ലോക് ഡൗണിൽ മീറ്റിംഗുകളും റിക്രൂട്ട്മേന്റുകളും നടക്കുന്നത് സൂമും സ്കൈ ആപ്പുകളും ഉപയോഗിച്ച്; വിർച്വൽ മീറ്റിംഗുകൾ ഹോട്ടലുകളെയും വിമാനക്കമ്പനികളെയും നഷ്ടത്തിലേക്ക് തള്ളിവിടും; ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മേഖല അതിജീവനത്തിനു പ്രയാസപ്പെടുമ്പോൾ ഹെൽത്ത് സെക്ടർ കുതിപ്പ് നടത്തും; മിഡിൽ ഈസ്റ്റിലെ തൊഴിൽ നഷ്ടങ്ങൾ ഉലയ്ക്കുന്നത് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ എന്ന് ദുബായിലെ സീഗൾ ഗ്രൂപ്പ് എംഡി സുരേഷ്കുമാർ മധുസൂദനൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ കഴിയാതെ കുഴങ്ങുകയാണ് ദുബായ് അടക്കമുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ. കൊറോണ പ്രതിസന്ധി കഴിയുമ്പോൾ പതിനേഴു ലക്ഷം തൊഴിൽ നഷ്ടങ്ങൾ മിഡിൽ ഈസ്റ്റിൽ മാത്രമായി ഉണ്ടായേക്കും എന്നാണ് പഠനങ്ങൾ വിരൽ ചൂണ്ടുന്നത്. പെട്രോളിയം ഉത്പ്പന്നങ്ങളുടെ അതിസമ്പന്നതയിൽ കഴിഞ്ഞിരുന്ന മിഡിൽ ഈസ്റ്റ് കൊറോണയ്ക്ക് മുന്നിൽ മുട്ടുകുത്തുകയാണ്. ഓയിൽ പ്രൈസ് താഴുന്നതും എക്കോണമി തകരുന്നതും വൻ പ്രത്യാഘാതങ്ങൾ മിഡിൽ ഈസ്റ്റിൽ സൃഷ്ടിക്കും. സീഗൾ ഗ്രൂപ്പ് & സീഗൾ ഇന്റർനാഷണൽ എന്ന മൾട്ടി നാഷണൽ കമ്പനി എംഡിയും ഓൾ ഇന്ത്യാ പേർസണൽ പ്രൊമോഷൻ കൗൺസിലിന്റെ നാഷണൽ ജനറൽ സെക്രട്ടറിയും ആയ ഡോ. സുരേഷ് കുമാർ മധുസൂധനൻ മറുനാടനു മുന്നിൽ സാഹചര്യങ്ങൾ വിലയിരുത്തുന്നു. കൊറോണ ബാധ മിഡിൽ ഈസ്റ്റ് രാജ്യങ്ങളെ എങ്ങനെ ബാധിച്ചിരിക്കുന്നു. ഓയിൽ പ്രൈസ് താണതും എക്കോണമി തകരുന്നതും മിഡിൽ ഈസ്റ്റ് എങ്ങനെ വീക്ഷിക്കുന്നു. നിലവിൽ ദുബായ് അടക്കമുള്ള രാജ്യങ്ങൾ ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യും? എന്നിങ്ങനെയുള്ള കാര്യങ്ങൾ സുരേഷ്കുമാർ വിശദമാക്കുന്നു.
കോവിഡിനു മുൻപുള്ള ഓയിൽ പ്രൈസ് അറുപത് ഡോളർ ആയിരുന്നു. എന്നത് മുപ്പത് ഡോളറിലേക്ക് താണു. ഇടയ്ക്കത് ഇരുപത് ഡോളറിലേക്ക് കുറയുകയും ചെയ്തു. ജിസിസിയിൽ അത് പ്രത്യാഘാതം സൃഷ്ടിക്കും. ഇന്നു ജി-20 രാജ്യങ്ങളുടെ ഊർജ്ജ മന്ത്രിമാരുടെ ഒരു മീറ്റിങ് നടക്കുന്നുണ്ട്. ആ മീറ്റിംഗിൽ 10 മില്ല്യൻ ബാരലിന്റെ പ്രൊഡക്ഷൻ അവർ കുറയ്ക്കാൻ സാധ്യതയുണ്ട്. അങ്ങിനെയെങ്കിൽ ഡിമാൻഡ് കൂടാനുള്ള സാധ്യതകളാണ് തെളിഞ്ഞു വരുന്നത്. മൂന്നു മാസമായി ചൈന ലോക്ക് ഡൗൺ ആയിരുന്നു. ഇന്നു ലോകരാജ്യങ്ങൾ മുഴുവൻ ലോക്ക് ഡൗൺ ആണ്. ഇന്ത്യയും ചൈനയുമാണ് ഏറ്റവും കൂടുതൽ ഓയിൽ ഉപഭോഗത്തിൽ മുൻ നിര രാജ്യങ്ങൾ. ഈ രണ്ടു രാജങ്ങളുടെ ഉപഭോഗം മുപ്പത് ശതമാനം കുറഞ്ഞിരിക്കുകയാണ്. അത് ജിസിസി എക്കോണമിയെ വളരെയേറെ ബാധിക്കും. സൗദി അറേബ്യ 13.32 മില്ല്യൻ ഡോളറാണ് കോവിഡിനു വേണ്ടി മാറ്റി വെച്ചിരിക്കുന്നത്. ഈ തുക അവിടുത്തെ വികസനപ്രവർത്തനങ്ങൾക്കും മറ്റു പ്രവർത്തനങ്ങൾക്കും മാറ്റി വയ്ക്കേണ്ട തുകയാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ വരുമ്പോൾ അവിടെ വികസനം കുറയുകയും ജോലി സാധ്യതകൾ കുറയാനുള്ള സാധ്യതകൾ കാണുകയും ചെയ്യും, എല്ലാ ജിസിസി രാജ്യങ്ങളിലും ഈ പ്രശ്നം നേരിടേണ്ടി വരും.
നിലവിലെ ക്രൈസിസ് ഏറ്റവും കൂടുതൽ ബാധിക്കുക ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മേഖലയെയാണ്. ഇനി വരുന്ന കാലത്ത് ടൂറിസം സാധ്യതകൾ വളരെ കുറയും. റോഡ്, ബിസിനസ് എല്ലാത്തിനെയും ഈ പ്രതിസന്ധി ബാധിക്കും. രണ്ടാമത് ഏവിയേഷൻ ഇൻഡസ്ട്രിയെയാണ് ബാധിക്കുക. ഏവിയേഷൻ സെക്ടർ വളരെയധികം പ്രതിസന്ധിയിൽ കൂടിയാണ് കടന്നു പോകുന്നത്. ഈ കഴിഞ്ഞയാഴ്ചയിൽ എയർ ഫ്രാൻസിനു 8.15 ലക്ഷം സീറ്റ്സ് നഷ്ടമാണ്. , ലുഫ്താൻസയാണെങ്കിൽ 5.73 ലക്ഷം എമിറെറ്റ്സിന് 5.44 ലക്ഷം. കെഎൽഎമ്മിന് ആണെങ്കിൽ 5.07 ലക്ഷം സീറ്റ്സ്. കുറഞ്ഞ കാലയളവു കൊണ്ട് വലിയ നഷ്ടമാണ് എയർലൈനുകൾക്ക് വന്നിരിക്കുന്നത്. പിന്നെ വരുന്നത് ഓയിൽ ആൻഡ് ഗ്യാസ് സെക്ടറും പെട്രോ കെമിക്കൽ സെക്ടറുമാണ്. ആ ഏരിയയിലെ നഷ്ടമാണ് പെട്രോ കെമിക്കൽ മേഖലയെ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. കോവിഡ് പ്രതിസന്ധി മാറിയാൽ കുറച്ച് വ്യത്യാസം വരും. ജൂൺ-ജൂലായ് മാസങ്ങളിൽ കോവിഡ് പ്രതിസന്ധി മാറുമെന്നു പ്രതീക്ഷിക്കാം. അത് മാറിക്കഴിഞ്ഞാൽ അഞ്ചും പത്തും ഡോളറിന്റെ വ്യത്യാസം വന്നേക്കാം. എന്നാൽ പോലും പഴയ അവസ്ഥ ഡോളർ പ്രൈസിലേക്ക് വരുമെന്ന പ്രതീക്ഷ വളരെ അകലെയാണ്.
കെട്ടിട നിർമ്മാണത്തിലേക്ക് പോയാൽ ഇനിയുള്ള കെട്ടിട നിർമ്മാണങ്ങൾക്ക് ഒരുപാട് നിയന്ത്രണങ്ങൾ വരാനുള്ള സാധ്യതയുണ്ട്. ഫിനാൻഷ്യൽ സർവീസിനും ഇതേ പോലുള്ള ഒരു മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അപ്പാരൽ ആൻഡ് ടെക്സ്റ്റയിൽസ് മേഖല. കൺസ്യൂമർ ഇലക്ട്രോണിക്സ് ഈ മേഖലകളിലും മാറ്റം പ്രതീക്ഷിക്കുന്നു. എപ്പോഴാണ് സാമ്പത്തിക മാന്ദ്യം മാറുമെന്നാണ് എല്ലാവരും ചോദിക്കുന്നത്. അങ്ങിനെ വ്യക്തമായി മറുപടി പറയാൻ കഴിയുന്ന കാര്യമല്ല ഇത്. ചൈനയിൽ കൊറോണ ബാധ വന്നപ്പോൾ എഴുപത്തിയാറാം ദിവസമാണ് ലോക്ക് ഡൗൺ പിൻവലിച്ചത്. അങ്ങിനെ നോക്കിയാൽ രണ്ട് മൂന്നു മാസം സമയം എടുക്കുമായിരിക്കും. ജൂൺ-ജൂലൈ മാസം ഇത് മാറുമെന്നു പ്രതീക്ഷിക്കാം. അതെല്ലാം സാമൂഹിക വ്യാപനത്തെ അനുസരിച്ചായിരിക്കും. ചൈനപോലുള്ള സിസ്റ്റം ആയിരിക്കില്ല ഇന്ത്യയിലോ ജിസിസി രാജ്യങ്ങളിലോ അവലംബിക്കുന്നത്. ജൂൺ-ജൂലൈ മാസം മാറിയാൽ ഓഗസ്റ്റ്-സെപ്റ്റംബർ മാസം സാധാരണ ഗതിയിലേക്ക് മാറിയേക്കും. പക്ഷെ നോർമൽ ആയി എന്ന് പറയാനും കഴിയില്ല. സാധാരണ ഗതിയിലേക്ക് മാറും എന്ന പ്രതീക്ഷയാണ് ഉള്ളത്. ജിസിസിയിലെ കുടിയേറ്റക്കാരെ കോവിഡ് എങ്ങനെ ബാധിക്കും എന്നാണ് ചോദ്യം. ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്ന വിഭാഗമാണ് ജിസിസി കുടിയേറ്റക്കാർ. ഏകദേശം ഒൻപത് മില്ല്യൻ ആളുകൾ ജിസിസിയിൽ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ പറയുന്നത്. അതിന്നകത്ത് കൂടുതൽ കേരളം അടങ്ങുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇത് ആർട്സ്-സെമി സ്കിൽഡ് ജോലിക്കാരെ കൂടുതൽ ബാധിക്കും.
കെട്ടിട നിർമ്മാണമേഖലയിലാണ് ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്നത്. ഈ മേഖലയിലും ഓയിൽ ആൻഡ് ഗ്യാസ് സെക്ടർ മേഖലയിലും വലിയ മാറ്റം അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. ഒരു പരിധി വരെ ജോലിക്കാരെ ഇത് ബാധിക്കും. ഇതിന്റെ സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല. ഇപ്പോൾ എല്ലാം വീഡിയോ കോൺഫറൻസിങ് ആണ്. വേർച്വൽ വീഡിയോ കോൺഫറൻസിങ് പ്രൊവൈഡ് ചെയ്യുന്ന സൂം കമ്പനിയുടെ ഷെയർ വാല്യു കൂടിയിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് ലോകത്ത് കൂടുതൽ വീഡിയോ കോൺഫറൻസിങ് നടത്താനുള്ള സാധ്യതകൾ കൂടുന്നു എന്നാണ്. അപ്പോൾ ഹോട്ടലുകളെയും വിമാനക്കമ്പനികളെയും ബാധിക്കും. വീഡിയോ കോൺഫറൻസിങ് ഉപയോഗിച്ചാകും റിക്രൂട്ട്മെന്റുകൾ വരെ നടക്കുന്നത്. സൂമും സ്കൈ ആപ്പുമോക്കെയാകും ഇതിനു ഉപയോഗിക്കുക. ഏതൊക്കെ മാറ്റത്തിന്റെ സൂചനകളാണ്. ഏത് രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥ നോക്കിയാകും സ്ഥാപനങ്ങൾ വർക്ക് ചെയ്യുന്നത്. സ്ഥിതിഗതികൾ മാറുകയും ഓയിൽ പ്രൈസിൽ വലിയ വർദ്ധനവരുകയും ചെയ്താൽ റിക്രൂട്ട്മെന്റിൽ മാറ്റും വന്നേക്കുമെന്നു പ്രതീക്ഷിക്കാം. ഇനി മാറ്റം വരുക ഹെൽത്ത് കെയർ സെക്റ്ററിലാണ്. പുതിയ ഹെൽത്ത് കെയർ രീതി വരും. അതിനുള്ള മാൻ പവറും വേണ്ടി വരും. ഇപ്പോൾ തന്നെ ഈ മേഖലയിൽ സ്റ്റാഫും പാരാമെഡിക്കൽ സ്റ്റാഫും കുറവാണ്. ഇന്ത്യയ്ക്ക് വലിയ സാധ്യതകളുണ്ട്. ഇറ്റലി, ജർമനി, ഫ്രാൻസ്, യുകെ എന്നിവിടങ്ങളിൽ നഴ്സുമാരുടെ ധാരാളം പോസ്റ്റുകൾ ആവശ്യമായി വരും.
ലക്ഷ്വറി രീതി വളരെയധികം ഇനി കുറയും. ലക്ഷ്വറി ചെലവ്ക്ക് ഇനി അധികം പണം ചെലവാക്കാൻ സാധ്യത കുറയുകയാണ്. ലൈഫ് സ്റ്റൈൽ രീതിക്ക് പണം ചില്വിടുന്നതും കുറയും. പല കമ്പനികളും പുതിയ് ആശയങ്ങളുമായി നിലയുറപ്പിക്കും. ഇന്ത്യ-ചൈന എക്കോണമി ഫാസ്റ്റായി ഇംപ്രൂവ് ചെയ്യുമെന്നാണ് പോബ്സ് മാഗസിന്റെ നിരീക്ഷണം. ഇന്ത്യയിൽ സാധ്യതകൾ വർദ്ധിക്കും. ചൈന സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുമ്പോഴാണ് ഒരു മഹാമാരി കോവിഡ് ആയി അവിടെ പടർന്നു പിടിക്കുന്നത്. പല മൾട്ടി നാഷണൽ കമ്പനികളും താവളം ഇന്ത്യയിലേക്ക് മാറ്റും. ഒരു രാജ്യം തന്നെ സപ്ലൈ ചെയ്യുന്ന രീതി മാറി അത് പല രാജ്യങ്ങളിലേക്കും അത് പടരുന്നതിന്റെ അലയൊലികളാണ് കാണാൻ സാധിക്കുന്നത്. പല രാജ്യങ്ങളും ഇ-സർവീസ് അവതരിപ്പിക്കുന്നു. ലോകത്ത് ആരോഗ്യമാണ് ഇപ്പോൾ പ്രധാനം. ആരോഗ്യം സർവധനാൽ പ്രധാനമായി മാറിയിരിക്കുന്നു. കൊറോണ കാരണം കാലാവസ്ഥയും മാറിമറിഞ്ഞിരിക്കുന്നു. ആകാശം വരെ ക്ലിയർ ആയിരിക്കുന്നു. ആശുപത്രികളിലേക്ക് പോലും ആളുകൾ പോകാൻ മടിക്കുന്നു. വിദ്യാഭ്യാസ രംഗത്ത് പോലും നവീകരണം വരും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയാകും ഇനിയുള്ള പ്രവർത്തനം. പ്രതിസന്ധിയെല്ലാം തരണം ചെയ്തു മുന്നോട്ടു പോവുകയാണ് മനുഷ്യരുടെ ലക്ഷ്യവും കടമയും. പ്രകൃതിയോട് മനുഷ്യൻ ചെയ്ത ക്രൂരതയാകാം ഒരു പ്രതിസന്ധിയായി തിരിച്ചടിച്ചത്. ശുഭാപ്തി വിശ്വാസത്തോടെ നല്ല ഒരു നാളേയ്ക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.
റിക്രൂട്ട്മെന്റ് രംഗത്ത് സീഗൾ:
കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷമായി സീഗൾ റിക്രൂട്ട്മെന്റ് രംഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഇപ്പോൾ എല്ലാവരും കോവിഡ് കാരണം വർക്ക് ഫ്രം ഹോം ആണ്. ഡിസാസ്റ്റർ റിക്കവറി പ്ലാൻ തന്നെ ഞങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സൂമും സ്കൈപ്പുമൊക്കെ ഉപയോഗിക്കുന്നുണ്ട്-സുരേഷ്കുമാർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്