രാഹുലിനെ തോൽപ്പിക്കാൻ മൂന്ന് ഗാന്ധിമാരെങ്കിൽ രാഘവനെതിരെ നാലു രാഘവന്മാർ; കണ്ണൂരിൽ സുധാകരനെതിരെയുമുണ്ട് നാലുപേർ; പ്രദീപ്കുമാറിനും ബഷീറിനും അൻവറിനും മൂന്ന് അപരന്മാർ; മുരളീധരനുമുണ്ട് രണ്ട്; ഒരു ട്രാൻസ്ജെന്റർ അടക്കം 303പേർ കേരളത്തിൽ മത്സരിക്കുമ്പോൾ 23സ്ഥാനാർത്ഥികൾ ഉള്ള വയനാടും ആറ്റിങ്ങലും മുന്നിൽ നിൽക്കുമ്പോൾ 9 സ്ഥാനാർത്ഥികൾ മാത്രമുള്ള ഇടുക്കി ഏറ്റവും പിന്നിലും
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം; പത്രിക സമർപ്പണം പൂർത്തിയായതോടെ ലോക്സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി ആകെ ലഭിച്ചത് 303 നാമനിർദ്ദേശപത്രികകൾ എന്ന് വ്യക്തമായി. വ്യാഴാഴ്ച (എപ്രിൽ നാല്) മാത്രം ലഭിച്ചത് 149 പത്രികകളാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ ദേശീയശ്രദ്ധ നേടിയ വയനാട്ടിൽ അദ്ദേഹത്തിനെതിരെ മൂന്ന് 'ഗാന്ധി'മാരാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. തലങ്ങും വിലങ്ങും മുന്നണികളുടെ സ്ഥാനാർത്ഥികൾക്കെതിരെ അപരന്മാർ സ്ഥാനം പിടിച്ചിട്ടുണ്ട്. വലിയ തോതിൽ ഇവർ വോട്ടു പിടിക്കുന്നത് എതിർസ്ഥാനാർത്ഥികൾക്ക് ഗുണമാകുമെന്നാണ് അപരന്മാരെ നിർത്തിയവർ കണക്ക് കൂട്ടുന്നത്.
കോൺഗ്രസിനായി രാഹുൽ ഗാന്ധി പത്രിക സമർപ്പിച്ചപ്പോൾ കെ.എം. ശിവപ്രസാദ് ഗാന്ധി (സ്വതന്ത്രൻ), രാഹുൽ ഗാന്ധി കെ.യു (സ്വതന്ത്രൻ), രാഗുൽ ഗാന്ധി കെ. (അഖില ഇന്ത്യ മക്കൾ ഘടകം) എന്നിവരാണ് ഗാന്ധിയുടെ പേരുമായി പത്രിക നൽകിയത്. ഈ മൂന്ന് ഗാന്ധിമാരടക്കം 23സ്ഥാനാർത്ഥികളാണ് ദേശീയ ശ്രദ്ധ നേടിയ വയനാട്ടിൽ ഏറ്റുമുട്ടുന്നത്. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ എറ്റവും കൂടുതൽ പത്രികകൾ ലഭിച്ചത് വയനാട്, ആറ്റിങ്ങൽ മണ്ഡലങ്ങളിലാണ്- 23 വീതം. ഏറ്റവും കുറവ് ലഭിച്ച ഇടുക്കിയിൽ ഒൻപത് പത്രികകളാണ് ലഭിച്ചത്.
ഇന്നലെ മാത്രം ആറ്റിങ്ങലിൽ 14 ഉം, കോഴിക്കോട് 12 ഉം, തിരുവനന്തപുരത്ത് 11 ഉം, പൊന്നാനിയിൽ 10 ഉം, വയനാട്ടിലും കോട്ടയത്തും ഒൻപത് വീതവും, എറണാകുളം, മലപ്പുറം, കണ്ണൂർ മണ്ഡലങ്ങളിൽ എട്ടുവീതവും ആലപ്പുഴ, ചാലക്കുടി, പാലക്കാട് മണ്ഡലങ്ങളിൽ ഏഴ് വീതവും തൃശൂരിൽ ആറും കാസർകോട്, വടകര, ആലത്തൂർ, മാവേലിക്കര, പത്തനംതിട്ട എന്നിവിടങ്ങളിൽ അഞ്ച് വീതവും കൊല്ലം, ഇടുക്കി മണ്ഡലങ്ങളിൽ നാലുവീതവും പത്രികകളിൽ വ്യാഴാഴ്ച ലഭിച്ചത്. വ്യാഴാഴ്ച എറണാകുളത്ത് ട്രാൻസ്ജെൻഡറായ അശ്വതി രജനപ്പനും പത്രിക സമർപ്പിച്ചിട്ടുണ്ട്. വടകരയിലുമുണ്ട് കെ മുരളീധരനെക്കൂടാതെ രണ്ടു മുരളീധരന്മാർ. അവർ രണ്ടു പേരും മുരളീധരൻ കെ എന്ന സ്വതന്ത്രർ. കോഴിക്കോട് എംകെ രാഘവൻ നായർ,തൊട്ട് ടി രാഘവൻ വരെയുള്ള നാലു സ്വതന്ത്രമാരാണ് എംകെ രാഘവനെതിരെ അണിനിരക്കുന്നത്.
കണ്ണൂർ മണ്ഡലത്തിൽ 'അപരന്മാർ' അഞ്ചുപേർ.യു.ഡി.എഫ്. സ്ഥാനാർത്ഥി കെ.സുധാകരന്റെ പേരുള്ള മൂന്നു സ്വതന്ത്രന്മാരും എൽ.ഡി.എഫ്. സ്ഥാനാർത്ഥി പി.കെ.ശ്രീമതിയുടെ പേരുള്ള രണ്ടുപേരും പത്രികനൽകിയിട്ടുണ്ട്.ഇതോടെ 17 പത്രികകളായി. വിവിധ രാഷ്ട്രീയപ്പാർട്ടികളെ പ്രതിനിധീകരിച്ച് ഒൻപതുപേരും സ്വതന്ത്ര സ്ഥാനാർത്ഥികളായി എട്ടുപേരുമുൾപ്പെടെയാണിത്. വ്യാഴാഴ്ച എട്ട് പത്രികകൾ ലഭിച്ചു.
യു.ഡി.എഫ്. സ്ഥാനാർത്ഥികളായി കെ.സുധാകരൻ, കെ.സുരേന്ദ്രൻ, എൽ.ഡി.എഫ്. സ്ഥാനാർത്ഥികളായി പി.കെ.ശ്രീമതി, കെ.പി.സഹദേവൻ, എൻ.ഡി.എ. സ്ഥാനാർത്ഥികളായി സി.കെ.പത്മനാഭൻ, കെ.പി.ഭാഗ്യശീലൻ, എസ്.യു.സിഐ.(സി.) സ്ഥാനാർത്ഥിയായി ആർ.അപർണ, എസ്.ഡി.പി.ഐ. സ്ഥാനാർത്ഥികളായി കെ.കെ.അബ്ദുൾ ജബ്ബാർ, മുഹമ്മദ് ശബീർ എന്നിവരും സ്വതന്ത്ര സ്ഥാനാർത്ഥികളായി ശ്രീമതി, സുധാകരൻ, പ്രവീൺ അരീമ്പ്രത്തൊടിയിൽ, സുധാകരൻ, രാധാമണി നാരായണകുമാർ, കെ.ശ്രീമതി, പി.കെ.സുധാകരൻ, കുര്യാക്കോസ് എന്നിവരുമാണ് പത്രിക നൽകിയത്.
മറ്റു മണ്ഡലങ്ങളിൽ ലഭിച്ച മൊത്തം പത്രികകളുടെ എണ്ണം ഇപ്രകാരമാണ്. തിരുവനന്തപുരത്ത് 20 ഉം, കോഴിക്കോട്ട് 19 ഉം, എറണാകുളത്തും പൊന്നാനിയിലും 18 വീതവും, കണ്ണൂരിൽ 17 ഉം, ചാലക്കുടിയിൽ 16 ഉം, വടകരയിലും കോട്ടയത്തും 15 വീതവും, മലപ്പുറത്തും ആലപ്പുഴയിലും 14 വീതവും, പാലക്കാടും തൃശൂരും 13 വീതവും, മാവേലിക്കരയിലും കൊല്ലത്തും 12 വീതവും, പത്തനംതിട്ടയിലും കാസർകോട്ടും 11 വീതവും, ആലത്തൂരിൽ 10 ഉം പത്രികകൾ ലഭിച്ചു.
കാസർകോട്- ഗോവിന്ദൻ വി. (സ്വതന്ത്രൻ), രമേശൻ ആർ (സ്വതന്ത്രൻ), സജി (സ്വതന്ത്രൻ), രണദിയൻ ആർ.കെ (സ്വതന്ത്രൻ), നരേന്ദ്രകുമാർ കെ. (സ്വതന്ത്രൻ).
കണ്ണൂർ- സുധാകരൻ (സ്വതന്ത്രൻ), സുധാകരൻ (സ്വതന്ത്രൻ), സുധാകരൻ (സ്വതന്ത്രൻ), ശ്രീമതി (സ്വതന്ത്ര), കുര്യാക്കോസ് (സ്വതന്ത്രൻ), കെ. സുരേന്ദ്രൻ (സ്വതന്ത്രൻ), പ്രവീൺ (സ്വതന്ത്രൻ), രാധാമണി നാരായണകുമാർ (സ്വതന്ത്ര),
വയനാട്- രാഹുൽ ഗാന്ധി (കോൺഗ്രസ്), സരിത എസ്. നായർ (സ്വതന്ത്ര), കെ.എം. ശിവപ്രസാദ് ഗാന്ധി (സ്വതന്ത്രൻ), തൃശൂർ നസീർ (സ്വതന്ത്രൻ), ഗോപിനാഥ് കെ.വി (സ്വതന്ത്രൻ), സിബി (സ്വതന്ത്രൻ), അഡ്വ. ശ്രീജിത്ത് പി.ആർ (സ്വതന്ത്രൻ), രാഹുൽ ഗാന്ധി കെ.യു (സ്വതന്ത്രൻ), രാഗുൽ ഗാന്ധി കെ. (അഖില ഇന്ത്യ മക്കൾ ഘടകം).
വടകര- ബാലസോമൻ (സ്വതന്ത്രൻ), മുരളീധരൻ കെ. (സ്വതന്ത്രൻ), മുരളീധരൻ കെ. (സ്വതന്ത്രൻ), ജയരാജൻ (സ്വതന്ത്രൻ), സന്തോഷ്കുമാർ (സ്വതന്ത്രൻ).
കോഴിക്കോട്- എം.കെ. രാഘവൻ നായർ (സ്വതന്ത്രൻ), പ്രകാശ് ബാബു (സ്വതന്ത്രൻ), എൻ. രാഘവൻ (സ്വതന്ത്രൻ), പി. രാഘവൻ (സ്വതന്ത്രൻ), പ്രദീപ്കുമാർ ഇ.ടി (സ്വതന്ത്രൻ), നസീർ അഹമ്മദ് (സ്വതന്ത്രൻ), ടി. രാഘവൻ (സ്വതന്ത്രൻ), പ്രകാശൻ (ബിജെപി), ലക്ഷ്മണൻ കെ.പി (സ്വതന്ത്രൻ), ജയചന്ദ്രൻ ടി.പി (ബിജെപി), പ്രദീപൻ എൻ (സ്വതന്ത്രൻ), വി.കെ. പ്രദീപ് (സ്വതന്ത്രൻ).
മലപ്പുറം- അബ്ദുൽ സലാം (സ്വതന്ത്രൻ), സുലേഖ എം (സ്വതന്ത്ര), ലത്തീഫ് (സ്വതന്ത്രൻ), പ്രവീൺകുമാർ (ബി.എസ്പി), ഉണ്ണി ((ബിജെപി), നിസാർ മേത്തർ (പി.ഡി.പി), യൂസുഫ് (സ്വതന്ത്രൻ), സാനു (സ്വതന്ത്രൻ).
പൊന്നാനി- മുഹമ്മദ് ബഷീർ (സ്വതന്ത്രൻ), മുഹമ്മദ് ബഷീർ (സ്വതന്ത്രൻ), മുഹമ്മദ് ബഷീർ (സ്വതന്ത്രൻ), സുശീല പി. (ബിഎസ്പി), ദേവീദാസൻ (ബിജെപി), മുഹമ്മദ് യൂനിസ് സലീം (സ്വതന്ത്രൻ), സിറാജുദ്ദീൻ (പി.ഡി.പി), അഷ്റഫ് കൊക്കൂർ (സ്വതന്ത്രൻ), പി.വി. അൻവർ (സ്വതന്ത്രൻ), പി.വി. അൻവർ (സ്വതന്ത്രൻ).
പാലക്കാട്- കൃഷ്ണകുമാർ സി. (ബിജെപി), പി. ചന്ദ്രൻ (സ്വതന്ത്രൻ), പി.വി. രാജേഷ് (സ്വതന്ത്രൻ), പി. രാജേഷ് (സ്വതന്ത്രൻ), സുകുമാരൻ (സ്വതന്ത്രൻ), വി.കെ. ശ്രീകണ്ഠൻ (കോൺഗ്രസ്), എം. രാജേഷ് (സ്വതന്ത്രൻ).
ആലത്തൂർ- ബാബു ടി.വി (ബി.ഡി.ജെ.എസ്), കൃഷ്ണൻകുട്ടി വി. (ബഹുജൻ ദ്രാവിഡ പാർട്ടി), പ്രദീപ്കുമാർ പി.കെ (സ്വതന്ത്രൻ), അജിത (കോൺഗ്രസ്), ലോചനൻ എ.കെ (ബി.ജെ.ഡി.ജെ.എസ്).
തൃശൂർ- പരമേശ്വരൻ (ബിജെപി), ജോർജ് മഗിഡിയൻ (സ്വതന്ത്രൻ), ഹംസ എ.പി (സ്വതന്ത്രൻ), ചന്ദ്രൻ പി.എ (സ്വതന്ത്രൻ), സുവിത്ത് (സ്വതന്ത്രൻ), സുരേഷ്ഗോപി (ബിജെപി).
ചാലക്കുടി- മുജീബ് റഹ്മാൻ (പി.ഡി.പി), ജോൺസൻ കെ.സി (സ്വതന്ത്രൻ), നോബി അഗസ്റ്റിൻ (സ്വതന്ത്രൻ), സുബ്രഹ്മണ്യൻ(സ്വതന്ത്രൻ), ജോൺസൻ എൻ (സമാജ്വാദി), പി.ജെ. ജോയ് (കോൺഗ്രസ്), സത്യദേവൻ (സ്വതന്ത്രൻ).
എറണാകുളം- ലൈലാ റഷീദ് (സ്വതന്ത്രൻ), സമീർ എ.എ (സ്വതന്ത്രൻ), ശ്രീധരൻ (സ്വതന്ത്രൻ), നിയമത്തുള്ള (സ്വതന്ത്രൻ), അശ്വതി രജനപ്പൻ (സ്വതന്ത്ര), കുമാർ (സ്വതന്ത്രൻ), ആർ. സജീവൻ (സ്വതന്ത്രൻ), രാജീവ് (സ്വതന്ത്രൻ). ഇടുക്കി- ബേബി കെ.എ (സ്വതന്ത്രൻ), ഗോമതി (സ്വതന്ത്ര), ലീതീഷ് (ബി.എസ്പി), ഇബ്രാഹിംകുട്ടി (കോൺഗ്രസ്).
കോട്ടയം- രഘുനാഥൻ നായർ (സിപിഎം), തോമസ് ജെ. നിതിരി (സ്വതന്ത്രൻ), രാജപ്പൻ (സ്വതന്ത്രൻ), ഓമന (സ്വതന്ത്ര), ജോസ് (സ്വതന്ത്രൻ), വി.കെ. കൃഷ്ണൻകുട്ടി (സ്വതന്ത്രൻ), ജോമോൻ ജോസഫ് (സ്വതന്ത്രൻ), പി.സി. തോമസ് (സ്വതന്ത്രൻ), ഐസക് (സ്വതന്ത്രൻ).
ആലപ്പുഴ- രഞ്ജിത്ത് (ബിജെപി), പ്രശാന്ത് (ബി.എസ്പി), രാജീവൻ (സ്വതന്ത്രൻ), അഖിലേഷ് (സ്വതന്ത്രൻ), ഷാൻ കെ.എസ് (എസ്.ഡി.പി.ഐ), സതീഷ് ഷേണായി (സ്വതന്ത്രൻ), താഹിർ (സ്വതന്ത്രൻ).
മാവേലിക്കര- രാജഗോപാൽ (സ്വതന്ത്രൻ), രവി (സ്വതന്ത്രൻ), രാഘവൻ (സ്വതന്ത്രൻ), അജയകുമാർ (സ്വതന്ത്രൻ), കുട്ടൻ കെ.പി (സ്വതന്ത്രൻ). പത്തനംതിട്ട- ആന്റോ ആന്റണി (കോൺഗ്രസ്), ജോസ് ജോർജ് (സ്വതന്ത്രൻ), അശോകൻ (ബിജെപി), വീണ വി. (സ്വതന്ത്ര), പുഷ്പാംഗദൻ (സ്വതന്ത്രൻ). കൊല്ലം- ശ്രീകുമാർ (സ്വതന്ത്രൻ), നൗഷാദ് (സ്വതന്ത്രൻ), സുധീർ (ബി.എസ്പി), നാഗരാജ് (സ്വതന്ത്രൻ).
ആറ്റിങ്ങൽ- അജിത്കുമാർ (സ്വതന്ത്രൻ), വിപിൻലാൽ (ബി.എസ്പി), മനോജ് (എ.റ്റി.ഐ), അജ്മൽ ഇസ്മായിൽ (എസ്.ഡി.പി.ഐ), പ്രകാശ് (സ്വതന്ത്രൻ), ശശീന്ദ്രൻ (ബിജെപി), ഗോവിന്ദൻ നമ്പൂതിരി (സ്വതന്ത്രൻ), പി. രാംസാഗർ (എൻ.എൽ.പി), ബദറുദ്ദീൻ (എസ്.ഡി.പി.ഐ), മോഹനൻ (സ്വതന്ത്രൻ), സുരേഷ്കുമാർ (സ്വതന്ത്രൻ), സുനിൽസോമൻ (സ്വതന്ത്രൻ), വിവേകാനന്ദൻ (സ്വതന്ത്രൻ), പ്രകാശ് എസ് (സ്വതന്ത്രൻ).
തിരുവനന്തപുരം- കിരൺകുമാർ എസ്.കെ (സ്വതന്ത്രൻ), ബിനു ഡി. (സ്വതന്ത്രൻ), സുധി (സ്വതന്ത്രൻ), മിത്രകുമാർ (സ്വതന്ത്രൻ), വിഷ്ണു എസ്. അമ്പാടി (സ്വതന്ത്രൻ), പത്മകുമാർ ജെ.ആർ (ബിജെപി), ജെയിൻ വിൽസൻ (സ്വതന്ത്രൻ), ദേവദത്ത് (സ്വതന്ത്രൻ), ടി. ശശി (സ്വതന്ത്രൻ), ജോണി തമ്പി (സ്വതന്ത്രൻ), മനാഫ് എം (സ്വതന്ത്രൻ).
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്