൊട്ടു മുൻപത്തെ ആഴ്ച്ചയിലേതിനേക്കാൾ ഒരല്പം കുറവുണ്ടായത് ഇന്നലെയായിരുന്നു. 24,701 പേർക്കാണ് ഇന്നലെ പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം, കഴിഞ്ഞ ബുധനാഴ്ച്ച ഇത് 26,688 ആയിരുന്നു.അതേസമയം മരണനിരക്ക് വർദ്ധിക്കുക തന്നെയാണ്. ഒന്നാം വരവിനേക്കാൾ ഭീകരമായിരിക്കും കൊറോണയുടെ രണ്ടാം തേരോട്ടം എന്ന ആശങ്ക ഈ രംഗത്തെ വിദഗ്ദർ എല്ലാവരും പങ്കുവയ്ക്കുന്നുണ്ട്. ശൈത്യകാലം കൂടി വന്നെത്തുന്നതോടെ വൈറസിന് പെറ്റുപെരുകാൻ അനുകൂലമായ കാലാവസ്ഥയായിരിക്കും എന്നതാണ് ഈ ആശങ്കയ്ക്ക് കാരണം.
തികഞ്ഞ അശയക്കുഴപ്പത്തിൽ ബോറിസ് ജോൺസൺ
ബ്രിട്ടനിലെ കൊറോണയുടെ രണ്ടാം വരവ് ഒന്നാം വരവിനേക്കാൾ മാരകമായിരിക്കും എന്ന് ശാസ്ത്രജ്ഞർ വിലയിരുത്തിയ അവസ്ഥയിൽ, കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ആവശ്യമായി വന്നിരിക്കുകയാണ്. രണ്ടാം വരവിലെ മൂർദ്ധന്യഘട്ടം ഒന്നാം വരവിലേതു പോലെ ഭീകരമായിരിക്കില്ലെങ്കിലും കൂടുതൽ കാലം നീണ്ടു നിൽക്കും എന്നാണ് സർക്കാരിന്റെ ശാസ്ത്രോപദേഷ്ടാക്കൾ തന്നെ പറയുന്നത്. പ്രതിദിനം 500 മരണങ്ങൾ വരെ സംഭവിച്ചേക്കാം. കൂടുതൽ കാലം നീണ്ടു നിൽക്കുന്ന രോഗവ്യാപനം കൂടുതൽ മരണങ്ങൾക്കും ഇടയാക്കും.
ഇത്തരമൊരു സാഹചര്യത്തിൽ കൂടുതൽ കർശന നിയന്ത്രണങ്ങളോടെയുള്ള ലോക്ക്ഡൗൺ ആവശ്യമാണെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഡിസംബർ മദ്ധ്യത്തോടെ ഇംഗ്ലണ്ട് മുഴുവൻ ടയർ 3 നടപ്പിലാക്കേണ്ടതായി വരും എന്നും ഇവർ പറയുന്നു. രോഗവ്യാപനത്തിന്റെ വേഗത തടയുവാൻ ഇതല്ലാതെ മറ്റൊരു മാർഗ്ഗമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ കടുത്ത നിയന്ത്രണങ്ങൾക്കായി ശാസ്ത്രലോകം നിലകൊള്ളുമ്പോൾ, സ്വന്തം പാർട്ടിയിലെ എം പിമാർ വരെ ഇതിനെതിരാണ്.
ഇനിയൊരു ലോക്ക്ഡൗൺ കൂടി താങ്ങാനുള്ള കെല്പ് ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥയ്ക്കില്ല എന്നാണ് ഇവരുടെ അഭിപ്രായം. ഹോസ്പിറ്റാലിറ്റി മേഖല തകർന്ന് മണ്ണടിയും എന്നും ഇവർ പറയുന്നു. സാമ്പത്തിക വിദഗ്ദരും ഈ അഭിപ്രായത്തെ പിന്തുണയ്ക്കുകയാണ്. അതേസമയം, ഇപ്പോൾ ടയർ 3 നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഭാഗങ്ങളിൽ നിന്നുള്ള എം പിമാർ, പ്രദേശങ്ങളെ ടയർ 3 യിൽ നിന്നും മോചിപ്പിക്കുവാൻ സർക്കാർ എടുക്കുന്ന നടപടികളുടെ വിശദാംശങ്ങൾ പ്രസിദ്ധപ്പെടുത്തണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്.
വൃദ്ധരേയുംരോഗികളേയും നോട്ടമിട്ട് കൊറോണ
ആദ്യ വരവിൽ നിന്നും വിഭിന്നമായി രണ്ടാം വരവിൽ, യുവതലമുറയേയാണ് കൊറോണ ആദ്യം ആക്രമിച്ചത്. പക്ഷെ അത് ലക്ഷ്യസ്ഥാനത്തിലേക്ക് എത്തുവാനുള്ള വഴി മാത്രമായിരുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജീവിതം ആഘോഷമാക്കി, നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി പൊതുയിടങ്ങളിൽ ഒത്തുകൂടിയ യുവാക്കളിലൂടെ, ഈ വൈറസ് തന്റെ ലക്ഷ്യ സ്ഥാനത്ത് എത്തുകയായിരുന്നു. വൃദ്ധരേയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരേയുമാണ് രണ്ടാം വരവിൽ കൊറോണ കൂടുതലായും കീഴടക്കിയിരിക്കുന്നത്.
രണ്ടാം വരവിൽ സംഭവിച്ച മൊത്തം കോവിഡ് മരണങ്ങളിൽ കേവലം20 ൽ താഴെ മാത്രമേ 40 വയസ്സിനു കീഴെ പ്രായമുള്ളവരുള്ളു. മരണമടഞ്ഞവരിൽ ഭൂരിഭാഗവും വൃദ്ധർ തന്നെയാണ്. കുട്ടികളിലും യുവാക്കളിലും പടര്‍ന്നു പിടിച്ച് കോവിഡ് പക്ഷെ ഈ വിഭാഗത്തിൽ പെട്ടവരിൽ, ആശുപത്രിക്ക് ചികിത്സ ആവശ്യമായ രീതിയിൽ ഗുരുതരമായി ബാധിച്ചത് ചെറിയൊരു ഭാഗത്തിനെ മാത്രമായിരുന്നു. ഇതുവരെ 20 വയസ്സിന് താഴെയുള്ള ഒരാൾ മാത്രമാണ് രണ്ടാം വരവിൽ കോവിഡ് മരണത്തിന് കീഴടങ്ങിയതെന്ന് എൻ എച്ച് എസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 40 വയസ്സിൽ താഴെയുള്ള 13 പേരും.
രണ്ടാം വരവിൽ 85,000 പേർക്കെങ്കിലും ജീവൻ നഷ്ടപ്പെടുമെന്ന് റിപ്പോർട്ട്
രണ്ടാം വരവിൽ ചുരുങ്ങിയത് 85,000 പേർക്കെങ്കിലും ജീവഹാനി സംഭവിക്കുമെന്ന റിപ്പോർട്ട് പുറത്തായതോടെ കൂടുതൽ കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കായി സർക്കാരിന്റെ ശാസ്ത്രോപദേഷ്ടാക്കൾ സമ്മർദ്ദം ചെലുത്താൻ ആരംഭിച്ചു. സർക്കാരിന്റെ ശാസ്ത്രോപദേശക സമിതിയുടെ റിപ്പോർട്ടാണ് ഇപ്പോൾ ചോർന്നത്. ഇതിൽ ചുരുങ്ങിയത് 1 ദശലക്ഷം ബ്രിട്ടീഷുകാരെങ്കിലും നിലവിൽ കൊറോണ ബാധിതരാണെന്നും പറയുന്നു.
വൈറസിന്റെ പ്രത്യൂദ്പാദന നിരക്കായ ആർ നിരക്ക് 1 ൽ താഴെ എത്തിക്കുവാൻ കർശനമായ ഒരു ദേശീയ ലോക്ക്ഡൗണിലൂടെ മാത്രമേ സാധിക്കൂ എന്ന അഭിപ്രായക്കാരാണ് സർക്കാർ ശാസ്ത്രജ്ഞരിൽ ഭൂരിഭാഗവും. രണ്ടാം വരവ് ഒന്നാം വരവിനെക്കാൾ കൂടുതൽ മാരകമായതിനാൽ, എത്രയും പെട്ടെന്ന് നടപടികൾ എടുക്കണമെന്നാണ് ഇവരുടെ പക്ഷം. നിലവിൽ ദേശീയ തലത്തിൽ ആർ നിരക്ക് 1.6 ആണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍