മൂഡി മോദിയുടെ റേറ്റിങ് കൂട്ടിയതിന് മൂഡി എന്തു പിഴച്ചു? മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയർത്തിയതിന് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മൂഡിയുടെ ഫേസ്ബുക്കിൽ തെറിവിളിയുമായി സഖാക്കൾ; തങ്ങളുടെ പേരിൽ സംഘികൾ നടത്തുന്ന നാടകമെന്ന് ഇടത് സൈബർ പടയാളികളും; മലയാളത്തിലെ കമന്റുകൾ കണ്ട് കാര്യം മനസ്സിലാകാതെ വാപൊളിച്ച് ഐപിഎൽ ടീം കോച്ചും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഓസ്ട്രേലിയയുടെ ഓൾ റൗണ്ടറായിരുന്നു ടോം മൂഡി. കൂറ്റൻ അടികളിലൂടെ ഇന്ത്യൻ ആരാധകരുടെ ചങ്ക് പലപ്പോഴും ഇടിപ്പിച്ച ബാറ്റ്സ്മാൻ. ഗോൾഡൺ ആമുമായി ഇന്ത്യൻ വിക്കറ്റുകളും പിഴതു. ഇതിൽ പലതും ഓസീസ് വിജയത്തിന് കാരണവുമായി. അന്നൊന്നും ഇത്രയേറെ തെറി ടോം മൂഡിയെ ഇന്ത്യക്കാർ വിളിച്ചിട്ടില്ല. ഇപ്പോഴിതാ അറിയാത്ത കാര്യത്തിന് മലയാളിയുടെ സൈബർ പൊങ്കാലയാണ് ടോം മൂഡിക്ക്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ടോം മൂഡി ഇപ്പോൾ പരിശീലകന്റെ റോളിലാണ് മുന്നോട്ട് പോകുന്നത്. ഐപിഎൽ ടീമായ സൺറൈസസിന്റെ പരിശീലകൻ. ഇപ്പോൾ തന്റെ ഫെയ്സ് ബുക്കിലെ മലയാളി പോസ്റ്റുകൾ കണ്ട് പകച്ച് ഇരിക്കുകയാണ് ഈ ക്രിക്കറ്റർ.
ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷ്കരണത്തിന് അന്താരാഷ്ട്ര രംഗത്ത് വലിയ അംഗീകാരമായി ആഗോള റേറ്റിങ് ഏജൻസിയായ യു.എസിലെ മൂഡിസ് ആണ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ഉയർത്തിയത്. പതിമൂന്നു വർഷത്തിനു ശേഷം ആദ്യമായാണ് ഇന്ത്യയുടെ ആഭ്യന്തര, വിദേശ കറൻസി റേറ്റിങ് ഉയരുന്നത്. പ്രധാന മന്ത്രിയുടെ സാമ്പത്തിക പരിഷ്കരണങ്ങൾക്ക് ഉള്ള അംഗീകാരമായിട്ടാണ് ഇതിനെ കാണുന്നത്, ജി.എസ്.ടി, ആധാർ സംവിധാനം, ആനുകൂല്യങ്ങൾ നേരിട്ട് കൈമാറ്റം, കിട്ടാക്കടം തിരിച്ചുപിടിക്കാൻ സ്വീകരിക്കുന്ന നടപടികൾ തുടങ്ങിയവയാണ് റേറ്റിങ്ങ് ഉയർത്താൻ സഹായിച്ചത്. ഇതാണ് ടോം മൂഡിക്ക് തെറിവിളി കിട്ടാനുള്ള കാരണം. ഒക്ടോബർ നാലിന് ക്രിക്കറ്റ് പരിശീലകന്റെ ജന്മദിനമായിരുന്നു. ആശംസ അർപ്പിച്ചവർക്ക് നന്ദി അറിയിച്ച് ടോം മൂഡി ഒരു പോസ്റ്റ് ഇട്ടു. ഇതിന് താഴെയാണ് സൈബർ പൊങ്കാല. മോദിക്ക് മോദി കൂട്ടാൻ മൂഡീസ് റേറ്റിങ് ഉയർത്തിയത് ക്രിക്കറ്റ് പരിശീകനായണെന്ന തരത്തിലാണ് ചീത്ത പറച്ചിൽ. സി.പി.എം സഖാക്കളുടെ പ്രൊഫൈൽ എന്ന് തോന്നിക്കുന്നതിൽ നിന്നാണ് തെറിവിളി കമന്റുകൾ.
അതായത് മൂഡീസും മോദിയും തമ്മിലെ വ്യത്യാസം പോലും അറിയാത്തവരെന്ന തരത്തിലാണ് മൂഡിക്ക് തെറിവിളി വരുന്നത്. എന്നാൽ ഇതുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് സി.പി.എം സൈബർ പോരാളികൾ പറയുന്നു. വ്യാജ പ്രൊഫൈലുകളുണ്ടാക്കി തങ്ങളെ അപാനിക്കുന്നത് സംഘപരിവാറുകാരാണെന്നാണ് സി.പി.എം സൈബർ പടയാളികളുടെ പക്ഷം. എന്നാൽ സഖാക്കളുടെ തെറിവിളിക്ക് താഴെ കമന്റുകളിട്ട് സംഗതി ഉഷാറാക്കുകയാണ് പരിവാറുകാരും. ഏതായാലും ആരാണ് കമന്റിടുന്നതെന്ന് വ്യക്തമല്ലെങ്കിലും ടോം മൂഡി ആകെ പൊല്ലാപ്പ് പിടിച്ച അവസ്ഥയിലാണ്. മോദിക്ക് റേറ്റിങ് കൂട്ടി കൊടുക്കാൻ നീയാരാട പട്ടി മൂഡീ..?....., ഡാ നീ ധൈര്യം ഉണ്ടെങ്കിൽ കേരളത്തിൽ ഇറങ്ങടാ സംഗീ .മോദീന്റെ കാലു നക്കീ-ഇങ്ങനെയൊക്കെയാണ് ടോം മൂഡിയുടെ പ്രൊഫിലിലെ കമന്റുകൾ.
മറ്റ് പ്രധാന കളിയാക്കൽ കമന്റുകൾ ഇങ്ങനെ
- ടാ മൂഡി പരമ നാറി ഈ നരാധമന് ചെയ്ത കൂട്ടുന്നതൊന്നും നിനക്കാറിയേണ്ടല്ലോ സങ്കി മോദിക്ക് റേറ്റിങ് കൂടികൊടുക്കാൻ നീ ആരാടാ പര പൂ മോനെ നാട്ടിലെ ഇവന്റെ ഭരണം കരണം പട്ടിണിയാണ് തനിക്കവിടിരുന്നെഴുതാനും തള്ളി മറിക്കാൻ ചാണക സങ്കികളും
- 2019 ഇലക്ഷൻ നു നിന്റെയൊക്കെ മോദി വിവരം അറിയാൻ ഇരിക്കുന്നതെ ഉള്ളോ കണ്ടോടാ കള്ള____മോനെ moody
- ഡാ പരനാറി മൂഡി.. നീ വർഗീയവാദി മോദിയുടെ കാലുനക്കി അല്ലേ.. നീ എന്ത് കോപ്പിലെ റേറ്റിങ് ആണ് കോപ്പേ കൊടുക്കുന്നത് ?? ഇവിടെ ജനങ്ങൾ ATM ന് മുന്നിൽ വരിനിന്നു കൊതുക് കടിച്ചു ഡെങ്കി വന്ന് മരിച്ചു.. അതൊന്നും കാണാതെ ആണോ ഫാസിസത്തിന് കൂട്ടുനിൽക്കുന്നത് ?? ധൈര്യം ഉണ്ടെങ്കിൽ പിണറായി സഖാവ് ഭരിക്കുന്ന കേരളത്തിൽ വന്ന് റേറ്റിങ് കൊടുക്ക്.. പരനാറി നിന്റെ കയ്യും കാലും വെട്ടി എടുക്കും..
- നിന്റെ റേറ്റിങ് ഒന്നും സഖാക്കൾ ഭരിക്കുന്ന കേരളത്തിന് വേണ്ട.. ഞങ്ങൾ ആണ് no1
മൂഡീസ് എന്താണെന്നും മൂഡി ആരാണെന്നും അറിയാവുന്നവർ തന്നെയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ. അതുകൊണ്ട് തന്നെ ഇടതു പക്ഷക്കാർ ഇത്തരത്തിൽ ഇടപെടൽ നടത്തുകയുമില്ല. ഇത് ബോധപൂർവ്വം കേരളത്തെ കളിയാക്കാനുള്ള ശ്രമമാണ്. മലയാളികളെ മോശക്കാരാക്കുകയും കമ്മ്യൂണിസ്റ്റുകളെ കളിയാക്കലുമാണ് ലക്ഷ്യമെന്നാണ് സിപിഎമ്മുകാർ പറയുന്നത്. ഏതായാലും കമ്മ്യൂണിസ്റ്റുകളെ കളിയാക്കാനുള്ള ബോധപൂർവ്വമായ ഇടപെടൽ ടോമൂഡിയുടെ പ്രൊഫലിലെ കമന്റുകളിൽ കാണുകയും ചെയ്യാം.
അന്താരാഷ്ട്ര റേറ്റിങ് കമ്പനിയായ മൂടിസ് ഗ്രൂപ്പ് ആണ് ഇന്ത്യൻ കുതിപ്പ് എന്ന വാർത്തയും റേറ്റിംങ്ങും പുറത്ത് വിട്ടത് , നിങ്ങൾ ഇ തെറി വിളിക്കുന്നത് പഴയ ക്രിക്കറ്റ് താരം ടോം മൂടിയെ ആണ് ,മലയാളികളുടെ വില കളയുന്ന കമന്റ് ഇനി ഇടല്ല പ്പീസ്-ഇങ്ങനെയാണ് കളിയാക്കൽ കമന്റുകൾ. സിപിഎമ്മിനെ കളിയാക്കുന്ന ട്രോളുകളും കമന്റുകളായി എത്തുന്നു.
ജി.എസ്.ടിയും നോട്ട് നിരോധനവും വരുത്തിവച്ച ഇമേജ് തകർച്ചയിൽ നിന്ന് കരകയറാൻ കേന്ദ്രസർക്കാരിന് ലഭിക്കുന്ന നല്ലൊരു പിടിവള്ളി ആയി മാറിയിരിക്കുകയാണ് മൂഡിയുടെ റേറ്റിങ്. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജൻസികളിൽ രണ്ടാം സ്ഥാനത്തുള്ള ഏജൻസിയായാണ് മൂഡിസ് അറിയപ്പെടുന്നത്.
നാണ്യപ്പെരുപ്പം നിയന്ത്രിക്കാനെടുത്ത നടപടികളും , നിക്ഷേപകർക്ക് ചുവപ്പു നാട ഒഴിവാക്കിയതും വിദേശ നിക്ഷേപം വർദ്ധിച്ചതും അടിസ്ഥാന സൗകര്യ വികസനവും ഭാരതത്തിന്റെ റേറ്റിങ് ഉയർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചതായി മൂഡിസ് വ്യക്തമാക്കുന്നു. റേറ്റിങ് ഉയർന്നതോടെ കേന്ദ്രസർക്കാരും കോർപറേറ്റുകളും എടുക്കുന്ന രാജ്യാന്തര കടമെടുപ്പിനുള്ള ചെലവ് കുറയും. ഇക്വിറ്റി മാർക്കറ്റുകളെയും ഇത് ഏറെ സ്വാധീനിക്കും. ബി.എ.എ3ൽ നിന്നും ബി.എ,എ2ആയാണ് ഉയർത്തിയിരിക്കുന്നത്. ഇതോടെ റേറ്റിങ് പോസിറ്റിവിൽ നിന്നും സ്റ്റേബിളിൽ എത്തി.
മൂഡിസിന്റെ പ്രഖ്യാപനം പുറത്തുവന്നത് ഇന്ത്യൻ വിപണിക്കും കരുത്തായി. ഇതിന് പിന്നാലെയാണ് ടോ മൂഡിയുടെ പേജിൽ ചീത്തവിളി നിറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍