വെണ്ടുട്ടായി ബാബു കൊല്ലപ്പെട്ടത് തിരുവങ്ങാട് വച്ച്; പഴയ വിശ്വസ്തനെ വകവരുത്തിയതിന് പിന്നിൽ രഹസ്യം പുറത്തെത്തുമെന്ന പിണറായിയുടെ ഭയമെന്ന് ഭാര്യയുടെ ആരോപണം; മകന്റെ പേര് പാർട്ടി ലിസ്റ്റിലുണ്ടെന്നും കാത്തിരുന്നോളൂവെന്നും മുഖ്യമന്ത്രി നേരിട്ട് ഭീഷണിപ്പെടുത്തിയെന്നും ആരോപണം; കണ്ണൂർ വീണ്ടും പുകയുന്നു; വെണ്ടൂട്ടായി ബാബുവിന്റെ കൊല വീണ്ടും ചർച്ചകളിൽ
അനീഷ് കുമാർ
കണ്ണൂർ: കൊന്നവരുടെയും കൊല്ലപ്പെട്ടവരുടെയും കണക്കെടുപ്പ് നടക്കുന്ന കണ്ണുരിൽ വീണ്ടും കൊലക്കത്തി രാഷ്ട്രീയത്തിന് കളമൊരുങ്ങുന്നു. കെ. സുധാകരൻ കെപിസിസി അധ്യക്ഷനാവുകയും കണ്ണുരിൽ കോൺഗ്രസ് പ്രവർത്തകർ ഊർജം വീണ്ടെടുക്കുകയും ചെയ്യുന്ന സാഹചര്യം പലരേയും പ്രകോപിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിലെ ദയനീയ തോൽവി ബിജെപി കേന്ദ്രങ്ങളെ നിശബ്ദമാക്കിയിട്ടുണ്ടെങ്കിലും പാർട്ടി ഗ്രാമങ്ങൾ തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് യാതൊരു കുറവുമില്ലെന്നാണ് പുറത്തു വരുന്ന സൂചനകൾ.
കഴിഞ്ഞ അഞ്ചു വർഷം ഭരണത്തിന്റെ ശോഭ കെടുമെന്നതിനാൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് സിപിഎം പ്രവർത്തിച്ചിരുന്നത്. അക്രമ രാഷ്ട്രീയങ്ങളിൽ നിന്നും പിൻതിരിഞ്ഞ് അവ തുടരണമെന്ന് സിപിഎം നേതൃത്വം പറയുന്നുണ്ടെങ്കിലും എത്രമാത്രം അണികൾ സ്വീകരിക്കുമെന്ന് പറയാനാവില്ല. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം കെ.സുധാകരന്റെ വിവാദ വാർത്താ സമ്മേളനത്തോടെ ചർച്ചയാവുകയും പഴയ മുറിവുകളിൽ നിന്നും ചോരയൊലിക്കുകയും ചെയ്യുന്ന സാഹചര്യമാണ് കണ്ണുരിലുള്ളത്.
നീതി ലഭിക്കാത്ത രക്ത സാക്ഷി കുടുംബങ്ങൾ തങ്ങൾക്ക് സംഭവിച്ച ദുരന്തത്തെ കുറിച്ചും പീഡനാനുഭവത്തെ കുറിച്ചും പറയുമ്പോൾ കണ്ണുരിലെ പാർട്ടി ഗ്രാമങ്ങളെ സംഘർഷഭരിതമാക്കുകയാണ്. വരും ദിനങ്ങളിൽ കണ്ണുരിൽ അക്രമസംഭവങ്ങളുണ്ടായേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിനെ തുടർന്ന് പൊലിസ് സംഘർഷ ബാധിത പ്രദേശങ്ങളിൽ റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുതിയ ആരോപണവും എത്തുകയാണ്. എന്നാൽ ഇതും രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം പറയുന്നു.
വീണ്ടും പുകയുന്നു: പുത്തൻ കണ്ടം
മുഖ്യമന്ത്രിയുടെ സ്വന്തം വീടായ പിണറായി പാണ്ട്യാല മുക്കിനടുത്തുള്ള പുത്തൻ കണ്ടമെന്ന ആർഎസ്എസ് ഗ്രാമം ഇപ്പോൾ പുകയുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്തത സഹചാരിയായിരുന്ന വെണ്ടുട്ടായി ബാബുവിന്റെ കൊലപാതകമാണ് ഇപ്പോൾ വീണ്ടും ചർച്ചയായി ഉയർന്നു വരുന്നത്.
സി.എംപി പ്രവർത്തകനായ ബാബു തലശേരി തിരുവങ്ങാട് വച്ചാണ് കൊല്ലപ്പെട്ടുന്നത്. ഈ കൊലപാതകത്തിന് പിന്നിൽ പിണറായി ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന ഗുരുതരമായ ആരോപണമാണ് കൊല്ലപ്പെട്ട ബാബുവിന്റെ ഭാര്യ പ്രേമ മാധ്യമങ്ങൾക്കു മുൻപിൽ ഉന്നയിക്കുന്നത്. നീണ്ട ഇരുപത് വർഷം പിണറായി വിജയന്റെ നിഴലുപോലെ നടന്നയാളാണ് എന്റെ ഭർത്താവ് അംഗരക്ഷകനെപ്പോലെ അദ്ദേഹത്തെ സുരക്ഷിച്ചു.വളരെയടുത്ത കുടുംബ ബന്ധവും ഞങ്ങൾ തമ്മിലുണ്ടായിരുന്നു.എന്നാൽ പിന്നീട് അവർ തമ്മിൽ എന്തോ കാരണങ്ങളാൽ തെറ്റി. പിന്നീട് അകൽച്ച പരസ്പരമുള്ള ശത്രുതയായി മാറി.
ഇതേ തുടർന്ന് പിണറായിയുടെ രഹസ്യങ്ങൾ പുറത്തു പറയുമെന്ന് ഭയന്നാണ് തന്റെ ഭർത്താവിനെ കൊന്നുകളഞ്ഞതെന്ന് ഭാര്യ പ്രേമ ആരോപിച്ചു. സിപിഎമ്മിന്റെ ഭീഷണിയെ തുടർന്ന് തന്റെ ഭർത്താവിന്റെ കൊലപാതകത്തിൽ സാക്ഷി പറയാൻ പോലും ആരും തയ്യാറായില്ല. പിണറായി വിജയനെ കുറിച്ചുള്ള രഹസ്യങ്ങൾ പുറത്തറിയുന്ന ഭയമാണ് ബാബുവിനെ കൊലപ്പെടുത്താനുള്ള കാരണം. പിണറായി വിജയനുമായി അകന്ന ശേഷം നിരവധി തവണ ബാബുവിനെ വധിക്കാൻ ശ്രമം നടന്നിരുന്നതായി അറിയാം. താൻ കൊല്ലപ്പെട്ടുകയാണെങ്കിൽ അതിനു പിന്നിൽ പിണറായി വിജയനായിരിക്കുമെന്ന് പലപ്പോഴും ഭർത്താവ് തന്നോട് പറഞ്ഞിരുന്നതായി പ്രേമ വെളിപ്പെടുത്തി.
ബാബുവിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാൻ പോലും സിപിഎമ്മുകാർ സമ്മതിക്കാത്ത അവസ്ഥയുണ്ടായിരുന്നു. സിപിഎമ്മിന്റെ ഭീഷണിയെ തുടർന്ന് കൊലപാതകത്തിൽ സാക്ഷി പറയാൻ പോലും ആരും തയ്യാറായില്ല.
പാർട്ടി ലിസ്റ്റിൽ പേര് വന്നാൽ
ഭർത്താവിന് പുറകെ ഇപ്പോൾ തന്റെ മകനെയും കൊല്ലാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അവനെതിരെ നിരവധി അക്രമങ്ങളും ബോംബേറും നടത്തി. പലവട്ടം ഒളിഞ്ഞും തെളിഞ്ഞും കൊല്ലാൻ നോക്കി. ഞങ്ങൾ ഈ പ്രദേശത്തുള്ളവർ ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ്. അതിന്റെ പ്രവർത്തകനായ തിന്റെ വൈരാഗ്യത്തിലാണ് പ്രേംജിത്തിനെ കൊല്ലാൻ നോക്കുന്നത്. അവനെവിടെയും ജോലി ചെയ്യാൻ പോകാൻ കഴിയുന്നില്ല. പുറത്തിറങ്ങാൻ വിടുന്നില്ല. ഏതു സമയവും കൊല്ലുമെന്നാണ് സിപിഎമ്മുകാരുടെ ഭീഷണി.
നേരത്തെ അക്രമമുണ്ടാകുമെന്നറിഞ്ഞ് സഹായം തേടി ബന്ധുത്വം വെച്ച് പിണറായിയെ വീട്ടിൽ പോയി കണ്ടപ്പോൾ മകന്റെ പേര് പാർട്ടി ലിസ്റ്റിലുണ്ടെന്നും കാത്തിരുന്നോളൂവെന്നായിരുന്നു മറുപടിയെന്ന് പ്രേമ പറയുന്നു.
പുനരന്വേഷണത്തിനായി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ
കെ. പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ വെണ്ടുട്ടായി ബാബുവിന്റെ കൊലപാതകത്തിൽ മുഖ്യമത്രിക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയതോടെ പുനരന്വേഷണമെന്ന ആവശ്യവുമായി രംഗത്തു വന്നിരിക്കുകയാഞ് കുടുംബം. ഇതിനായി നിയമ നടപടിയുമായി മുൻപോട്ട് പോകുമെന്ന് ബാബുവിന്റെ ഭാര്യ പ്രേമ പറഞ്ഞു.
ഇതേ ആവശ്യം തന്നെ ഉന്നയിച്ച് സുധാകരന്റെ ഗൺമാനാൽ വെടിയേറ്റു മരിച്ച നാൽപ്പാടി വാസുവിന്റെ സഹോദരൻ രാജൻ, കോൺഗ്രസ് പ്രവർത്തകരുടെ ബോംബേറിൽ മരിച്ച സേവ് റിഹോട്ടൽ ജീവനക്കാരൻ നാണുവിന്റെ ഭാര്യ ഭാർഗവി എന്നിവരും നിയമതടപടി സ്വീകരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇത്തരം കേസുകളൊന്നും സർക്കാരിന്റെ പരിഗണനയിൽ ഇതുവരെ വന്നിട്ടില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍