മനോരമ ഓഫീസിൽ ദ വീക്കിന്റെ എഡിറ്റുടെ കാബിനിൽവെച്ച് അദ്ദേഹം എന്നെ സ്പർശിച്ചു; ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കുമെന്ന് വാഗ്ദാനം; കണ്ണുനീരോടെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോൾ അയാൾ വിട്ടില്ല; ബ്രാ സ്ട്രാപ്പ് വലിച്ചു, പിന്നങ്ങോട്ട് നിർബന്ധിത ചുംബനങ്ങളായിരുന്നു; നിലവിളിച്ച് പുറത്തേക്ക് ഓടി'; അന്തരിച്ച മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായിക്കെതിരെയും മീടു; പത്മശ്രീ ജേതാവിനെതിരെ ഉയരുന്നത് ഗുരുതര പീഡന ആരോപണം

മറുനാടൻ മലയാളി ബ്യൂറോ
ന്യുഡൽഹി: സമൂഹത്തിന്റെ കാവൽനായ്ക്കളും, ഫോർത്ത് എസ്റ്റേറ്റുമൊക്കെയാണ് മാധ്യമ ലോകം എന്ന് പറയുമ്പോഴും അവിടെ നടക്കുന്ന സ്ത്രീ പീഡനത്തിന്റെയും ലിംഗ അസമത്വത്തിന്റെയും കഥകൾ ഈയിടെ മാത്രമാണ് ചർച്ചയായത്. മൂൻ മാധ്യമ പ്രവർത്തകനും വിദേശകാര്യ സഹമന്ത്രിയുമായിരു എം ജെ അക്ബറിനെതിരെ എട്ട് വനിതാ മാധ്യമപ്രവർത്തകർ രംഗത്തുവന്നതോടെ അദ്ദേഹം രാജിവെക്കേണ്ടി വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് മാധ്യമ ലോകത്തെ സ്ത്രീ പീഡനത്തിന്റെയും വിവേചനത്തിന്റെയും വാർത്തകൾ ചർച്ചയായത്. മുമ്പ് തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കേസിൽ കുടുങ്ങിയപ്പോഴും സമാനമായ ചർച്ച വന്നിരുന്നു. എന്നാൽ ഇപ്പോൾ മലയാളികളുടെ അഭിമാനമായി കണക്കാക്കപ്പെടുന്ന അന്തരിച്ച മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായിക്കെതിരെയാണ് ഇപ്പോൾ ഗുരുതര ആരോപണം ഉയരുന്നത്.
മലയാള മനോരമ പ്രസീദ്ധീകരണമായ 'ദ വീക്കിന്റെ' എഡിറ്ററായിരുന്ന ഷേണായി. ഡൽഹിയിലെ 'വീക്കിന്റെ' ഓഫീസിലെ എഡിറ്ററുടെ കാബിനിൽവെച്ച് ഷേണായി തന്നെ ലൈംഗികമായ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് മുൻ സഹപ്രവർത്തകയും, കാശ്മീരി ജേർണലിസറ്റുമായ നീലം സിങാണ് രംഗത്തെത്തിയത്. ഷേണായിയിൽ നിന്ന് ഇതുപോലെ ഒരു അനുഭവം താൻ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അന്ന് വെറും 21 വയസ്സുമാത്രം പ്രായമുള്ള താൻ മാനസികമായി തളർന്നുപോയെന്നും നീലം വെളിപ്പെടുത്തുന്നു. ബ്ലൂസ്റ്റാർ ഓപ്പറേഷനെ കുറിച്ചുള്ള ഒരു ലേഖനം ദ വീക്കിൽ എഴുതിയാണ് താൻ ഷേണായി പരിചയപ്പെടുന്നത്. ഒരിക്കൽ കാബിനിൽ തന്നെ അന്യായമായി സ്പർശിച്ചുകൊണ്ട 'ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കും' എന്നു പറഞ്ഞാണ് അയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യങ്ങളൊക്കെ അറിയുമായിരുന്ന 'ദ വീക്കിലെ' സഹപ്രവർത്തകൻ തന്നെ പിൽക്കാലത്ത് ഷേണായിയുടെ പേരിലുള്ള ജേർണലിസം അവാർഡ് സ്വീകരിച്ചുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സ്ത്രീ പീഡകരായ വ്യക്തികളുടെ പേരിലുള്ള ഇത്തരം അവാർഡുകൾ നിർത്തലാക്കണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പത്മശ്രീ ജേതാവാണ് ടിവിആർ ഷേണായി.
മാധ്യമമേഖലയിൽ നടക്കുന്ന വ്യാപക ലൈംഗിക ചൂഷണം
'ഇന്ത്യയിലെ മീടു കാമ്പയിൻ വൈകാരികമായ പരീക്ഷണ അനുഭവങ്ങിലൂടെ കടന്നുപോയ വനിതകളെ ശാക്തീകരിക്കുന്നുണ്ടോ? പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ, പദ്ധതിക്ക് ഇത്തരം മായാത്ത മുറവുകളെ ഉണക്കാൻ കഴിയന്നുണ്ടോ' എന്ന് ചോദിച്ചുകൊണ്ടാണ് നീലംസിങ്് തന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ഒരു ദശകത്തിലേറെയായി ഞാൻ അജ്്്ഞാതവാസത്തിലായിരുന്നു. ആരും എന്നെ കണ്ടില്ല. ആരുമായും എനിക്ക് സംവദിക്കാൻ കഴിഞ്ഞില്ല. മീടു കാമ്പയിൽ ആരംഭിച്ചപ്പോൾ, ഞാൻ സന്തോഷിച്ചു. ഇത് ഒരു കുമിളയാണോ അതോ അർഥവത്തായ ചലനമാണോ. നമ്മുടെ സമൂഹത്തിൽ സ്ത്രീകളെ അടിച്ചമർത്തുന്നതും ചൂഷണം ചെയ്യുന്നതും കയ്പേറിയ സത്യമാണ്. അതുകൊണ്ടുതന്നെ മീടുവിനെ ഒരു ചരിത്രപരമായ, സാമൂഹിക ഉത്തരവാദിത്തമായി അംഗീകരിക്കണം. അതിന് നിയമപരമായ പ്രത്യാഘാതങ്ങളൊന്നുമില്ല. അതുതന്നെയാണ് അതിന്റെ പ്രത്യേകതയും.
ഡൽഹി സർവകാലാശയിൽനിന്ന് ബിരുദം എടുത്ത് ഉടനെ തന്നെ പ്രമുഖരായ മാധ്യമപ്രവർത്തകരോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. 80 കളുടെ അവസാനത്തിൽ, വനിതാ ജേണലിസ്റ്റുകളുടെ ഒരു ആധിപത്യം ഡൽഹിയിൽ പ്രകടമായിരുന്നു. പക്ഷേ എന്നിട്ടും പുതുതായി വരുന്ന് സ്ത്രീകളോട് സീനിയേഴ്സ് ആയ പരുഷന്മാർ എം.ജെ. അക്ബർ ശൈലിയാണ് സ്വീകരിച്ചത്. മാധ്യമങ്ങളിൽ ധാരാളം എം. ജെ. അക്ബറുകൾ ഉണ്ടെന്ന് പറയാൻ ഞാൻ ധൈര്യപ്പെടുന്നു. കുറുക്കന്മാരും രാക്ഷസന്മാരും!
ഓപ്പറേഷൻ ബ്ലൂസ്റ്റാറിനെക്കുറിച്ച് ഞാൻ ഒരു ലേഖനം എഴുതി, അത് പുതുതായി ആരംഭിച്ച 'ദി വീക്ക്' മാസികയിൽ പ്രസിദ്ധീകരിച്ചു. ഇത് ശ്രദ്ധേയമായതോടെ 'ദി വീക്കിനായി' പതിവായി വാർത്തകളും ലേഖനങ്ങളും നൽകാൻ എഡിറ്റർ ടി വി ആർ ഷേണായി എന്നോട് പറഞ്ഞു. അന്ന് ഇന്റർനെറ്റ് ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ ഫാക്സ് വഴിയാണ് വാർത്ത അയച്ചിരുന്നത്. അല്ലെങ്കിൽ എഡിറ്ററുടെ കാബിനിൽ കയറി നേരിട്ട് വാർത്ത നൽകും. കുറച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിനുശേഷം, ടി വി ആർ ഷേണായിയുടെ ഭാവം മാറി. പലപ്പോഴം കൊതിയോടെ ഉമിനീർ തള്ളിവരുന്ന നിലയിൽ ഉറ്റുനോക്കാൻ തുടങ്ങി. ഒരിക്കൽ കാബിനിൽവെച്ച് അദ്ദേഹം അനുചിതമായി ശരീരത്തെ സ്പർശിച്ചപ്പോൾ ഞാൻ നടുങ്ങിപ്പോയി.
അദ്ദേഹം പറഞ്ഞു, 'ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കും!' കണ്ണുനീരോടെ, ഞാൻ കാബിൻ വാതിലിനടുത്തേക്ക് നീങ്ങി. പക്ഷേ അയാൾ വിട്ടില്ല. അയാൾ എന്നെ കടന്നു പിടിച്ചു, എന്റെ ബ്രാ സ്ട്രാപ്പ് വലിച്ചു. പിന്നങ്ങോട്ട് എം ജെ അക്ബർ സ്റ്റൈലിൽ നിർബന്ധിത ചുംബനങ്ങളായിരുന്നു. ഞാൻ നിലവിളിച്ച് കാബിനിൽ നിന്ന് പുറത്തേക്ക് ഓടി. ജി.കെ. സിങ്ങും വിനോദ് ശർമ തുടങ്ങിയ പ്രഗൽഭർ അന്ന് ദ വീക്കിലെ റിപ്പോർട്ടർമാരായിരുന്നു. അവർക്കും ഇതേക്കുറിച്ച് നന്നായി അറിയാം. പേടിച്ചരണ്ട് കരഞ്ഞുകൊണ്ടാണ് ഞാൻ അന്ന് എന്റെ ഫിയറ്റ് കാറിൽ വീട്ടിലേക്ക് പോയത്. ഒരു യാഥാസ്തിക കുടുംബമായതുകൊണ്ട് ഞാൻ ഇക്കാര്യം വീട്ടിൽ പറഞ്ഞില്ല. - നീലം സിങ്് പോസ്റ്റിൽ പറയുന്നു.
ഇത് പിമ്പിങ്ങ് പത്രപ്രവർത്തനമോ?
പിന്നീട് പത്രപ്രവർത്തന സംഭാവനകൾക്കുള്ള ടി വി ആർ ഷേണായി അവാർഡ് കിട്ടിയത് എന്റെ സഹപ്രവർത്തകൻ ആയിരുന്ന ഇതേ വിനോദ് ശർമ്മക്കാണ്. എം ജെ അക്ബറിനേക്കാൾ മോശമായ രീതിയിൽ സഹപ്രവർത്തകരായ വനിതകളെ ചൂഷണം ചെയ്ത ഒരു മനുഷ്യന്റെ പേരിലുള്ള അവാർഡ്്! ലജ്ജയൊട്ടുമില്ലാതെ വിനോദ് ശർമ്മ ഈ അവാർഡ് വെങ്കയ്യ നായിഡുവിൽ നിന്ന് സ്വീകീരിച്ചു. വിനോദ് തനിക്കും ഒരു പെൺകുട്ടിയുണ്ടെന്ന് മറക്കരുത്. ലജ്ജാകരം. 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ'.'- നീലം സിങ് പരിഹസിക്കുന്നു.
മരിച്ചുപോയ ഒരു ലൈംഗിക ചൂഷകന്റെ പേരിൽ ഈ അവാർഡ് നൽകിയതും സ്വീകരിച്ചതും ലജ്ജാകരമാണ്. പിമ്പിങ്ങ് മാധ്യമ പ്രവർത്തനമാണിത്. കേരള ലോബി പത്രപ്രവർത്തകരിൽ വലിയൊരു വിഭാഗം ഷേണായിക്കായി ഇപ്പോഴും നിലകൊള്ളുന്നുണ്ട്. സ്ത്രീ ശാക്തീകരണത്തിലും മറ്റും ഇവർ ആത്മാർഥമായി വിശ്വസിക്കുന്നുണ്ടെങ്കിൽ, ഈ പീഡകന്റെ പേരിലുള്ള അവാർഡ് നിർത്തലാക്കുയാണ് വേണ്ടത്. ഞാൻ ടി വി ആർ ഷേണായിയോട് ഒരിക്കലും പൊറുക്കില്ല. അയാൾ ചെയ്തതൊന്നും മറക്കില്ല. മറന്നിട്ടില്ല, അദ്ദേഹം ഏപ്രിൽ 2018-ൽ മരിച്ചു! ആ മരണത്തിൽ ഞാൻ കരയണോ?- നീലം സിങ്് ചോദിക്കുന്നു.
സ്റ്റേറ്റ്മാൻ, ഹിന്ദുസ്ഥാൻ ടൈംസ് തുടങ്ങിയ പത്രങ്ങളിലെ മുതിർന്ന എഡിറ്റർമാരിൽനിന്നും ചില രാഷ്ട്രീയക്കാരിൽനിന്നും തനിക്ക് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവർ തുടർന്ന് വിശദമായി എഴുതുന്നുണ്ട്. നീലം സിങിന്റെ വെളിപ്പെടുത്തൽ മാധ്യമലോകത്തും സൈബർ ലോകത്തും വലിയ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. സ്ത്രീ തൊഴിലിടങ്ങളിൽ എത്രമാത്രം സുരക്ഷിതയാണ്, ക്രിമനൽ ബുദ്ധിയോടെ സഹപ്രവർത്തകരെ വേട്ടയാടിവർക്കുവേണ്ടി അവാർഡുകളും അനുസ്മരണ സമ്മേളനങ്ങളും നടത്തണമോ എന്നുമൊക്കെയുള്ള വലിയ ചർച്ചകൾ ഇതോടൊപ്പം പുരോഗമിക്കയാണ്.
2018 ഒക്ടോബറിൽ സമാനമായ പരാതി ഉയർന്നതിനെ തുടർന്നാണ് എം ജെ അക്ബർ രാജിവെച്ചത്. അക്ബർ ലൈംഗികമായി ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ട് എട്ട് മാധ്യമപ്രവർത്തകർ രംഗത്തു വന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം വിദേശകാര്യ സഹമന്ത്രിയും സ്ഥാനം രാജി വെച്ചത്. ഇന്ത്യ ടുഡേ, മിന്റ്, ഇന്ത്യൻ എക്സ്പ്രസ്സ് എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ള പ്രിയ രമണി എന്ന മാധ്യമപ്രവർത്തകയാണ് അക്ബറിനെതിരെ ലൈംഗികാക്രമണ ആരോപണവുമായി ആദ്യം രംഗത്തെത്തിയത്.
ഇതിനു പിന്നാലെ നിരവധി പേർ തങ്ങളുടെ അനുഭവങ്ങൾ വിവരിച്ച് രംഗത്തെത്തുകയുണ്ടായി. വോഗ് മാഗസിനിലായിരുന്നു പ്രിയ രമണിയുടെ വെളിപ്പെടുത്തൽ. റൂത്ത് ഡേവിഡ് എന്ന ഒരു വിദേശ മാധ്യമപ്രവർത്തകയും സോഷ്യൽ മീഡിയയിലെ മീടു പ്രചാരണത്തിൽ പങ്കെടുത്ത് അക്ബറിനെതിരെ പരാതിയുമായി എത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- ഗൾഫിൽ നിന്ന് വീട്ടിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ ഉറ്റസുഹൃത്തിനെ ഏൽപിച്ചു; പരിചയം അടുപ്പവും പിന്നീട് മുതലെടുപ്പുമായി; സാധനങ്ങൾ എത്തിച്ചതിന് ഒപ്പം പ്രവാസി യുവാവിന്റെ ഭാര്യയെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; മുങ്ങിയ പ്രതി പിടിയിൽ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കൾ; അപ്പീൽ കോടതിയെ സമീപിച്ചു; നടപടികൾ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രേസിക്യൂഷന്റെ നിർദ്ദേശം; മകളെ രക്ഷിക്കാൻ തന്റെ ജീവൻ നൽകാമെന്ന് നിമിഷപ്രിയയുടെ അമ്മ
- തടവുകാർക്കൊപ്പം ക്യൂ നിന്ന് ഭക്ഷണം വാങ്ങും; ഇഷ്ടം മട്ടനും ചോറും, മീൻ കറിയും കൂട്ടിയുള്ള ശാപ്പാടും കേമം! ഞായറാഴ്ച സിനിമയോടു താൽപ്പര്യം ഇല്ലാത്തതിനാൽ സെല്ലിലിരുന്ന് കുറ്റാന്വേഷണ നോവലുകൾ വായിക്കും; സഹതടവുകാരോട് വാതോരാത്ത സംസാരം; തന്റെ സാമ്പത്തിക ശാസ്ത്രം മനസിലാക്കാത്ത വിഡ്ഡികളാണ് പുറത്തെന്ന് പറഞ്ഞ് ഉറക്കെ ചിരിക്കും; തടവുകാരെയും ആരാധകരാക്കി പ്രവീൺ റാണ
- കത്തിയമർന്നത് മാരുതി സുസൂക്കിയുടെ എസ്പ്രസോ കാർ; കാറിനുള്ളിലെ എക്സ്ട്രാ ഫിറ്റിങ്സിൽ നിന്ന് തീ പടർന്നെന്ന് സംശയം; റിവേഴ്സ് ക്യാമറയടക്കം എക്സ്ട്രാ ഫിറ്റിങ് ആയി നൽകിയതിൽ ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം; കാർ കമ്പനി ഉദ്യോഗസ്ഥരും എംവിഡിയും സംയുക്ത പരിശോധന നടത്തും; ഹൃദയഭേദകം കണ്ണൂരിലെ ദുരന്തം
- എന്താണ് അദ്ദേഹം അവതരിപ്പിച്ച കാര്യങ്ങൾ? എന്തും വിളിച്ചുപറയുന്ന ഒരാളാണ് എന്നതുകൊണ്ട് കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാണോ? അസംബന്ധം വിളിച്ചുപറയരുത്, എന്തിനും അതിരു വേണം; മാത്യു കുഴൽനാടനെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി; പിണറായിയെ ചൊടിപ്പിച്ചത് ഷാനവാസിന്റെ ലഹരിക്കേസ് സഭയിൽ ഉന്നയിച്ചത്
- 65 വയസ്സുവരെ ദുബായിൽ കഴിഞ്ഞത് സ്വന്തമായി ജോലിയെടുത്ത് ; ജോലിയിൽ നിന്നും വിരമിച്ചത് വിസ പുതുക്കാൻ സാധിക്കാതെ വന്നതോടെ ; മാതാപിതാക്കളുടെ മരണവും വിവാഹ ബന്ധത്തിലെ തകർച്ചയും പ്രവാസ ലോകത്ത് ഒറ്റപ്പെടുത്തി; അനാരോഗ്യത്തിനൊപ്പം സാമ്പത്തിക ബാധ്യതയും ജയിൽശിക്ഷയും; നാട്ടിലേക്ക് മടങ്ങാൻ സഹായം തേടി ശശി തരൂരിന്റെ ബാല്യകാല സുഹൃത്ത്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- ഒരു ഇന്ത്യൻ രൂപ സമം 3.25 പാക് രൂപ, ലങ്കയുടെ നാലര രൂപ; നേപ്പാൾ രൂപയുടെ മൂല്യം ഡോളറിന് 130 രൂപ; അയൽ രാജ്യങ്ങളുടെ കറൻസി തകരുമ്പോൾ ഡോളറിനെ 80ൽ പിടിച്ചു നിർത്തി ഇന്ത്യ; മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിൽക്കുന്നു
- കൊടിസുനിയെ പിടിച്ചതിന്റെ ദേഷ്യത്തിന് പിണറായി സർക്കാർ മൂലയ്ക്ക് ഒതുക്കിയ കുറ്റാന്വേഷന് അർഹതയുടെ അംഗീകാരം; കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ മോദിയെ നിയമിച്ചതിന് പിന്നാലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും; ഐ ജി അനൂപ് കുരുവിള ജോൺ അംഗീകരിക്കപ്പെടുമ്പോൾ
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്