അവസാനമായി ഒന്നുകാണണമെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടക്കാൻപോലും ആവാത്ത വയോധികൻ; ജീവിക്കാൻ പഠിപ്പിച്ചത് അദ്ദേഹമാണെന്ന് പറഞ്ഞ് കണ്ണീരൊഴുക്കി യുവാവ്; തങ്ങളുടെ ജീവിതങ്ങളിൽ ദൈവമായി നിറഞ്ഞ സണ്ണിച്ചായനെ അവസാനമായി ഒരുനോക്കു കാണാൻ ആയിരങ്ങൾ; അവസാന ശ്വാസംവരെ ആശ്രിതരുടെ വേദനകളറിഞ്ഞ ടൊയോട്ട സണ്ണിയുടെ വേർപാടിൽ വിലപിച്ച് കുമ്പനാട്
അരുൺ ജയകുമാർ
പത്തനംതിട്ട: `എത്ര വയ്യായികയാണെങ്കിലും ഇവിടെ വന്ന് സണ്ണിച്ചായനെ ഒന്നും അവസാനമായി കാണാതിരിക്കാൻ കഴിയില്ല` കുമ്പനാട് സ്വദേശയിയ പ്രായം എൺപതോടടുക്കുന്ന വർഗ്ഗീസച്ചായന്റെ വാക്കുകളാണിത്. ടൊയോട്ട സണ്ണിയുമായുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെന്നും അദ്ദേഹം പാതി തെളിച്ചയുള്ള ശബ്ദത്തിൽ പറയുന്നു. ഇത് വർഗ്ഗീസിന്റെ മാത്രം അഭിപ്രായമല്ല. വിദേശത്താണെങ്കിലും നാട്ടിലുള്ളവരുടേയും പരിചയക്കാരുടേയും വേദനകൾ കണ്ടറിഞ്ഞ് ആവശ്യപെടാതെ അറിഞ്ഞ് സഹായങ്ങളെത്തിക്കുന്ന സണ്ണിച്ചായനെകുറിച്ച് ആ നാട്ടിലെ ഭൂരിഭാഗം ജനങ്ങളുടെയും അഭിപ്രായത്തിന്റെ ആകെ തുക വർഗ്ഗീസച്ചായന്റെ വാക്കുകളിലുണ്ട്.
കഴിഞ്ഞയാഴ്ച കുവൈറ്റിൽ അന്തരിച്ച പ്രമുഖ പ്രവാസി വ്യവസായി ടൊയോട്ട സണ്ണിയുടെ ശവശരീരം സംസ്ഥാന സർക്കാറിന്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സ്വദേശമായ കുമ്പനാട് ആലീം പള്ളിയിൽ ഇന്നലെ സംസ്കരിച്ചു. നാടിന്റെ നാനാഭാഗത്ത് നിന്നും ടൊയോട്ട സണ്ണിയെ അവസാനമായി ഒന്നു കാണാൻ നിരവധിപേർ അദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ഫെല്ലോഷിപ്പ് മിഷൻ ശുപത്രിക്ക് മുന്നിലും സ്വവസതിയിലും എത്തിയിരുന്നു.നാടിന്റെ നാനാ ഭാഗത്ത് നിന്നും സാംസ്കാരിക രാഷ്ട്രീയ സാമൂഹിക പ്രവർത്തകരുടേും നാട്ടുകാരുടേയും വൻ ജനാവലിയാണ് പ്രദേശത്താകെയുണ്ടായിരുന്നത്.
ബുധനാഴ്ചയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ കുവൈറ്റിൽ നിന്നും മൃതദേഹം എത്തിച്ചത്. വ്യാഴാഴ്ച മൃതദേഹം ഫെല്ലോഷിപ്പ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുന്നു. ഇന്നലെ രാവിലെ കൃത്യം എട്ടു മണിക്ക് തന്നെ അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയോട് ചേർന്നുള്ള ചാപ്പലിൽ പൊതുദർശനത്തിന് വയ്ക്കുകയായിരുന്നു.പിന്നീട് ഒൻപത് മണിയോടെ മൃതദേഹം ഇരവിപേരൂരിലെ സ്വവസതിയിലേക്ക് മാറ്റുകയായിരുന്നു.എട്ട് മണിക്കാണ് ശവശരീരം പൊതുദർശനത്തിനായി ആശുപത്രിയിൽ വയ്ക്കുന്നതെന്ന് നേരത്തെ അറിയിച്ചിരുന്നു.
രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധിപേരാണ് ടൊയോട്ട സണ്ണിയുടെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,മന്ത്പിമാരായ മാത്യു ടി തോമസ്, തോമസ് ചാണ്ടി, രാജ്യസഭാ ഉപാധ്യക്ഷൻ പിജെ കുരിയൻ, ആന്റോ ആന്റണി എംപി, എംഎൽഎമാരായ വീണാ ജോർജ്,രാജു എബ്രഹാം, കെസി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ആദരാഞ്ജലികളർപ്പിച്ച് കൊണ്ടുള്ള ഫ്ളക്സുകൾ കൊണ്ട് നിറഞ്ഞ വീഥികൾ
ടൊയോട്ട സണ്ണിയുടെ മൃതദേഹം സൂക്ഷിച്ചിരുന്നത് കുമ്പനാട് ഫെല്ലോഷിപ്പ് മെമോറിയൽ ആശുപത്രിയിലാണ്. ഇവിടെനിന്നും 5 കിലോമീറ്റർ അകലെയുള്ള ആറാട്ടുപുഴ മേഖല മുതൽ ടൊയോട്ട സണ്ണിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഫ്ളക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടിരുന്നു.ആശുപത്രിയിലേക്കുള്ള വഴികളിലും അദ്ദേഹത്തിന്റെ വസതിയിലേക്കുള്ള വഴിയിലും കരിങ്കൊടികളും ഫ്ളക്സുകളും കൊണ്ട് നിറഞ്ഞിരുന്നു. വിവിധ സംഘടനകളുടേയും നേതൃത്വത്തിലും പൗരസമിതികളുടേയും വിവിധ സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തിൽ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു
കുമ്പനാട്ടേക്ക് എത്തിയ വാഹനങ്ങളെല്ലാം ഫെല്ലോഷിപ്പ് മിഷൻ ആശുപത്രിയിലേക്ക്
അതി രാവിലെ തന്നെ ജനങ്ങൾ ആശുപത്രിയിലേക്ക് എത്തി. കുമ്പനാട് എത്തിയ എല്ലാ വാഹനങ്ങളും ആശുപത്രിയിലേക്ക് എന്ന അവസ്ഥയായിരുന്നു ഇ്നനലെ. വിശാലമായ പാർക്കിങ്ങ് സൗകര്യങ്ങളാണ് ആശുപത്രിയിലെങ്കിലും വാഹനങ്ങളുടെ എണ്ണം കൂടിയതോടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസും സുരക്ഷ ഉദ്യോഗസ്ഥരും നന്നേ പണിപെട്ടു. ആറ് മണി കഴിഞ്ഞപ്പോൾ മുതൽ ദൂരെ സ്ഥലങ്ങളിൽ നിന്നുമെത്തിയവരെകൊണ്ട് ആശുപത്രി നിറഞ്ഞിരുന്നു. എട്ട് മണിക്ക് മൃതദേഹം മോർച്ചറിയിൽ നിന്നും ചാപ്പലിലേക്ക് എടുത്തപ്പോൾ ആശുപത്രി പരിസരം വൻ ജനാവലിയിയാൽ നിറഞ്ഞിരുന്നു. ചാപ്പലിനുള്ളിലേക്ക് മൃതദേഹം കാണാനെത്തിയവരെ വരി വരിയായാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്. ചാപ്പലിലേക്കുള്ള നീണ്ട നിര അവസാനിച്ചത് ആശുപത്രിയുടെ പ്രധാന കവാടത്തിലാണ്.
ഇരവിപേരൂരിലെ വീട്ടിലും ജന സാഗരം
9:15 കഴിഞ്ഞതോടെ ആശുപത്രിയിലെ പൊതു ദർശനത്തിന് ശേഷം ഇരവിപേരൂരിലെ വീട്ടിലേക്ക് മൃതശരീരം എത്തിച്ചു. അവിടെ വൻ ജനാവലിയാണ് തങ്ങളുടെ പ്രിയപ്പെട്ട സണ്ണിച്ചായനെ കാണാൻ കാത്തു നിന്നത്. വീട്ടുമുറ്റത്തും ഇടത് ഭാഗത്തുമായി വലിയ പന്തലിട്ടാണ് വീട്ടിലെത്തിയവർക്കായി സൗകര്യമൊരുക്കിയത്. വീട്ടിലെത്തിയ മൃതദേഹം അക്തതെ ഹാളിലേക്ക് പൊതുദർശനത്തിന് വയ്ക്കുകയായിരുന്നു. ഇവിടെയും കാണാനെത്തിയവർക്ക് വരി നിന്ന് അകത്തേക്ക് പ്രവേശിക്കേണ്ട് വന്നു. മണിക്കൂറുകൾ ക്യൂ നി്നനാണ് പലരും അകത്തേക്ക് പ്രവേശിച്ചത്.
ഇടയ്ക്ക് പെയ്ത മഴയിലും ജനങ്ങൾ ഒഴികിയെത്തി
മൃതദേഹം ആശുപത്രിയിലെ ചാപ്പലിൽ വെച്ചപ്പോൾ തന്നെ ഇരവിപേരൂരിലെ വീട്ടിലേക്കും ജനം ഒഴികിയെത്തി. കനത്ത ചൂടായിരുന്നു രാവിലെ മുതൽ എന്നാൽ ഇടയ്ക്ക് 12 മണിയോടെ അര മണിക്കൂർ നീണ്ട് നിന്ന മഴയെത്തി. വേനൽ ചൂടിന് അൽപ്പം ആശ്വാസമായെങ്കിലും മഴയെപ്പോലും അവഗണിച്ചും നാട്ടുകാർ ഇവിടേക്ക് ഒഴുകിയെത്തി. 2.30ന് ഐപിസി ആലീം പള്ളിയിലേക്ക് എടു്കകുമെന്ന അറിയിപ്പ് കിട്ടിയതിനാൽ തന്നെ മഴ ശമിക്കാൻ കാത്തു നിന്നാൽ മൃതശരീരം അവസാനമായി ഒന്നു കാണാൻ കഴിഞ്ഞില്ലെങ്കിലോ എന്നതുകൊണ്ടാണ് മഴയെ അവഗണിച്ചും എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.
വൈയ്യാഴികളും അവഗണിച്ച് നിരവധിപേർ
പരസഹായമില്ലാതെ നടക്കാനോ ഇരിക്കാനോ പോലും കഴിയാത്തവർ. വാഹനത്തിനുള്ളിൽ കയറാനും പരസഹായം വേണം. അത്തരക്കാർപോലും നിർബന്ധം പിടിച്ച് ഇവിടെയെത്തുകയായിരുന്നു. വയ്യാത്ത അവസ്ഥയിൽ അല്ലേ ഇപ്പോൾ ഉള്ളത് അത് സണ്ണിച്ചായന്റെ വീട്ടുകാർക്കും അറിയാമല്ലോ എന്ന് പറഞ്ഞ ് പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ മുത്തശ്ശന്റെ മറുപടി കണ്ണീരോടെയായിരുന്നുവെന്നും കുവൈറ്റിലുള്ളപ്പോൾ എന്നെ സഹായിച്ചതും ജീവിക്കാൻ പ്രേരിപ്പിച്ചതും അദ്ദേഹമാണെന്ന് പറഞ്ഞ് കൊണ്ട് ശാഠ്യം പിഠിക്കുകയായിരുന്നുവെന്നും ഒരു യുവാവ് പറഞ്ഞു.
നാടിനോടുള്ള ടൊയോട്ട സണ്ണിയുടെ അടങ്ങാത്ത സ്നേഹം
1960കളിൽ കപ്പലിലാണ് ടൊയോട്ട സണ്ണി ആദ്യമായി കുവൈറ്റിലെത്തിയത്. പിന്നീട് ഓരോ തവണ ജവിതത്തിൽ ഓരോ വിജയങ്ങൾ കീഴടക്കിയപ്പോഴും മനുഷ്യസ്നേഹമാണ് സണ്ണി ഉയർത്തി പിടിച്ചത്. നാട്ടിലെത്തുമ്പോഴെല്ലാം നാടിനായി എന്തെങ്കിലും ചെയ്യണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചതും. ജനപ്രതിന്ധികളുമായി തന്റെ ആശയങ്ങൾ പങ്കുവെയ്ക്കാനും അദ്ദേഹം മടിച്ചിരുന്നില്ല. കുമ്പനാട് ഗ്രാമത്തിന്റെ വികസനം എപ്പോഴും അദ്ദേഹം മനസ്സിൽ സൂക്ഷിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍