ചട്ടപ്പടി ശമ്പളം വേണമെന്ന ആവശ്യവുമായി കായിക അദ്ധ്യാപകർ മുണ്ട് മുറുക്കി സമരത്തിലായതോടെ നട്ടം തിരിഞ്ഞ് സംസ്ഥാന കായികമേള; ഉപജില്ലാ മേള മുതൽ റവന്യു ജില്ലാ മേളവരെ വീഴ്ച്ചകളോടെ തുടക്കം; കായിക അദ്ധ്യാപകരുടെ നിസ്സഹകരണം പോലും പല ജില്ലകളിലും ഉപജില്ലാ റവന്യു ജില്ലാ മത്സരങ്ങൾ പ്രതിസന്ധിയിലായി; പൊതുവിദ്യാഭ്യാസ ഡറക്ടറുമായി നടത്തിയ ചർച്ചയും വിഫലം; പലയിടത്തും കായികമേള പാളി; കിളിമാനൂരിൽ കായികതാരങ്ങളുടെ കയ്യാങ്കളിയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്തെ കായിക അദ്ധ്യാപകർ നടത്തിവരുന്ന ചട്ടപ്പടി സമരം രൂക്ഷമായതോടെ കായികമേളകൾ പ്രതസന്ധിയിലേക്ക്, സ്കൂൾ കായികമേളയുടെ നടത്തിപ്പിൽ നിരവധി പാളിച്ചകൾ പറ്റിയ സാഹചര്യത്തിലാണ് വിദ്യാർത്ഥികളടക്കം തുറന്ന പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കായിക അദ്ധ്യാപകരുടെ ചട്ടപ്പടി സമരം തുടരുന്നതിനാൽ സ്കൂൾ കായികമേളകളുടെ നടത്തിപ്പ് സംബന്ധിച്ച് ഇപ്പോഴും ആശങ്ക തുടരുകയാണ്. മറ്റു അധ്യപകരുടേതിന് തുല്യമായി വേതനവും തസ്തിക വർധനവ് അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് കായികാധ്യാപകർ സമരത്തിനിറങ്ങിയത്. ഇതോടെ ജില്ലാ മേളകളുടെ നടത്തിപ്പ് അനിശ്ചിതത്വത്തിലായി. നവംബർ 16 മുതലാണ് സംസ്ഥാന കായികമേള നടക്കാനൊരുങ്ങുന്നത്.
സംസ്ഥാനത്ത് സെപ്റ്റംമ്പർ മുതൽ ആരംഭിച്ച ഉപജില്ലാ, ജില്ലാതലം കായികമേളയുടെ ക്രമീകരണങ്ങൾ തെറ്റിയതിനെതിരെ വിദ്യാർത്ഥികളും രംഗത്തത്തിയിരിക്കുകയാണ്. കായിക വിദ്യാഭ്യാസം കാര്യക്ഷമമായി നടപ്പാക്കാൻ ആവശ്യമായ കായിക അദ്ധ്യാപക തസ്തികകൾ അനുവദിക്കുക, കായികാധ്യാപക തസ്തികകൾ ഹയർ സെക്കൻഡറി സ്കൂളുകളിൽ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി 2017 മുതൽ കായികാധ്യാപകർ സമരത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇത്തവണ കണ്ണൂരാണ് സംസ്ഥാന കായികമേള നടക്കുന്നത്. എന്നാൽ ചട്ടപ്പടി സമരം കടുപ്പിച്ചതോടെ കായികമേളയുടെ സംഘാടകസമിതി യോഗം അദ്ധ്യാപകർ ബഹിഷ്കരിക്കുകയും ചെയ്തു. അദ്ധ്യാപകർ സജീവമായി സമരമുഖത്ത് തുടരുന്നതോടെ സംസ്ഥാന സ്പോർട്ട്സ് കൗൺസിലിന്റെ സഹായത്തോടെയാണ് സംസ്ഥാനതല മത്സരം നടത്താൻ വിദ്യഭ്യാസ വകുപ്പ് ആലോചിക്കുന്നത്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബുവിന്റെ നേതൃത്വത്തിൽ കായിക അദ്ധ്യാപകരുമായി ചര്‍ച്ചകൾ നടത്തിയെങ്കിലും ചർച്ച പരാജയപ്പെട്ടിരുന്നു. കൊട്ടിഘോഷിച്ച് കായികമേളയുടെ സംഘാടകസമിതി യോഗം സംഘടിപ്പിക്കുകയും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തതത്. എന്നാൽ കായികമേളയ്ക്ക് അദ്ധ്യാപകരുടെ പങ്കാളിത്തം ഇല്ലാതെ വന്നതോടെ ഉപജില്ലാതലം മുതൽ മേള പ്രതിസന്ധിയിലായിരിക്കുകയാണ്. സീനിയർ വിഭാഗം, ജൂനിയർ വിഭാഗം തരംതിരിക്കാതെ തട്ടിക്കൂട്ടി കായികമേളയാണ് പലജില്ലയിലും സംഘടിപ്പിച്ചത്. വേണ്ടത്ര സുരക്ഷയോ മുന്നൊരുക്കങ്ങളൊ നടത്താതെ വന്നതോടെ പലയിടത്തും കായികമേള പ്രതിസന്ധിയിലായി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലടക്കം വിദ്യാർ്തഥികൾ പരസ്യമായി പ്രതികരിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
സൗകര്യപ്രദമായ ഗ്രൗണ്ടുകളോ, വേണ്ടത്ര സൗകര്യങ്ങളോ ഒരുക്കുന്നില്ല എ്നുള്ളതാണ് പ്രധാന ആരോപണം. ഉപജില്ലാ തലത്തിലെ പ്രശ്നങ്ങള്ഡ പരിഹരിച്ചെങ്കിൽ മാത്രമേ റവന്യു ജില്ലാ തലത്തിൽ മത്സരങ്ങൾ നടത്താൻ സാധിക്കുകയുള്ളു. എറണാകുളം ജില്ലയിൽ ഉപജില്ലാ തല മത്സരങ്ങൾ പോലും നടത്താതെയാണ് ജില്ലാതല മത്സരത്തിന് വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിട്ടത്. മത്സരിക്കാൻ മൂന്നിലധികം സ്കൂളുകളും എത്തിയതോടെ സംഘടാകസമിതിക്കെതിരെ പ്രതിഷേധവും ഉയർന്നു. 21 ഇന മത്സരങ്ങളാണ് കായികമേളയുമായി ബന്ധപ്പെട്ട് നടത്തേണ്ടത്്് കായിക അദ്ധ്യാപകർ സമരത്തിലേർപ്പെട്ടതോടെ മേളയുടെ നടത്തിപ്പും കുഴഞ്ഞിരിക്കുകയാണ്.
വേണ്ടത്ര ക്രമീകരങ്ങൾ നടത്താതെയാണ് കായികമേളകൾ തട്ടിക്കൂട്ടിയതെന്ന ആരോപണമാണ് പ്രധാനമായും മേളയ്ക്കെതിരെ ഉയരു്ന്നത്. മത്സരം കഴിഞ്ഞ് ശേഷമാണ് പല മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും അറിയിപ്പ് ലഭിച്ചതെന്നാണ് തിരൂരിൽ നിന്നും ഉയർന്ന പ്രധാന ആരോപണം. ഇതേ തുടർന്ന് പല രക്ഷിതാക്കളും മേളക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തി. തിരുവനന്തപുരം കിളിമാനൂരിൽ ഉപജില്ലാ കലോത്സവത്തിൽ വിദ്യാർ്ഥികൾ തമ്മിൽ ഗ്രൗണ്ടിൽ കയ്യാങ്കളി വരെ എത്തിയെങ്കിലും അദ്ധ്യാപകർ ഇടപെട്ടില്ലെന്നാണ് പ്രധാന ആരോപണം. കായികതാരങ്ങളായ കുട്ടികളുടെ ഭാവിയെ കരുതി തന്നെയാണ് സമരമെന്ന നിലപാടാണ് അദ്ധ്യാപകർ കൈക്കൊള്ളുക അതിനാൽ കായികമേളകൾ ബഹിഷ്കരിക്കുമെന്ന് അദ്ധ്യാപകർ ഐക്യകണ്ഠേന അഭിപ്രായപ്പെട്ടിരിക്കുന്നത്.
കായിക മേളയിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് അവസരം നൽകാതെ അണ്ടർ-17, 19 വിഭാഗങ്ങളിൽ മത്സരം നടത്തുന്നതിന് എതിരേയും അദ്ധ്യാപകർ പ്രതിഷേധം അറിയിച്ചു രംഗത്തെത്തിയിരുന്നു. ഉപജില്ലാ കായിക മേളകൾ മുതൽ കായികാധ്യാപകർക്ക് നിരവധി ചുമതലകൾ നിർവഹിക്കുന്നുണ്ട്. ഉപജില്ലാ സ്പോർട്സ് സെക്രട്ടറി സ്ഥാനം, മൈതാനമൊരുക്കൽ, ടീമിനെ തയ്യാറാക്കൽ, വിവിധ മത്സരങ്ങളിലെ വിധി നിർണയിക്കൽ, സെലക്ടർമാർ, ഇനങ്ങളുടെ പോയിന്റ്/ മാർക്ക് രേഖപ്പെടുത്തൽ, സംഘാടക സമിതിയിലെ ഉപസമിതികളിലും ഭാരവാഹിത്വം തുടങ്ങിയ ചുമതലകൾ ഇവർക്ക് നിർവഹിക്കാറുണ്ട്. കായിക അദ്ധ്യാപകർ പ്രത്യക്ഷ സമരത്തിൽ നിൽക്കുന്നതോടെ ഒക്ടോബർ പകുതി മുതൽ നടക്കുന്ന സംസ്ഥാന കായികമേള എങ്ങനെ നടക്കുമെന്നാണ് വിദ്യാർത്ഥികളംു രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.
Stories you may Like
- എടവണ്ണപ്പാറ സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി അദ്ധ്യാപകർ
- പൂക്കോട് കോളേജിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും അനധ്യാപകരും അവിശുദ്ധ കൂട്ടുകെട്ട്
- ജൂനിയർ ഇംഗ്ലീഷ് അദ്ധ്യാപകർക്ക് പുനർനിയമനം നൽകി സർക്കാർ ഉത്തരവ്
- എസ്എസ്എൽസി പരീക്ഷകൾ മാർച്ച് നാല് മുതൽ 25 വരെ
- സ്കൂളിനെ ജഗൻ മുൾമുനയിലാക്കിയത് കാൽ മണിക്കൂർ; കൈയിലുണ്ടായിരുന്നത് എയർഗൺ?
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍