പോരെടുക്കാൻ വന്നാൽ തല്ലിയെ അവൻ വീടൂ! കറകളഞ്ഞ എസ് എഫ് ഐക്കാരൻ; ഭീഷണികളെ ചിരിച്ചുതള്ളുന്ന പ്രകൃതം; ടിപി കേസ് പ്രതികളുടെ ജയിലിലെ ഫോൺ ഉപയോഗം പുറലോകത്ത് എത്തിച്ച പ്രൊഷണലിസം; ജയ്ഹിന്ദിലൂടെ തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കി ടിവി പ്രസാദ്; ഇടത് മന്ത്രിസഭയിൽ നിന്ന് തോമസ് ചാണ്ടിയെ രാജിവയ്പ്പിച്ചത് കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാരനായ മാധ്യമ പ്രവർത്തകൻ തന്നെ
അർജുൻ സി വനജ്
കൊച്ചി: കരിവെള്ളൂരിലെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച ടിവി പ്രസാദെന്ന മുപ്പത്തിയഞ്ചുകാരൻ തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് കണ്ണൂരുകാർക്ക് പറയാനുള്ളത്. വിദ്യാർത്ഥി രാഷ്ട്രീയ കാലഘട്ടത്തിൽ എസ്.എഫ്.ഐയുടെ കരുത്തനായ നേതാവ്, മാധ്യമ രംഗത്തേക്ക് എത്തിയപ്പോഴും കേരളത്തെ പിടിച്ചുകുലുക്കിയ വാർത്തകൾ പുറത്ത് വിട്ടുകൊണ്ടേയിരുന്നു.
ഭീഷണികളെ ചിരിച്ചുതള്ളുന്ന പ്രകൃതമായിരുന്നു പണ്ടേ പ്രസാദിന്, അതിനാൽ തന്നെ എതിരാളികൾ സ്വരം എത്ര കടുപ്പിച്ചിട്ടും കാര്യമുണ്ടായിരുന്നില്ല. 2014 ൽ കോഴിക്കോട് ബ്യൂറോയിൽ ജോലി ചെയ്തിരുന്ന കാലത്ത് ടിപി കേസിലെ പ്രതികൾ ജയിലിൽ മൊബൈൽ ഫോണും ഫേസ്ബുക്കും ഉപയോഗിക്കുന്നുണ്ടെന്ന വാർത്ത പുറത്ത് വിട്ടതോടെയാണ് ടിവി പ്രസാദ് എന്ന പേര് കേരളം ശ്രദ്ധിച്ച് തുടങ്ങിയത്. ഇതോടെ സിപിഎമ്മും, എസ്.എഫ്.ഐയിൽ ഒന്നിച്ച് പ്രവർത്തിച്ച ഏതാനംപേരടക്കം പ്രസാദിന്റെ ശത്രുപക്ഷത്ത് ചേർന്നു.
ആ വാർത്തയെ പ്രസാദിന്റെ പ്രൊഫഷന്റെ ഭാഗം മാത്രമായി കണ്ടത് ചിലർ മാതമാണ്. സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളും ഇതിനിടെ ഇടത്പക്ഷ പേജുകളിലും ഗ്രൂപ്പുകളിലും നിറഞ്ഞു. സ്വഭാവ ദൂഷ്യമുള്ളവനാണെന്ന് പോലും ചില പോസ്റ്റുകൾ പറഞ്ഞ് വെച്ചു. ഈ ദിവസങ്ങളിലാണ് കരിവെള്ളൂരിലെ പാർട്ടി ഗ്രാമത്തിലെ വീടിന് നേരെ ആക്രമണമുണ്ടാകുന്നത്. ആക്രമികൾ രാത്രിയുടെ മറവിൽ വീടിന്റെ ജനൽ ചില്ലുകൾ ഏറിഞ്ഞുടച്ചു. ഈ സമയം വീട്ടിൽ അമ്മമാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സംഭവത്തിൽ പ്രസാദ് പൊലീസിൽ പരാതിപ്പെട്ടില്ല, ജയ്ഹിന്ദ് ചാനൽ മാത്രമാണ് ഏതാനം മിനുട്ടുകൾ മാത്രം വീടിനു നേരെ അക്രമം എന്ന ഫ്ലാഷ് ന്യൂസ് കൊടുത്തത്. പിന്നീട് പ്രസാദിന്റെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്ന് അതും ഒഴിവാക്കി.
പയ്യന്നൂർ കോളേജിലെ ഡിഗ്രി പഠനകാലത്താണ് എസ്.എഫ്.ഐയിൽ സജീവമാകുന്നത്. സംഘടന പ്രാഗൽഭ്യം വളരെപ്പെട്ടന്ന് തന്നെ തെളിയിച്ച പ്രസാദിന് വെച്ചടി വെച്ചടി കയറ്റമായിരുന്നു. ഒരോ ജില്ലാ സമ്മേളനങ്ങൾ കഴിയുന്തോറും, ജില്ലാ കമ്മിറ്റി, എക്സിക്യൂട്ടിവ്, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ ചുമതലകളിലേക്ക് ഉയർത്തപ്പെട്ടു. പയ്യന്നൂർ കോളേജിലെ പഠനത്തിന് ശേഷം പാലയാട് ക്യാമ്പസിൽ നിന്ന് 3 വർഷ എൽ.എൽ.ബി. ഇക്കാലത്താണ് സംസ്ഥാന സമിതിയിലേക്ക് എത്തുന്നതും, കണ്ണൂർ യൂണിവേഴ്സിറ്റിയുടെ യൂണിയൻ ചെയർമാനാകുന്നതും അച്ഛന്റെ വിയോഗം ഉണ്ടാകുന്നതും. പ്രസാദിന്റെ നിർബന്ധപ്രകാരം മതപരമായ എല്ലാ ചടങ്ങുകളും ഒഴിവാക്കിയായിരുന്നു അച്ഛന്റെ സംസ്്ക്കാരം. 2005 ലെ എസ്.എഫ്.ഐയുടെ കൗൺസിലിംങ് മാർച്ചിന്റെ ഭാഗമായടക്കം, വിവിധ സമരങ്ങളുടെ ഭാഗമായി 100 ഓളം ദിവസം, കണ്ണൂർ, കോഴിക്കോട് ജയിലിൽ കിടന്നിട്ടുണ്ട്.
'പോരെടുക്കാൻ വന്നാൽ തല്ലിയെ അവൻ വീടൂ', പ്രസാദിന്റെ വിദ്യാർത്ഥി രാഷ്ട്രീയകാലത്തെ സ്വഭാവത്തെക്കുറിച്ച് അക്കാലത്തെ കെ.എസ്.എയു നേതാവിന്റെ അഭിപ്രായമാണിത്. അതിനാൽ തന്നെ കേസുകൾക്കും യാതൊരുവിധ പഞ്ഞവുമുണ്ടായിരുന്നില്ല. 'മീശ പിരിച്ച് മുകളിലേക്ക് വെച്ച, താടി വളർത്തിയ രൂപം'. അതായിരുന്നു അക്കാലത്തെ ടിവി പ്രസാദ്. രാഷ്ട്രീയ ബന്ധങ്ങൾക്കപ്പുറം സൗഹൃദങ്ങൾക്ക് ഏറെ വിലകൽപ്പിച്ചിരുന്ന വ്യക്തികൂടിയായിരുന്നു പ്രസാദ്. മികച്ച സംഘാടകൻ, നല്ല പ്രാസംഗികൻ, ആരേയും പേടിയില്ലാത്ത സ്വഭാവം, ഇതൊക്കെയാണ് വിദ്യാർത്ഥി രാഷ്ട്രീയക്കാലത്തെ എതിരാളികൾക്ക് പ്രസാദിനെക്കുരിച്ച് പറയാനുള്ളത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ വിവിധ സമരങ്ങളുടെ ഭാഗമായി നിരവധി തവണ ലാത്തിച്ചാർജിനും ഇരയാകേണ്ടിവന്നിട്ടുണ്ട്.
എൽ.എൽ.ബിക്ക് ശേഷമാണ് തിരുവനന്തപുരത്ത് ജേർണലിസം പഠനത്തിനായി ചേരുന്നത്. ആഭ്യന്തര സംഘടനാ പ്രശ്നങ്ങളെത്തുടർന്നായിരുന്നു നാട്ടിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം പ്രസാദെടുത്തതെന്നാണ് വിവരം. പിന്നീട് ഇടത്പക്ഷ പ്രസ്ഥാനങ്ങളോട് വിട്ട് നിന്ന പ്രസാദ് കോൺഗ്രസ്സ് നേതാവ് കെ സുധാകരന്റെ റെക്കമെന്റിൽ ജയ്ഹിന്ദ് ചാനലിൽ ഇന്റേണൽഷിപ്പ് പൂർത്തീകരിച്ചു. എട്ട് മാസത്തോളം അവിടെ തുടർന്ന പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിൽ ട്രെയിനി റിപ്പോർട്ടറായി എത്തുന്നത് 2010 അവസാനമാണ്.
തിരുവനന്തപുരം ബ്യൂറോയിൽ ആയിരുന്നു ആദ്യ പോസ്റ്റിംങ്, മൂന്ന് വർഷത്തിന് ശേഷം കോഴിക്കോട് ബ്യൂറോയിൽ രണ്ട് വർഷം, വീണ്ടും തിരുവനന്തപുരം. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ആലപ്പുഴ ബ്യൂറോയിൽ. ഇതിനിടെയാണ് ആലപ്പുഴയിലെ തോമസ് ചാണ്ടിയുടെ കൈയേറ്റം വാർത്തകളിൽ എത്തിച്ചത്. തുടക്കത്തിൽ ഏവരും ചിരിച്ചുതള്ളി. എന്നാൽ പ്രസാദ് നിരന്തരം വാർത്തകൾ നൽകി. കൈയേറ്റത്തിൽ സർക്കാരിന് അന്വേഷണം നടത്തേണ്ടി വന്നു. അപ്രതീക്ഷിതമായി ആലപ്പുഴയിൽ കളക്ടറായി ടിവി അനുപമയും എത്തി. ഇതോടെ അനുപമ പ്രസാദിന്റെ റിപ്പോർട്ടുകളെ ഗൗരവത്തോടെ എടുത്തു. സത്യം തന്റെ റിപ്പോർട്ടിലെഴുതി. അങ്ങനെ തോമസ് ചാണ്ടി കുടുങ്ങി. ഒടുവിൽ രാജിയും. ഇവിടെ ജയിക്കുന്നത് ഭീഷണികൾക്ക് വഴങ്ങാത്ത പ്രസാദെന്ന മാധ്യമ പ്രവർകനാണ്.
ആലപ്പുഴ ബ്യൂറോ ഓഫീസിൽ പ്രസാദ് ഉള്ളപ്പോഴായിരുന്നു, ബ്യൂറോയ്ക്ക് നേരെ അക്രമം നടക്കുന്നത്. നിത്യ ഭാര്യയും, നക്ഷത്ര മകളുമാണ്. നീണ്ട വർഷക്കാത്തെ പ്രണയത്തിനൊടുവിലാണ് നിത്യയുടേയും പ്രസാദിന്റേയും വിവാഹം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍