33 വർഷത്തിനിടയിൽ സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ ഡിഎ വർദ്ധന വെറും രണ്ട് പൈസയെന്ന് ആരോപണം; തൊഴിലാളികൾക്കും സൂപ്പർവൈസർമാർക്കും ഡിഎ വർദ്ധനയിൽ വിവേചനം; അട്ടമറിക്കുന്നത് ഹൈക്കോടതി വിധി; തൊഴിൽ വകുപ്പ് മന്ത്രി അറിയാൻ ഇത് ഒരു നിതീനിഷേധക്കഥ
പ്രകാശ് ചന്ദ്രശേഖർ
മൂന്നാർ; സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ ഡിഎ വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഹൈക്കോടതി ഇടപെട്ടിട്ടും സർക്കാർ അനങ്ങാപ്പാറ സ്വീകരിക്കികയാണെന്ന് പരാതി. കഴിഞ്ഞ 33 വർഷത്തിനിടയിൽ സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ ഡിഎ വർദ്ധന വെറും 2 പൈസ മാത്രമാണ്.ഈ കാലയളവിൽ സൂപ്പർവൈസർമാരുടെ ഡിഎ ആവശ്യസാധനങ്ങളുടെ വിലവർദ്ധനയ്ക്ക് ആനുപാതികമായി വർദ്ധിപ്പിച്ചു.പി എൽസി കമ്മറ്റി ഈ വിഷയത്തിൽ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചുപോന്നിരുന്നത്.
അതിനാൽ നീതി തേടി ഹൈക്കോടതിയെ സമീപിച്ചു. ഹർജ്ജിയിൽ അനുകൂല വിധിയും ലഭിച്ചു.മുഖ്യമന്ത്രി ,തൊഴിൽ വകുപ്പ് മന്ത്രി,പ്രതിപക്ഷനേതാവ് ,ലേബർ കമ്മീഷണർ എന്നിവർക്കെല്ലാം ഉത്തരവിന്റെ കോപ്പി എത്തിച്ചുനൽകി.വിധി വന്നിട്ട് ഇപ്പോൾ 2 മാസം പിന്നിട്ടു.ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരുനടപടിയും സ്വീകരിച്ചിട്ടില്ല.പള്ളിവാസൽ എസ്റ്റേറ്റിലെ തൊഴിലാളിയായ ഷൺമുഖനാഥൻ പറഞ്ഞു.
ഹൈക്കോടതി ഷൺമുഖനാഥന്റെ ഹർജ്ജി പരിഗണിച്ചപ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്നും ലേബർകമ്മീഷണർ നൽകിയ സത്യവാംങ് മൂലത്തിൽ ഡിഎ വർദ്ധനയുടെ നിലവിലെ സ്ഥിതിവിവരകണക്കുകൾ രേഖപ്പെടുത്തിയിരുന്നു. ഇതുപ്രകാരം 1990 ഫെബ്രുവരി 14 ന് 4.5 പൈസയിൽ നിന്നും 5 പൈസയായി ഡിഎ ഉയർത്തിയിരുന്നു.ഇത് പിന്നീട് 1996 ജൂലൈ 15-ന് 6 പൈസയായും 2008 സെപ്തംമ്പർ 29 ന് 6.50 പൈസയായും 2017 മെയ് 17-ന് 7 പൈസയായും ഉയർത്തി.ഇതിന് ശേഷം വർദ്ധനയുണ്ടായിട്ടില്ല.ചൂരുക്കത്തിൽ 1990 മുതൽ 2023 വരെയുള്ള 33 വർഷം പിന്നിടുമ്പോൾ വർദ്ധന വെറും 2 പൈസ മാത്രം.
അവശ്യസാധനങ്ങളുടെ വിലവർദ്ധകണക്കിലെടുത്ത് ആനുപാതികമായി പോയിന്റുകൾ നിശ്ചയിച്ചാണ് പിഎൽസി കമ്മറ്റി ഡിഎ വർദ്ധന നിശ്ചയിച്ചിരുന്നത്.മേൽപ്പറഞ്ഞ കാലഘട്ടത്തിൽ സൂപ്പർ വൈസർമാരുടെ ഡിഎ ഒരു പോയിന്റിന് 60 പൈസയായി വർദ്ധിപ്പിച്ചിരുന്നു.തൊഴിലാളികളുടെ കാര്യത്തിൽ ഇത് ഒരു പോയിന്റിന് 2 പൈസയായി ചുരുങ്ങി.
തൊഴിലാളികൾക്കും സൂപ്പർവൈസർമാർക്കും ഡിഎ വർദ്ധനയിൽ വിവേചനം ഇല്ലന്നായിരുന്നു മുമ്പ് ലേബർ കമ്മീഷണർ നൽകിയിരുന്ന രേഖകലിൽ സൂചിപ്പിച്ചിരുന്നത്.ഷൺമുഖനാഥൻ കേസിൽ ഇതെ ഉദ്യോഗസ്ഥൻ സമർപ്പിച്ച രേഖ കോടതി പരിശോധിച്ചപ്പോൾ മുമ്പ് പുറത്തുവന്നിരുന്ന വിവരങ്ങൾ തെറ്റാണെന്ന് ബോദ്ധ്യമായി. ഇതുവരെ ഡിഎ വർദ്ധന ആവശ്യപ്പെട്ട് ആരും മുന്നോട്ടുവന്നിട്ടില്ലന്ന് വാദിച്ച് കേസിൽ നിന്നും തലയൂരാൻ ലേബർകമ്മീഷണർ നടത്തിയ നീക്കം കോടതി മുഖവിലയ്ക്കെടുക്കാതെ തള്ളുകയായിരുന്നു.
ഈ കലായളവിൽ അവശ്യസാധനങ്ങളുടെ വില വർദ്ധിച്ചിട്ടില്ലന്ന തരത്തിൽ ലേബർ കമ്മീണറുടെ ഭാഗത്തുനിന്നും വാദവമുഖങ്ങൾ ഉയർന്നിരുന്നു.സംസ്ഥാന സർക്കാരിന്റെ സാമ്പത്തീക സ്ഥിതിവിവര കണക്കുവകുപ്പ് ഡയറക്ടറേറ്റിൽ നിന്നും വിവരാവകാശപ്രകാരം ലഭ്യമായ വിവരങ്ങൾ കോടതിയിൽ എത്തിയപ്പോൾ ഈ വാദവും പൊളിഞ്ഞു.300 ൽപ്പരം ഇനം സാധനങ്ങൾക്ക് വില വർദ്ധനയുണ്ടായതായി വിവരാവകാശ രേഖയിൽ സൂചിപ്പിച്ചിരുന്നു.
തുടർന്നാണ് ഷൺമുഖനാഥൻ ഹർജ്ജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത് ന്യായമായ കാര്യമാണെന്നും ഇത് സർക്കാർ പരിഗണിക്കണം എന്നും ആവശ്യപ്പെട്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.ഷൺമുഖനാഥന്റെ നിയമപോരാട്ടം വിജയിച്ചെങ്കിലും സർക്കാർ ഇപ്പോഴും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.
കേസ് നടത്താൻ പൊതുപ്രവർത്തകനായ ഐ കരിമും സമാന മനസ്കരായ ഏതാനും പേരും സഹായിച്ചിരുന്നു.സംസ്ഥാനത്തെ മൂന്നര ലക്ഷത്തോളം തോട്ടം തൊഴിലാളികൾക്ക് ഗുണം കിട്ടുന്നതാണ് കോടതി ഉത്തരവ്.ഇത് കണ്ടില്ലന്ന് നടിക്കുന്നത് അവർക്ക് അവകാശപ്പെട്ട നീതി നിഷേധിക്കുന്നതിന് തുല്യമാണ്. അതിനാൽ അർഹതപ്പെട്ട ആനൂകൂല്യം ലഭ്യമാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം.ഷൺമുഖനാഥൻ ആവശ്യപ്പെട്ടു.
തുച്ഛമായ ശമ്പളത്തിന്,പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ടാണ് തോട്ടം തൊഴിലാളികൾ ജോലി ചെയ്യുന്നത്.അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഇവർക്കിടയിൽ ഇനിയും വേണ്ടെത്ര പുരോഗതിയുണ്ടായിട്ടില്ല.ഈ സാഹചര്യത്തിലാണ് നാമമാത്രമായ ഡിഎ വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുള്ളത്.
ഇക്കാര്യത്തിൽ കോടതി ഇടപെടൽ ഉണ്ടായിട്ടും സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിന് പിന്നിൽ ദൂരുഹതയുണ്ട്.വൻകിട തോട്ടം ഉടമകളും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന സംശയവും ഉയരുന്നുണ്ട്.കേസ് നടത്തിപ്പിൽ ഷൺമുഖനാഥന്റെ സഹായായിരുന്ന ഐ കരീം വ്യക്തമാക്കി.
Stories you may Like
- തോട്ടം തൊഴിലാളികളുടെ ഡിഎ വർദ്ധിപ്പിക്കണമെന്ന ഉത്തരവ് നടപ്പിലാക്കുന്നതിൽ അലംഭാവം
- ശാന്തൻപാറയിൽ ഉരുൾപൊട്ടൽ; ഷെഡ് തകർന്ന് ഒരാൾ മരിച്ചു
- മാനന്തവാടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ചു
- മാനന്തവാടിയിൽ അപകടതീവ്രത കൂട്ടിയത് ജീപ്പ് പാറയിലേക്ക് വീണത്
- ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിലെ ജീവനക്കാർക്ക് പെൻഷൻ മുടക്കി പാരവയ്പ്
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍