ലേബർ റൂമിൽ കയറ്റിയ ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് നഴ്സ്; മനുഷ്യത്വരഹിതമായി പെരുമാറി ഡോക്ടർ നസ്റീൻ ഖാദറും; സ്വകാര്യ ആശുപത്രിയിൽനിന്നും മഞ്ചേരി മെഡിക്കൽ കോളജിലെത്തിയ ഗർഭിണിയായ സൗദത്ത് ലേബർ റൂമിൽ നേരിട്ടത് ശാരീരിക-മാനസിക പീഡനങ്ങൾ
ജംഷാദ് മലപ്പുറം
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ലേബർ റൂമിൽ കയറ്റിയ യുവതിയുടെ മുഖത്തടിച്ച് നഴ്സ്. മനുഷ്യത്വപരമായി പെരുമാറി മെഡിക്കൽ കോളജിലെ ഡോക്ടർ നസ്റീൻ ഖാദറും. സ്വകാര്യ ആശുപത്രിയിൽനിന്നും മഞ്ചേരി മെഡിക്കൽ കോളജിലെത്തിയ ഗർഭിണി ലേബർ റൂമിൽ നേരിട്ടത് ശാരീരിക-മാനസിക പീഡനങ്ങൾ. മഞ്ചേരി മെഡിക്കൽ കോളജിൽ പ്രസവാനന്തരം ലേബർ റൂമിൽ പ്രവേശിപ്പിച്ച യുവതിയുടെ മുഖത്തടിച്ചതായും, ക്രൂരമായി പെരുമാറിയതായുമാണ് പരാതി. മെഡിക്കൽ കോളജിലെ ഡോ. നസ്റീൻ ഖാദറിനെതിരെയും കണ്ടാലറിയാവുന്ന നാലുനേഴ്സുമാർക്കെതിരെയുമാണ് മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിലെ മോഴിക്കൽ സമീറിന്റെ ഭാര്യ സി.കെ സൗദത്ത് പരാതിയുമായി രംഗത്തുവന്നത്. ഇതുസംബന്ധിച്ച പരാതി മലപ്പുറം ജില്ലാ കലക്ടർക്കും, പൊലീസ് മേധാവിക്കും കൈമാറി. ഇതിന് പുറമെ മനുഷ്യാകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി കൈമാറാനിരിക്കുകയാണെന്നും സൗദത്തിന്റെ ഭർത്താവ് സമീർ മലപ്പുറത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.
സംഭവത്തെ കുറിച്ച് സമീർ പറയുന്നത് സൗദത്ത് പറയുന്നത് ഇങ്ങനെയാണ്. ഗർഭിണിയായ ശേഷം കഴിഞ്ഞ നവംബർ മാസംവരെ മഞ്ചേരിയിലെ സ്വകാര്യാശുപത്രിയായ കൊരമ്പയിലായിരുന്നു കാണിച്ചിരുന്നത്. തുടർന്ന് ഇക്കഴിഞ്ഞ രണ്ടിനാണ് പ്രസവത്തിനായി കൊരമ്പയിൽ ആശുപത്രിയിൽ അഡ്മിറ്റ്ചെയ്തത്. പിറ്റേന്ന് പ്രസവവേദന വന്ന എനിക്ക് സിസേറിയൻ നടത്താൻ അവിടുത്തെ ഡോക്ടർ നിർദ്ദേശിച്ചു. എന്നാൽ പ്രസവവേദന അനുഭവപ്പെടുന്ന തനിക്ക് സിസേറിയൻ ചെയ്യേണ്ട ആവശ്യമുണ്ടോയെന്ന് അഭിപ്രായം ചോദിച്ച എന്റെ വീട്ടുകാരോട് എന്തെങ്കിലും സംഭവിച്ചാൽ താൻ അറിയില്ലെന്നും ഒരു വെള്ള പേപ്പറിൽ ഒപ്പിട്ടുതന്നാൽ പരീക്ഷിക്കാമെന്നുമാണ് അശുപത്രി ഡോ. കദീജ ഉമ്മർ ബന്ധുക്കളോട് പറഞ്ഞത്.
ഡോക്ടറുടെ ഈ സംഭാഷണത്തിൽ അസ്വാഭാവികത തോന്നിയ എന്റെ വീട്ടുകാർ ഈ ആശുപത്രിയിൽനിന്നും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് ആദ്യം വിസമ്മതിച്ച ഡോക്ടർ പിന്നീട് ഒരുമണിക്കൂറോളം വൈകിപ്പിച്ച് പിന്നീട് മാറ്റാൻ സമ്മതിച്ചു. തുടർന്ന് ഈ ആശുപത്രിയിലെ ബില്ലുകളും മറ്റ് അടിപ്പിച്ച ശേഷമാണ് പോകാൻ സമ്മതിച്ചത്. എന്നാൽ കോളജിലേക്ക് പോകാൻ ആംബുലൻസ് സഹായം നൽകാൻ ആശുപത്രി അധികൃതർ തെയ്യാറായില്ല. ശേഷം മഞ്ചേരി മെഡിക്കൽ കോളജിന് സമീപത്തുനിന്നും മറ്റൊരു ആംബുലൻസ് വിളിച്ചാണ് മേഞ്ചരി മെഡലക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ശേഷം മെഡിക്കൽ കോളജിലെ ലേബർ റൂമിലേക്ക് മാറ്റിയ ഉടൻതന്നെ ഒരു ലേഡി ഡോക്ടർ വരികയും ഉടൻ തന്നെ എന്നെ പരിശോധിക്കുകയും 48മണിക്കൂറിനുള്ളിൽ സുഖപ്രസവം ഉണ്ടാകുമെന്നും സിസേറിയന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് 'ഏത് മഹതിയാണ് കൊരമ്പയിൽ ആശുപത്രിയിൽനിന്ന് ഓപ്പറേഷൻ വേണ്ടെന്ന് പറഞ്ഞ് പോന്നത്' എന്ന് ചോദിച്ച് മറ്റൊരു ഡോക്ടറായ നസ്റീൻ ഖാദർ തന്നെ അടുക്കലേക്കുവരികയായിരുന്നുവെന്നും സൗദത്ത് പരാതിയിൽ പറയുന്നു.
ദേഷ്യപ്പെട്ട് സംസാരിച്ച ഡോക്ടർ നസ്റീൻ ഖാദർ പ്രസവം കഴിയുംവരെ മോശമായാണ് പെരുമാറിയതെന്നും ഇവർ പറയുന്നു. 'നിങ്ങൾ എന്തിനാണ് കൊരമ്പയിൽ ആശുപത്രിയിലെ കദീജ ഡോക്ടറെ വെറുപ്പിച്ച് ഇങ്ങോട്ട് വന്നത്. ഇവിടെയും ഓപ്പറേഷൻ വേണമെന്ന് പറഞ്ഞാൽ ഇനി എവിടേക്കാണ് നിങ്ങൾ കൊണ്ടുപോകുകയെന്നും ചോദിച്ചാണ് മനുഷ്യത്വ രഹിതമായാണ് ഡോ.നസ്റീൻ ഖാദർ സംസാരിച്ചതെന്നും സൗജത്ത് പറയുന്നു.
തുടർന്ന് ഇക്കാര്യംതന്നെ തന്റെ ഉമ്മയോടും സഹോദരിമാരോടും ഡോക്ടർ ആവർത്തിച്ചു. തുടർന്ന് എന്റെ ഉമ്മയും സഹോദരിയും ഇക്കാര്യം പുറത്തു ചൂടുവെള്ളം വാങ്ങാൻ പോയിരുന്ന എന്റെ ഭർത്താവിനെ തിരിച്ചുവന്നപ്പോൾ ഇക്കാര്യം അറിയിച്ചു. ബന്ധുക്കളെല്ലാം മാനസികമായി തകർന്നിരിക്കുന്ന സമയമായിരുന്നു ഇത്. ഇവർ ലേബർറൂമിന് പുറത്തു മനോവേദന സഹിച്ചാണ് കാത്തിരുന്നത്. ശേഷം വൈകിട്ടോടെ സുഖപ്രസവത്തിലൂടെ താൻ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.
പ്രസവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരിൽ കണ്ടാലറിയാവുന്ന ഒരു നഴ്സ് വളരെ മോശമായാണ് പെരുമാറിയതെന്നും ലേബർറൂമിൽവെച്ച് ഇവർ വലതുകവളിൽ അടിച്ചതായും സൗദത്ത് പറയുന്നു. തുടർന്ന് പ്രസവം കഴിഞ്ഞ ശേഷം രണ്ടു പുരുഷ നേഴ്സുമാർ വന്ന് പ്രസവ സംബന്ധമായ മുറിവുകൾ തുന്നി. ഈ സമയം വെള്ളത്തിന് ദാഹിച്ച തനിക്ക് ഒരു തുള്ളിവെള്ളംപോലും തരാൻ ഇവർ കൂട്ടാക്കിയില്ല. തുടർന്നു പുരുഷ നേഴ്സുമാർ ഇടപെട്ടാണ് വെള്ളം നൽകിയതെന്നും സൗജത്ത് നൽകിയ പരാതിയിൽ പറയുന്നു. മുറിവുകൾ തുന്നിക്കെട്ടിയ ഉടൻ തന്നെ മറ്റൊരു വനിതാ നഴ്സ് വന്ന് എണീറ്റ് കട്ടിലിൽ കിടക്കാൻ പറഞ്ഞു.
വലിയ കട്ടിലിൽ കയറാൻപോലും കഴിയാതെവന്ന തനിക്ക് ഒരു സഹായംപോലും നൽകാൻ നഴ്സ് വിസമ്മതിച്ചു. തുടർന്ന് കഠിനമായ വേദന സഹിച്ചാണ് താൻ കട്ടിലിൽ കയറിക്കിടന്നത്. ശേഷം കുഞ്ഞിനെ മുലയൂട്ടാൻ എനിക്ക് നൽകുകയും ആസമയം കുട്ടിയെ പിടിക്കാൻ സഹായിക്കാമോ എന്ന് ചോദിച്ച എന്നോട് 'നീ വേണമെങ്കിൽ മുലകൊടുത്തോ' ഞങ്ങൾക്ക് വേറെ പണിയുണ്ട്' എന്ന പറഞ്ഞ് കയർത്തുസംസാരിച്ചു. ഒരു മനുഷ്യജീവന്റെ വിലപോലും നൽകാതെയാണ് ഇവർ പെരുമാറിയത്. ഈസമയത്ത് എന്റെ കുഞ്ഞിനെയും ജീവൻ ആശുപത്രി അധികൃതരുടെ കയ്യിലായതിനാൽ ആശുപത്രിയിലെ ആരോടും അതുവരെ പരാതിപ്പെട്ടില്ല. തുടർന്ന് ലേബർ റൂമിൽനിന്നും പുറത്താക്കി നിലത്തു കിടത്തി.
എന്നാൽ ഈ സമയത്ത് രക്തം പോകുന്നത് കൂടി കണ്ടതോടെ ഇവിടെ നിന്നും ഡിസ്ചാർജ് വാങ്ങി മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറുകയായിരുന്നു. ഇപ്പോഴും മഞ്ചേരി മലബാർ ആശുപത്രിയിൽചികിത്സയിലാണ്. ഇത്തരത്തിൽ തന്നോട് പ്രവർത്തിച്ച ഡോ. നസ്റീൻ ഖാദർ എന്നിവരുടേയും, ഡ്യൂട്ടിയിലുണ്ടായിരുന്ന ലേഡി നഴ്സുമാരിൽ ചിലരുടേയും പ്രവർത്തിമൂലം ഞാൻ മാനസികമായി തകരുകയും ഇപ്പോഴും വലിയ സങ്കടത്തിലും പ്രയാസത്തിലുമാണ്. എന്നെ ലേബർ റൂമിൽനിന്നും മുഖത്തടിച്ച ലേഡി നഴ്സിനേയും അപമര്യാദയായി പെരുമാറിയ ഡോ. നസ്റീൻ ഖാദർ എന്നിവരേയും ഇപ്പോഴും എനിക്ക് കണ്ടാൽ അറിയാം.
ഇവരുടെ പ്രവൃത്തിമൂലം മാനസികമായി തകർന്ന ഞാനും കുടുംബവും ഇപ്പോഴും ഈ ഷോക്കിൽനിന്നും മോചിതരായിട്ടില്ല. മേൽസംഭവത്തിൽ ആശുപത്രി ലോബികളുടെ ഇടപെടലുണ്ടാകാമെന്നും താനും കുടുംബവും വിശ്വസിക്കുന്നുവെന്നും സൗദത്ത് എസ്പിക്കും കലക്ടർക്കും നൽകിയ പരാതിയിൽ വ്യക്തമാക്കി. സാധാരണക്കാർക്ക് ഏക ആശ്രയമായ മെഡിക്കൽ കോളജ് ആശുപത്രികളിൽ ഇത്തരം പ്രവണത നടക്കുന്നത് ഏറെ ഭയമുണ്ടാക്കുന്ന കാര്യമാണ്. ഈ ഡോക്ടർക്കെതിരെ വേറെയും നിരവധി പരാതികളുള്ളതായി ആശുപത്രിയിലെ മറ്റു രോഗികളിൽനിന്നും അറിയാൻ കഴിഞ്ഞു. ഇതിനാൽ തന്നെ ഈ ഡോക്ടർക്കെതിരെയും, മറ്റു നേഴ്സുമാർക്കെതിരെയും ഇന്ത്യൻശിക്ഷാനിയമ പ്രകാരം ആവശ്യമായ ക്രിമിനൽനടപടിയും വകുപ്പ്തല നടപടികളും സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സൗദത്ത് ഇന്ന് പരാതി നൽകിയത്.
Stories you may Like
- നാല് ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ: 68.39 കോടിയുടെ ഭരണാനുമതിയായെന്ന് മന്ത്രി
- ഭരണകക്ഷിയായ ടോറികൾക്ക് നഷ്ടപ്പെട്ടത് ആയിരത്തോളം സീറ്റുകൾ; ബ്രിട്ടീഷ് രാഷ്ട്രീയം മാറി മറിയുമ്പോൾ
- ലേബറിനെ അൽപമെങ്കിലും ആശങ്കയിൽ ആക്കുന്നത് ബ്രിട്ടനിലെ ഇന്ത്യക്കാർ തന്നെ
- ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് നൂറുവയസ്സാവുമ്പോൾ!
- മുസ്ലിം വോട്ടുകൾ ഇടഞ്ഞാൽ ഭീഷണി തന്നെയെന്ന സൂചന തിരിച്ചറിഞ്ഞ് ലേബർ
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്