ചൈനീസ് അംബാസിഡറുടെ അഭിമുഖം പിടിഐ എടുത്തത് കേന്ദ്ര സർക്കാരിനെ പ്രകോപിപ്പിച്ചു; വാർത്ത ഏജൻസികൾക്ക് പ്രസാർ ഭാരതിയിൽ നിന്ന് ഫണ്ടൊഴുക്ക് നിന്നപ്പോൾ തളർന്നത് യുഎൻഐയും; കെടുകാര്യസ്ഥതയിൽ മുടങ്ങിയത് മാസങ്ങളുടെ ശമ്പളം; പ്രതിസന്ധി ചർച്ചയാക്കി കുമാറിന്റെ ആത്മഹത്യ

മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: ഇന്ത്യയിലെ ഔദ്യോഗികമെന്ന് വിലയിരുത്തപ്പെടുന്ന വാർത്താ ഏജൻസിയാണ് യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ അഥവാ യുഎൻഐ. യുഎൻഐയ്ക്കൊപ്പം പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയും ഔദ്യോഗിക വാർത്താ ഏജൻസിയായാണ് വിലയിരുത്തുന്നത്. കേന്ദ്ര സർക്കാർ നാവായി ഏവരും കരുതുന്ന സ്ഥാപനങ്ങൾ. ഇതിൽ യുഎൻഐയിൽ മാസങ്ങളായി ശമ്പളമില്ല. ചെന്നൈയിലെ സീനിയർ മാനേജർ ഓഫീസിൽ തുങ്ങി മരിച്ചതിന് കാരണം സാമ്പത്തിക പരാധീനതകൾ കാരണമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഈ മരണം ചർച്ചയാക്കുന്ന് ഇന്ത്യയിലെ പ്രധാന വാർത്താ ഏജൻസിയുടെ വർത്തമാനകാല അവസ്ഥയാണ്.
പ്രധാനമന്ത്രിക്കൊപ്പം വിദേശ യാത്രകളിൽ ഇന്ന് അനുഗമിക്കുന്നത് പിടിഐയുടേയും യുഎൻഐയുടേയും പ്രതിനിധികളാണ്. അവരിലൂടെയാണ് രാജ്യത്തിന്റെ ശബ്ദം പുറത്തെത്തുന്നത്. അത്തരമൊരു വാർത്താ ഏജൻസിയാണ് സാമ്പത്തിക പ്രശ്നങ്ങളിൽ ഉഴലുന്നത്. സഹായിക്കാൻ കേന്ദ്ര സർക്കാരുമില്ല. ഇതിന് പിന്നിൽ ഒരു വാർത്ത പ്രശ്നമുണ്ടെന്നതാണ് ഉയരുന്ന ചർച്ച. പ്രസാർഭാരതിയുടെ ഫണ്ട് യുഎൻഐയ്ക്കും പിടിഐയ്ക്കും കിട്ടാറുണ്ട്. എന്നാൽ ചൈനീസ് അംബാസിഡറുടെ അഭിമുഖം പിടിഐ എടുത്തു. അത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയായി. ചൈനയുടെ അഭിപ്രായം പിടിഐ ചർച്ചയാക്കിയതോടെ വാർത്താ ഏജൻസികളോട് കേന്ദ്ര സർക്കാരിന്റെ മുഖം കറുത്തു. സഹായം നൽകുന്നത് നിർത്തലാക്കി.
പ്രസാർഭാരതിയുടെ ഫണ്ട് കിട്ടിയില്ലെങ്കിലും പിടിച്ചു നിൽക്കാൻ പിടിഐയ്ക്ക് കഴിയും. വൈവിധ്യവൽക്കരണത്തിലൂടെ അതിനുള്ള കരുത്ത് പിടിഐ നേടിയിട്ടുണ്ട്. എന്നാൽ കെടുകാര്യസ്ഥതയിൽ മുങ്ങിയ യുഎൻഐയ്ക്ക് ഫണ്ടില്ലാതെ വന്നതോടെ പ്രതിസന്ധി രൂക്ഷമായി. ഇതോടെ ശമ്പളവും മുടങ്ങി. ഈ പ്രതിന്ധിയിൽ ജീവനക്കാർ അക്ഷരാർത്ഥത്തിൽ വലഞ്ഞു. ഇതിന്റെ പ്രതിഫലനമാണ് ചെന്നൈ ഓഫീസിലെ ജീവനക്കാരന്റെ ആത്മഹത്യ. ആറു മാസമായി കുമാറിന് ശമ്പളം പൂർണ്ണമായും കിട്ടാത്ത അവസ്ഥയായിരുന്നു. യുഎൻഐയിൽ ഫോട്ടോഗ്രാഫറായി കയറിയ കുമാർ ആത്മഹത്യയിൽ അഭയം തേടുകയും ചെയ്തു.
എല്ലാ രാജ്യങ്ങളും വളരെ പ്രാധാന്യത്തോടെയാണ് ഔദ്യോഗികമെന്ന് വിലയിരുത്തുന്ന വാർത്ത ഏജൻസികളെ കണക്കാക്കാറുള്ളത്. എല്ലാ രാജ്യങ്ങൾക്കും ഇത്തരത്തിൽ ഏജൻസികളുണ്ട്. അങ്ങനെ ഇന്ത്യയുടേത് എന്ന് ലോകം വിലയിരുത്തുന്ന യുഎൻഐയ്ക്കുണ്ടാകുന്ന തളർച്ച യഥാർത്ഥത്തിൽ രാജ്യത്തിന്റെ അഭിമാനത്തിന് കൂടി ഏൽക്കുന്ന നാണക്കേടാണ്. ഇത് മനസ്സിലാക്കിയുള്ള ഇടപെടലുകൾ കേന്ദ്രം നടത്തിയില്ലെങ്കിൽ സമീപഭാവിയിൽ തന്നെ യുഎൻഐ അടച്ചു പൂട്ടേണ്ടി വരും.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ടി കുമാറിന്റെ ആത്മഹത്യ. പൊലീസ് എത്തി ആശുപത്രിയിൽ എത്തിച്ചപ്പോഴും മരിച്ചിരുന്നു. അമ്പത്താറുകാരനായ കുമാർ വർഷങ്ങളായി യു എൻ ഐയ്ക്കൊപ്പമായിരുന്നു യാത്ര ചെയ്തത്. യുഎൻഐയെ തമിഴ്നാട്ടിൽ നയിച്ച ആദ്യ ഫോട്ടോഗ്രാഫർ കൂടിയാണ് കുമാർ. മുതിർന്ന മാധ്യമ പ്രവർത്തകൻ എന്ന പരിഗണന ഏല്ലാവരും നൽകിയിരുന്നു. 1986ൽ ഫോട്ടോ ജേർണലിസം തുടങ്ങിയ കുമാർ പ്രമോഷനിലൂടെയാണ് തമിഴ്നാട്ടിലെ സീനിയർ മാനേജർ എന്ന ചുമതലയിൽ എത്തിയത്. എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കേണ്ട ചുമതല കുമാറിനായിരുന്നു. മറ്റ് ജീവനക്കാരുടെ വേദനയും ആത്മഹത്യയ്ക്ക് കാരണമായെന്നാണ് വിലയിരുത്തൽ.
പിടിഐയുടെ ചൈനീസ് ഇടപെടൽ കാരണമാണ് ഈ പ്രശ്നങ്ങളുണ്ടാകുന്നത്. നിലവിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ സഹായത്തോടെ യുഎൻഐക്ക് കരുത്ത് പകരാൻ കേന്ദ്ര സർക്കാർ ശ്രമം തുടങ്ങിയിട്ടുമുണ്ട്. ഫണ്ട് തിരിമറി അടക്കം ചിലർ നടത്തിയതാണ് യു എൻ ഐയെ തളർത്തിയതെന്ന് ജീവനക്കാരും പറയുന്നു. ഇതിൽ നിന്ന് രക്ഷനേടാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണം. അല്ലാത്ത പക്ഷം ഇന്ത്യയിലെ ആദ്യ വാർത്താ ഏജൻസിയുടെ കാര്യം കൂടുതൽ അവതാളത്തിലാകും.
പ്രഥമ പ്രസ്സ് കമ്മീഷൻ റിപ്പോർട്ടിൽ രാജ്യത്ത് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യക്കൊപ്പം രണ്ടാമതൊരു വാർത്താ ഏജർസി തുടങ്ങുവാനുള്ള നിർദ്ദേശമുണ്ടായിരുന്നു. അതിന്റെ ഫലമായി 1959-ൽ റെജിസ്റ്റർ ചെയ്യുകയും 1961 മാർച്ച് 21-ന് പ്രവർത്തനം ആരംഭിക്കുകയും ചെയ്ത വാർത്താ ഏജൻസിയാണ് യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ. ഇന്ത്യക്ക് അകത്ത് 325-ഓളം റിപ്പോർട്ടർമാരും, ഇന്ത്യയ്ക്ക് പുറത്ത് പല രാജ്യങ്ങളിലായി 250-ഓളം വാർത്താപ്രതിനിധികളും യൂ.എൻ.ഐ ക്ക് ഉണ്ട്.
ആന്തമാൻ നിക്കോബാർ ദ്വീപുസമൂഹങ്ങളിൽ ആദ്യമായി വാർത്താ പ്രതിനിധിയെ നിയമിച്ചത് യു.എൻ.ഐയാണ്. ലോകത്താകമാനം ആയിരത്തോളം മാധ്യമങ്ങൾ വാർത്തകൾക്കായി യു.എൻ.ഐയെ ആശ്രയിക്കുന്നുണ്ട്. 19-ഓളം അന്താരാഷ്ട്ര വാർത്താ ഏജൻസികളുമായി യു.എൻ.ഐ സഹകരിച്ച് പ്രവർത്തിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നീ ഭാഷകളിൽ യു.എൻ.ഐയുടെ സേവനം ലഭ്യമാണ്. ഹിന്ദി പതിപ്പ് 'യൂണിവാർത്ത' 1982-ലും ഉറുദു പതിപ്പ് 1992-ലുമാണ് ആരഭിച്ചത്.
ആദ്യമായി ഇന്ത്യയിൽ സാമ്പത്തിക വാർത്താ സേവനങ്ങളും, സ്റ്റോക്ക് എക്സ്ചേഞ്ച്, ഫോട്ടോ സേവനങ്ങളും ആരംഭിച്ചതും യു.എൻ.ഐ ആണ്. ഇത്തരത്തിലൊരു സ്ഥാപനമാണ് പ്രതിസന്ധിയിലേക്ക് വീഴുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- ഐ ഒ എസ് പലതവണ അപ്ഡേറ്റ് ചെയ്തിട്ടും അതങ്ങോട്ട് ശരിയാകുന്നില്ല; ഐ ഫോൺ 14 വാങ്ങിയവരെല്ലം കുടുങ്ങി; അത്യാവശ്യമായ സമയത്ത് മുട്ടൻ പണിയാകുന്നു; ഐഫോൺ പുതിയ വേർഷൻ വാങ്ങി കുടുങ്ങിയവരിൽ നിങ്ങളും ഉണ്ടോ ?
- ബിലാൽ അൽ സുഡാനിയേയും പത്ത് അനുയായികളേയും മലനിരകളിലെ ഒളിത്താവളത്തിൽ കയറി കൊന്നു തള്ളി അമേരിക്കൻ സേന; സോമാലിയൻ സർക്കാരിനെ മുൾമുനയിൽ നിർത്തിയ ഐ സി സ് ഭീകര സംഘത്തെ തച്ചുടച്ചത് ബൈഡൻ ഉത്തരവിട്ടതിനു പിന്നാലെ; കൊന്ന് തള്ളിയത് നീചരായ കൊലയാളികളെ
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നതാണ് പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമ! ചലച്ചിത്ര അക്കാഡമി ചെയർമാന് കുത്ത്! 'വാഴക്കുല' വൈലോപ്പള്ളിക്കും കൊടുത്തു! ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര തെറ്റ്; വാഴക്കുല ചങ്ങമ്പുഴയുടേതല്ലേ?
- കൊടിസുനിയെ പിടിച്ചതിന്റെ ദേഷ്യത്തിന് പിണറായി സർക്കാർ മൂലയ്ക്ക് ഒതുക്കിയ കുറ്റാന്വേഷന് അർഹതയുടെ അംഗീകാരം; കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ മോദിയെ നിയമിച്ചതിന് പിന്നാലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും; ഐ ജി അനൂപ് കുരുവിള ജോൺ അംഗീകരിക്കപ്പെടുമ്പോൾ
- ഇന്ത്യയെ തകർക്കാൻ തീവ്രവാദികളെ വളർത്തി; ചൈനയ്ക്ക് എല്ലാം തുറന്നു നൽകിയതും കുബുദ്ധി; ഒടുവിൽ എല്ലാം തകർന്നടിഞ്ഞു; ഡോളറുമായുള്ള വിനിമയത്തിൽ കൂപ്പുകുത്തി പാക്കിസ്ഥാൻ കറൻസി; വീണ്ടും അമേരിക്കൻ സഹായത്തിന് കൈകൂപ്പി പാക് സർക്കാർ; സൈന്യത്തിനും സർക്കാർ ഉദ്യോഗസ്ഥർക്കും അനുവദിച്ച ഭൂമി അടക്കം വീണ്ടെടുത്ത് പിടിച്ചു നിൽക്കാൻ ഷഹബാസ് ഷരീഫ് സർക്കാർ
- ജനക്കൂട്ടം ഇരച്ചു കയറി; സുരക്ഷ വീഴ്ച; ഭാരത് ജോഡോ യാത്ര താൽകാലികമായി നിർത്തിവച്ചു; പൊലീസ് നിഷ്ക്രിയമെന്ന് കോൺഗ്രസ്; ഇന്ത്യയിലെ പ്രതിപക്ഷത്തെ തിരികെ കൊണ്ടുവരുന്നുവെന്ന് ടൈം മാഗസിൻ റിപ്പോർട്ട്
- ഏഴു വർഷം മുൻപ് ഹൃദയാഘാതം ഉണ്ടായി മരിച്ചപ്പോൾ പാസ്റ്റർ നേരെ പോയത് നരകത്തിലേക്ക്; നരകത്തിലെ പീഡനം കണ്ടു മടുത്ത് ജീവിതത്തിലേക്ക് മടങ്ങി; നമ്മുടെ നാട്ടിലെ അത്ഭുത രോഗശാന്തി കള്ളന്മാരെ തോൽപിക്കുന്ന ഒരു അമേരിക്കൻ കഥ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- പാട്ടുകേട്ട് ഉറങ്ങവെ കവൻട്രിയിൽ മലയാളി നഴ്സിന് ആകസ്മിക മരണം; തിരുവനന്തപുരം സ്വദേശിയായ അരുണിന്റെ മരണം അറിഞ്ഞത് ഹോസ്പിറ്റൽ അധികൃതർ പൊലീസ് സഹായത്തോടെ അന്വേഷിച്ചപ്പോൾ; അരുൺ മടങ്ങുന്നത് ഭാര്യ ആര്യ യുകെയിലേക്ക് ജോലിക്കായി വരാനുള്ള തയ്യാറെടുപ്പിനിടെ
- ഷെരീഫ് മൂന്ന് കുട്ടികളുടെ അച്ഛൻ; സിന്ധുവിന രണ്ടു മക്കൾ; വിവാഹിതർ തമ്മിലുണ്ടായിരുന്നത് വർഷങ്ങളുടെ പ്രണയം; ഏഴാം തീയതി വീടുവിട്ടിറങ്ങി; ഗുരുവായൂരിലെ ലോഡ്ജിൽ അയൽവാസികളുടെ തൂങ്ങി മരണം; ഷെരീഫിന്റേയും സിന്ധുവിന്റേതും നിരാശയിലുള്ള ആത്മഹത്യ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- 'നമ്പൂതിരിയുടെ സദ്യ വേണം, ആദിവാസിയുടെ സദ്യ വേണ്ട, ഭക്ഷണത്തിലും അയിത്തം കൽപിച്ചാണ് നാം ജീവിക്കുന്നത്; ഓരോ തവണ മസാലദോശ കഴിക്കാൻ പ്യൂർ വെജിറ്റേറിയൻ ഹോട്ടലിലേക്ക് കയറുമ്പോഴും ഭരണഘടന പിന്തള്ളപ്പെട്ട് കൊണ്ടിരിക്കുന്നു': പഴയിടം ഫെയിം അരുൺ കുമാർ വീണ്ടും
- ട്രെയിനിന്റെ വാതിലിന് അടുത്തു കരഞ്ഞു നിന്ന പെൺകുട്ടി; ചോദിച്ചപ്പോൾ പറഞ്ഞത് പ്രണയം തകർന്നതിന്റെ സങ്കടത്തിൽ വീടു വിട്ടിറങ്ങിയ മണ്ടത്തരം; ഫോൺ പരിശോധിച്ചപ്പോൾ ഫ്ളൈറ്റ് മോഡ്; ഈ രണ്ട് യുവാക്കൾ കേരളത്തിന് നൽകിയത് അഭിമാനിക്കാനുള്ള വക; പൊലീസിനും കൈയടിക്കാം; വിഷ്ണുവും സുമിനും ലുലു മാൾ കണ്ട് മടങ്ങും; ഒറ്റപ്പാലത്തുകാർ വൈറലാകുമ്പോൾ
- കൊടിസുനിയെ പിടിച്ചതിന്റെ ദേഷ്യത്തിന് പിണറായി സർക്കാർ മൂലയ്ക്ക് ഒതുക്കിയ കുറ്റാന്വേഷന് അർഹതയുടെ അംഗീകാരം; കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ മോദിയെ നിയമിച്ചതിന് പിന്നാലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും; ഐ ജി അനൂപ് കുരുവിള ജോൺ അംഗീകരിക്കപ്പെടുമ്പോൾ
- മുടി വരണ്ടാൽ... നാക്ക് പൊട്ടിയാൽ... നഖം ഒടിഞ്ഞാൽ... മോണ പഴുത്താൽ... മുടിയിൽ താരൻ ഉണ്ടായാൽ... മോണയിൽ നിന്നു ചോര വന്നാൽ...എന്താണ് അതിന് അർത്ഥമെന്നറിയാമോ? ശരീരം കാട്ടുന്ന 21 ലക്ഷണങ്ങൾ സൂചിപ്പിക്കുന്നത് അറിയാം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- ഹൈക്കോടതി അഭിഭാഷക അസോസിയേഷനിൽ പതിച്ചിട്ടുള്ള കാളകൂടം എത്രത്തോളം ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്നുള്ള വസ്തുത ശരിയായി കേസെടുത്ത് അന്വേഷിക്കപ്പെടേണ്ട ക്രിമിനൽ കുറ്റം; അഴിമതി ആരോപണം ഉയരുന്നത് അസോസിയേഷൻ പ്രസിഡന്റ് അഡ്വ സൈബി ജോസ് കിടങ്ങൂരിന് എതിരെ; ഹൈക്കോടതി ഫുൾകോർട്ട് യോഗം നിർണ്ണായകം; ഇത് അത്യപൂർവ്വ അഴിമതി; ഞെട്ടിവിറച്ച് ഹൈക്കോടതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍