പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല..മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും; എന്നിട്ടോ വത്തക്ക പഴുത്തിട്ടുണ്ടോന്ന് നോക്കാൻ ഒരു കഷ്ണം ചൂഴ്ന്ന് നിക്കുന്നത്..ഇതിന് ചോപ്പുണ്ടോന്ന് നോക്കൂന്ന് പറഞ്ഞ്! ഇത് മത ഉദ്ബോധന പ്രസംഗത്തിലെ ചില ഭാഗങ്ങൾ; അദ്ധ്യാപകനെതിരെ കേസെടുത്തത് പ്രതിഷേധാർഹവും; പ്രാർത്ഥനയ്ക്ക് ശേഷം പൊലീസ് സ്റ്റേഷൻ മാർച്ചുമായി മൗലവിമാർ; ഫാറൂഖ് കോളേജിലെ വിഷയങ്ങൾ മതമേറ്റെടുക്കുമ്പോൾ
ജാസിം മൊയ്ദീൻ
കോഴിക്കോട്: കോഴിക്കോട് റൗളത്തൽ ഉലും മാനേജ്മെന്റിന് കീഴിലുള്ള ഫാറൂഖ് കോളേജിലും ഫാറൂഖ് ട്രൈനിങ് കോളേജിലും കഴിഞ്ഞ രണ്ടാഴ്ചക്കാലമായി നടന്നുകൊണ്ടിരിക്കുന്ന വിവാദ വിഷയങ്ങളിൽ മതം ഇടപെട്ട് തുടങ്ങി. ഫാറൂഖ് കോളേജിനെതിരെ വരുന്ന വിമർശനങ്ങളൊക്കെയും ഇസ്ലാമോഫോബിയയുടെ ഭാഗമാണെന്ന് ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയക്കാരും മതനേതാക്കന്മാരും കോളേജ് മാനേജ്മെന്റും പരസ്യനിലപാടെടുത്തതോടെ വിഷയം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.
ഇന്നലെ ഫാറൂഖ് കോളേജിലെ രണ്ടാം വർഷ വിദ്യയാർത്ഥി അമൃത മേത്തർ എന്ന വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഫാറൂഖ് ട്രൈനിങ് കോളേജിലെ അദ്ധ്യാപകൻ ജൗഹർ മുനവ്വിറിനെതിരെ എടുത്ത കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി പത്രക്കുറിപ്പിറക്കിയതിന് പിന്നാലെ തന്നെ ഇതേ ആവശ്യം ഉന്നയിച്ച് കൊടുവള്ളി പള്ളിയിലെ വെള്ളിയാഴ്ചയിലെ പ്രത്യേക പ്രാർത്ഥന പൂർത്തിയാക്കി പ്രാർത്ഥനക്ക് നേതൃത്വ നൽകിയ മത പുരോഹിതന്റെ നേതൃത്വത്തിൽ വിശ്വാസികളെ സംഘടിപ്പിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തി. ഇതോടെ വിഷയം പുതിയ തലത്തിലെത്തുകയാണ്.
മുജാഹിദ് വിസ്ഢം വിഭാഗം ഐ.എസ്.എം. നരിക്കുനി മണ്ഡലം കമ്മിറ്റി കഴിഞ്ഞ ഏപ്രിൽ 18 ന് കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളിയിലുള്ള മദ്റസയിൽ സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പിൽ നടത്തിയ പ്രസംഗത്തിൽ വിദ്യാത്ഥിനികളുടെ വസ്ത്രധാര രീതിയെ സംബന്ധിച്ച് വത്തങ്ങയുമായി ബന്ധപ്പെട്ട് വിവാദ പരാമർശങ്ങൾ നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് വ്യാഴാഴ്ച്ച കൊടുവള്ളി പൊലിസ് അദ്ധ്യാപകനെതിരെ കേസെടുത്തത്. ഫാറുഖ് കോളേജിലെ തന്നെ മൂന്നാം വർഷ സോഷ്യോളജി വിദ്യാത്ഥിനിയാണ് ഇമെയിൽ വഴി കൊടുവള്ളി പൊലിസിൽ പരാതി നൽകിയതെന്നാണ് പൊലിസ് നൽകുന്ന വിശദികരണം. സെക്ഷൻ 354, ഐ.പി.സി.509 വകുപ്പുകൾ പ്രകാരം സ്ത്രിത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തിട്ടുള്ളത്. സിഐചന്ദ്രമോഹനനാണ് അന്വേഷണ ചുമതല.പരാതിക്കാരിയിൽ നിന്നും നേരിട്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാവും തുടർ നടപടിയെന്ന് എസ്.ഐ.പ്രജഷ് പറഞ്ഞു. ഈ കേസെടുക്കലിനെതിരെയാണ് മത സംഘടനകളുടെ വികാരം കൊള്ളൽ.
ഇകെ സുന്നി വിഭാഗം പ്രവർത്തകരും കൊടുവള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുന്നുണ്ടെന്നാണ് വിവരം. നേരത്തെ ഇതിലും അപകടകരമായ പരാമർശങ്ങൾ നടത്തിയ കെപി ശശികലക്കെതിരെയും, പ്രതീഷ് വിശ്വനാഥിനെതിരെയും എന്തുകൊണ്ട് കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്നില്ലെന്ന് ചോദിച്ചാണ് ഇവരൊക്കെ പ്രതിഷേധവുമായി വരുന്നതെങ്കിലും ഈ അദ്ധ്യാപകൻ നടത്തിയ സ്ത്രീവിരുദ്ധ പരമാർശങ്ങളിൽ ഇവരാരും യാതൊരു പ്രതികരണവും നടത്തിയിട്ടില്ലെന്നതാണ് വാസ്തവം. മത ഉദ്ബോധന പ്രസംഗത്തിലെ ചില ഭാഗങ്ങൾ എടുത്ത് ദുഷ്പ്രചാരണം നടത്തുകയാണെന്നും അധ്യപകനെതിരെ കേസെടുത്തത് പ്രതിഷേധാർഹമാണെന്നും ഇവർ ആരോപിക്കുന്നു.
ഇനി ഇവർ പറയുന്നത് പോലെ മറ്റുള്ളവർക്ക് നേരെ കേസെടുത്തില്ലെന്നതിനാൽ ഇയാൾ പറഞ്ഞത് ന്യായീകരിക്കേണ്ടതാണന്നാണോ പറയുന്നത്. മറ്റുള്ളവർക്കെതിരെ കേസെടുത്തിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് അതുണ്ടാക്കാനുള്ള നടപടിയെടുക്കുകയല്ലേ വേണ്ടത്. മറ്റാർക്കെതിരെും കേസെടുത്തിട്ടില്ലാത്തതിനാൽ എങ്ങനെ ഇയാൾ പറഞ്ഞത് സ്ത്രീവിരുദ്ധതയല്ലാതാകുമന്നും, അതല്ല മറ്റാർക്കെതിരെയും നടപടിയെടുത്തിട്ടില്ല എന്നത് വീണ്ടും വീണ്ടും അത്തരത്തിലുള്ള പരാമർശങ്ങൾ നടത്താനുള്ള ലൈസൻസായാണോ ഇത്തരക്കാർ കാണുന്നതെന്നും വ്യക്തമാക്കേണ്ടിയിരിക്കുന്നുവെന്നതാണ് ഉയരുന്ന വിമർശനം.
അതേ സമയം ഈ സ്ത്രീവിരദ്ധ പരാമർശം നടത്തിയ അദ്ധ്യാപകനെതിരെ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇതേ നടപടി ഇവർ പറയുന്ന ശശികലക്കെതിരെയും എടുത്തിട്ടുള്ളതാണ്. ശശികല നടത്തിയ വിവിധ പരാമർശങ്ങളുടെ പേരിൽ അവർക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അവർക്കെതിരെ കേസെടുത്തിട്ടുമുള്ളതാണ്. ഇതാണ് വാസ്തവമെന്നിരിക്കെ വിശ്വാസികളെ പറഞ്ഞ് പറ്റിച്ച് ആരാധനാലയത്തിൽ നിന്ന് നേരിട്ട് തെരുവിലേക്കിറക്കുന്ന മതമേലാളന്മാരുടെ നടപടി ഈ നാടിനെ നാശത്തിലേക്ക് നയിക്കുന്നതാണെന്ന വാദമാണ് പുതിയ സംഭവ വികാസങ്ങൾ സജീവമാക്കുന്നത്.
ഇതിന് വളം വെച്ച് കൊടുക്കുകയും ധൈര്യം പകരുകയും ചെയ്യുന്ന പികെ ഫിറോസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടി നേതാക്കന്മാരുടെ നിലപാടുകളും ചർച്ചയാകുന്നുണ്ട്. ഫാറൂഖ് കോളേജിന് നേരെ നടക്കുന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ കോളേജ് മാനേജ്മെന്റും അവരെ അനുകൂലിക്കുന്ന എംഎസ്എഫ്, എസ് ഐ ഒ വിദ്യാർത്ഥി സംഘടനകളും നടത്തുന്ന വിലകുറഞ്ഞ പ്രതികരണങ്ങളിൽ മതം കയറിവരുന്നതിന്റെ മറ്റൊരു ഉദാഹരണമായിരുന്നു ഇന്നലെ അദ്ധ്യാപകനെതിരെ പരാതി പറഞ്ഞ വിദ്യാർത്ഥി അമൃത മേത്തറിന്റെ മതം പറഞ്ഞുള്ള പ്രതികരണങ്ങൾ. അമൃതയെന്ന പേര് കേട്ടപ്പോൾ തന്നെ ഇത്തരം വിദ്യാർത്ഥി സംഘടനകളും കോളേജ് മാനേജ്മെന്റിന്റെ അനുകൂലകരുടെയും ആദ്യ പ്രതികരണം അമൃതയെന്ന ഹിന്ദു വിദ്യാർത്ഥി ജൗഹറെന്ന മുസ്ലിം അദ്ധ്യാപകനെതിരെ പരാതി കൊടുത്തിരിക്കുന്നു എന്നായിരുന്നു ഇവരുടെ ആദ്യ പ്രതികരണം.
എന്നാൽ അമൃതയെന്ന പേരിനപ്പുറം ഒരുമുസ്ലിം കുടുംബത്തിൽ ജനിച്ച് വളർന്നയാളാണെന്ന് താനെന്ന് പറയേണ്ട, അല്ലെങ്കിൽ പൊതു സമൂഹത്തിന് മുന്നിൽ തന്റെ മതസ്വതം അപമാനകരമം വിധത്തിൽ പറയേണ്ടി വന്നിരിക്കുകയാണ്. തങ്ങളുടെ സഹപാടി ഹിന്ദുവോ, മുസ്ലിമോ അല്ലെങ്കിൽ മറ്റേതെങ്കിലും മതത്തിൽ പെട്ടവളോ അല്ലെന്ന് മറ്റാരേക്കാളുമേറെ അറിയാവുന്ന മുസ്ലിം വിദ്യാർത്ഥി സംഘടനകളിൽ പെട്ടവർ പോലും മതഭ്രാന്തന്മാരുടെ ഇത്തരം നീചപ്രചരണങ്ങളിലെ പൊള്ളത്തരങ്ങൾ തുറന്ന്കാണിക്കാനുണ്ടായില്ല എന്നത് തന്നെയാണ് അപലപനീയം. കഴിഞ്ഞ ആഴ്ചകളിൽ ഫാറൂഖ് കോളേജിൽ നടന്ന സമരങ്ങളിൽ പങ്കെടുതത്തവർക്കോ, അവ നേരിട്ട് കണ്ടവർക്കോ മനസ്സിലാകും സ്ത്രീകളെ അപമാനിക്കുന്ന, കുട്ടികളെ കായികപരമായി നേരിടുന്ന ഫാറൂഖ് കോളേജിലെ അദ്ധ്യാപകരേക്കാൾ അപകടം പിടിച്ചവരും വിഷം ഉള്ളിൽ കൊണ്ട് നടക്കുന്നവരുമാണ് അവിടുത്തെ എസ്ഐഒ അല്ലെങ്കിൽ ഫ്രറ്റേണിറ്റി, എംഎസ്എഫ് എന്നീ വിദ്യാർത്ഥി സംഘടനയിലെ കുട്ടികൾ.
ഫാറൂഖ് കോളേജിലെ പർദ്ദയിട്ട് വരുന്നവരെയാണ് ജൗഹർ മുനവ്വിർ എന്ന അദ്ധ്യാപകൻ അപമാനിച്ചിരുന്നതെങ്കിലും പർദ്ദയിട്ട കുട്ടികൾ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന ഈ രണ്ട് സംഘടനകളുടെ ഭാഗത്ത് നിന്നും ആ അദ്ധ്യാപകന്റെ പ്രയോഗത്തിനെതിരെ ഒരു ചെറിയ പ്രതിഷേധം പോലുമുണ്ടായിട്ടില്ലെന്നതാണ് ഇവരിലെ ഏറ്റവും വലിയ അപകടം. മാത്രവുമല്ല ഈ വിഷയത്തിൽ പ്രതിഷേധവുമായെത്തിയ ഇതര വിദ്യാർത്ഥി സംഘടനകൾക്ക് ഗോബാക്ക് വിളിക്കകുയുമാണ് ഇവർ ചെയ്തിട്ടുള്ളത്. അദ്ധ്യാപകൻ മുമ്പെപ്പോഴോ പറഞ്ഞ പരാമർശത്തിന്റെ പേരിൽ ഇപ്പോൾ അദ്ദേഹത്തെ വിമർശിക്കേണ്ടതില്ല എന്നായിരുന്നു ഇവരുടെ പൊതുനിലപാട്. എന്നാൽ ഇത് കാലാകാലങ്ങളായി റൗളത്തുൽ ഉലും മാനേജ്മെന്റുമായി ഇത്തരം മുസ്ലിം വിദ്യാർത്ഥി സംഘടനകൾ യോജിക്കാവുന്ന വിഷയങ്ങളിൽ നടത്തിപോരുന്ന അഡ്ജസ്റ്റ്മെന്റ് മാത്രമാണെന്ന് ഏവർക്കും അറിയാവുന്നതാണ്.
ഇത്തരം പിന്തിരിപ്പൻ വിദ്യാർത്ഥി സംഘടനകൾക്ക് ചൂട്ട് പിടിക്കുന്ന നിലപാടാണ് കോളേജ് മാനേജ്മെന്റിന്റേതും. കോളേജിനെതിരെ വരുന്ന വിമർശനങ്ങളെല്ലാം തന്നെ ഇസ്ലാമോ ഫോബിയയുടെ ഭാഗമാണെന്നും, ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ തകർച്ച സ്വപ്നം കണ്ടുള്ളതുമെന്നാണ് മാനേജ്മെന്റ് വാദം. അതേ സമയം ഇതേ മാനേജ്മെന്റ് തന്നെയാണ് നിരവധിയായ മുസ്ലിം മതവിഭാഗക്കാരെ കൊന്ന് തള്ളിയ സംഘടനയുടെ നേതാവ് വെങ്കയ്യനായിഡുവിനെ പരവതാനി വിരിച്ച് പൂക്കൾ വിതറി സ്വീകരിച്ചത് എന്നതാണ് വിരുദ്ധാഭാസം. അന്നൊന്നുമില്ലാത്ത റൗളത്തുൽ ഉലും മാനേജ്മെന്റിന്റെ സമുദായ സ്നേഹം ഇപ്പോൾ പെട്ടൊന്ന് പൊട്ടിപ്പുറപ്പെട്ടത് ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും.
ഏതായാലും ഇത്തരത്തിൽ ആരാധനാലയങ്ങളിൽ നിന്ന് വിശ്വാസികളെ ആരാധനക്ക് നേതൃത്വം നൽകേണ്ടവർ വികാരം കുത്തിവെച്ച് തെരുവിലേക്കിറക്കുന്നത് മറ്റേതിനേക്കാളും അപകടമായിരിക്കുമെന്നാണ് വിലയിരുത്തൽ. ഇത്തരം വികാരക്കൂട്ടങ്ങൾ തന്നെയാണ് ജോസഫ്മാഷിന്റെ കൈവെട്ടുന്നതിലേക്കെത്തിച്ചിതുമെന്ന ചർച്ചയും സജീവമാവുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്