ടാർമിക്സിങ് യൂണിറ്റ് പ്രവർത്തനം ആരാധന സൗകര്യം ഇല്ലാതാക്കിയെന്ന് പരാതി; പ്രചാരണം ശരിയല്ലെന്നും മറ്റെന്തോ ലക്ഷ്യമെന്നും പ്ലാന്റുടമ; വിശുദ്ധവാരത്തിലും ആത്മീയ കാര്യങ്ങൾക്കായി ഒത്തുചേരാൻ കഴിയാത്തതിന്റെ വിഷമത്തിൽ വിശ്വാസികൾ; പുലുയൻപാറ സെന്റ് സെബാസ്റ്റ്യൻ പള്ളി പൂട്ടിയതിൽ തർക്കം തുടരുന്നു
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: ടാർമിക്സിങ് യൂണിറ്റ്് പ്രവർത്തനം ആരാധന സൗകര്യം ഇല്ലാതാക്കിയെന്ന് ആക്ഷൻ കൗൺസിൽ. പ്രചാരണം ശരിയല്ലന്നും മറ്റെന്തോ ലക്ഷ്യമാണ് പിന്നിലുള്ളവുരുടെതെന്നും പ്ലാന്റുടമ. വിശുദ്ധവാരത്തിലും ആത്മീയകാര്യങ്ങൾക്കായി ഒത്തുചേരാൻ കഴിയാത്തതിന്റെ വിഷമത്തിൽ വിശ്വാസികൾ. കവളങ്ങാട് പഞ്ചായത്തിലെ പുലുയൻപാറ സെന്റ് സെബാസ്റ്റ്യൻ പള്ളി പൂട്ടിയതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ ഉയർത്തിയിട്ടുള്ള വാദഗതികളും നിലവിലെ സ്ഥിതി വിശേഷവും ഇങ്ങിനെ:
ദൂരപരിധി പാലിക്കാതെ സ്ഥാപിച്ചിട്ടുള്ള ടാർമിക്സ് യൂണിറ്റിന്റെ പ്രവർത്തനം മൂലം ആത്മിയകാര്യങ്ങൾ നിർവ്വഹിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും തുടർന്നും പ്ലാന്റ് പ്രവർത്തിക്കുന്നതിന് അനുമതി നൽകുന്നതിനുള്ള പഞ്ചായത്ത് അധികൃതരുടെ നീക്കം ഉപേക്ഷിക്കണമെന്നുമാണ് വിശ്വാസികൾ ആവശ്യപ്പെടുന്നത്. പ്ലാന്റിൽ നിന്നുള്ള പൊടിശല്യവും രൂക്ഷ ഗന്ധവും മൂലം വിശ്വാസികൾക്ക് പള്ളിക്കുള്ളിൽപ്പോലും ഇരിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ഇതുമൂലമുള്ള അസ്വസ്തകൾ മൂലം വൈദീകൻ സ്ഥലംമാറിപ്പോയെന്നും ഇപ്പോൾ പള്ളിപൂട്ടിയിരിക്കുകയാണെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വ്യക്തമാക്കുന്നത്.
വിശുദ്ധവാാരത്തിൽപ്പോലും വിശ്വാസികളുടെ ആത്മീയകാര്യങ്ങൾ മുടങ്ങുന്ന സ്ഥിതിയിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചത് ബന്ധപ്പെട്ട ഉദ്യോസ്ഥരുടെ പക്ഷപാതപരമായ നീക്കമാണെന്നും ഇതിനെതിരെ കഴിയാവുന്ന എല്ലാ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സമരസമിതി നേതാക്കൾ വെളിപ്പെടുത്തി. താൽകാലിക പ്രവർത്തന അനുമതിയാണ് പ്ലാന്റിനുള്ളതെന്നും നിശ്ചിത അളവിൽക്കൂടുതൽ ഉൽപ്പാദനം ഇവിടെ നടക്കുന്നുണ്ടെന്നും ഇതെല്ലാം കണ്ടിട്ടും അധികൃതർ മൗനം പാലിയ്്ക്കുകയാണെന്നും വിശ്വാസി പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു.
പ്ലാന്റിൽ നിന്നും കഷ്ടി 40 മീറ്ററോളം ദൂരമെ പള്ളിയിലേയ്ക്കുള്ളു.പത്തുവർഷത്തേയ്ക്കാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ള സ്ഥലം നടത്തിപ്പുകാർ വാടകയ്്ക്കെടുത്തിട്ടുള്ളത്.ഇതിൽ നിന്നുതന്നെ പ്ലാന്റ് ഉടനെ പൊളിച്ചുമാറ്റാൻ നടത്തിപ്പുകാർ തയ്യാറാവില്ല എന്ന് വ്യക്തമാവുന്നത്.ഗ്യാസ് ഉപയോഗിച്ചാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. 85 ലിറ്റർ സംഭരണശേഷിയുള്ള ഭീമൻ ഗ്യാസ് ടാങ്കുകളാണ് യാതൊരുസുരക്ഷമാനദണ്ഡങ്ങളും പാലിയ്്ക്കാതെ ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ടാങ്കുകൾ ഇരിക്കുന്ന ഭാഗത്തേയ്ക്ക് ആർക്കും എപ്പോഴും കടന്നുചെല്ലാം. ഇത് വലിയ സുരക്ഷ ഭീഷിണിയാണ് സൃഷ്ടിക്കുന്നത്.
പരിസ്ഥിമലിനീകരണ നിയന്ത്രണബോർഡിന്റെ അനുമതിയില്ലാതെയാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്.സമീപത്തായി 50-ൽപ്പരം കുടംബങ്ങൾ താമസിക്കുന്നുണ്ട്.പ്ലാന്റിന്റെ പ്രവർത്തനം മൂലം ഇവരും കഷ്ടപ്പാടുകൾ അനുഭവിക്കുന്നുണ്ട്. മാസങ്ങളായി ഇതിനെതിരെ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിച്ചിട്ടും ജനപ്രതിനിധികളും അധികാരികളും തിരിഞ്ഞുനോക്കുന്നില്ല. ഒരു കൂട്ടം വിശ്വാസികളുടെ സങ്കടങ്ങൾ പല വിധ സമ്മർദ്ദങ്ങൾക്ക് വഴിപ്പെട്ട് അവർ കണ്ടില്ലന്ന് നടിയക്കുകയാണ്. സമരസമിതി നേതാക്കൾ ചൂണ്ടിക്കാട്ടി.
എന്നാൽ പ്ലാന്റിന് സർക്കാർ നിശ്ചയിച്ച പ്രകാരം എല്ലാ സുരക്ഷമാന ദണ്ഡങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും ഇതുവരെ വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ മാത്രമാണ് പ്ലാന്റ്് പ്രവർത്തിച്ചുള്ളതെന്നും ഇവിടെ നിന്നും ശബ്ദമലീകരണവും പൊടിശല്യവും അനുഭവപ്പെടുന്നുണ്ടെന്ന് പ്രചരിപ്പിക്കുന്നത് മറ്റെന്തോലക്ഷ്യം വച്ചാണെന്നുമാണ് പ്ലാന്റ് നടത്തിപ്പുകാരുടെ വാദം. ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയുമുൾപ്പെടെ പ്ലാന്റ് പ്രവർത്തനത്തിനാവശ്യമായ വിവിധ വകുപ്പുകളുടെ അനുമതിയും ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്.നിയമ നടപടികളിലും കമ്പനിക്ക് പ്രതികൂലമായി ഇതുവരെ ഒരുവിധിയും ഉണ്ടായിട്ടില്ല.
ടെക്നിക്കൽ എക്സ്പേർട്ട് കമ്മറ്റിയെ ചുമതലപ്പെടുത്തി ഇക്കാര്യത്തിൽ പരിശോധന നടത്തിയാൽ ഇക്കാര്യം ആർക്കും ബോദ്ധ്യമാവും.പ്രത്യേക ഉഷ്മാവിൽ സൂക്ഷിക്കുന്ന ടാർമാത്രമെ നിർമ്മാണ പ്രവർത്തനത്തിനായി ഉപയോഗിക്കാൻ കഴിയു.ഇപ്പോൾ നിർമ്മാണം നടന്നുവരുന്ന പ്രദേശത്തേയ്ക്ക് ടാർമിക്സ് എത്തിക്കുന്നതിന് സൗകര്യം കണക്കിലെടുത്താണ് പുലുയൻപാറയിൽ പ്ലാന്റ്് സ്ഥാപിച്ചത്. ഗ്യാസ് ഉപയോഗിക്കുന്നതിനാൽ പരിസരത്ത് പുകശല്യവുമില്ല.
ശബ്ദവും അനുവദനീയമായ അളവിൽ നിന്നും താഴെയാണെന്ന് പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്. പത്ത് വർഷത്തേയ്ക്ക് പാട്ടക്കരാർ എഴുതിയാലെ പ്ലാന്റ് സ്ഥാപിക്കാൻ സ്ഥലം വിട്ടുനൽകുവെന്നായിരുന്നു സ്ഥലമുടമ മുന്നോട്ടുവച്ച വ്യവസ്ഥ.അത് പാലിക്കേണ്ടതായിവന്നു.എന്നുകരുതി 10 വർഷം പ്ലാന്റ്് ഇവിടെ പ്രവർത്തിപ്പിക്കുമെന്ന് ആരും കരുതേണ്ട.കമ്പനി മാനേജിങ് പാർട്ടണർ ഷിറിൽസൺ സി മാത്യു മറുനാടനോട് വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍