ഒന്നാം വാർഷിക ദിനത്തിൽ മന്ത്രി റിയാസിന്റെ 'പെർഫോർമെൻസ് ' ചീറ്റിപ്പോയോ? കുളിമാട് പാലം തകർച്ച പൊതുമരാമത്തിന്റെ ഗ്ലാമർ തകർത്തുവെന്ന് വിലയിരുത്തൽ സജീവം; പാർട്ടി ശത്രുക്കൾ ആഹ്ലാദത്തിലോ? വീണ്ടും പഞ്ചവടിപാലം ചർച്ച എത്തുമ്പോൾ
തൗഫീഖ് ഹുസൈൻ
തിരുവനന്തപുരം: പുത്തനച്ചി പുരപ്പുറം തൂക്കും എന്ന അവസ്ഥയിലായിരുന്നു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് - മന്ത്രിയായ ആദ്യ നാളുകളിൽ പി .ഡബ്ളിയു.ഡി ഓഫീസുകൾ, റെസ്റ്റ് ഹൗസ്, വർക്ക് സൈറ്റുകൾ തുടങ്ങി ക്യാമറ പിടിക്കാൻ പറ്റുന്ന ഇടങ്ങൾ കേറിയിറങ്ങി വാർത്ത സൃഷ്ടിക്കലായിരുന്നു - ആ മധുവിധു കഴിഞ്ഞ് കാര്യത്തിലേക്ക് കടന്നപ്പോൾ സംഗതി തഥൈവ. കെടുകാര്യസ്ഥതയും അഴിമതിയും മരാമത്ത് വകുപ്പിൽ കൊടികുത്തി വാഴുന്നു - തട്ടിക്കൂട്ട് പണികളും, പഞ്ചവടി പാല നിർമ്മാണങ്ങളും വകുപ്പിൽ നിർബാധം തുടരുന്നു. എന്നിട്ടും മന്ത്രിയുടെ ബഡായികൾക്ക് ഒരു കുറവുമില്ല.
അപ്രതീക്ഷിതമായിരുന്നു മുഹമ്മദ് റിയാസിന്റെ മന്ത്രി പദവി. രണ്ട് തവണ എംഎൽഎ ആയ എ. എൻ. ഷംസീർ മന്ത്രി പദവിയിലെത്തും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. തുടർ ഭരണത്തിൽ ശൈലജ ടീച്ചർക്കു പോലും മന്ത്രി പദവി നിഷേധിക്കുകയും പുതിയ ടീമിനെ മന്ത്രി പദവികളിലേക്ക് ഉയർത്തുകയും ചെയ്ത പിണറായി വിജയൻ ഷംസീറിന്റെ മോഹം നിഷ്കരുണം വെട്ടി കളഞ്ഞു.
പകരമെത്തിയത് സ്വന്തം മകളുടെ ഭർത്താവായ മുഹമ്മദ് റിയാസായിരുന്നു. ആദ്യമായി എം.എൽ എ ആയ റിയാസിന് പലരും കണ്ണ് വച്ചിരുന്ന പൊതുമ രാമത്തും ടൂറിസവും നൽകി പിണറായി വീണ്ടും സി പി.എം കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചു. ചരിത്രത്തിലാദ്യമായി തുടർ ഭരണം ലഭിക്കാൻ നേതൃത്വം നൽകിയ പിണറായിയോട് ഇതെന്ത് നീതിയെന്ന് ചോദിക്കാൻ കെൽപില്ലാതെ പാർട്ടിയിലെ എതിരാളികൾ തല കുനിച്ചു. ഇതെല്ലാം കണ്ടും കേട്ടും മിണ്ടാതിരിക്കാനെ അവർക്ക് ആദ്യമായിരുന്നൊള്ളു. എന്തിനധികം പറയുന്നു, പാർട്ടി കേന്ദ്ര നേതൃത്വം പോലും പിണറായിക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കയാണ്.
പുതിയ മന്ത്രിമാർ നിരാശപെടുത്തിയപ്പോൾ ഏവരേയും അമ്പരപ്പിച്ച് വകുപ്പിൽ ചടുലമായ നീക്കങ്ങൾ നടത്താൻ റിയാസിനായി . പ്രത്യേകിച്ച് പൊതുമരാമത്ത് വകുപ്പിൽ . മിന്നൽ സന്ദർശനങ്ങൾ നടത്തി അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ജനങ്ങളുടെ കയ്യടി നേടി റിയാസ് മുന്നോട്ട് പോയി. ടി വി ചാനലുകളിലെ റിപ്പോർറട്ടന്മാർ മന്ത്രിയെ പാടിപ്പുകഴ്ത്തി. വേലുത്തമ്പി ദളവയെപ്പോലെ നീതിമാനും അഴിമതി രഹിതനുമെന്നൊക്കെയായിരുന്നു വാഴ്ത്തുപാട്ടുകൾ ..
എന്നാൽ ടൂറിസം വകുപ്പിൽ യാതൊരു ചലനവും ഉണ്ടാക്കാൻ റിയാസിനായില്ല. ടൂറിസം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വേണു റിയാസിനോടുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ടൂറിസം വകുപ്പ് വിട്ടു. എന്നാൽ പൊതുമരാമത്ത് വകുപ്പ് തന്റെ വരുതിയിൽ കൊണ്ട് വരാൻ ചെറിയ തോതിൽ റിയാസിന് കഴിഞ്ഞു. മറ്റ് മന്ത്രിമാരുടെ വകുപ്പിലെ മോശം പ്രകടനവും മണ്ടൻ പ്രസ്താവനകളും തമ്മിൽ ഭേദം തൊമ്മൻ എന്ന രീതിയിൽ റിയാസിനെ മികച്ച മന്ത്രിയായി ഉയർത്തി. തന്റെ പിൻഗാമി റിയാസ് ആയിരിക്കും എന്ന് ഉറക്കെ പറയാതെ തന്നെ പിണറായി തീരുമാനിച്ചു. ശംഖുമുഖം എയർപോർട്ട് റോഡ് ജനങ്ങൾക്കായി തുറന്ന് കൊടുത്ത് രണ്ട് മാസത്തിനുള്ളിൽ റോഡ് തകർന്നത് റിയാസിന് വിനയായി. രണ്ട് മഴ പെയ്തപ്പോഴേക്കും കൊച്ചി ഉൾപ്പടെയുള്ള നഗരങ്ങൾ വെള്ളത്തിനടിയിലായി.
ഇതിനെ തുടർന്ന് റോഡ് നിർമ്മാണത്തിൽ അപാകതകളിലും അഴിമതികളിലും മന്ത്രി മുഹമ്മദ് റിയാസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ് നായർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. ചാലിയാറിന് കുറുകെ നിർമ്മാണത്തി ലിരിക്കുന്ന കുളിമാട് പാലം തകർന്നതും റിയാസിന്റെ പ്രതിച്ഛായ തകർത്തു. ഇതോടെ പ്രതിപക്ഷം റിയാസിനെതിരെ ശക്തമായി രംഗത്ത് വന്നു. സോഷ്യൽ മീഡിയയിൽ മിന്നൽ റിയാസ് എന്ന വിളിപേരിൽ അറിയപ്പെട്ട മന്ത്രി റിയാസ് ഇപ്പോൾ അറിയപ്പെടുന്നത് ' കൂളിമാട് റിയാസ് ' എന്ന പേരിലായി. പാർട്ടിയിലെ എതിരാളികളും റിയാസിന്റെ വീഴ്ചയിൽ സന്തോഷിച്ചു.
തന്റെ പകരക്കാരനാകണമെന്ന് മനസിൽ ആഗ്രഹിച്ച് വളർത്തി കൊണ്ട് വന്ന റിയാസിന്റെ പ്രതിച്ഛായ കൂളിമാട് പാലം തകർന്നതോടെ ഇല്ലാതായി എന്നും പിണറായി വിലയിരുത്തുന്നു. പാലം തകർന്നതിനെ കുറിച്ച് പഠിക്കാൻ കിഫ് ബി യെ അയച്ചതും പിണറാ യിയാണ്. തൊഴിലാളി കളുടെ പരിചയ കുറവാണ് പാലം തകരാൻ കാരണം എന്ന് കിഫ് ബി ഉദ്യോഗസ്ഥർ പാലം ശരിക്കു പരിശോധിക്കാതെ പിണറായിക്ക് റിപ്പോർട്ട് നൽകി. വീഴ്ചയിൽ നിന്ന് മരുമകൻ കൂടിയായ മന്ത്രിയെ കരകയറ്റാനുള്ള മുഖ്യന്റെ ജാലവിദ്യയാണ് കിഫ് ബി റിപ്പോർട്ടെന്ന് പൊതുജനങ്ങൾക്ക് ബോധ്യമായി. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ.കെ.എം എബ്രഹാമാണ് കിഫ് ബിയിലെ തലവൻ.
അതുകൊണ്ട് കൂടിയാണ് എബ്രഹാം തയ്യാറാക്കിയ റിപ്പോർട്ട് പൊതു സമൂഹം തള്ളി കളയുന്നതും. പാർട്ടിയിൽ വീണ് കഴിഞ്ഞാൽ തിരിച്ച് കയറാൻ പാടാണ് എന്ന ഉപദേശം മരുമകൻ കൂടിയായ മന്ത്രിക്ക് നൽകിയിരിക്കുകയാണ് പിണറായി. ബേപ്പൂരിൽ നിന്നുള്ള എം.എൽ എ യായ മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ വിവാഹം കഴിച്ചത് 2020 ൽ ആയിരുന്നു. ഡോക്ടർ സമീഹ സെയ്താലവിയാണ് റിയാസിന്റെ ആദ്യ ഭാര്യ. 2002 ൽ ആയിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് രണ്ട് കുട്ടികൾ ആണ് ഉള്ളത്. 2015 ൽ റിയാസ് ഡോ. സമീഹയെ വിവാഹ മോചനം ചെയ്തു.
Stories you may Like
- മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള റിയാസിന്റെ നിർദ്ദേശം നടപ്പിലാക്കാൻ പാർട്ടി
- റിയാസ് മൗലവി വധക്കേസിൽ നടന്നത് നിലവാരമില്ലാത്ത അന്വേഷണം
- വിവാദങ്ങൾ കുടുംബത്തിൽ കയറിയതോടെ പിണറായിക്കായി മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതിരോധം
- മന്ത്രി റിയാസിന്റെ പ്രതിച്ഛായ പരാമർശത്തിൽ വിശദീകരണവുമായി എം വി ഗോവിന്ദൻ
- 10 കൊല്ലം കഠിനതടവായി ശിക്ഷ; ചാവേറാക്രമണക്കേസിൽ റിയാസിന് ശിക്ഷാ വിധി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍