വെട്ടേറ്റ് വിരൽ അറ്റുപോവാനായ നിലയിൽ പരിചമുട്ടുകളിക്കാർ ആശുപത്രിയിൽ, ശ്വാസം കിട്ടാതെ കുഴഞ്ഞുവീണ് സംഘനൃത്തക്കാർ, പുലർച്ചവരെ നീളുന്ന മത്സരങ്ങൾക്കൊടുവിൽ ഛർദിച്ചും തളർന്നുവീണും കുട്ടികൾ; വേദിക്ക് പുറികിൽ മിനി ക്ലിനിക്ക് ഒരുക്കി സംഘാടകർ; അപ്പീലുകൾ വഴി സ്കൂൾ കലോത്സവം താളംതെറ്റുമ്പോൾ കുട്ടികളുടെ ദുരിതം ഇങ്ങനെ
കെ വി നിരഞ്ജൻ
കണ്ണൂർ: അപ്പീൽ പ്രവാഹം വഴി 5647 കുട്ടികൾക്ക് കൂടി അധികമായി എത്തിയതോടെ സകലതാളവും തെറ്റിയ സംസ്ഥാന സ്കൾ കലോത്സവത്തിൽ കുട്ടികളുടെ ദുരിതം താങ്ങാവുന്നതിലും അപ്പുറം. പുലർച്ചവരെ നീളുന്ന മൽസരങ്ങക്കൊടുവിൽ ഛർദിച്ചും തളർന്നുവീണും കഷ്ടപ്പെടുന്ന കുട്ടികളുടെ ദയനീയ ചിത്രമാണ് വേദിക്ക് പിന്നിൽ കാണുന്നത്. ചില കുട്ടികളാവട്ടെ രാവേറെ നീണ്ട മത്സരത്തിന്റെ മേക്കപ്പഴിക്കതെതന്നെ പിറ്റേദിവസം രാവിലത്തെ നൃത്തവേദികളിലേക്ക് ഓടേണ്ടിയും വന്നു.
കഴിഞ്ഞ ദിവസം ഹൈസ്ക്കുൾ വിഭാഗം പരിചമുട്ടുകളിൽ വിരലറ്റുപോവാനായ നിലയിൽ കുട്ടികൾക്ക് പരിക്കേറ്റതാണ് കലോത്സവത്തിലെ എറ്റവും ദയനീകമായ സംഭവം. രണ്ടാം വേദിയായ കലക്ട്രേറ്റ്മൈതാനിയിലെ 'ചന്ദ്രഗിരി'യിലാണ് പരിചമുട്ട് കളി നടന്നത്. പൊടിപാറുന്ന മത്സരം വേദിയെ പിടിച്ചുകുലുക്കി അരങ്ങേറിയപ്പോൾ ഡ്യപ്ളിക്കേറ്റ് വാളിനു മൂർച്ചവന്നത് അത് ദേഹത്തുകൊണ്ട ചോര ഒഴുകിയതും കളിക്കാർ അറിഞ്ഞില്ല. ചോര നിലക്കാത്തര് ശ്രദ്ധയിൽപെട്ട പിന്നണിക്കാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ ആംബുലൻസും ആരോഗ്യവകുപ്പും പാഞ്ഞത്തെി. വേദിയിൽ നിന്ന് നേരെ ആംബുലൻസിൽ കയറ്റി ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഓരോ ടീമിന്റെ പരിചമുട്ട് നടക്കുമ്പോഴും മത്സരാർഥികൾക്ക് വെട്ടേറ്റിരുന്നു. പരിക്കേറ്റ കോഴിക്കോട് സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാംതരം വിദ്യാർത്ഥികളായ ശ്രീഹരി, സഞ്ജയ് മോഹൻദാസ്, അജിൽ ഗോപു എന്നിവരെ ആംബുലൻസിലാണ് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്രീഹരിയുടെ കൈമുട്ടിനും കാലിന്റെ തുടയിലും വെട്ടേറ്റ് മുറിഞ്ഞു. ശസ്ത്രക്രിയ നടത്തി മുറിവ് തുന്നേണ്ടിയും വന്നു. സഞ്ജയ് മോഹൻദാസിന്റെ വിരൽ വെട്ടേറ്റ് അറ്റുവീഴുന്ന നിലയിലായതിനാൽ തുന്നിച്ചേർക്കാൻ പറ്റാത്ത സ്ഥിതിയാണുണ്ടായത്. തുടർന്ന് പ്രഥമശ്രുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് ആശുപത്രിയിൽ ചികിത്സ തേടാൻ ജില്ല ആശുപത്രിയിലെ ഡോക്ടർമാർ കുറിച്ച് നൽകുകയായിരുന്നു.
അജിൽ ഗോപുവിന്റെ വിരലിന്റെ എല്ലിന് ചതവാണ് സംഭവിച്ചത്. കൈക്കും കാലിനും വയറിനും ഉൾപ്പെടെ വെട്ടേറ്റ പരിക്കുകളോടെ പത്തനംതിട്ട തിരുവല്ല എം.ജി.എം എച്ച്.എച്ച്.എസിലെ ദിനിൽ, ഋത്വിക് സ്വാതി എന്നിവരെയും മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസിലെ ആഷിക്ക്, സൽമാൻ എന്നിവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽ വിലരിനും കൈക്കും പുറത്തും നിസാരമായി മുറിവേറ്റ നിരവധി വിദ്യാർത്ഥികൾക്ക് കലോത്സവ നഗരിയിലെ ആരോഗ്യ കേന്ദ്രത്തിൽ നിന്നും ചികിത്സ നൽകി വിട്ടയച്ചു. അസ്ഥിക്കും മറ്റും കേട് സംഭവിച്ച വിദ്യാർത്ഥികളുടെ എക്സറെയെടുപ്പിച്ച് ജില്ല ആശുപത്രിയിൽ ചികിത്സ നൽകി.
വെള്ളിയാഴ്ചപുലർച്ചെ നാലുമണിയോടെ വേദി ഒന്ന് നിളയിൽ അവസാനിച്ച സംഘനൃത്തം മത്സരാർഥികൾക്ക് കൊടിയ പീഡനമായി. മത്സരങ്ങൾക്ക് മുൻപും കഴിഞ്ഞും കുട്ടികൾ കൂട്ടത്തോടെ തളർന്നു വീണു. കലോത്സവത്തിലെ നിറമുള്ള ഇനമായ സംഘനൃത്തം കാണുന്നതിന് പ്രധാന വേദിയിലേക്ക് ആയിരങ്ങളാണ് ഒഴുകിയത്തെിയിരുന്നത്. എന്നാൽ കണക്കൂകൂട്ടൽ തെറ്റിച്ച് അപ്പീലുകളുടെ എണ്ണവും കൂടിയതോടെ മത്സരക്രമം സംഘാടകരുടെ കൈവിട്ടുപോയി. ഇതോടെ മേക്കപ്പുമിട്ട് മണിക്കൂറുകൾ കാത്തിരുന്ന മത്സരാർഥികൾ തളർന്നു വീഴുകയായിരുന്നു. ശ്വാസം കിട്ടാതെ വിഷമിച്ച നാല് മത്സരാർഥികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പത്തോളം കുട്ടികളെ ഡോക്ടർമാർ വേദിക്കരികിലുള്ള മെഡിക്കൽ എയ്ഡ്പോസ്റ്റിലത്തെിച്ച് ചികിത്സിച്ചു.
സംഘനൃത്തത്തിന് ഉപയോഗിക്കുന്ന വസ്ത്രവിധാനം കലാപരവും വർണഭംഗിയുമുള്ളതാണെങ്കിലും കടുത്ത ചൂടുണ്ടാക്കുന്നതും ഭാരമുള്ളതുമാണ്. മേക്കപപ് കൂടി ഇടുമ്പോൾ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പോലും കുട്ടികൾക്ക് സാധിക്കാറില്ല. വേഷഭംഗി നഷ്ടകുമെന്നതിനാൽ പല പരിശീലകരും കുട്ടികൾ വെള്ളം കുടിക്കുന്നത് വിലക്കാറുമുണ്ട്. കഥകളി തുടങ്ങിയ ഇനങ്ങളിലും കുട്ടികളുടെ അവസ്ഥ ഇതാണ്.
ഗ്രീൻപ്രോട്ടോക്കോളടക്കമുള്ളകാര്യങ്ങൾ നല്ലാതണെങ്കിലും ചിലകാര്യങ്ങൾ കുട്ടികൾക്ക് ദോഷമായിരക്കയാണ്.പ്ളാസ്റ്റിക്ക് ബോട്ടിലിൽ വെള്ളം കൊണ്ടുപോവാൻ കഴിയാതായതോടെ കുട്ടികളിൽ പലരും ഏറെ ബുദ്ധിമുട്ടി. മുഖ്യവേദിയിലൊഴികെ മേക്കപ്പിന് മതിയാ സൗകര്യമില്ലാത്തതും പ്രശ്നമായി. കുടുസുപോലുള്ള മുറികളാണ് പല ഗ്രീന്റൂമുകളും. രാത്രിയിൽ ഗ്രീന്റൂമിൽ വെളിച്ചമില്ലാത്തതിന്റെ പേരിൽ അദ്ധ്യാപരും രക്ഷിതാക്കളും സംഘാടകരുമായി നിരന്തരം വഴക്കിടുന്നതും കാണാമായിരുന്നു. മൊബൈൽ വെളിച്ചത്തിലാണ് പലരും മേക്കപ്പ് ചെയ്തത്.
ഇന്നലെ നടന്ന ഹയർസെക്കൻഡറി വിഭാഗം പരിചമുട്ടുകളിയിൽ വേദിക്കരികിൽ 'ആശുപത്രി' തന്നെയൊരുക്കി. ആശുപത്രി അധികൃതർ ഓരോ മത്സരശേഷവും വേദിക്ക് പിന്നിലേക്ക് ഓടി. മുറിവേറ്റവരെയും കൂട്ടി സദസിൽ ഒരുക്കി താൽക്കാലിക ക്ളിനിക്കിൽ ചികിത്സ നൽകിയാണ് വിട്ടത്. ഹയർസെക്കണ്ടറി വിഭാഗ മത്സരം പരിചമുട്ട് കളി അരങ്ങേറിയ കലക്ട്രേറ്റ് മൈതാനി പൂരമ്പറമ്പിന് സമാനമായിരുന്നു .ആവേശവും ചടുലതയും ഒരുമിച്ചപ്പോഴാണ് പലർക്കും ചോരപൊടിഞ്ഞത്.മുറിവുകൾ ഏറെയായപ്പോൾ ഒരു മിനി ക്ളിനിക് തന്നെ പരിചമുട്ട് കളിയുടെ സദസിൽ ഒരുങ്ങി. അപ്പീലുകളും മറ്റു ഒഴിവാക്കി സമയത്തിന് മൽസരം നടത്തുക മാത്രമാണ് ഇതിനുള്ള ഏക പോംവഴി. പക്ഷേ നിലവിലുള്ള സാഹചര്യത്തിൽ ഇത് പ്രായോഗികമാവുന്നില്ല. ഫലത്തിൽ കടുത്ത പീഡനമാവുകയാണ് കുട്ടികൾക്ക് ഈ കലോത്സവം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍