'കനയ്യ കുമാറിനെ പോലുള്ള ആളുകൾ അവിടെ പോയി ഇങ്ക്വിലാബ് വിളിക്കും..ഫോട്ടോ എടുത്ത് തിരിച്ചുവരും; നമ്മുടെ ആളുകൾ കൈയടിക്കും. എന്നാൽ, അയാളുടെ പടം വരും; ജെഎൻയുവിലും ജാമിയയിലും ഉള്ളവർ ആഹ്വാനം ചെയ്യുന്ന പോലെ പൗരത്വ നിയമത്തിനെതിരെ എല്ലാവരെയും കൂട്ടിയുള്ള സമരമൊന്നും വേണ്ട; ഒരഞ്ചുലക്ഷം പേരെ സംഘടിപ്പിച്ചാൽ അസമിനെ ഒരുമാസത്തേക്കെങ്കിലും ഇന്ത്യയിൽ നിന്ന് മുറിച്ചുമാറ്റാം': രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റിലായ ഷർജീൽ ഇമാം ആരാണ്?

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ജെഎൻ യുവിലെ ഈ വിദ്യാർത്ഥിയുടെ അറസ്റ്റ് വാർത്ത വന്നയുടൻ എല്ലാവരും ചോദിക്കുന്നു ആരാണ് ഈ ഷർജീൽ ഇമാം? ജനുവരി 25 ന് ശേഷം അഞ്ചു സംസ്ഥാനങ്ങളാണ് ഈ വിദ്യാർത്ഥിക്കെതിരെ കേസെടുത്തത്. രാജ്യദ്രോഹക്കുറ്റമടക്കം പല ഗുരുതര കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തി. യുഎപിഎ പ്രകാരവും കേസെടുത്തിട്ടുണ്ട്. അധികം ആരും അറിയാത്ത ഷർജീൽ ഇമാമാണ് ഇന്ന് മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.
അസമിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തണമെന്ന വിവാദ പ്രസംഗത്തെ ചൊല്ലിയാണ് ക്രൈംബ്രാഞ്ച് ഷർജീലിനെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ (രാജ്യദ്രോഹം), 153 എ ( മത വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം ഉണ്ടാക്കൽ) 505 ( സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്ന പരാമർശങ്ങൾ നടത്തൽ ) തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഷർജീൽ ഇമാമിന്റെ പ്രസംഗം സോഷ്യൽ മീഡിയകളിൽ കൂടി വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജനുവരി 16 ന് അലിഗഡ് മുസ്ലിം സർവകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ, പൗരത്വ നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ നടത്തിയ വിവാദ പ്രസംഗത്തിന് യുപി പൊലീസ് ഷർജീലിനെതിരെ വേറെ കേസ് എടുത്തിട്ടുണ്ട്. പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ അസം പൊലീസും ഇയാൾക്കെതിരെ എഫ്ഐആർ ഇട്ടിട്ടുണ്ട്.
ഷർജീലിന്റെ ഫേസബുക്ക് പോസ്റ്റ് പ്രകാരം താൻ പാറ്റ്ന സ്വദേശിയാണെന്നും സെന്റ് സേവ്യേഴ്സ് ഹൈസ്കൂളിലും ഡൽഹി ജിപിഎസ് വസന്ത് കുഞ്ജിലുമാണ് പഠിച്ചതെന്നും പറയുന്നു. പിന്നീട് ഐഐടി ബോംബെയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ പിജി ബിരുദം. ജെഎൻ യുവിൽ എത്തും മുമ്പ് കോപ്പൻഹേഗൻ സർവകലാശാലയിൽ ഐടി പ്രോഗ്രാമറായിരുന്നു.
സോഷ്യൽ മീഡിയയിൽ വൈറലായ ഒരുകൂട്ടം വീഡിയോകളിൽ, 'നമ്മൾ എല്ലാവരും ഒന്നിച്ചുനിന്നാൽ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വേർപെടുത്താം' എന്ന് പറയുന്നുണ്ട്. 'സ്ഥിരമായി അത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പോലും ഒന്നോ, രണ്ടോ മാസത്തേക്ക് അത് ചെയ്യാൻ കഴിയുമെന്നും ഷർജീൽ ഇമാം വീഡിയോയിൽ പറയുന്നു. അസമിനെ ഇന്ത്യയിൽ നിന്ന് അടർത്തി മാറ്റുക നമ്മുടെ ഉത്തരവാദിത്വമാണ്. ഇത് സംഭവിക്കുമ്പോൾ മാത്രമേ സർക്കാർ നമ്മൾ പറയുന്നത് കേൾക്കു, എന്നും ഇയാൾ പറയുന്നുണ്ട്. അഞ്ച് ലക്ഷം പേരെ സംഘടിപ്പിച്ചാൽ വടക്കു-കിഴക്കിനെ നമുക്ക് സ്ഥിരമായി അടർത്തി മാറ്റാമെന്നും ഇയാൾ പറയുന്നു.
പ്രസംഗം അക്രമവും വിഘടനവാദവും പ്രോത്സാഹിപ്പിക്കുന്നതെന്ന് പൊലീസ് കുറ്റം ചുമത്തുമ്പോൾ താൻ സമാധാനപരമായ ഉപരോധമാണ് ഉദ്ദേശിച്ചതെന്നാണ് ഷർജീൽ ഇമാമിന്റെ വിശദീകരണം.
ആരാണ് ഷർജീൽ ഇമാം?
ആധുനിക ഇന്ത്യൻ ചരിത്രത്തിൽ ജെഎൻയുവിൽ പിഎച്ച്ഡി ചെയ്യുകയാണ് 31 കാരനായ ഷർജീൽ ഇമാം. ഇയാൾക്കെതിരെ പൊലീസ് കേസുകൾ വന്ന ശേഷം, ഷഹീൻബാഗ് പ്രതിഷേധപരമ്പരയുടെ സഹസംഘാടകൻ എന്നാണ് മണിപ്പൂർ മുഖ്യമന്ത്രി എംഎൻ ബിരേൻ സിങ്ങും, അസം ധനമന്ത്രി ഹിമാന്ത ബിശ്വ ശർമയും വിശേഷിപ്പിച്ചത്. ദക്ഷിണ ഡൽഹിയിൽ പൗരത്വ നിയമത്തിനെതിരെ സ്ത്രീകൾ തുടർച്ചയായി നടത്തി വരുന്ന പ്രതിഷേധപരമ്പരയുടെ വോളണ്ടിയർ ആയിരുന്നു ഷർജീൽ ഇമാം
. നാൽപത് ദിവസത്തിലേറെ നീണ്ട സമരം ജനുവരി രണ്ടിന് അവസാനിപ്പിക്കുകയാണെന്ന് ഷർജീൽ പ്രഖ്യാപിച്ചെങ്കിലും സ്ത്രീകൾ അത് നിഷേധിച്ചിരുന്നു. ജനുവരി 25 ന് പുറത്തിറക്കിയ പ്രസ്താവനയിൽ പ്രതിഷേധത്തിന്റെ സംഘാടകനായി അങ്ങനെ ഒരു വ്യക്തിയെ ചൂണ്ടിക്കാട്ടാൻ ആവില്ലെന്നാണ് പ്രതിഷേധക്കാർ പറഞ്ഞത്. ഏതെങ്കിലും മാധ്യമത്തിലെ വളച്ചൊടിക്കപ്പെട്ട കഥയുമായി തങ്ങളുടെ പ്രതിഷേധത്തെ കൂട്ടിക്കെട്ടേണ്ട എന്നാണ് പ്രതിഷേധക്കാർ കടുപ്പിച്ച് പറഞ്ഞത്.
ഷർജീലിനെതിരെയുള്ള കേസുകൾ
ഷർജീലിനെതിരെ കേസ് ചുമത്തിയ അഞ്ച് സംസ്ഥാനങ്ങളിൽ നാലും ഭരിക്കുന്നത് ബിജെപിയാണ്. അസം, യുപി, മണിപ്പൂർ, അരുണാചൽ പ്രദേശ്. ഡൽഹിയിലും പൊലീസ് കേന്ദ്ര സർക്കാരിന് കീഴിലാണല്ലോ. ജനുവരി 25 ന് അസം പൊലീസാണ് ഷർജീലിനെതിരെ ആദ്യം കേസെടുത്തത്. രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങൾ. അതേ ദിവസം തന്നെ അലിഗഡ് പൊലീസും കേസെടുത്തു. മണിപ്പൂരും, ഡൽഹിയും, അരുണാചലും പിന്നാലെ കേസെടുത്തു.
യുപി ഒഴിച്ചുള്ള സംസ്ഥാനങ്ങൾക്ക് ഷർജീലിന്റെ അലിഗഡിലെ പ്രസ്താവന തങ്ങളുടെ മേഖലയിൽ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്ന് തെളിയിക്കേണ്ടി വരും.
എന്താണ് ഷർജീൽ അലിഗഡിൽ പറഞ്ഞത്?
ജനുവരി 16 ന് അലിഗഢ് മുസ്ലിം സർവകലാശാലയിൽ ഷർജീൽ ഇമാം നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണ് വിവാദം തുറന്നുവിട്ടത്. 'നമുക്ക് ഒരു അഞ്ച് ലക്ഷം പേരെ സംഘടിപ്പിക്കാൻ കഴിയുമെങ്കിൽ, വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് മുറിച്ചുമാറ്റാം, സ്ഥിരമായി അല്ലെങ്കിൽ പോലും ഒരുമാസത്തോളമെങ്കിലും'. ഈ പ്രസംഗത്തിന്റെ വീഡിയ വൈറലാവുകയും ചെയ്തു. തന്റെ 40 മിനിറ്റ് പ്രസംഗത്തിൽ, ഷർജീൽ ഇമാം കോൺഗ്രസ്, ആം ആദ്മി, ജെഎൻ യു വിദ്യാർത്ഥി നേതാവ് കനയ്യ കുമാർ എന്നിവരെ വിമർശിക്കുന്നുണ്ട്. പൗരത്വ നിയമത്തിനെതിരെ ജെഎൻയുവിലും ജാമിയയിലുമുള്ളവർ വിശാലാടിസ്ഥാനത്തിൽ ആഹ്വാനം ചെയ്യുന്ന പ്രതിഷേധത്തോടുള്ള വിയോജിപ്പും രേഖപ്പെടുത്തുന്നുണ്ട് പ്രസംഗത്തിൽ.
അസമിലെ മുസ്ലീങ്ങളുടെ ദുരിത സാഹചര്യങ്ങൾ വിശദീകരിച്ചുകൊണ്ട് ട്രാക്കുകളിൽ കല്ലുവയ്ക്കാനും, റോഡുകൾ തടയാനും ആഹ്വാനം ചെയ്യുന്നു. വടക്ക്-കിഴക്കിനെ ഇന്ത്യയിലെ മറ്റിടങ്ങളുായി ബന്ധിപ്പിക്കുന്ന ഇടനാളി മുസ്ലിം മേധാവിത്വ മേഖലയാണ്. കനയ്യ കുമാറിനെ പോലുള്ള ആളുകൾ അവിടെ പോയി ഇങ്ക്വിലാബ് വിളിക്കും, ഫോട്ടോ എടുത്ത് തിരിച്ചുവരും. നമ്മുടെ ആളുകൾ കൈയടിക്കും. എന്നാൽ, അയാളുടെ പടം വരും. ഇങ്ങനെയാണ് ഷർജീലിന്റെ വാക്കുകൾ. എന്നാൽ, അറസ്റ്റിലായ ശേഷം താൻ സമാധാനപരമായി പ്രതിഷേധിക്കണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തതെന്നാണ് ഷർജീലിന്റെ ന്യായം.
ജനുവരി 26 ന് ഡൽഹി, യുപി ബിഹാർ പൊലീസ് ബിഹാറിലെ വസതിയിൽ സംയുക്ത റെയ്ഡ് നടത്തിയെങ്കിലും ഷർജീലിനെ കണ്ടുകിട്ടിയിരുന്നില്ല. തന്റെ മകൻ നിരപരാധിയെന്നാണ് ഷർജീലിന്റെ അമ്മ അഫ്സാൻ റഹീം വാർത്താ ഏജൻസിയോട് പറഞ്ഞത്.
ഷർജീൽ ഇമാമിനെ ഡൽഹി പൊലീസ് ബിഹാറിൽ നിന്ന് ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്. പൗരത്വ നിയമഭേദഗതിക്കും, ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ വിദ്വേഷ പ്രസംഗം നടത്തിയതിനാണ് അറസ്റ്റ്. ജഹാനാബാദിൽ നിന്നാണ് ഷർജീൽ ഇമാമിനെ പിടികൂടിയതെന്ന് ക്രൈംബ്രാഞ്ച് ഡപ്യൂട്ടി കമ്മീഷണർ രാജേഷ് ദിയോ അറിയിച്ചു. ബിഹാർ സ്വദേശിയായ ജെഎൻ യു വിദ്യാർത്ഥിയെ തിരയാൻ അഞ്ച് സംഘങ്ങളെ നിയോഗിച്ചിരുന്നു. ചരിത്ര പഠത്തിൽ പിഎച്ച്ഡി വിദ്യാർത്ഥിയാണ് ഷർജീൽ ഇമാം. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് അറസ്റ്റ്.
Stories you may Like
- ഷർജിൽ ഇമാമിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ പാടില്ലായിരുന്നെന്ന് മാർക്കണ്ഡേയ കട്ജു
- അസമിനെ വേർപെടുത്തണമെന്ന് ആഹ്വാനം: ജെഎൻയു വിദ്യാർത്ഥിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി
- ഷർജീൽ ഇമാമിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു
- ബീഹാറിൽ സിപിഐ നേരിടുന്ന പ്രതിസന്ധി ഇങ്ങനെ..
- ബീഹാറിൽ പ്രതിപക്ഷ മഹാസഖ്യത്തിന്റെ പ്രകടന പത്രിക ഇങ്ങനെ..
- TODAY
- LAST WEEK
- LAST MONTH
- സാനിറ്റെസേഷൻ നടത്തുന്നതിനുള്ള അനുമതിയുടെ മറവിൽ പരസ്യചിത്രം നിർമ്മിച്ച് അനധികൃതമായി ലാഭം ഉണ്ടാക്കി; സിനിമാതാരം അനുശ്രീയ്ക്കെതിരെ പരാതിയുമായി ഗുരുവായൂർ ദേവസ്വം
- പിജെ ആർമ്മിയെ കൈയിലെടുക്കാൻ ജയരാജനെ കളത്തിൽ ഇറക്കും; മലമ്പുഴയിൽ വിഎസിന്റെ പിൻഗാമിയാകാൻ എംബി രാജേഷും; സമ്പത്തിലൂടെ തിരുവനന്തപുരത്തും നോട്ടം; വിദ്യാർത്ഥി നേതാവ് സാനുവിന് പൊന്നാനിയും നൽകിയേക്കും; തോറ്റ 'പത്ത് എംപി'മാർ മത്സരിക്കാൻ സാധ്യത; കോടിയേരിയും ബേബിയും പോരിന് ഇറങ്ങുമോ?
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- വാർധ്യകത്തിൽ ജീൻസും മോഡേൺ ലുക്കും ആയാൽ നിങ്ങൾക്കെന്താ നാട്ടുകാരെ; രജനി ചാണ്ടിയെ കണ്ടു മലയാളിക്ക് കുരു പൊട്ടിയപ്പോൾ ലോകമെങ്ങും ആവേശമാക്കാൻ ബിബിസി; വൈറൽ ആയ ഫോട്ടോകൾ പ്രായത്തെ തോൽപ്പിക്കുന്ന കാഴ്ചയായി മാറുമ്പോൾ
- ആദ്യ വിദേശ സന്ദർശനം യു കെയിലേക്ക്; ആദ്യദിനം തന്നെ മുസ്ലിം രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കും; ജോ ബൈഡൻ പ്രസിഡണ്ടാവാൻ തയ്യാറെടുപ്പ് തുടരുമ്പോൾ വമ്പൻ പരോഡോടെ വൈറ്റ്ഹൗസിൽ നിന്നിറങ്ങാനുള്ള ട്രംപിന്റെ മോഹത്തിന് തിരിച്ചടി
- മരുഭൂമിയിൽ മഞ്ഞു പെയ്യുന്നു; അരനൂറ്റാണ്ടിനു ശേഷം സൗദി അറേബ്യൻ മരുഭൂമിയിൽ അന്തരീക്ഷം മൈനസ് രണ്ട് താപനിലയിലേക്ക് താഴ്ന്നു; പലയിടങ്ങളിലും മഞ്ഞുവീഴ്ച്ച; ലോകത്തിന്റെ അതി വിചിത്രമായ കാലാവസ്ഥ മാറ്റം ഇങ്ങനെയൊക്കെ
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- അയോധ്യയിലെ മുസ്ലിം പള്ളിയുടെ ഔദ്യോഗിക നിർമ്മാണോദ്ഘാടനം റിപ്പബ്ലിക് ദിനത്തിൽ; ചടങ്ങ് ദേശീയ പതാക ഉയർത്തിയും വൃക്ഷത്തൈകൾ നട്ടും; ആരാധനാലയത്തിന് പുറമേ പള്ളി സമുച്ചയത്തിൽ ഉണ്ടാകുക ആശുപത്രിയും സമൂഹ അടുക്കളയും ലൈബ്രറിയും അടക്കമുള്ള സൗകര്യങ്ങൾ; ലോകത്തിന് മാതൃകയായി ബാബറി പുനർജനിക്കുന്നത് ഇങ്ങനെ
- പിഎം കിസാൻ സമ്മാൻ നിധി പ്രകാരം വർഷം തോറും നൽകി പോന്നത് 6000 രൂപ; കേരളത്തിൽ നിന്നും അനർഹമായി പണം കൈപ്പറ്റിയത് 15,163 പേർ: മുഴുവൻ പണവു തിരിച്ചു പിടിക്കാൻ സർക്കാർ നടപടി ആരംഭിച്ചു
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്